<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>maharastra &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/maharastra/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 31 Oct 2025 07:15:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>maharastra &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വുമണ്‍സ് അണ്ടര്‍19 ടി20 ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് മഹാരാഷ്ട്രയോട് തോല്‍വി</title>
		<link>https://www.chandrikadaily.com/womens-u19-t20-championship-kerala-lost-to-maharashtra.html</link>
					<comments>https://www.chandrikadaily.com/womens-u19-t20-championship-kerala-lost-to-maharashtra.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 31 Oct 2025 07:15:55 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[maharastra]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[U19 T20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361251</guid>

					<description><![CDATA[ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് മാത്രമേ നേടാനായുള്ളൂ.]]></description>
										<content:encoded><![CDATA[<p>വുമണ്&#x200d;സ് അണ്ടര്&#x200d;19 ട്വന്റി 20 ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; കേരളത്തിന് മഹാരാഷ്ട്രയോട് എട്ട് വിക്കറ്റിന്റെ തോല്&#x200d;വി. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്&#x200d; ഒന്&#x200d;പത് വിക്കറ്റ് നഷ്ടത്തില്&#x200d; 111 റണ്&#x200d;സ് മാത്രമേ നേടാനായുള്ളൂ. മറുപടി ബാറ്റിങ്ങില്&#x200d; മഹാരാഷ്ട്ര 34 പന്തുകള്&#x200d; ബാക്കി നില്&#x200d;ക്കെ ലക്ഷ്യത്തിലെത്തി.</p>
<p>ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തില്&#x200d; തന്നെ തിരിച്ചടി നേരിട്ടു ഓപ്പണര്&#x200d; അമീറ ബീഗം വെറും നാല് റണ്&#x200d;സിന് പുറത്തായി. ശ്രദ്ധ സുമേഷ് (16)യും ശ്രേയ പി. സിജു (5)യും പവലിയനിലേക്ക് മടങ്ങിയതോടെ കേരളം പ്രതിസന്ധിയിലായി.<br />
തുടര്&#x200d;ന്ന് ലെക്ഷിത ജയന്&#x200d; (33)യും ഇസബെല്&#x200d; (30)യും മാത്രമാണ് പ്രതിരോധം കാഴ്ചവച്ചത്.</p>
<p>മഹാരാഷ്ട്രയ്ക്കായി ജാന്&#x200d;വി വീര്&#x200d;കര്&#x200d; മൂന്ന് വിക്കറ്റും അക്ഷയ ജാധവ് രണ്ടും നേടി.</p>
<p>ലക്ഷ്യചേസ് ഏറെ എളുപ്പമാക്കി മഹാരാഷ്ട്രയുടെ ഓപ്പണര്&#x200d; ഈശ്വരി അവസാരെ, 46 പന്തുകളില്&#x200d; 57 റണ്&#x200d;സ് നേടി പുറത്താകാതെ നിന്നു. കേരള ബൗളര്&#x200d;മാരില്&#x200d; അക്സ എ.ആര്&#x200d;., മനസ്വി എന്നിവര്&#x200d; ഓരോ വിക്കറ്റ് വീതം നേടി.</p>
<p>14.2 ഓവറുകള്&#x200d;ക്കുള്ളില്&#x200d; ലക്ഷ്യം പൂര്&#x200d;ത്തിയാക്കി മഹാരാഷ്ട്ര എളുപ്പ വിജയം നേടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/womens-u19-t20-championship-kerala-lost-to-maharashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ.വി.എമ്മില്&#x200d; കൃത്രിമം നടന്നു; മഹാരാഷ്ട്രയില്&#x200d; ബാലറ്റ്‌പേപ്പര്&#x200d; ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി ഒരു ഗ്രാമം</title>
		<link>https://www.chandrikadaily.com/evms-were-tampered-with-a-village-in-maharashtra-is-preparing-to-hold-elections-again-using-ballot-paper.html</link>
					<comments>https://www.chandrikadaily.com/evms-were-tampered-with-a-village-in-maharashtra-is-preparing-to-hold-elections-again-using-ballot-paper.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Dec 2024 07:28:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[evm]]></category>
		<category><![CDATA[maharastra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320159</guid>

					<description><![CDATA[വോ​ട്ടി​ങ്​ യ​ന്ത്ര​ത്തി​നെ​തി​രെ വ്യാപക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ, സോ​ലാ​പു​ർ ജി​ല്ല​യി​ലെ മ​ൽ​ശി​റാ​സ്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​പെ​ട്ട മാ​ർ​ക​ഡ്​​വാ​ഡി​യി​ലാ​ണ്​ സം​ഭ​വം.]]></description>
										<content:encoded><![CDATA[<p>തങ്ങൾ വോട്ട് ചെയ്യാത്ത ബി.ജെ.പി സ്ഥാനാർഥിക്ക് കൂടുതൽ വോട്ട് ലഭിച്ചതിനെതിരെ ബാലറ്റ് പേപ്പറിലൂടെ വീണ്ടും വോട്ടെടുപ്പ് നടത്താനൊരുങ്ങി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. വോ​ട്ടി​ങ്​ യ​ന്ത്ര​ത്തി​നെ​തി​രെ വ്യാപക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ, സോ​ലാ​പു​ർ ജി​ല്ല​യി​ലെ മ​ൽ​ശി​റാ​സ്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​പെ​ട്ട മാ​ർ​ക​ഡ്​​വാ​ഡി​യി​ലാ​ണ്​ സം​ഭ​വം.</p>
<p>എൻ.സി.പിയുടെ (എസ്.പി) ഉത്തംറാവു ജാൻകർ ബി.ജെ.പിയുടെ മുൻ എം.എൽ.എ രാം സത്പുതേയെ പരാജയപ്പെടുത്തിയ മ​ൽ​ശി​റാ​സ് മണ്ഡലത്തിന് കീഴിലാണ് മാ​ർ​ക​ഡ്​​വാ​ഡി​ ഗ്രാമം. തെരഞ്ഞെടുപ്പിൽ ജാൻകർ വിജയിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർഥിക്ക് മാ​ർ​ക​ഡ്​​വാ​ഡി​ ഗ്രാമത്തിൽ ലീഡ് ലഭിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്ക്. എന്നാൽ, ഗ്രാമത്തിൽ ഒരിക്കലും ബി.ജെ.പി സ്ഥാനാർഥി രാം സത്പുതെക്ക് ലീഡ് ലഭിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.</p>
<p>രാം ​സ​ത്​​പു​തെ​ക്ക്​ 1,003 വോ​ട്ട്​ കി​ട്ടി​യ​താ​ണ്​ ഗ്രാ​മ​വാ​സി​ക​ളു​ടെ സം​ശ​യ​ത്തി​ന്​ കാ​ര​ണം. 150ലേ​റെ വോ​ട്ട്​ ഗ്രാ​മ​ത്തി​ൽ​നി​ന്ന്​ സ​ത്​​പു​തെ​ക്ക്​ കി​ട്ടി​ല്ലെ​ന്ന്​ നാട്ടുകാർ ഉറപ്പിച്ചു പറയുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷന്&#x200d;റെ ഡാറ്റയെ വെല്ലുവിളിച്ച് ബാലറ്റ് പേപ്പറിലൂടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി തെളിയിക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചത്.</p>
<p>ബലറ്റ് പേപ്പറിലൂടെ സമാന്തര വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. എന്നാൽ, ഇതിനെതിരെ അധികൃതർ രംഗത്തുവന്നിട്ടുണ്ട്. ബൂ​ത്തു​ക​ളും ബാ​ല​റ്റ് ​പേ​പ്പ​റു​ക​ളും മ​റ്റും ഒ​രു​ക്കി ഇന്ന് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. എന്നാൽ, ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ച ജില്ല ഭരണകൂടം, വ്യാ​ഴാ​ഴ്ച​വ​രെ പ്ര​ദേ​ശ​ത്ത്​ കർഫ്യൂ ഏർപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/evms-were-tampered-with-a-village-in-maharashtra-is-preparing-to-hold-elections-again-using-ballot-paper.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേത്രത്തിന്റെ രൂപമെന്ന് പരാതി; നൂറ്റാണ്ടുകള്&#x200d; പഴക്കമുള്ള പള്ളി അടച്ചുപൂട്ടാന്&#x200d; ഉത്തരവിട്ട് കലക്ടര്&#x200d;</title>
		<link>https://www.chandrikadaily.com/complaints-about-the-shape-of-the-temple-collector-orders-closure-of-centuries-old-mosque.html</link>
					<comments>https://www.chandrikadaily.com/complaints-about-the-shape-of-the-temple-collector-orders-closure-of-centuries-old-mosque.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 17 Jul 2023 05:10:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[maharastra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264976</guid>

					<description><![CDATA[പള്ളി അടച്ചുപൂട്ടിയ കളക്ടറുടെ ഉത്തരവിനെതിരെ ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചില്&#x200d; ഹര്&#x200d;ജി നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>ഔറംഗബാദ്: മഹാരാഷ്ട്രയില്&#x200d; തര്&#x200d;ക്കത്തിന് പിന്നാലെ പുരാതന മുസ്‌ലിംപള്ളി അടച്ചു. ജല്&#x200d;ഗാവ് ജില്ലയിലെ പള്ളിയാണ് കലക്ടര്&#x200d; അടച്ചുപൂട്ടിയത്. പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപസാദൃശ്യമുണ്ടെന്ന് ഒരു വിഭാഗം പരാതിപ്പെട്ടതിനെ തുടര്&#x200d;ന്നാണ് നടപടി. പതിറ്റാണ്ടുകളായി നിലവിലുള്ള പള്ളിയാണ് അടച്ചുപൂട്ടിയത്. മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d; ചരിത്ര സ്മാരകമായി പ്രഖ്യാപിക്കുകയും സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തുകയും ചെയ്ത പള്ളിയാണിത്.</p>
<p>പള്ളി അടച്ചുപൂട്ടിയ കളക്ടറുടെ ഉത്തരവിനെതിരെ ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചില്&#x200d; ഹര്&#x200d;ജി നല്&#x200d;കി. ഹര്&#x200d;ജി ജൂലൈ 18ന് പരിഗണിക്കുമെന്ന് ട്രസ്റ്റിന്റെ അഭിഭാഷകന്&#x200d; എസ്.എസ് ഖാസി പറഞ്ഞു. ക്രിമിനല്&#x200d; നടപടി ചട്ടത്തിലെ 144, 145 വകുപ്പുകള്&#x200d; പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പള്ളിയുടെ ഭൂമി തര്&#x200d;ക്കത്തില്&#x200d; അന്തിമ തീരുമാനമുണ്ടാകുന്നതുവരെ തുറക്കരുതെന്നാണ് ഉത്തരവില്&#x200d; പറയുന്നത്.</p>
<p>ജൂലൈ 11നാണ് കലക്ടര്&#x200d; പള്ളി അടച്ചുപൂട്ടി ആരാധന നിരോധിച്ച് ഉത്തരവിറക്കിയത്. മുനിസിപ്പല്&#x200d; കൗണ്&#x200d;സില്&#x200d; ചീഫ് ഓഫീസര്&#x200d;ക്ക് പള്ളിയുടെ താക്കോല്&#x200d; കൈമാറാനും കലക്ടര്&#x200d; നിര്&#x200d;ദേശിച്ചു.മേയിലാണ് വിവാദത്തിന് തുടക്കം. പാണ്ഡവാഡ സംഘര്&#x200d;ഷ് സമിതി എന്ന സംഘടനയാണ് പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപമുണ്ടെന്നും അതിനാല്&#x200d; പള്ളിയില്&#x200d; മുസ്‌ലിംകളുടെ ആരാധന വിലക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്ടര്&#x200d;ക്ക് അപേക്ഷ നല്&#x200d;കിയത്. അനധികൃത നിര്&#x200d;മാണം നീക്കം ചെയ്യണമെന്നും നടത്തുന്ന മദ്രസ നിര്&#x200d;ത്തണമെന്നും സമിതി ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്&#x200d;, ജൂണ്&#x200d; 14 ന് കലക്ടര്&#x200d; ട്രസ്റ്റിന് നോട്ടീസ് നല്&#x200d;കുകയും ഹിയറിംഗിനായി ജൂണ്&#x200d; 27 ന് ഹാജരാകാന്&#x200d; നിര്&#x200d;ദേശിക്കുകയും ചെയ്തു. എന്നാല്&#x200d; അന്നേ ദിവസം കലക്ടര്&#x200d; തിരക്കിലായതിനാല്&#x200d; ഹിയറിങ് നടന്നില്ലെന്ന് പള്ളി ട്രസ്റ്റിന്റെ വാദം വിശദീകരിക്കാന്&#x200d; അവസരം നല്&#x200d;കാതെ അടച്ചുപൂട്ടാന്&#x200d; കലക്ടര്&#x200d; ഉത്തരവിടുകയുമായിരുന്നെന്ന് ട്രസ്റ്റ് ആരോപിച്ചു. ഉത്തരവ് പ്രകാരം നിലവില്&#x200d; രണ്ട് പേര്&#x200d;ക്ക് മാത്രമേ പള്ളിയില്&#x200d; നമസ്‌കരിക്കാന്&#x200d; അനുവാദമുള്ളു. മറ്റാര്&#x200d;ക്കും പ്രവേശിക്കാന്&#x200d; കഴിയില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaints-about-the-shape-of-the-temple-collector-orders-closure-of-centuries-old-mosque.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യപാനത്തിനിടെ 30 വർഷം മുൻപ് ചെയ്ത കൊലപാതക വിവരങ്ങൾ വെളിപ്പെടുത്തിയ  യുവാവ് അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/crimemurderpolicearrestedafter-30-years.html</link>
					<comments>https://www.chandrikadaily.com/crimemurderpolicearrestedafter-30-years.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 19 Jun 2023 03:47:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[maharastra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260022</guid>

					<description><![CDATA[സമീപത്ത് താമസിച്ചിരുന്ന വൃദ്ധ ദമ്പതികളെയാണ് മോഷണത്തിനിടെ കൊന്നത്]]></description>
										<content:encoded><![CDATA[<p>മദ്യപാനത്തിനിടെ മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് നടത്തിയ കൊലപാതകത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയ ആൾ പോലീസ് പിടിയിലായി.മുംബൈയിലെ വിഖ്രോലിയിൽ സ്ഥിരതാമസമാക്കിയ അമിത് പവാർ ആണ് പിടിയിലായത്.വർഷം 1993. മഹാരാഷ്ട്രയിലെ ലോനവാലയിൽ കട നടത്തുകയായിരുന്നു അവിനാശ് പവാർ. സമീപത്ത് താമസിച്ചിരുന്ന വൃദ്ധ ദമ്പതികളെയാണ് മോഷണത്തിനിടെ കൊന്നത്.കൃത്യം നടത്തിയ ഇയാൾ ഉടൻ ലോനവാല വിട്ട് മഹാരാഷ്ട്രയിലെ ഔറംഗാബാദിലേക്ക് എത്തി പിന്നെയും കുറെ സ്ഥലങ്ങൾ കറങ്ങിയാണ് മുംബൈയിലെ വിഖ്രോലിയിൽ എത്തി സ്ഥിരതാമസമാക്കിയത്.അവിനാശ് പവാർ എന്ന പേര് മാറ്റി അമിത് പവാർ ആകുകയും ആധാർ കാർഡ് സ്വന്തമാക്കുകയും, അവിടെ നിന്ന് ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.</p>
<p>വൃദ്ധ ദമ്പതികളുടെ കാലപ്പെടുത്തിയ വിവരം മദ്യപാനത്തിനിടെ ഒരു വീരകൃത്യമെന്ന നിലയിൽ അവിനാശ് സുഹൃത്തുക്കളോട് വിശദീകരിച്ചു. എന്നാൽ സുഹൃത്തുക്കളിലൊരാൾ ഇക്കാര്യം മുംബൈ ക്രൈംബ്രാഞ്ച് സീനിയർ പൊലീസ് ഇൻസ്‌പെക്ടറും എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റുമായ ദയ നായക്കിനെ അറിയിക്കുകയായിരുന്നു . പിന്നാലെ അവിനാശ് അറസ്റ്റിലുമായി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crimemurderpolicearrestedafter-30-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൊബൈല്&#x200d; ഫോണ്&#x200d; മോഷണം ആരോപിച്ച് മുസ്‌ലിം യുവാവിനെ ആള്&#x200d;ക്കൂട്ടം തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/maharashtra-crime-news.html</link>
					<comments>https://www.chandrikadaily.com/maharashtra-crime-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 27 Dec 2020 11:14:13 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[maharastra]]></category>
		<category><![CDATA[mob lynching]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173898</guid>

					<description><![CDATA[. മുംബൈയില്&#x200d; സാന്താക്രൂസിന് സമീപം മുക്താനന്ദ് പാര്&#x200d;ക്കില്&#x200d; വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സജ്ജാദ് ഖാന്&#x200d; (30) എന്നയാളാണ് ആള്&#x200d;ക്കൂട്ട ക്രൂരതയില്&#x200d; മരിച്ചത്]]></description>
										<content:encoded><![CDATA[<p>മുംബൈ: മൊബൈല്&#x200d; ഫോണ്&#x200d; മോഷ്ടിച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്&#x200d; മുസ്‌ലിം യുവാവിനെ ആള്&#x200d;ക്കൂട്ടം തല്ലിക്കൊന്നു. മുംബൈയില്&#x200d; സാന്താക്രൂസിന് സമീപം മുക്താനന്ദ് പാര്&#x200d;ക്കില്&#x200d; വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സജ്ജാദ് ഖാന്&#x200d; (30) എന്നയാളാണ് ആള്&#x200d;ക്കൂട്ട ക്രൂരതയില്&#x200d; മരിച്ചത്. മൊബൈല്&#x200d; ഫോണ്&#x200d; മോഷ്ടിച്ചുവെന്നാരോപിച്ചാണ് കൊലപാതകം.</p>
<p>പാര്&#x200d;ക്കിന് സമീപത്തെ നിര്&#x200d;മാണ സ്ഥലത്തുവച്ച് മൊബൈല്&#x200d; ഫോണ്&#x200d; മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഖാന്&#x200d; പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്&#x200d;ട്ട്. ക്രൂരമായി മര്&#x200d;ദനമേറ്റ സജ്ജാദ് ഖാന്&#x200d; ഓട്ടോറിക്ഷയില്&#x200d; കയറിക്കിടക്കുകയായിരുന്നു. രാവിലെ ഓട്ടോറിക്ഷ ഡ്രൈവര്&#x200d; വണ്ടിയെടുക്കാന്&#x200d; എത്തിയപ്പോഴാണ് അബോധാവസ്ഥയില്&#x200d; ഖാനെ കണ്ടത്.</p>
<p>തുടര്&#x200d;ന്ന് ആശുപത്രിയില്&#x200d; എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maharashtra-crime-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെമിക്കല്&#x200d; ഫാക്ടറിയിലെ സ്‌ഫോടനം; മരണം 22 ആയി, കനത്ത ജാഗ്രതാ നിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/chemical-factory-explode.html</link>
					<comments>https://www.chandrikadaily.com/chemical-factory-explode.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 31 Aug 2019 08:53:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Chemical factory explotion]]></category>
		<category><![CDATA[maharastra]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137700</guid>

					<description><![CDATA[മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഷിര്&#x200d;പൂരില്&#x200d; കെമിക്കല്&#x200d; ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്&#x200d; മരണം ഇരുത്തിരണ്ടായി. ഇരുപത്തഞ്ച് പേര്&#x200d;ക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്നവര്&#x200d;ക്കായി രക്ഷാപ്രവര്&#x200d;ത്തനം തുടരുകയാണ്. അഞ്ച് അഗ്‌നിശമനസേനാ യൂണിറ്റുകള്&#x200d;ക്കൊപ്പം ദുരന്തനിവാരണ സേനയുടെ യൂണിറ്റിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഷിര്&#x200d;പൂരിലെ വഗാഡി ഗ്രാമത്തിലുളള ഫാക്ടറിയില്&#x200d; രാവിലെ പത്തു മണിയോടെയാണ് അപകടം നടന്നത്. പൊട്ടിത്തെറിച്ച ബോയിലറിന്റെ അടുത്ത് കൂടുതല്&#x200d; പേര്&#x200d; ജോലിക്കുണ്ടായിരുന്നതിനാല്&#x200d; മരണസംഖ്യ ഇനിയും ഉയര്&#x200d;ന്നേക്കുമെന്നാണ് വിവരം. തൊഴിലാളികളുടെ കുടുംബങ്ങള്&#x200d; ഫാക്ടറിക്ക് ചുറ്റുമുള്ള വീടുകളിലാണ് താമസിക്കുന്നത്. ഇവരില്&#x200d; കുട്ടികള്&#x200d;ക്ക് ഉള്&#x200d;പ്പടെ പരിക്കേറ്റിട്ടുണ്ട്. ഫാക്ടറിക്ക് അടുത്ത് [&#8230;]]]></description>
										<content:encoded><![CDATA[
<p><br> മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഷിര്&#x200d;പൂരില്&#x200d; കെമിക്കല്&#x200d; ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്&#x200d; മരണം ഇരുത്തിരണ്ടായി. ഇരുപത്തഞ്ച് പേര്&#x200d;ക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്നവര്&#x200d;ക്കായി രക്ഷാപ്രവര്&#x200d;ത്തനം തുടരുകയാണ്. അഞ്ച് അഗ്‌നിശമനസേനാ യൂണിറ്റുകള്&#x200d;ക്കൊപ്പം ദുരന്തനിവാരണ സേനയുടെ യൂണിറ്റിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.</p>



<p>ഷിര്&#x200d;പൂരിലെ വഗാഡി ഗ്രാമത്തിലുളള ഫാക്ടറിയില്&#x200d; രാവിലെ പത്തു മണിയോടെയാണ് അപകടം നടന്നത്. പൊട്ടിത്തെറിച്ച ബോയിലറിന്റെ അടുത്ത് കൂടുതല്&#x200d; പേര്&#x200d; ജോലിക്കുണ്ടായിരുന്നതിനാല്&#x200d; മരണസംഖ്യ ഇനിയും ഉയര്&#x200d;ന്നേക്കുമെന്നാണ് വിവരം. തൊഴിലാളികളുടെ കുടുംബങ്ങള്&#x200d; ഫാക്ടറിക്ക് ചുറ്റുമുള്ള  വീടുകളിലാണ് താമസിക്കുന്നത്. ഇവരില്&#x200d; കുട്ടികള്&#x200d;ക്ക് ഉള്&#x200d;പ്പടെ പരിക്കേറ്റിട്ടുണ്ട്.</p>



<p>ഫാക്ടറിക്ക് അടുത്ത് ആശുപത്രിയില്ലാത്തത് രക്ഷാപ്രവ!ര്&#x200d;ത്തനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിഷപുക ഉയരുന്നതിനാല്&#x200d; സമീപത്തെ ആറു ഗ്രാമങ്ങളില്&#x200d; ജാഗ്രതാ നിര്&#x200d;ദ്ദേശം നല്&#x200d;കി. മഹാരാഷ്ട്ര ഇന്&#x200d;ഡസ്ട്രിയില്&#x200d; ഡെവലപ്പ്‌മെന്റ് കോര്&#x200d;പ്പറേഷന്റെ ഫാക്ടറിയില്&#x200d; കീടനാശിനി ഉല്&#x200d;പ്പാദനമാണ് നടന്നിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chemical-factory-explode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുംബൈയില്&#x200d; കനത്ത മഴ ; ജനജീവിതം സ്തംഭിച്ചു</title>
		<link>https://www.chandrikadaily.com/rain-fall-government-institutrion-closed.html</link>
					<comments>https://www.chandrikadaily.com/rain-fall-government-institutrion-closed.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 02 Jul 2019 03:22:37 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[maharastra]]></category>
		<category><![CDATA[mumbai airport]]></category>
		<category><![CDATA[Rain fall]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131687</guid>

					<description><![CDATA[മുംബൈ: കനത്തെ മഴ തുടരുന്ന സാഹചര്യത്തില്&#x200d; മുംബൈയില്&#x200d; സര്&#x200d;ക്കാര്&#x200d; പൊതു അവധി പ്രഖ്യാപിച്ചു. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കണ്&#x200d;, താനെ പ്രദേശങ്ങളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്കും സര്&#x200d;ക്കാര്&#x200d; അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ എയര്&#x200d;പോര്&#x200d;ട്ടിലെ പ്രധാന റണ്&#x200d;വേ അടച്ചു. നഗരത്തിലെ സബര്&#x200d;ബന്&#x200d; ട്രെയ്‌നുകളും സര്&#x200d;വീസ് അവസാനിപ്പിച്ചു. ചൊവ്വാഴ്ചയും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നത്. ബുധനാഴ്ചയോടെ മഴയ്ക്ക് ശക്തികുറയുമെങ്കിലും മൂന്നുദിവസംകൂടി മഴയുണ്ടാവും.]]></description>
										<content:encoded><![CDATA[
<p>മുംബൈ: കനത്തെ മഴ തുടരുന്ന സാഹചര്യത്തില്&#x200d; മുംബൈയില്&#x200d; സര്&#x200d;ക്കാര്&#x200d; പൊതു അവധി പ്രഖ്യാപിച്ചു.  മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കണ്&#x200d;, താനെ പ്രദേശങ്ങളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്കും സര്&#x200d;ക്കാര്&#x200d; അവധി പ്രഖ്യാപിച്ചിട്ടുണ്ട്. </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Mumbai: Streets in the city flooded due to heavy rainfall, people wade through water in Gandhi Market area. <a href="https://twitter.com/hashtag/MumbaiRains?src=hash&amp;ref_src=twsrc%5Etfw">#MumbaiRains</a> <a href="https://t.co/R0n0G4Qs3q">pic.twitter.com/R0n0G4Qs3q</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1145908071925014530?ref_src=twsrc%5Etfw">July 2, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>മുംബൈ എയര്&#x200d;പോര്&#x200d;ട്ടിലെ പ്രധാന റണ്&#x200d;വേ അടച്ചു. നഗരത്തിലെ സബര്&#x200d;ബന്&#x200d; ട്രെയ്‌നുകളും സര്&#x200d;വീസ് അവസാനിപ്പിച്ചു. ചൊവ്വാഴ്ചയും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നത്. ബുധനാഴ്ചയോടെ മഴയ്ക്ക് ശക്തികുറയുമെങ്കിലും മൂന്നുദിവസംകൂടി മഴയുണ്ടാവും.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Mumbai: Indian Navy deploys various teams to provide assistance to rain hit and stranded people, in Kurla area following a request by BMC. About 1000 people have been shifted to safety with the help of NDRF, fire brigade, Naval teams as well as local volunteers. <a href="https://twitter.com/hashtag/MumbaiRains?src=hash&amp;ref_src=twsrc%5Etfw">#MumbaiRains</a> <a href="https://t.co/udYAylTTx0">pic.twitter.com/udYAylTTx0</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1145902845914439681?ref_src=twsrc%5Etfw">July 2, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rain-fall-government-institutrion-closed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെണ്&#x200d;കുഞ്ഞ് ജനിച്ചതില്&#x200d; ദേഷ്യം ; പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/mom-killed-ten-days-old-child.html</link>
					<comments>https://www.chandrikadaily.com/mom-killed-ten-days-old-child.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 03 Jun 2019 17:40:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[child murder]]></category>
		<category><![CDATA[maharastra]]></category>
		<category><![CDATA[mother killed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129278</guid>

					<description><![CDATA[ജനിച്ചത് പെണ്&#x200d;കുഞ്ഞായതിന്റെ പേരില്&#x200d; പത്ത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ മാതാവ് ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഭവത്തില്&#x200d; 26 കാരിയായ അനൂജ കാലെ പൊലീസ് പിടിയിലായി. നാസിക്കിലെ വൃന്ദാവന്&#x200d; നഗറില്&#x200d; മെയ് 31നാണ് സംഭവം നടന്നത്. മൂന്നാം തവണയും പെണ്&#x200d;കുട്ടി ജനിച്ചതിന്റെ നിരാശയെത്തുടര്&#x200d;ന്നുണ്ടായ ദേഷ്യത്തിലാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഭര്&#x200d;ത്താവ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് അനങ്ങുന്നില്ലെന്ന് യുവതി ഭര്&#x200d;ത്താവിനെ ഫോണില്&#x200d; വിളിച്ചറിയിച്ചു. ഉടന്&#x200d; ആശുപത്രിയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ജനിച്ചത് പെണ്&#x200d;കുഞ്ഞായതിന്റെ  പേരില്&#x200d;  പത്ത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ മാതാവ് ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഭവത്തില്&#x200d;  26 കാരിയായ അനൂജ കാലെ പൊലീസ് പിടിയിലായി. നാസിക്കിലെ വൃന്ദാവന്&#x200d; നഗറില്&#x200d; മെയ് 31നാണ് സംഭവം നടന്നത്.<br>
മൂന്നാം തവണയും പെണ്&#x200d;കുട്ടി ജനിച്ചതിന്റെ നിരാശയെത്തുടര്&#x200d;ന്നുണ്ടായ ദേഷ്യത്തിലാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഭര്&#x200d;ത്താവ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് അനങ്ങുന്നില്ലെന്ന് യുവതി ഭര്&#x200d;ത്താവിനെ ഫോണില്&#x200d; വിളിച്ചറിയിച്ചു. ഉടന്&#x200d; ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും മരിച്ചിരുന്നു.<br>
 സംശയം തോന്നിയ ഭര്&#x200d;ത്താവ് പൊലീസില്&#x200d; പരാതി നല്&#x200d;കി. തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം വെളിപ്പെട്ടത്. മര്&#x200d;ദനത്തില്&#x200d; കുട്ടിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പോസ്റ്റ്‌മോര്&#x200d;ട്ടത്തില്&#x200d; തെളിഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mom-killed-ten-days-old-child.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിന്ദി ഹൃദയഭൂമിയിലെ എക്‌സിറ്റ് പോള്&#x200d; ഫലങ്ങള്&#x200d; വിശ്വസനീയമോ ?</title>
		<link>https://www.chandrikadaily.com/central-india-exitpoll-results-can-belive-it-or-not.html</link>
					<comments>https://www.chandrikadaily.com/central-india-exitpoll-results-can-belive-it-or-not.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 20 May 2019 08:37:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[exit poll]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[madhyapradesh]]></category>
		<category><![CDATA[maharastra]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127753</guid>

					<description><![CDATA[എക്‌സിറ്റ് പോളുകള്&#x200d; ഊഹക്കച്ചവടം കൂടിയാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കോടിക്കണക്കിന് കര്&#x200d;ഷകരുടെ, തൊഴിലാളികളുടെ, ദലിതരുടെ, ന്യൂനപക്ഷങ്ങളുടെ, പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ താല്&#x200d;പര്യങ്ങള്&#x200d; പലപ്പോഴും പ്രതിഫലിക്കാത്തതു കൊണ്ടാണ് ഭൂരിപക്ഷം ഫലങ്ങളും തെറ്റിപ്പോകുന്നത്. സര്&#x200d;വ്വേക്കാര്&#x200d; അവരുടെ അടുത്തേക്ക് എത്താറില്ല. നഗര മധ്യവര്&#x200d;ഗത്തിന്റെ ആഗ്രഹങ്ങളും ഏജന്&#x200d;സികളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും താല്&#x200d;പര്യങ്ങള്&#x200d; കൂടിച്ചേരുന്നതാണ് മിക്കവാറും എക്‌സിറ്റ് പോള്&#x200d; ഫലങ്ങള്&#x200d;. അതിലുപരി തങ്ങള്&#x200d; ആഗ്രഹിക്കുന്ന സഖ്യങ്ങളെ അധികാരത്തിലെത്തിക്കാന്&#x200d; സഹായിക്കുക. ഇപ്പോഴത്തെ എക്‌സിറ്റ് പോള്&#x200d; ഫലങ്ങള്&#x200d; അപ്പടി തെറ്റാണെന്ന പ്രവചനമല്ല നടത്തുന്നത്. ഡി.കെ, ടി.എസ് കൂട്ടുകെട്ട് [&#8230;]]]></description>
										<content:encoded><![CDATA[
<p>എക്‌സിറ്റ് പോളുകള്&#x200d; ഊഹക്കച്ചവടം കൂടിയാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും  കോടിക്കണക്കിന് കര്&#x200d;ഷകരുടെ, തൊഴിലാളികളുടെ, ദലിതരുടെ, ന്യൂനപക്ഷങ്ങളുടെ, പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ താല്&#x200d;പര്യങ്ങള്&#x200d; പലപ്പോഴും പ്രതിഫലിക്കാത്തതു കൊണ്ടാണ് ഭൂരിപക്ഷം ഫലങ്ങളും തെറ്റിപ്പോകുന്നത്. സര്&#x200d;വ്വേക്കാര്&#x200d; അവരുടെ അടുത്തേക്ക് എത്താറില്ല.<br> നഗര മധ്യവര്&#x200d;ഗത്തിന്റെ ആഗ്രഹങ്ങളും ഏജന്&#x200d;സികളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും താല്&#x200d;പര്യങ്ങള്&#x200d; കൂടിച്ചേരുന്നതാണ് മിക്കവാറും എക്‌സിറ്റ് പോള്&#x200d; ഫലങ്ങള്&#x200d;.  അതിലുപരി തങ്ങള്&#x200d; ആഗ്രഹിക്കുന്ന സഖ്യങ്ങളെ അധികാരത്തിലെത്തിക്കാന്&#x200d; സഹായിക്കുക. <br> ഇപ്പോഴത്തെ എക്‌സിറ്റ് പോള്&#x200d; ഫലങ്ങള്&#x200d; അപ്പടി തെറ്റാണെന്ന പ്രവചനമല്ല നടത്തുന്നത്. <br> ഡി.കെ, ടി.എസ് കൂട്ടുകെട്ട് തകര്&#x200d;ത്താടുന്ന കര്&#x200d;ണ്ണാടകയില്&#x200d; ആകെ  28 സീറ്റില്&#x200d; ബിജെപിക്ക് 24 സീറ്റ്. ജെ.ഡി.എസിനെ പോലെ പ്രധാനപ്പെട്ട പ്രാദേശിക പാര്&#x200d;ട്ടിയുടെ പിന്തുണ കോണ്&#x200d;ഗ്രസിന് ലഭിക്കും എന്നുള്ള വസ്തുത പൂര്&#x200d;ണമായും എക്‌സിറ്റ് പോള്&#x200d; സര്&#x200d;വ്വേ നടത്തിയവര്&#x200d; മറന്നിരിക്കുന്നു.  <br> ആറു മാസം മുന്&#x200d;പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് മികച്ച പ്രകടനം നടത്തിയ മധ്യപ്രദേശില്&#x200d; ആകെ 29 സീറ്റില്&#x200d; ബിജെപിക്ക് 27 എണ്ണം. ആറു മാസം മുന്&#x200d;പ് കോണ്&#x200d;ഗ്രസ് നിറഞ്ഞാടി 200ല്&#x200d; 112 സീറ്റ് പിടിച്ച  രാജസ്ഥാനില്&#x200d; ആകെ 25 സീറ്റില്&#x200d;  25 സീറ്റും ബിജെപിക്ക്. ഹിന്ദി ഹൃദയ ഭൂമിയില്&#x200d; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മുന്നോട്ട് വന്ന കോണ്&#x200d;ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന കണക്ക് വിശ്വാസയോഗ്യമാണോ ? <br> ഡല്&#x200d;ഹിയില്&#x200d; ആകെ ഉള്ള 7 ല്&#x200d; 7സീറ്റും ബിജെപിക്ക് തന്നെ. കോണ്&#x200d;ഗ്രസിനും ആം ആദ്മി പാര്&#x200d;ട്ടിക്കും ഒരു സീറ്റും ലഭിക്കില്ലെന്ന നിഗമനം പോള്&#x200d; ഫലങ്ങളെ കൂടുതല്&#x200d; സംശയത്തിലാക്കുന്നു.<br> മഹാരാഷ്ട്രയില്&#x200d; ആകെ 48 സീറ്റില്&#x200d; ബിജെപിക്ക് 42 സീറ്റ്. എക്‌സിറ്റ് പോളുകളും ഒപ്പനിയന്&#x200d; പോളുകളും വോട്ടര്&#x200d;മാരുടെ തീരുമാനത്തെ പലപ്പോഴും പ്രതിഫലിപ്പിക്കാറില്ല എന്ന് സൂചിപ്പിച്ചെന്ന് മാത്രം. യഥാര്&#x200d;ത്ഥ ജനവിധി തന്നെ 23 ന് വരുമെന്ന് പ്രതീക്ഷിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-india-exitpoll-results-can-belive-it-or-not.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
