<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>madars IIT &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/madars-iit/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 06 Dec 2018 05:40:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>madars IIT &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഐ.ഐ.ടി. മദ്രാസ്:  680 പേര്&#x200d;ക്ക് ജോലിവാഗ്ദാനം</title>
		<link>https://www.chandrikadaily.com/madras-iit-680-job-offer-education.html</link>
					<comments>https://www.chandrikadaily.com/madras-iit-680-job-offer-education.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Dec 2018 05:40:38 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[madars IIT]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112925</guid>

					<description><![CDATA[ചെന്നൈ: ഐ.ഐ.ടി. (ഇന്ത്യന്&#x200d; ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി) മദ്രാസ് കാമ്പസ് പ്ലേസ്‌മെന്റില്&#x200d; മുന്&#x200d;വര്&#x200d;ഷത്തെക്കാള്&#x200d; 30 ശതമാനം വര്&#x200d;ധന. മൂന്ന് ദിവസമായി നടന്ന അഭിമുഖത്തില്&#x200d; 680 വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ജോലിവാഗ്ദാനം ലഭിച്ചു. മുന്&#x200d;വര്&#x200d;ഷം 526 പേര്&#x200d;ക്കായിരുന്നു ജോലിവാഗ്ദാനം. ഇത്തവണ 136 പേര്&#x200d;ക്ക് പ്രീ പ്ലേസ്‌മെന്റ് ഓഫറും (പി.പി.ഒ.) ലഭിച്ചു. പി.പി.ഒ. ലഭിച്ചവര്&#x200d;ക്ക് കമ്പനികളില്&#x200d; പരിശീലനത്തിന് ചേരാന്&#x200d; സാധിക്കും. പരിശീലന കാലയളവില്&#x200d; മികവുപ്രകടിപ്പിച്ചാല്&#x200d; സ്ഥിരംനിയമനം ലഭിക്കും. മൈക്രോസോഫ്റ്റ്, ഇന്റല്&#x200d;, സിറ്റി ബാങ്ക്, ജനറല്&#x200d; ഇലക്ട്രിക്, ഫ്‌ളിപ്പ്കാര്&#x200d;ട്ട്, ജെ.പി.മോര്&#x200d;ഗന്&#x200d;, മഹിന്ദ്ര ആന്&#x200d;ഡ് മഹിന്ദ്ര, [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഐ.ഐ.ടി. (ഇന്ത്യന്&#x200d; ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി) മദ്രാസ് കാമ്പസ് പ്ലേസ്‌മെന്റില്&#x200d; മുന്&#x200d;വര്&#x200d;ഷത്തെക്കാള്&#x200d; 30 ശതമാനം വര്&#x200d;ധന. മൂന്ന് ദിവസമായി നടന്ന അഭിമുഖത്തില്&#x200d; 680 വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ജോലിവാഗ്ദാനം ലഭിച്ചു. മുന്&#x200d;വര്&#x200d;ഷം 526 പേര്&#x200d;ക്കായിരുന്നു ജോലിവാഗ്ദാനം. ഇത്തവണ 136 പേര്&#x200d;ക്ക് പ്രീ പ്ലേസ്‌മെന്റ് ഓഫറും (പി.പി.ഒ.) ലഭിച്ചു. പി.പി.ഒ. ലഭിച്ചവര്&#x200d;ക്ക് കമ്പനികളില്&#x200d; പരിശീലനത്തിന് ചേരാന്&#x200d; സാധിക്കും. പരിശീലന കാലയളവില്&#x200d; മികവുപ്രകടിപ്പിച്ചാല്&#x200d; സ്ഥിരംനിയമനം ലഭിക്കും.</p>
<p>മൈക്രോസോഫ്റ്റ്, ഇന്റല്&#x200d;, സിറ്റി ബാങ്ക്, ജനറല്&#x200d; ഇലക്ട്രിക്, ഫ്‌ളിപ്പ്കാര്&#x200d;ട്ട്, ജെ.പി.മോര്&#x200d;ഗന്&#x200d;, മഹിന്ദ്ര ആന്&#x200d;ഡ് മഹിന്ദ്ര, അമേരിക്കന്&#x200d; എക്‌സ്പ്രസ് അടക്കം 133 കമ്പനികളാണ് പങ്കെടുത്തത്. ഡേറ്റ സയന്&#x200d;സ് ആന്&#x200d;ഡ് അനലിറ്റിക്‌സ് വിഭാഗത്തിലാണ് കൂടുതല്&#x200d; ജോലിവാഗ്ദാനം ലഭിച്ചത്. ഐ.ടി. കമ്പനി മൈക്രോണ്&#x200d; ടെക്‌നോളജിയാണ് കൂടുതല്&#x200d; പേര്&#x200d;ക്ക് (26) ജോലിവാഗ്ദാനംചെയ്തത്. മൈക്രോസോഫ്റ്റില്&#x200d; 25 വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ജോലിവാഗ്ദാനം ലഭിച്ചു. 13 പേര്&#x200d;ക്ക് വിദേശത്ത് (യു.എസ്. ഏഴ്, സിങ്കപ്പൂര്&#x200d; അഞ്ച്, ദുബായ് ഒന്ന്) നിയമന വാഗ്ദാനമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madras-iit-680-job-offer-education.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഠനം കഴിഞ്ഞോ, ഇനിയെന്തന്ന കണ്&#x200d;ഫ്യൂഷന്&#x200d; വേണ്ട;  പ്രത്യാശയുടെ ജാലകം തുറന്ന് വി ലീഡ്</title>
		<link>https://www.chandrikadaily.com/career-planning-automated-lcat.html</link>
					<comments>https://www.chandrikadaily.com/career-planning-automated-lcat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Jul 2018 12:51:45 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[education]]></category>
		<category><![CDATA[kharagpur]]></category>
		<category><![CDATA[madars IIT]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95294</guid>

					<description><![CDATA[ടി.കെ ഷറഫുദ്ദീന്&#x200d; കോഴിക്കോട്: പഠനത്തിനും ജീവിതത്തിനും വഴിമധ്യേ കണ്&#x200d;ഫ്യൂഷനടിച്ച് നില്&#x200d;ക്കുന്ന യുവതലമുറക്ക് പ്രത്യാശയുടെ ജാലകം തുറന്ന് യുവസംരംഭക കൂട്ടായ്മ. ഖരക്പൂര്&#x200d; ഐ.ഐ.ടിയിലെ പൂര്&#x200d;വ്വവിദ്യാര്&#x200d;ത്ഥികളായ മലയാളികൂട്ടായ്മയാണ് വിലീഡ് എഡ്യുവെന്&#x200d;ച്വേഴ്സ് എന്നപേരില്&#x200d; കരിയര്&#x200d; ഗൈഡന്&#x200d;സ് സംരംഭത്തിന് തുടക്കമിട്ടത്. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുക മാത്രമല്ല; മാറ്റത്തിനായി കൗമാരക്കാരെ ഒരുക്കുകകൂടിയാണ് ഈ യുവാക്കള്&#x200d;. സ്ഥിരം കരിയര്&#x200d; ക്ലാസുകള്&#x200d; കേട്ടുമടുത്തവര്&#x200d;ക്കും വിശാലമായ ലോകം സ്വപ്നംകാണുന്നവര്&#x200d;ക്കും അനന്തസാധ്യതയുടെ വാതായനമാണ് വിലീഡ് തുറന്നിടുന്നത്. കരിയര്&#x200d; ഗൈഡന്&#x200d;സ് മേഖലയിലെ സ്ഥിരം രീതിശാസ്ത്രങ്ങളോട് വിട പറഞ്ഞ് കെട്ടിലും മട്ടിലും പുതുമകൊണ്ടുവരുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ടി.കെ ഷറഫുദ്ദീന്&#x200d;</strong></p>
<p>കോഴിക്കോട്: പഠനത്തിനും ജീവിതത്തിനും വഴിമധ്യേ കണ്&#x200d;ഫ്യൂഷനടിച്ച് നില്&#x200d;ക്കുന്ന യുവതലമുറക്ക് പ്രത്യാശയുടെ ജാലകം തുറന്ന് യുവസംരംഭക കൂട്ടായ്മ. ഖരക്പൂര്&#x200d; ഐ.ഐ.ടിയിലെ പൂര്&#x200d;വ്വവിദ്യാര്&#x200d;ത്ഥികളായ മലയാളികൂട്ടായ്മയാണ് വിലീഡ് എഡ്യുവെന്&#x200d;ച്വേഴ്സ് എന്നപേരില്&#x200d; കരിയര്&#x200d; ഗൈഡന്&#x200d;സ് സംരംഭത്തിന് തുടക്കമിട്ടത്. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുക മാത്രമല്ല; മാറ്റത്തിനായി കൗമാരക്കാരെ ഒരുക്കുകകൂടിയാണ് ഈ യുവാക്കള്&#x200d;. സ്ഥിരം കരിയര്&#x200d; ക്ലാസുകള്&#x200d; കേട്ടുമടുത്തവര്&#x200d;ക്കും വിശാലമായ ലോകം സ്വപ്നംകാണുന്നവര്&#x200d;ക്കും അനന്തസാധ്യതയുടെ വാതായനമാണ് വിലീഡ് തുറന്നിടുന്നത്. കരിയര്&#x200d; ഗൈഡന്&#x200d;സ് മേഖലയിലെ സ്ഥിരം രീതിശാസ്ത്രങ്ങളോട് വിട പറഞ്ഞ് കെട്ടിലും മട്ടിലും പുതുമകൊണ്ടുവരുന്ന യുവാക്കള്&#x200d; ഒരുവര്&#x200d;ഷത്തെ ഗവേഷണനിരീക്ഷണത്തിന് ശേഷമാണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തുന്നത്.<br />
വടകര സ്വദേശി മുഹമ്മദ് അമ്മച്ചാണ്ടിയാണ് വി ലീഡ് സി.ഇ.ഒ. ദലീഫ് റഹ്മാന്&#x200d;, മുനവ്വര്&#x200d;ഫൈറൂസ്, സാജിദ് മുഹമ്മദ്, മുഹമ്മദ് സ്വാലിഹ്, നൗഫല്&#x200d; അലി ടി, വി.പി റസല്&#x200d;, എം. മുഹമ്മദ് റിയാസ് എന്നിവര്&#x200d; പൂര്&#x200d;ണപിന്തുണയുമായി ഒപ്പമുണ്ട്. ഐഐടിയിലെ പഠനത്തിരക്കുകള്&#x200d;ക്കിടയില്&#x200d; സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്&#x200d; തിളങ്ങിയ ഈ കൂട്ടുകാര്&#x200d; കോളജില്&#x200d; നിന്നിറങ്ങിയശേഷം വിവിധ മേഖലകളിലേക്ക് തിരിഞ്ഞു. പക്ഷെ, കാമ്പസില്&#x200d; ഒരുമിച്ചു കണ്ടിരുന്ന സ്വപ്നങ്ങള്&#x200d; ഇവരെ വീണ്ടും ഒന്നിച്ചുചേര്&#x200d;ത്തു. കഴിഞ്ഞ വര്&#x200d;ഷം ഓഗസ്റ്റില്&#x200d; കോഴിക്കോട് മലാപ്പറമ്പ് കേന്ദ്രമാക്കി വിലീഡ് എഡുവെഞ്ചേഴ്സ് രൂപീകൃതമായത് ഇങ്ങനെയാണ്.<br />
ദീര്&#x200d;ഘകാലത്തെ ഗവേഷണത്തിനുശേഷം വികസിപ്പിച്ചെടുത്ത വി ലീഡ് കരിയര്&#x200d; അസസ്മന്റ് ടെസ്റ്റാണ് പ്രധാന സവിശേഷത. വിദ്യാര്&#x200d;ത്ഥികളുടെ ബഹുമുഖ കഴിവുകള്&#x200d; ഇവിടെ പരിശോധിക്കപ്പെടുന്നു. രാജ്യത്തെ പ്രമുഖ സര്&#x200d;വ്വകലാശാലയിലെ വിദഗ്ധര്&#x200d;, മനശാസ്ത്രജ്ഞര്&#x200d;, വിദ്യാര്&#x200d;ത്ഥികള്&#x200d; എന്നിവരില്&#x200d; നിന്ന് വിവരശേഖരണം നടത്തിയാണ് എല്&#x200d;കാറ്റ് ടെസ്റ്റ് രൂപപ്പെടുത്തിയത്. കരിയര്&#x200d; ഗൈഡന്&#x200d;സ് ക്ലാസുകളിലും മറ്റും സ്ഥിരമായി പിന്തുടര്&#x200d;ന്നുപോരുന്ന വിദേശപരിശീലനങ്ങളില്&#x200d; നിന്നുള്ള പൊളിച്ചെഴുത്താണ് യുവസംരംഭകര്&#x200d; ഇതിലൂടെ സാധ്യമാക്കിയത്. കുട്ടികള്&#x200d;ക്ക് എവിടെനിന്ന് വേണമെങ്കിലും ഓണ്&#x200d;ലൈനില്&#x200d; ടെസ്റ്റ് എഴുതാമെന്ന പ്രത്യേകതയുമുണ്ട്.<br />
വിദ്യാര്&#x200d;ത്ഥികളുടെ കഴിവുകള്&#x200d;, അഭിരുചി, താല്&#x200d;പര്യം, വ്യക്തിത്വം, വൈകാരികതലം തുടങ്ങിയവ മനസിലാക്കി അതനുസരിച്ച് കോഴ്സുകള്&#x200d; തെരഞ്ഞെടുക്കാന്&#x200d; അവസരമൊരുക്കുകയാണ് ടെസ്റ്റ് ചെയ്യുന്നത്. മൂന്ന് വ്യത്യസ്ത മേഖലകളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. എട്ട്, ഒന്&#x200d;പത് ക്ലാസുകള്&#x200d;ക്ക് വിവിധ മേഖലകളില്&#x200d; ടെസ്റ്റ് നടത്തി മികച്ച രണ്ട് സ്ട്രീമുകള്&#x200d; നിര്&#x200d;ദേശിക്കും. എസ്.എസ്.എല്&#x200d;.സി മുതല്&#x200d; പ്ലസ്ടു വരെയും കോളജ് തലത്തിലുമുള്ളവര്&#x200d;ക്ക് ടെസ്റ്റിന് ശേഷം മികച്ച അഞ്ച് മേഖലകളാണ് നിര്&#x200d;ദേശിക്കുക. ടെസ്റ്റ് എടുക്കുന്നവരില്&#x200d;നിന്ന് ചെറിയൊരു തുക ഈടാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് സേവനം സൗജന്യമാണ്. ഓണ്&#x200d;ലൈന്&#x200d; സേവനത്തിന് പുറമെ കൗണ്&#x200d;സിലിംഗിനും വീലീഡില്&#x200d; സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടുതല്&#x200d; വിവരങ്ങള്&#x200d;ക്ക് വെബ്സൈറ്റ്: www.lcat.in</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/career-planning-automated-lcat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐ.ഐ.ടി  ഗവേഷകര്‍ക്ക് ഫെലോഷിപ്പ് മാസംപ്രതി 70,000</title>
		<link>https://www.chandrikadaily.com/iit-iisc-phd-researchers-to-get-rs-70000-monthly-central-fellowship.html</link>
					<comments>https://www.chandrikadaily.com/iit-iisc-phd-researchers-to-get-rs-70000-monthly-central-fellowship.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 20 Aug 2017 18:22:07 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[education]]></category>
		<category><![CDATA[madars IIT]]></category>
		<category><![CDATA[PHD]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41093</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.ടി, ഐ.ഐ.സികളില്‍ പി.എച്ച്.ഡി ഗവേഷണം നടത്തുന്നവര്‍ക്ക് മാസംപ്രതി എഴുപതിനായിരം രൂപയുടെ ഫെലോഷിപ്പ് നല്‍കാന്‍ പ്രധാമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി. സാമ്പത്തിക കാരണങ്ങള്‍ക്ക് മാത്രമായി ഗവേഷകര്‍ രാജ്യം വിടുന്നത് ഒഴിവാക്കാനാണ് പദ്ധതി കൊണ്ടുവരുന്നതെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കേവര്‍ കുമാര്‍ ശര്‍മ പറഞ്ഞു. ഐ.ഐ.ടി ഖരക്പൂരിന്റെ 67-ാം സ്ഥാപക ദിനത്തില്‍ സംസാരിക്കവെയാണ് ശര്‍മ ഈ പ്രഖ്യാപനം നടത്തിയത്. നിലവില്‍ 25000 രൂപയാണ് ഈ സ്ഥാപനങ്ങളിലെ ഗവേഷകര്‍ക്ക് നല്‍കുന്നത്. അഞ്ചു വര്‍ഷമാണ് ഫെലോഷിപ്പ് നല്‍കുക. മറ്റു ജോലികളൊന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.ടി, ഐ.ഐ.സികളില്&#x200d; പി.എച്ച്.ഡി ഗവേഷണം നടത്തുന്നവര്&#x200d;ക്ക് മാസംപ്രതി എഴുപതിനായിരം രൂപയുടെ ഫെലോഷിപ്പ് നല്&#x200d;കാന്&#x200d; പ്രധാമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി. സാമ്പത്തിക കാരണങ്ങള്&#x200d;ക്ക് മാത്രമായി ഗവേഷകര്&#x200d; രാജ്യം വിടുന്നത് ഒഴിവാക്കാനാണ് പദ്ധതി കൊണ്ടുവരുന്നതെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കേവര്&#x200d; കുമാര്&#x200d; ശര്&#x200d;മ പറഞ്ഞു.<br />
ഐ.ഐ.ടി ഖരക്പൂരിന്റെ 67-ാം സ്ഥാപക ദിനത്തില്&#x200d; സംസാരിക്കവെയാണ് ശര്&#x200d;മ ഈ പ്രഖ്യാപനം നടത്തിയത്. നിലവില്&#x200d; 25000 രൂപയാണ് ഈ സ്ഥാപനങ്ങളിലെ ഗവേഷകര്&#x200d;ക്ക് നല്&#x200d;കുന്നത്. അഞ്ചു വര്&#x200d;ഷമാണ് ഫെലോഷിപ്പ് നല്&#x200d;കുക. മറ്റു ജോലികളൊന്നും ഗവേഷകര്&#x200d; ചെയ്യരുതെന്ന് നിബന്ധനയുണ്ട്. തീരുമാനം പ്രാബല്യത്തില്&#x200d; വരുന്നതിന് മന്ത്രിസഭയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. അടുത്ത വിദ്യാഭ്യാസ വര്&#x200d;ഷം മുതല്&#x200d; പദ്ധതി കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്ന് ശര്&#x200d;മ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iit-iisc-phd-researchers-to-get-rs-70000-monthly-central-fellowship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐഐടി വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവം: 9 പേര്‍ക്കെതിരെ കേസ്; മര്‍ദ്ദിക്കപ്പെട്ട സൂരജിനെതിരെയും കേസ്</title>
		<link>https://www.chandrikadaily.com/madars-iit-research-student-sooraj-case-registered-against-9persons-maneshkumar-also-in-case.html</link>
					<comments>https://www.chandrikadaily.com/madars-iit-research-student-sooraj-case-registered-against-9persons-maneshkumar-also-in-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 31 May 2017 04:55:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[beef festival]]></category>
		<category><![CDATA[madars IIT]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30656</guid>

					<description><![CDATA[ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തില്‍ 9 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ആക്രമണത്തിനിരയായ സൂരജിനെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അതേസമയം, ആക്രമണത്തിനെതിരെ ഐഐടി കാമ്പസില്‍ പ്രതിഷേധ റാലി നടത്താനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. കോളജ് ഡീനിന്റെ കാര്യാലയത്തിലേക്കാണ് പ്രതിഷേധ മാര്‍ച്ചിന് ഒരുങ്ങുന്നത്. വിദ്യാര്‍ഥികള്‍ സംഘടിച്ചുവെന്നും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതിഷേധ റാലി ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അക്രമം അഴിച്ചുവിട്ട വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു കൊണ്ടാണ് റാലി നടത്തുന്നത്. ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിനാണ് സൂരജ് എന്ന മലയാളി വിദ്യാര്‍ഥിയെ ഏതാനും [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്&#x200d;ഥിയെ ആക്രമിച്ച സംഭവത്തില്&#x200d; 9 വിദ്യാര്&#x200d;ഥികള്&#x200d;ക്കെതിരെ കേസ്. ആക്രമണത്തിനിരയായ സൂരജിനെതിരെയും കേസ് ഫയല്&#x200d; ചെയ്തിട്ടുണ്ട്.</p>
<p>അതേസമയം, ആക്രമണത്തിനെതിരെ ഐഐടി കാമ്പസില്&#x200d; പ്രതിഷേധ റാലി നടത്താനാണ് വിദ്യാര്&#x200d;ഥികളുടെ തീരുമാനം. കോളജ് ഡീനിന്റെ കാര്യാലയത്തിലേക്കാണ് പ്രതിഷേധ മാര്&#x200d;ച്ചിന് ഒരുങ്ങുന്നത്. വിദ്യാര്&#x200d;ഥികള്&#x200d; സംഘടിച്ചുവെന്നും ഏതാനും നിമിഷങ്ങള്&#x200d;ക്കുള്ളില്&#x200d; പ്രതിഷേധ റാലി ആരംഭിക്കുമെന്നും റിപ്പോര്&#x200d;ട്ടുണ്ട്. അക്രമം അഴിച്ചുവിട്ട വിദ്യാര്&#x200d;ഥികള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി ആവശ്യപ്പെട്ടു കൊണ്ടാണ് റാലി നടത്തുന്നത്.</p>
<p>ബീഫ് ഫെസ്റ്റിവലില്&#x200d; പങ്കെടുത്തതിനാണ് സൂരജ് എന്ന മലയാളി വിദ്യാര്&#x200d;ഥിയെ ഏതാനും വിദ്യാര്&#x200d;ഥികള്&#x200d; ചേര്&#x200d;ന്ന് ആക്രമിച്ചത്. മനേഷ് കുമാര്&#x200d; എന്ന വിദ്യാര്&#x200d;ഥിയുടെ നേതൃത്വത്തിലാണ് മര്&#x200d;ദ്ദനം നടത്തിയതെന്നും മനേഷ് കുമാറിനെയും അക്രമി സംഘത്തെയും അറസ്റ്റ് ചെയ്യണമെന്ന് വിദ്യാര്&#x200d;ഥികള്&#x200d; ആവശ്യപ്പെട്ടിരുന്നു. മര്&#x200d;ദ്ദന വാര്&#x200d;ത്ത വിവാദമായതോടെ പൊലീസ് നടപടി കൈക്കൊള്ളാന്&#x200d; നിര്&#x200d;ബന്ധിതരാവുകയായിരുന്നു. മനേഷ് കുമാറടക്കം 9 പേര്&#x200d;ക്കെതിരെയാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്.</p>
<p>എന്നാല്&#x200d; മര്&#x200d;ദ്ദിതനായ സൂരജിനെതിരെയും കേസ് ഫയല്&#x200d; ചെയ്തിട്ടുണ്ട്. അക്രമി സംഘത്തിന്റെ പരാതിയിന്മേലാണ് നടപടി. സൂരജ് തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന അക്രമിസംഘത്തിന്റെ പരാതി പ്രകാരമാണ് പൊലിസ് സൂരജിനെതിരെയും കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുള്ളത്.</p>
<p>നേരത്തെ, മദ്രാസ് ഐഐടിയില്&#x200d; മലയാളി വിദ്യാര്&#x200d;ഥി അക്രമിക്കപ്പെട്ട സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; അപലപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madars-iit-research-student-sooraj-case-registered-against-9persons-maneshkumar-also-in-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
