<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Madras High Court &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/madras-high-court/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 04 Oct 2025 07:50:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Madras High Court &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി;  വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാന്‍ പൊലീസ്</title>
		<link>https://www.chandrikadaily.com/madras-high-court-orders-police-to-seize-vijays-campaign-vehicle.html</link>
					<comments>https://www.chandrikadaily.com/madras-high-court-orders-police-to-seize-vijays-campaign-vehicle.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 04 Oct 2025 07:50:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor vijay]]></category>
		<category><![CDATA[Karur tragedy]]></category>
		<category><![CDATA[Madras High Court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356803</guid>

					<description><![CDATA[കരൂരില്‍ സംഭവിച്ച ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിജയ് തയ്യാറായില്ലെന്നതും കോടതി വിമര്‍ശിച്ചു.]]></description>
										<content:encoded><![CDATA[<p>മദ്രാസ് ഹൈക്കോടതി നിര്&#x200d;ദ്ദേശത്തിന്റെ പശ്ചാത്തലത്തില്&#x200d;, തമിഴക വെട്രി കഴകം നേതാവ് വിജയ് കെ ടി പി (ടിവികെ)യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാന്&#x200d; പൊലീസ്. വാഹനം സ്‌കൂട്ടര്&#x200d; യാത്രികനെ ഇടിച്ചിട്ടും പിന്&#x200d;വലിക്കാതെ പോവുന്നതിന്റെ ദൃശ്യങ്ങള്&#x200d; നേരത്തെ പുറത്ത് വന്നിരുന്നു.</p>
<p>ഹൈക്കോടതി ഉത്തരവില്&#x200d;, കാരവാന്&#x200d; പിടിച്ചെടുക്കുകയും വാഹനത്തിനുള്ളിലെ-ബാഹ്യ സിസിടിവി ദൃശ്യങ്ങള്&#x200d; ശേഖരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കരൂരില്&#x200d; സംഭവിച്ച ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്&#x200d; വിജയ് തയ്യാറായില്ലെന്നതും കോടതി വിമര്&#x200d;ശിച്ചു.</p>
<p>വിജയ് ദുരന്തത്തെ സംബന്ധിച്ച് സമൂഹത്തിനു നേരെ ഒരു പോസ്റ്റ് പോലും പ്രസിദ്ധീകരിച്ചില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മനുഷ്യജീവന്റെ വില ടിവികെയ്ക്ക് എന്തെന്ന് ഈ സാഹചര്യത്തില്&#x200d; വ്യക്തമാണ് എന്നും കോടതി അഭിപ്രായപ്പെട്ടു.</p>
<p>ദുരന്ത സ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുകയും കരൂര്&#x200d; എസ്.ഐയുടെ കൈവശമുള്ള രേഖകള്&#x200d; പ്രത്യേക അന്വേഷണസംഘത്തിന് കൈമാറണമെന്നും കോടതി നിര്&#x200d;ദേശിച്ചിരുന്നു. അതനുസരിച്ച്, സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്&#x200d;ജികള്&#x200d; തള്ളി, ഐപിഎസ് ഉദ്യോഗസ്ഥനായ അശ്ര ഗര്&#x200d;ഗ് നേതൃത്വം നല്&#x200d;കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നിയോഗിച്ചു. സംഘത്തില്&#x200d; രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madras-high-court-orders-police-to-seize-vijays-campaign-vehicle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അജിത് കുമാർ കസ്റ്റഡി മരണം; 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈകോടതി</title>
		<link>https://www.chandrikadaily.com/ajith-kumars-custodial-death-madras-high-court-orders-compensation-of-rs-25-lakh.html</link>
					<comments>https://www.chandrikadaily.com/ajith-kumars-custodial-death-madras-high-court-orders-compensation-of-rs-25-lakh.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 22 Jul 2025 11:00:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ajith kumar]]></category>
		<category><![CDATA[Madras High Court]]></category>
		<category><![CDATA[Tamil Nadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348198</guid>

					<description><![CDATA[നേരത്തെ 5 ലക്ഷം രൂപയായിരുന്നു സർക്കാർ കുടുംബത്തിന് നൽകിയത്]]></description>
										<content:encoded><![CDATA[<p>തമിഴ്നാട്ടിലെ ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട കെ അജിത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. നേരത്തെ 5 ലക്ഷം രൂപയായിരുന്നു സർക്കാർ കുടുംബത്തിന് നൽകിയത്. കേസിലെ സിബിഐ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യമെങ്കിൽ സാക്ഷിക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.</p>
<p>നേരത്തെ പൊലീസ് മർദനത്തെ തുടർന്നാണ് അജിത് കുമാർ കൊല്ലപ്പെട്ടതെന്ന് ജുഡീഷ്യൽ അന്വേഷണത്തിൽ വ്യക്തമായിരുന്നു. അജിത് കുമാറിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലവും സഹോദരന് സർക്കാർ ജോലിയും നൽകിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ajith-kumars-custodial-death-madras-high-court-orders-compensation-of-rs-25-lakh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/11madras-high-court-blocks-publication-of-neet-results.html</link>
					<comments>https://www.chandrikadaily.com/11madras-high-court-blocks-publication-of-neet-results.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 17 May 2025 15:20:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Madras High Court]]></category>
		<category><![CDATA[NEET ENTRANCE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341626</guid>

					<description><![CDATA[വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്&#x200d;ഥികള്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്&#x200d; അസൗകര്യം നേരിട്ടിരുന്നു. ഹര്&#x200d;ജി പരിഗണിച്ച കോടതി നാഷണല്&#x200d; ടെസ്റ്റിംഗ് ഏജന്&#x200d;സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്&#x200d; 2ന് വീണ്ടും പരിഗണിക്കും.</p>
<p>കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്&#x200d;, തിരുവള്ളൂരില്&#x200d; നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്&#x200d; നിന്നുള്ള അക്ഷയ എന്നിവരുള്&#x200d;പ്പെടെ 13 പേരാണ് ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി സമര്&#x200d;പ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11madras-high-court-blocks-publication-of-neet-results.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കണം; മദ്രാസ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/caste-names-should-be-removed-from-the-names-of-educational-institutions-madras-high-court.html</link>
					<comments>https://www.chandrikadaily.com/caste-names-should-be-removed-from-the-names-of-educational-institutions-madras-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 18 Apr 2025 10:58:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[colleges]]></category>
		<category><![CDATA[education institutions]]></category>
		<category><![CDATA[judgement]]></category>
		<category><![CDATA[Madras High Court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338481</guid>

					<description><![CDATA[ജാതിപ്പേരുകൾ നാലാഴ്ചക്കകം നീക്കം ചെയ്യണമെന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്&#x200d;നിന്ന് ജാതിപ്പേര് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. 2025-26 അധ്യയനവര്&#x200d;ഷം മുതല്&#x200d; സംസ്ഥാനത്തെ സര്&#x200d;ക്കാര്&#x200d;-സ്വകാര്യ സ്‌കൂളുകള്&#x200d;, കോളജുകള്&#x200d; എന്നിവയുടെ പേരിനൊപ്പം ജാതിപ്പേരുകളൊന്നും നല്&#x200d;കരുതെന്നാണ് ജസ്റ്റിസ് ഡി. ഭാരത ചക്രവര്&#x200d;ത്തിയുടെ ഉത്തരവ്.</p>
<p>ജാതിപ്പേരുകൾ നാലാഴ്ചക്കകം നീക്കം ചെയ്യണമെന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിര്&#x200d;ദേശിച്ചിരിക്കുന്നത്. നീക്കം ചെയ്തില്ലെങ്കില്&#x200d; സ്ഥാപനത്തിന്&#x200d;റെ അംഗീകാരം പിന്&#x200d;വലിക്കുമെന്നും കോടതി വ്യക്തമാക്കി. ജാതിപ്പേരുകള്&#x200d; നീക്കംചെയ്യാതെ അംഗീകാരം നഷ്ടമായാല്&#x200d; ഇവിടങ്ങളിലെ വിദ്യാര്&#x200d;ഥികളെ മറ്റു അംഗീകാരമുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റാന്&#x200d; സൗകര്യമൊരുക്കണമെന്നും കോടതി നിര്&#x200d;ദേശിച്ചിട്ടുണ്ട്. ട്രസ്റ്റുകളോ മറ്റ് വ്യക്തികളോ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഇതേ നടപടി സ്വീകരിക്കാമെന്ന് കോടതി കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി കെ. ചന്ദ്രു അധ്യക്ഷനായ സമിതി സമര്&#x200d;പ്പിച്ച നിര്&#x200d;ദേശങ്ങള്&#x200d; നടപ്പാക്കണമെന്നും കോടതി സര്&#x200d;ക്കാരിനോട് നിര്&#x200d;ദേശിച്ചു.</p>
<p>സമൂഹത്തിലും ട്രസ്റ്റുകളിലും ജാതി നാമങ്ങൾ തുടരാൻ അനുവദിക്കുകയും കോടതി ജാതി നിലനിർത്താൻ അനുവദിക്കുകയും ചെയ്താൽ അത് രാജ്യത്തിന്&#x200d;റെ സാഹോദര്യത്തെ തകർക്കുമെന്നും അത് വിദ്വേഷത്തിനും ശത്രുതയ്ക്കും കാരണമാകുമെന്നും കോടതി ഊന്നിപ്പറഞ്ഞു. ഒരു പ്രത്യേക ജാതിയിൽ മാത്രം അംഗത്വം പരിമിതപ്പെടുത്തുന്നത് ഭരണഘടനാപരമായ ധാർമ്മികതയ്ക്കും തമിഴ്‌നാട് സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന തത്വങ്ങൾക്കും വിരുദ്ധമാകുമെന്ന് സർക്കാർ തുടക്കത്തിൽ സമ്മതിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/caste-names-should-be-removed-from-the-names-of-educational-institutions-madras-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘വികടൻ’ വെബ്സൈറ്റിന്റെ വിലക്ക് നീക്കണം; മദ്രാസ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/the-ban-on-vikadan-website-should-be-lifted-high-court-of-madras.html</link>
					<comments>https://www.chandrikadaily.com/the-ban-on-vikadan-website-should-be-lifted-high-court-of-madras.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Mar 2025 10:30:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Madras High Court]]></category>
		<category><![CDATA[vikadan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332786</guid>

					<description><![CDATA[പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് എന്നിവരെ ഉള്&#x200d;പ്പെടുത്തി പ്രസിദ്ധീകരിച്ച കാര്&#x200d;ട്ടൂണ്&#x200d; താത്കാലികമായി പിന്&#x200d;വലിക്കണമെന്ന് കോടതി വികടന് നിര്&#x200d;ദേശം നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>തമിഴ് വാരിക വികടന്&#x200d; വെബ്‌സൈറ്റിനുള്ള വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വിലക്ക് പിന്&#x200d;വലിക്കാന്&#x200d; കേന്ദ്ര വാര്&#x200d;ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിര്&#x200d;ദേശം നല്&#x200d;കി. ജസ്റ്റിസ് ഭരത ചക്രവര്&#x200d;ത്തിയുടേതാണ് നിര്&#x200d;ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് എന്നിവരെ ഉള്&#x200d;പ്പെടുത്തി പ്രസിദ്ധീകരിച്ച കാര്&#x200d;ട്ടൂണ്&#x200d; താത്കാലികമായി പിന്&#x200d;വലിക്കണമെന്ന് കോടതി വികടന് നിര്&#x200d;ദേശം നല്&#x200d;കി. രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന ഒന്നും തന്നെ കാര്&#x200d;ട്ടൂണിലില്ലെന്ന് കോടതി പറഞ്ഞതായി ലൈവ് ലോ റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>വികടന്&#x200d; പ്രസിദ്ധീകരിച്ച കാര്&#x200d;ട്ടൂണ്&#x200d; അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആര്&#x200d;.എല്&#x200d; സുന്ദരേശന്&#x200d; വാദിച്ചത്. അതിനാല്&#x200d; തന്നെ വെബ് സൈറ്റ് ബ്ലോക്ക് ചെയ്യാനുള്ള അധികാരം കേന്ദ്ര സര്&#x200d;ക്കാരിനുണ്ടെന്നാണ് എ.എസ്.ജിയുടെ ഭാഗം. എന്നാല്&#x200d; രാജ്യത്തിന്റെ പരമാധികാരത്തെയും അമേരിക്കയുമായുള്ള രാജ്യത്തിന്റെ സൗഹൃദ ബന്ധത്തെയും കാര്&#x200d;ട്ടൂണ്&#x200d; ബാധിക്കുന്നില്ലെന്ന് വികടന് വേണ്ടി ഹാജരായ അഭിഭാഷകന്&#x200d; വിജയ് നാരായണ്&#x200d; പറഞ്ഞു.</p>
<p>വികടന്&#x200d; പ്രസിദ്ധീകരിച്ച കാര്&#x200d;ട്ടൂണാണ് കേന്ദ്ര സര്&#x200d;ക്കാരിന്റെ നടപടിക്ക് കാരണമായത്. ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു വാരികയുടെ മുഖചിത്രം. ട്രംപുമായുള്ള കൂടിക്കാഴ്ചയില്&#x200d;, അനധികൃത ഇന്ത്യന്&#x200d; കുടിയേറ്റക്കാരുടെ നാടുകടത്തല്&#x200d; ചര്&#x200d;ച്ചയാക്കാത്തതില്&#x200d; വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു വിമര്&#x200d;ശനം.</p>
<p>ഓണ്&#x200d;ലൈന്&#x200d; മാസികയായ വികടന്&#x200d; പ്ലസില്&#x200d; ഫെബ്രുവരി 10-ാം തീയതിയാണ് കാര്&#x200d;ട്ടൂണ്&#x200d; പ്രസിദ്ധീകരിച്ചത്. പിന്നാലെ കാര്&#x200d;ട്ടൂണിനെതിരെ കേന്ദ്രമന്ത്രി എല്&#x200d;. മുരുഗന് പരാതി നല്&#x200d;കുകയായിരുന്നു. തുടര്&#x200d;ന്ന് ഫെബ്രുവരി 16ന് വെബ്സൈറ്റ് ആക്‌സസ് ചെയ്യാന്&#x200d; കഴിയാതെ വരികയായിരുന്നു.</p>
<p>വെബ്സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിരോധനം ഏര്&#x200d;പ്പെടുത്തിയതാണെന്ന് എല്&#x200d;. മുരുകന്റെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വികടന്റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്ത തീരുമാനം ഫാസിസത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്&#x200d; പ്രതികരിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്&#x200d;ത്തുന്ന കേന്ദ്ര സര്&#x200d;ക്കാരിന്റെ നീക്കത്തെ അപലപിക്കുന്നുവെന്ന് ചെന്നൈ പ്രസ് കൗണ്&#x200d;സിലും പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-ban-on-vikadan-website-should-be-lifted-high-court-of-madras.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോലിസ്ഥലത്തെ ഇഷ്ടപ്പെടാത്ത ഏതു പെരുമാറ്റവും ലൈംഗികാതിക്രമം: മദ്രാസ് ഹൈകോടതി</title>
		<link>https://www.chandrikadaily.com/any-unwelcome-conduct-at-work-constitutes-sexual-harassment-madras-high-court.html</link>
					<comments>https://www.chandrikadaily.com/any-unwelcome-conduct-at-work-constitutes-sexual-harassment-madras-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 24 Jan 2025 12:49:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Madras High Court]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327202</guid>

					<description><![CDATA[തൊഴിലിടത്ത് സ്ത്രീകള്&#x200d;ക്കെതിരെയുള്ള പീഡനങ്ങള്&#x200d; തടയാനുള്ള (PoSH) നിയമപ്രകാരം, സ്ത്രീകളെ ഉപദ്രവിക്കുന്ന പെരുമാറ്റങ്ങള്&#x200d; ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ജോലിസ്ഥലത്തെ ഇഷ്ടപ്പെടാത്ത ഏതു പെരുമാറ്റവും ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈകോടതി. തൊഴിലിടത്ത് സ്ത്രീകള്&#x200d;ക്കെതിരെയുള്ള പീഡനങ്ങള്&#x200d; തടയാനുള്ള (PoSH) നിയമപ്രകാരം, സ്ത്രീകളെ ഉപദ്രവിക്കുന്ന പെരുമാറ്റങ്ങള്&#x200d; ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.</p>
<p>എച്ച്.സി.എല്&#x200d; ടെക്നോളജീസിന്റെ സര്&#x200d;വിസ് ഡെലിവറി മാനേജരായിരുന്ന പാര്&#x200d;ത്ഥസാരഥിക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് മൂന്ന് വനിതാ ജീവനക്കാര്&#x200d; നല്&#x200d;കിയ പരാതിയിന്മേല്&#x200d; ആരംഭിച്ച നടപടി പ്രിന്&#x200d;സിപ്പല്&#x200d; ലേബര്&#x200d; കോടതി അസാധുവാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കുന്നതിനിടെയാണ് ഹൈകോടതിയുടെ നിരീക്ഷണം.</p>
<p>പാര്&#x200d;ത്ഥസാരഥി തന്റെ ശരീരത്തില്&#x200d; സ്പര്&#x200d;ശിച്ചതായി ഒരു ജീവനക്കാരി പരാതി നല്&#x200d;കിയിരുന്നു. എന്നാല്&#x200d; ഇയാള്&#x200d; തന്റെ ശാരീരിക അളവുകളെക്കുറിച്ച് ചോദിച്ചതായി മറ്റൊരു ജീവനക്കാരിയും പരാതിപ്പെട്ടു. ആര്&#x200d;ത്തവചക്രത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് മൂന്നാമത്തെ ജീവനക്കാരിയോട് ഇയാള്&#x200d; ചോദിച്ചത്.</p>
<p>എന്നാല്&#x200d; തന്റെ ജോലിയുടെ ഭാഗമായാണ് ഇത്തരം ചോദ്യങ്ങള്&#x200d; ചോദിച്ചതെന്ന് ഇയാള്&#x200d; വാദിച്ചിരുന്നു. പരാതികള്&#x200d; പരിശോധിച്ച ശേഷം ഇയാള്&#x200d;ക്കെതിരെ കമ്പനി നടപടിയെടുക്കുകയും ചെയ്തു. രണ്ട് വര്&#x200d;ഷത്തേക്ക് ശമ്പള വര്&#x200d;ധനയും അനുബന്ധ ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനും മേല്&#x200d;നോട്ടമില്ലാത്ത റോളില്&#x200d; അദ്ദേഹത്തെ നിയമിക്കാനും ഐ.സി.സി ശുപാര്&#x200d;ശ ചെയ്തു. എന്നാല്&#x200d; ചെന്നൈയിലെ പ്രിന്&#x200d;സിപ്പല്&#x200d; ലേബര്&#x200d; കോടതി ഈ ശിപാര്&#x200d;ശകള്&#x200d; റദ്ദാക്കുകയായിരുന്നു.</p>
<p>തുടര്&#x200d;ന്നാണ് വിഷയം ഹൈകോടതിയില്&#x200d; എത്തുകയായിരുന്നു. ഹൈകോടതി ലേബര്&#x200d; കോടതിയുടെ ഉത്തരവ് റദ്ദാക്കി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/any-unwelcome-conduct-at-work-constitutes-sexual-harassment-madras-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ണാ സര്&#x200d;വകലാശാലയിലെ ബലാത്സംഗ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി</title>
		<link>https://www.chandrikadaily.com/anna-university-rape-case-madras-high-court-to-appoint-special-investigation-team.html</link>
					<comments>https://www.chandrikadaily.com/anna-university-rape-case-madras-high-court-to-appoint-special-investigation-team.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 28 Dec 2024 12:03:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Anna University]]></category>
		<category><![CDATA[Madras High Court]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323635</guid>

					<description><![CDATA[എസ്.ഐ.ടിയിലെ മൂന്ന് അംഗങ്ങളും വനിതാ ഐ.പി.എസ് ഓഫിസര്&#x200d;മാരായിരിക്കും കേസ് അന്വേഷിക്കുക]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അണ്ണാ സര്&#x200d;വകലാശാല കാമ്പസില്&#x200d; വിദ്യാര്&#x200d;ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്&#x200d; പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി. എസ്.ഐ.ടിയിലെ മൂന്ന് അംഗങ്ങളും വനിതാ ഐ.പി.എസ് ഓഫിസര്&#x200d;മാരായിരിക്കും കേസ് അന്വേഷിക്കുക. പെണ്&#x200d;കുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്&#x200d;കാനും കോടതി സംസ്ഥാന സര്&#x200d;ക്കാറിന് നിര്&#x200d;ദ്ദേശം നല്&#x200d;കി.</p>
<p>കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹരജിയില്&#x200d; വാദത്തിലാണ് തീരുമാനം. ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്&#x200d; എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. പെണ്&#x200d;കുട്ടിയുടെ പഠനത്തെ ബാധിക്കരുതെന്നും അണ്ണാ സര്&#x200d;വകലാശാല കുട്ടിയില്&#x200d; നിന്നും ഒരു ഫീസും ഈടാക്കരുതെന്നും കോടതി അറിയിച്ചു.</p>
<p>ഡിസംബര്&#x200d; 23നാണ് അണ്ണാ സര്&#x200d;വകലാശാല വളപ്പിലെ ലാബോറട്ടറി കെട്ടിടത്തിന് സമീപം വിദ്യാര്&#x200d;ഥിനി ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തായ നാലാം വര്&#x200d;ഷ വിദ്യാര്&#x200d;ഥിക്കൊപ്പം നില്&#x200d;ക്കുമ്പോള്&#x200d; പ്രതിയാതൊരു പ്രകോപനവുമില്ലാതെ ഇരുവരെയും മര്&#x200d;ദ്ദിക്കുകയായിരുന്നു. പുരുഷ സുഹൃത്ത് ഓടി രക്ഷപ്പെട്ടപ്പോള്&#x200d; പെണ്&#x200d;കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി.</p>
<p>കേസില്&#x200d; സര്&#x200d;വകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വില്&#x200d;ക്കുന്ന ജ്ഞാനശേഖരന്&#x200d; പിടിയിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു. ക്യാമ്പസിലെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്&#x200d; പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പെണ്&#x200d;കുട്ടി ഉപദ്രവിക്കരുതെന്ന് കരഞ്ഞ് അപേക്ഷിച്ചെങ്കിലും പ്രതി പിന്&#x200d;മാറിയില്ല. ഭാരതീയ ന്യായസംഹിതയുടെ 63, 64, 75 വകുപ്പുകള്&#x200d; ചുമത്തിയാണ് ആര്&#x200d;.എ പുരം വനിത പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തത്. പെണ്&#x200d;കുട്ടിയുടെ സുഹൃത്തും സര്&#x200d;വകലാശാല സുരക്ഷാ ജീവനക്കാരും ഉള്&#x200d;പ്പെടെ മുപ്പതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anna-university-rape-case-madras-high-court-to-appoint-special-investigation-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ണാ സര്&#x200d;വ്വകലാശാലയിലെ ബലാത്സംഗ കേസ്; സര്&#x200d;ക്കാരില്&#x200d; നിന്ന് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/anna-university-rape-case-madras-high-court-seeks-explanation-from-govt.html</link>
					<comments>https://www.chandrikadaily.com/anna-university-rape-case-madras-high-court-seeks-explanation-from-govt.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 27 Dec 2024 11:07:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Anna University]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[Madras High Court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323501</guid>

					<description><![CDATA[വിഷയത്തില്&#x200d; ഡിജിപിയും ചീഫ് സെക്രട്ടറിയുമാണ് കോടതിക്ക് മറുപടി നല്&#x200d;കേണ്ടത്]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അണ്ണാ സര്&#x200d;വ്വകലാശാലയിലെ ബലാത്സംഗ കേസില്&#x200d; തമിഴ്‌നാട് സര്&#x200d;ക്കാരില്&#x200d; നിന്ന് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി. വിഷയത്തില്&#x200d; ഡിജിപിയും ചീഫ് സെക്രട്ടറിയുമാണ് കോടതിക്ക് മറുപടി നല്&#x200d;കേണ്ടത്.</p>
<p>ഡിസംബര്&#x200d; 23 നായിരുന്നു സംഭവം. രണ്ടാം വര്&#x200d;ഷ മെക്കാനിക്കല്&#x200d; എഞ്ചിനീയറിങ് വിദ്യാര്&#x200d;ത്ഥിനിയായ കന്യാകുമാരി സ്വദേശിനിയെയാണ് പ്രതി ജ്ഞാനശേഖരന്&#x200d; അതിക്രൂരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പെണ്&#x200d;കുട്ടി സുഹൃത്തായ നാലാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥിക്കൊപ്പം നില്&#x200d;ക്കുമ്പോഴായിരുന്നു സംഭവം. പ്രതി ഇരുവരുടെയും അടുത്തെത്തുകയും പ്രകോപനമില്ലാതെ ഇരുവരെയും മര്&#x200d;ദ്ദിക്കയും ചെയ്തു. ഇതോടെ പെണ്&#x200d;കുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടാരുന്ന സുഹൃത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.</p>
<p>പിന്നാലെ സര്&#x200d;വ്വകലാശാല ലാബിനു പിന്നിലുള്ള ആളൊഴിഞ്ഞ റോഡില്&#x200d; വെച്ച് പ്രതി വിദ്യാര്&#x200d;ത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു.തന്നോടൊപ്പവും, അതിക്രമത്തിന് തൊട്ടുമുന്&#x200d;പ് തന്നെ ഫോണില്&#x200d; വിളിച്ച വ്യക്തിക്കൊപ്പവും സമയം ചിലവിടണമെന്ന് ഇയാള്&#x200d; പെണ്&#x200d;കുട്ടിയോട് ആവശ്യപ്പെട്ടു. ഫോണ്&#x200d; ചെയ്ത വ്യക്തിയെ പ്രതി സാര്&#x200d; എന്ന് വിളിച്ചെന്നും പെണ്&#x200d;കുട്ടിയെ ഉടന്&#x200d; വിട്ടയാക്കാമെന്ന് ഉറപ്പുനല്&#x200d;കിയെന്നും പൊലീസിന് ലഭിച്ച പരാതിയില്&#x200d; നല്&#x200d;കിട്ടുണ്ട്. തുടര്&#x200d;ന്നും ഇയ്യാള്&#x200d; പെണ്&#x200d;കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.</p>
<p>പെണ്&#x200d;കുട്ടിയുടെ, ഫോണില്&#x200d; നിന്ന് അച്ഛന്റെ മൊബൈല്&#x200d; നമ്പര്&#x200d; എടുത്ത ഇയാള്&#x200d; ദൃശ്യങ്ങള്&#x200d; അയച്ചു കൊടുക്കുമെന്നും വിദ്യാര്&#x200d;ത്ഥിനിയെ ഭീഷണിപ്പെടുത്തി. ക്രിസ്മസ് അവധിക്ക് നാട്ടില്&#x200d; പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരാണെമെന്നും ആവശ്യപ്പെട്ടതിനു ശേഷമാണു ഇയാള്&#x200d; പെണ്&#x200d;കുട്ടിയെ വിട്ടയച്ചതെന്ന് പൊലീസ് എഫ്ഐആറില്&#x200d; വ്യക്തമാക്കി.</p>
<p>അതേസമയം, കനത്ത പൊലീസ് സുരക്ഷാ നിലനില്&#x200d;ക്കെയാണ് കാമ്പസിനകത്ത് പീഡനം നടന്നിരിക്കുന്നത്. ശക്തമായ നടപടിയുണ്ടാകുമെന്ന് സര്&#x200d;ക്കാര്&#x200d; അറിയിച്ചെങ്കിലും സംഭവത്തില്&#x200d; തമിഴ്‌നാട് സര്&#x200d;ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anna-university-rape-case-madras-high-court-seeks-explanation-from-govt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പകർപ്പവകാശം ലംഘിച്ചു; നയൻതാരക്കെതിരെ ധനുഷ് മദ്രാസ് ഹൈകോടതിയിൽ</title>
		<link>https://www.chandrikadaily.com/copyright-infringed-dhanush-vs-nayanthara-in-madras-high-court.html</link>
					<comments>https://www.chandrikadaily.com/copyright-infringed-dhanush-vs-nayanthara-in-madras-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 27 Nov 2024 09:36:26 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Copyright]]></category>
		<category><![CDATA[Dhanush]]></category>
		<category><![CDATA[infringed]]></category>
		<category><![CDATA[Madras High Court]]></category>
		<category><![CDATA[nayanthara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319249</guid>

					<description><![CDATA[നടിക്കെതിരെ താരം ഹൈക്കോടതിയിൽ സിവില്&#x200d; അന്യായം ഫയല്&#x200d; ചെയ്തു. നയൻതാര പകര്&#x200d;പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്&#x200d;ജിയിൽ പറയുന്നത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദം കോടതിയിലേക്ക്. നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നടിക്കെതിരെ താരം ഹൈക്കോടതിയിൽ സിവില്&#x200d; അന്യായം ഫയല്&#x200d; ചെയ്തു. നയൻതാര പകര്&#x200d;പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്&#x200d;ജിയിൽ പറയുന്നത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>നയന്&#x200d;താര, സംവിധായകനും നടിയുടെ ഭര്&#x200d;ത്താവുമായ വിഘ്‌നേഷ് ശിവന്&#x200d;, നടിയുടെ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവര്&#x200d;ക്കെതിരെയാണ് ധനുഷ് കോടതിയെ സമീപിച്ചത്. ധനുഷിന്&#x200d;റെ ഹർജി ഫയലിൽ സ്വീകരിച്ചു. ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ ‘സിനിമയുടെ അണിയറദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.</p>
<p>ചിത്രത്തിന്&#x200d;റെ ബിടിഎസ് ദൃശ്യങ്ങളും നിർമാതാവിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നേരത്തെ നയൻതാരയ്ക്ക് വക്കീല്&#x200d; നോട്ടീസ് അയച്ചിരുന്നു. ഇത് നീക്കിയില്ലെങ്കിൽ 10 കോടി നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നടനെതിരെ രൂക്ഷ വിമർശനവുമായി നടി രം​ഗത്തെത്തുകയായിരുന്നു.</p>
<p>നാനും റൗഡി താന്&#x200d; എന്ന സിനിമയില്&#x200d; നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്&#x200d; ധനുഷ് എന്&#x200d;ഒസി നല്&#x200d;കിയില്ലെന്നാണ് നയന്&#x200d;താര ആരോപിച്ചു. മാത്രമല്ല ധനുഷ് തന്നോടും കുടുംബത്തോടും വൈരാ​ഗ്യം വെച്ചുപുലർത്തുകയാണെന്നും പറഞ്ഞു. ഡോക്യുമെന്ററിയിൽ നിന്ന് ദൃശ്യങ്ങൾ നീക്കാതിരുന്നതോടെയാണ് താരം കേസുമായി മുന്നോട്ടുപോയത്.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/copyright-infringed-dhanush-vs-nayanthara-in-madras-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമേശ്വരം കഫേ സ്‌ഫോടനം; വിദ്വേഷ പരാമര്&#x200d;ശത്തില്&#x200d; ബി.ജെ.പി നേതാവിനെതിരെ മദ്രാസ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/rameswaram-cafe-blast-madras-high-court-against-bjp-leader-for-hate-speech.html</link>
					<comments>https://www.chandrikadaily.com/rameswaram-cafe-blast-madras-high-court-against-bjp-leader-for-hate-speech.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 19 Aug 2024 10:20:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Madras High Court]]></category>
		<category><![CDATA[Rameswaram Cafe Blast]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306694</guid>

					<description><![CDATA[ബി.ജെ.പി നേതാവിനെതിരെ രജിസ്റ്റര്&#x200d; ചെയ്ത എഫ്.ഐ.ആര്&#x200d; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശോഭ കരന്ദ്‌ലാജെ നല്&#x200d;കിയ ഹരജി പരിഗണിക്കവേയാണ് കോടതി പരാമര്&#x200d;ശം. ]]></description>
										<content:encoded><![CDATA[<p>ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്&#x200d;ശത്തില്&#x200d; ബി.ജെ.പി നേതാവ് ശോഭ കരന്ദ്‌ലാജെക്കെതിരെ മദ്രാസ് ഹൈക്കോടതി. പരാമര്&#x200d;ശത്തില്&#x200d; ആത്മാര്&#x200d;ത്ഥമായി മാപ്പ് പറയണമെന്നും അല്ലെങ്കില്&#x200d; കേസില്&#x200d; സ്വയം വാദം നടത്തണമെന്നുമാണ് ഹൈക്കോടതിയുടെ നിര്&#x200d;ദേശം.</p>
<p>ബി.ജെ.പി നേതാവിനെതിരെ രജിസ്റ്റര്&#x200d; ചെയ്ത എഫ്.ഐ.ആര്&#x200d; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശോഭ കരന്ദ്‌ലാജെ നല്&#x200d;കിയ ഹരജി പരിഗണിക്കവേയാണ് കോടതി പരാമര്&#x200d;ശം.</p>
<p>ബോംബുണ്ടാക്കാന്&#x200d; പരിശീലനം നേടിയ തമിഴ്നാട്ടുകാര്&#x200d; ബെംഗളൂരുവിലെത്തി സ്ഫോടനം നടത്തുന്നുവെന്നാണ് ശോഭ കരന്ദ്‌ലാജെ പറഞ്ഞത്. ഇതിനെതിരെ തമിഴ്‌നാട് പൊലീസ് ഫയല്&#x200d; ചെയ്ത എഫ്.ഐ.ആര്&#x200d; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശോഭ കരന്ദ്‌ലാജെ ഹൈക്കോടതിയെ സമീപിച്ചത്.</p>
<p>എന്നാല്&#x200d; കോടതി ഹരജി തള്ളിയതായി ദി ഹിന്ദു റിപ്പോര്&#x200d;ട്ട് ചെയ്തു. അതേസമയം താന്&#x200d; തയാറാക്കിയ മാപ്പപേക്ഷയുടെ കരട് വായിച്ചാല്&#x200d; കരന്ദ്‌ലാജെക്കെതിരായ കേസ് റദ്ദാക്കാമെന്ന് തമിഴ്നാട് അഡ്വക്കേറ്റ് ജനറല്&#x200d; പി.എസ്. രാമന്&#x200d; കോടതിയെ അറിയിച്ചിരുന്നു.</p>
<p>എന്നാല്&#x200d; ഇതിനെതിരെ രംഗത്തെത്തിയ ബി.ജെ.പി നേതാവിന്റെ അഭിഭാഷകന്&#x200d;, തന്റെ കക്ഷി എക്സിലൂടെ ഇതിനോടകം മാപ്പ് അറിയിച്ചിട്ടുണ്ടെന്നും ആയതിനാല്&#x200d; കേസ് റദ്ദാക്കാനുള്ള ആവശ്യം പരിഗണിക്കണമെന്നും കോടതിയില്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
<p>അതേസമയം തമിഴ്‌നാടിന് പുറമെ കേരളത്തിനും കര്&#x200d;ണാടകയ്ക്കുമെതിരെയും ശോഭ കരന്ദ്‌ലാജെ വിദ്വേഷവും അധിക്ഷേപകരവുമായ പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയിരുന്നു.</p>
<p>കേരളത്തിലെ ആളുകള്&#x200d; കര്&#x200d;ണാടകയിലെത്തി സംസ്ഥാനത്തെ പെണ്&#x200d;കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നും കര്&#x200d;ണാടക നിയമസഭയില്&#x200d; കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; പാകിസ്ഥാന്&#x200d; സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയാണെന്നുമായിരുന്നു ശോഭ കരന്ദ്‌ലാജെയുടെ പരാമര്&#x200d;ശം.</p>
<p>എന്നാല്&#x200d; സംസ്ഥാനത്തിനെതിരായ പരാമര്&#x200d;ശത്തില്&#x200d; തമിഴ്നാട്ടിലെ ഡി.എം.കെ സര്&#x200d;ക്കാര്&#x200d; ബി.ജെ.പി നേതാവിനെതിരെ നടപടി സ്വീകരിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനമാണ് ശോഭയുടെ പരാമര്&#x200d;ശമെന്ന് ചൂണ്ടിക്കാട്ടി സ്റ്റാലിന്&#x200d; സര്&#x200d;ക്കാര്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്&#x200d;കുകയായിരുന്നു. ഇത് 2024 ലോക്സഭാ തെരഞ്ഞെടുപ്പില്&#x200d; ശോഭ കരന്ദ്ലാജെയുടെ സ്ഥാനാര്&#x200d;ത്ഥിത്വത്തെ ബാധിക്കുകയും ചെയ്തിരുന്നു.</p>
<p>ബെംഗളൂരു നഗരത്തിലെ അള്&#x200d;സൂരില്&#x200d; പള്ളിക്ക് മുന്നിലുണ്ടായ സംഘര്&#x200d;ഷത്തെ തുടര്&#x200d;ന്നാണ് ശോഭ തമിഴ്‌നാടിനെതിരെ വിദ്വേഷ പരാമര്&#x200d;ശം നടത്തിയത്. പള്ളിക്ക് മുമ്പില്&#x200d; നിസ്‌കാര സമയത്ത് പാട്ട് വെച്ച മൊബൈല്&#x200d; കടക്കാരനും ഒരു സംഘം ആളുകളും തമ്മില്&#x200d; സംഘര്&#x200d;ഷം ഉണ്ടായി.</p>
<p>പിന്നാലെ ഹനുമാന്&#x200d; ചാലീസ വെച്ചതിന് കടക്കാര്&#x200d;ക്ക് മര്&#x200d;ദനമേറ്റുവെന്ന ആരോപണവുമായി ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d; രംഗത്തെത്തുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ ശോഭ കരന്ദ്‌ലാജെ മാധ്യമങ്ങളോട് പ്രതികരിക്കവെ മൂന്ന് സംസ്ഥാനങ്ങള്&#x200d;ക്കെതിരെ ശോഭ വിദ്വേഷ പരാമര്&#x200d;ശം നടത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rameswaram-cafe-blast-madras-high-court-against-bjp-leader-for-hate-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
