<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Mahmode Abbas &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mahmode-abbas/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 20 Mar 2018 08:30:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Mahmode Abbas &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇസ്രായേലിലെ യു.എസ് അംബാസഡറെ &#8216;നായിന്റെ മോന്&#x200d;&#8217; എന്ന് വിളിച്ച് ഫലസ്തീന്&#x200d; പ്രസിഡന്റ്</title>
		<link>https://www.chandrikadaily.com/palastine-president-mahmud-abbas-called-us-ambassidor-son-of-dog.html</link>
					<comments>https://www.chandrikadaily.com/palastine-president-mahmud-abbas-called-us-ambassidor-son-of-dog.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 20 Mar 2018 08:30:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Mahmode Abbas]]></category>
		<category><![CDATA[palastine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75865</guid>

					<description><![CDATA[റാമല്ല: ഇസ്രായേലിലെ യു.എസ് അംബാസഡര്&#x200d; ഡേവിഡ് ഫ്രെഡ്മാനെ &#8216;നായിന്റെ മോന്&#x200d;&#8217; എന്ന് വിളിച്ച് ഫലസ്തീന്&#x200d; പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. &#8216;യു.എസ് ഉദ്യോഗസ്ഥര്&#x200d; പ്രധാനമായും യു.എസ് അംബാസഡര്&#x200d; പറയുന്നത് കുടിയേറ്റക്കാര്&#x200d; കെട്ടിടം പണിയുന്നത് അവരുടെ ഭൂമിയിലാണെന്നാണ്. നായിന്റെ മോന്&#x200d;, അവര്&#x200d; അവരുടെ ഭൂമിയിലാണോ നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുന്നത്. അവനും അവന്റെ കുടുംബക്കാരും കുടിയേറ്റക്കാരാണ്&#8217;-മഹ്മൂദ് അബ്ബാസ് പറഞ്ഞു. ട്രംപ് വിളിച്ചു ചേര്&#x200d;ത്ത കോണ്&#x200d;ഫറന്&#x200d;സില്&#x200d; സംബന്ധിക്കുന്ന കാര്യത്തില്&#x200d; താന്&#x200d; സമ്മര്&#x200d;ദ്ദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്&#x200d; ജനതയുടെ അവകാശങ്ങള്&#x200d; പണയം വെക്കുന്ന ഒരു [&#8230;]]]></description>
										<content:encoded><![CDATA[<p>റാമല്ല: ഇസ്രായേലിലെ യു.എസ് അംബാസഡര്&#x200d; ഡേവിഡ് ഫ്രെഡ്മാനെ &#8216;നായിന്റെ മോന്&#x200d;&#8217; എന്ന് വിളിച്ച് ഫലസ്തീന്&#x200d; പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. &#8216;യു.എസ് ഉദ്യോഗസ്ഥര്&#x200d; പ്രധാനമായും യു.എസ് അംബാസഡര്&#x200d; പറയുന്നത് കുടിയേറ്റക്കാര്&#x200d; കെട്ടിടം പണിയുന്നത് അവരുടെ ഭൂമിയിലാണെന്നാണ്. നായിന്റെ മോന്&#x200d;, അവര്&#x200d; അവരുടെ ഭൂമിയിലാണോ നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുന്നത്. അവനും അവന്റെ കുടുംബക്കാരും കുടിയേറ്റക്കാരാണ്&#8217;-മഹ്മൂദ് അബ്ബാസ് പറഞ്ഞു.</p>
<p>ട്രംപ് വിളിച്ചു ചേര്&#x200d;ത്ത കോണ്&#x200d;ഫറന്&#x200d;സില്&#x200d; സംബന്ധിക്കുന്ന കാര്യത്തില്&#x200d; താന്&#x200d; സമ്മര്&#x200d;ദ്ദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്&#x200d; ജനതയുടെ അവകാശങ്ങള്&#x200d; പണയം വെക്കുന്ന ഒരു ചര്&#x200d;ച്ചക്കും തങ്ങള്&#x200d; തയ്യാറല്ല. ഇപ്പോള്&#x200d; ഗാസയെക്കുറിച്ച് ചര്&#x200d;ച്ച ചെയ്യാന്&#x200d; അവര്&#x200d; വീണ്ടുമൊരു കോണ്&#x200d;ഫറന്&#x200d;സ് വിളിച്ചിരിക്കുകയാണ്. കഴിഞ്ഞ 11 വര്&#x200d;ഷമായി ഈ വിഷയം സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഗാസാമുനമ്പ് ഹമാസിന്റെ നിയന്ത്രണത്തിലായതിന്റെ പൂര്&#x200d;ണ ഉത്തരവാദിത്തം യു.എസിനും ഇസ്രായേലിനുമാണെന്നും അബ്ബാസ് കുറ്റപ്പെടുത്തി.</p>
<p>യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ജറുസലേമിനെ ഇസ്രായേല്&#x200d; തലസ്ഥാനമായി പ്രഖ്യാപിച്ചതോടെയാണ് മഹ്മൂദ് അബ്ബാസ് യു.എസുമായി ഇടഞ്ഞത്. ഇസ്രായേല്&#x200d; അംബാസഡറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ദീര്&#x200d;ഘകാലം യു.എസ് പ്രസിഡന്റ് ട്രംപിന്റെ വക്കീലായി ജോലി ചെയ്തയാളാണ് ഫ്രെഡ്മാന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palastine-president-mahmud-abbas-called-us-ambassidor-son-of-dog.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശ്ചിമേഷ്യ: കുഷ്‌നറുടെ  ശ്രമം പാളി</title>
		<link>https://www.chandrikadaily.com/kushner-with-abbas.html</link>
					<comments>https://www.chandrikadaily.com/kushner-with-abbas.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Jun 2017 16:08:48 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Asia]]></category>
		<category><![CDATA[Kushner]]></category>
		<category><![CDATA[Mahmode Abbas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33560</guid>

					<description><![CDATA[റാമല്ല: പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് അമേരിക്ക മുന്നോട്ടുവെച്ച ഉപാധികള്‍ ഫലസ്തീന്‍ തള്ളി. ഇസ്രാഈലുമായി ചര്‍ച്ച ആരംഭിക്കുന്നതിനു മുന്നോടിയായി ഭീകരര്‍ക്ക് പണം നല്‍കുന്നത് തടയണമെന്ന ആവശ്യം അമേരിക്കയുടെ നീക്കങ്ങളില്‍ സംശയം സൃഷ്ടിക്കുന്നുണ്ടെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്കക്ക് ഉദ്ദേശ്യമില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഉന്നത വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നര്‍ ഫലസ്തീന്‍ അതോറിറ്റി മഹ്മൂദ് അബ്ബാസുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നുവെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ഇസ്രാഈലിലെ ജയിലില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>റാമല്ല: പശ്ചിമേഷ്യന്&#x200d; സമാധാന ചര്&#x200d;ച്ചകള്&#x200d; പുനരാരംഭിക്കുന്നതിന് അമേരിക്ക മുന്നോട്ടുവെച്ച ഉപാധികള്&#x200d; ഫലസ്തീന്&#x200d; തള്ളി. ഇസ്രാഈലുമായി ചര്&#x200d;ച്ച ആരംഭിക്കുന്നതിനു മുന്നോടിയായി ഭീകരര്&#x200d;ക്ക് പണം നല്&#x200d;കുന്നത് തടയണമെന്ന ആവശ്യം അമേരിക്കയുടെ നീക്കങ്ങളില്&#x200d; സംശയം സൃഷ്ടിക്കുന്നുണ്ടെന്ന് ഫലസ്തീന്&#x200d; വൃത്തങ്ങള്&#x200d; പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാന്&#x200d; അമേരിക്കക്ക് ഉദ്ദേശ്യമില്ലെന്നാണ് ഇതില്&#x200d;നിന്ന് വ്യക്തമാകുന്നതെന്ന് അവര്&#x200d; ചൂണ്ടിക്കാട്ടി.<br />
യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ മരുമകനും ഉന്നത വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നര്&#x200d; ഫലസ്തീന്&#x200d; അതോറിറ്റി മഹ്മൂദ് അബ്ബാസുമായി നടത്തിയ ചര്&#x200d;ച്ച പരാജയമായിരുന്നുവെന്നാണ് ഇതില്&#x200d;നിന്ന് വ്യക്തമാകുന്നത്. ഇസ്രാഈലിലെ ജയിലില്&#x200d; കഴിയുന്ന ഫലസ്തീന്&#x200d; തടവുകാര്&#x200d;ക്കും കുടുംബത്തിനും പണം നല്&#x200d;കുന്നത് നിര്&#x200d;ത്തണമെന്ന കുഷ്‌നറുടെ ആവശ്യം അബ്ബാസിനെ പ്രകോപിതനാക്കി. അത്തരം ആവശ്യങ്ങള്&#x200d; അബ്ബാസ് തള്ളുകയും ചെയ്തതായി ഫലസ്തീന്&#x200d; വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്&#x200d; പറയുന്നു. വര്&#x200d;ഷങ്ങളായി സ്തംഭിച്ചുകിടക്കുന്ന ഫലസ്തീന്&#x200d;-ഇസ്രാഈല്&#x200d; ചര്&#x200d;ച്ച പുനരാരംഭിക്കുന്നതിന് പ്രത്യേക ഫോര്&#x200d;മുലയൊന്നും കൈവശമില്ലാതെയാണ് കുഷ്‌നര്&#x200d; അബ്ബാസിനെ കണ്ടത്. മാത്രമല്ല, ഇസ്രാഈലിന്റെ വാക്കുകളില്&#x200d; മാത്രം വിശ്വസിച്ചുകൊണ്ടായിരുന്നു ചര്&#x200d;ച്ചയിലുടനീളം കുഷ്‌നറുടെ സംസാരം. ജറൂസലമില്&#x200d; ഇസ്രാഈല്&#x200d; പൊലീസുകാരി കൊല്ലപ്പെട്ട ആക്രമണം തടയാന്&#x200d; സാധിക്കാത്തതിന് കുഷ്‌നര്&#x200d; ഫലസ്തീന്&#x200d; അതോറിറ്റി കുറ്റപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട പൊലീസുകാരി ഹഡാസ് മല്&#x200d;കയുടെ കുടുംബത്തെ സന്ദര്&#x200d;ശിച്ച ശേഷമാണ് കുഷ്‌നറും സംഘവും അമേരിക്കയിലേക്ക് മടങ്ങിയത്.<br />
ഇസ്രാഈലിന്റെ ആശങ്കകളെ അക്ഷരംപ്രതി അംഗീകരിച്ചുകൊണ്ടായിരുന്നു യു.എസ് സംഘത്തിന്റെ നീക്കങ്ങള്&#x200d;. പാവപ്പെട്ട ഫലസ്തീന്&#x200d; തടവുകാര്&#x200d;ക്ക് സാമ്പത്തിക സഹായം നല്&#x200d;കുന്നതിനെപ്പോലും ഇസ്രാഈലിന്റെ ഭാഷ ഉപയോഗിച്ച് ഭീകരതയെന്ന് വിശേഷിപ്പിക്കാനാണ് കുഷ്‌നര്&#x200d; ശ്രമിച്ചത്. ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിന്റെ ഉപദേശകരെപ്പോലെയാണ് അദ്ദേഹം സംസാരിച്ചതെന്നും വിശ്വസ്തരായ മധ്യസ്ഥരെപ്പോലെ അല്ലെന്നും ഒരു ഫലസ്തീന്&#x200d; ഉദ്യോഗസ്ഥന്&#x200d; കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kushner-with-abbas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
