<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>majority &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/majority/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 20 May 2024 11:11:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>majority &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ച് വാതുവെപ്പ് കേന്ദ്രങ്ങള്&#x200d;; 10 സംസ്ഥാനങ്ങളില്&#x200d; ബി.ജെ.പിക്ക് പൂജ്യം സീറ്റ്</title>
		<link>https://www.chandrikadaily.com/betting-houses-predict-majority-for-india-front-bjp-got-zero-seats-in-10-states.html</link>
					<comments>https://www.chandrikadaily.com/betting-houses-predict-majority-for-india-front-bjp-got-zero-seats-in-10-states.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 20 May 2024 11:11:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Betting houses]]></category>
		<category><![CDATA[india front]]></category>
		<category><![CDATA[majority]]></category>
		<category><![CDATA[predict]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298194</guid>

					<description><![CDATA[മുന്&#x200d;കാലങ്ങളില്&#x200d; തെരഞ്ഞെടുപ്പ് ബെറ്റിങ്ങില്&#x200d; കൂടുതല്&#x200d; കൃത്യത പുലര്&#x200d;ത്തിയിരുന്ന രാജസ്ഥാനിലെ ഫലോദി സട്ടാ ബസാര്&#x200d;, മുംബൈ സട്ടാ ബസാര്&#x200d; എന്നിവയാണ് ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>പ്രവചനത്തില്&#x200d; ബി.ജെ.പിക്ക് വീണ്ടും ഷോക്ക്. ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടന്നപ്പോള്&#x200d; ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ച് രാജ്യത്തെ പ്രമുഖ വാതുവെപ്പ് കേന്ദ്രങ്ങള്&#x200d;. മുന്&#x200d;കാലങ്ങളില്&#x200d; തെരഞ്ഞെടുപ്പ് ബെറ്റിങ്ങില്&#x200d; കൂടുതല്&#x200d; കൃത്യത പുലര്&#x200d;ത്തിയിരുന്ന രാജസ്ഥാനിലെ ഫലോദി സട്ടാ ബസാര്&#x200d;, മുംബൈ സട്ടാ ബസാര്&#x200d; എന്നിവയാണ് ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്.</p>
<p>ഫലോദി സട്ടാബസാര്&#x200d; ഇന്ത്യ മുന്നണിക്ക് 346 സീറ്റുകള്&#x200d; പ്രവചിച്ചപ്പോള്&#x200d; മുംബൈ സട്ടാബസാര്&#x200d; ഇന്ത്യമുന്നണിക്ക് 348 സീറ്റുകളും പ്രവചിച്ചതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്&#x200d; എന്&#x200d;.ഡി.എക്ക് ഭൂരിപക്ഷം പ്രചചിച്ചിരുന്ന കേന്ദ്രങ്ങളാണ് തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടന്നപ്പോള്&#x200d; ഇന്ത്യമുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുന്ന തരത്തില്&#x200d; തിരുത്തിയിട്ടുള്ളത്.</p>
<p>തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്&#x200d; 300ല്&#x200d; കൂടുതല്&#x200d; സീറ്റുകള്&#x200d; എന്&#x200d;.ഡി.എക്ക് പ്രവചിച്ചിരുന്നു. നാലാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായ ഫലോദി സട്ടാബസാര്&#x200d; എന്&#x200d;.ഡി.എക്ക് 329 മുതല്&#x200d; 332 സീറ്റുകള്&#x200d; വരെ പ്രവചിച്ചിരുന്നു. എന്നാല്&#x200d; അഞ്ചാംഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് കടന്നപ്പോള്&#x200d; ഈ പ്രവചനം തിരുത്തിയിരിക്കുകയായണ്.</p>
<p>ഫലോദി സട്ടാ ബസാറിലെ പുതിയ പ്രവചനം പ്രകാരം കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, പോണ്ടിച്ചേരി ഉള്&#x200d;പ്പടെ 12 സംസ്ഥാനങ്ങളില്&#x200d; എന്&#x200d;.ഡി.എക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ്. ഏറ്റവും കൂടുതല്&#x200d; ലോക്സഭ സീറ്റുകളുള്ള യു.പിയില്&#x200d; ഇന്ത്യ മുന്നണിക്ക് 43 സീറ്റുകള്&#x200d; ലഭിക്കുമെന്നും റിപ്പോര്&#x200d;ട്ട് പറയുന്നു.</p>
<p><img loading="lazy" class="alignnone size-medium wp-image-298196" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2024/05/WhatsApp-Image-2024-05-20-at-4.38.40-PM-197x300.jpeg" alt="" width="197" height="300" srcset="https://www.chandrikadaily.com/wp-content/uploads/2024/05/WhatsApp-Image-2024-05-20-at-4.38.40-PM-197x300.jpeg 197w, https://www.chandrikadaily.com/wp-content/uploads/2024/05/WhatsApp-Image-2024-05-20-at-4.38.40-PM-674x1024.jpeg 674w, https://www.chandrikadaily.com/wp-content/uploads/2024/05/WhatsApp-Image-2024-05-20-at-4.38.40-PM-768x1167.jpeg 768w, https://www.chandrikadaily.com/wp-content/uploads/2024/05/WhatsApp-Image-2024-05-20-at-4.38.40-PM-1011x1536.jpeg 1011w, https://www.chandrikadaily.com/wp-content/uploads/2024/05/WhatsApp-Image-2024-05-20-at-4.38.40-PM.jpeg 1053w" sizes="(max-width: 197px) 100vw, 197px" /></p>
<p>തമിഴ്നാട്ടിലെ 39 സീറ്റുകളും ഇന്ത്യമുന്നണിക്ക് ലഭിക്കുമെന്ന് പറയുന്ന റിപ്പോര്&#x200d;ട്ടില്&#x200d; ബംഗാളില്&#x200d; 36, മഹാരാഷ്ട്രയില്&#x200d; 30, ബിഹാറില്&#x200d; 29, കര്&#x200d;ണാടകയില്&#x200d; 25 സീറ്റുകളും ഇന്ത്യ മുന്നണിക്ക് പ്രവചിക്കുന്നു. കേവലം 165 സീറ്റുകള്&#x200d; മാത്രമാണ് തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലെത്തിയപ്പോള്&#x200d; ഫലോദി സട്ട ബസാര്&#x200d; എ.എന്&#x200d;.എക്ക് പ്രവചിക്കുന്നത്.</p>
<p>രാജസ്ഥാനിലെ ഫലോദി ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന വാതുവെപ്പ് മാര്&#x200d;ക്കറ്റാണ് ഫലോദി സട്ട ബസാര്&#x200d;. മുന്&#x200d;കാലങ്ങളില്&#x200d; കൂടുതല്&#x200d; കൃത്യതയോടെ വാതുവെപ്പ് നടത്തിയ രാജ്യത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണിത്. മെയ് 16ലെ റിപ്പോര്&#x200d;ട്ടുകള്&#x200d; പ്രകാരം ഫലോദി സട്ട ബസാറില്&#x200d; 180 കോടി രൂപയുടെ വാതുവെപ്പ് നടന്നിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് പൂര്&#x200d;ത്തിയാകുന്നതോടെ ഇത് 300 കോടി കടക്കുമെന്നും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p><strong>(വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമാണ്. ഈ വാര്&#x200d;ത്ത ഒരിക്കലും<br />
വാതുവെപ്പിനെ പ്രോത്സാഹിപ്പിക്കുന്നില്ല. വാതുവെപ്പ് മാര്&#x200d;ക്കറ്റിലെ നിലവിലെ കണക്കുകള്&#x200d; അവതരിപ്പിക്കുക എന്നത് മാത്രമാണ് ഈ വാര്&#x200d;ത്തകൊണ്ട് ഉദ്ദേശിക്കുന്നത്)</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/betting-houses-predict-majority-for-india-front-bjp-got-zero-seats-in-10-states.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാ​ർ​ല​മെ​ന്റി​ന്റെ ഇ​രു​സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം ല​ഭി​ച്ചാ​ൽ ഭ​ര​ണ​ഘ​ട​ന തി​രു​ത്തി​യെ​ഴു​തു​മെ​ന്ന് ബി.​ജെ.​പി എം.​പി</title>
		<link>https://www.chandrikadaily.com/he-said-that-the-constitution-will-be-rewritten-if-it-gets-a-majority-in-both-houses-of-parliament-j-p-m-p.html</link>
					<comments>https://www.chandrikadaily.com/he-said-that-the-constitution-will-be-rewritten-if-it-gets-a-majority-in-both-houses-of-parliament-j-p-m-p.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 11 Mar 2024 05:12:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[majority]]></category>
		<category><![CDATA[rewritten]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292568</guid>

					<description><![CDATA[ഉ​ത്ത​ര​ക​ന്ന​ട​യി​ൽ പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗ​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് എം.​പി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.]]></description>
										<content:encoded><![CDATA[<p>ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും മൂ​ന്നി​ൽ​ര​ണ്ട് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യും 20ലേ​റെ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ​വ​രു​ക​യും ചെ​യ്താ​ൽ ഭ​ര​ണ​ഘ​ട​ന തി​രു​ത്തി​യെ​ഴു​തു​മെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി ബി.​ജെ.​പി ഉ​ത്ത​ര​ക​ന്ന​ട എം.​പി അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡെ. ഉ​ത്ത​ര​ക​ന്ന​ട​യി​ൽ പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗ​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് എം.​പി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.</p>
<p>‘ബി.​ജെ.​പി 400 സീ​റ്റു​ക​ളി​ൽ വി​ജ​യി​ക്കാ​ൻ എ​ല്ലാ​വ​രും ക​ണി​ശ​മാ​യും സ​ഹാ​യി​ക്ക​ണം. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ല കാ​ല​ങ്ങ​ളി​ലാ​യി ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടു​ണ്ട്. അ​തൊ​ന്നും ഹി​ന്ദു​യി​സം മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നി​ല്ല. ന​മു​ക്ക് ന​മ്മു​ടെ മ​ത​സം​ര​ക്ഷ​ണം മു​ൻ​നി​ർ​ത്തി അ​ത് ചെ​യ്യേ​ണ്ട​തു​ണ്ട്. ലോ​ക്സ​ഭ​യി​ൽ നി​ല​വി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​മു​ണ്ട്.</p>
<p>എ​ന്നാ​ൽ, രാ​ജ്യ​സ​ഭ​യി​ൽ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കാ​വ​ശ്യ​മാ​യ അം​ഗ​ബ​ല​മി​ല്ല. ലോ​ക്സ​ഭ​യി​ലെ വ​ർ​ധ​ന​യി​ലൂ​ടെ അ​ത് മ​റി​ക​ട​ക്കാ​നാ​കും.സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ലും മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ന​മ്മ​ൾ ല​ക്ഷ്യ​മി​ട​ണം. ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ഒ​രു​പോ​ലെ മേ​ൽ​ക്കൈ നേ​ടാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും -ഹെ​ഗ്ഡെ പ​റ​ഞ്ഞു.</p>
<p>ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പും ഭ​ര​ണ​ഘ​ട​ന​ക്കെ​തി​രെ ഹെ​ഗ്ഡെ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ൽ പാ​ർ​ട്ടി അ​ണി​ക​ളു​ടെ പ​ര​സ്യ​പ്ര​തി​രോ​ധം നേ​രി​ടു​ന്ന അ​ന​ന്ത്കു​മാ​ർ ഹെ​ഗ്ഡെ എം.​പി വീ​ണ്ടും വി​വാ​ദ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.</p>
<p>അ​യോ​ധ്യ​യി​ൽ 1992 ഡി​സം​ബ​റി​ൽ ക​ർ​സേ​വ​ക​ർ ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത​തി​ന് സ​മാ​ന​മാ​യ വി​ധി​യാ​ണ് ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​യി​ലെ ഭ​ട്ക​ൽ മ​സ്ജി​ദി​നെ​യും കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യ ഹെ​ഗ്ഡെ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു.</p>
<p>ഇ​തി​ന്റെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​യി​ലെ കും​ത പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ ന​ട​ത്തി​യ വ്യ​ക്തി​പ​ര​മാ​യ ആ​ക്ഷേ​പ​ങ്ങ​ളും ഡ​ൽ​ഹി​യി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​ത് ക​ർ​ഷ​ക​ര​ല്ല, ഖാ​ലി​സ്ഥാ​നി​ക​ളാ​ണെ​ന്ന പ്ര​സ്താ​വ​ന​യും ക​ഴി​ഞ്ഞ​മാ​സം വി​വാ​ദ​മാ​യി.</p>
<p>ഡി​സം​ബ​റി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ൺ​വെ​ൻ​ഷ​നി​ൽ മ​ണ്ഡ​ലം തി​രി​ഞ്ഞു​നോ​ക്കാ​ത്ത എം.​പി എ​ന്ന ആ​ക്ഷേ​പം​നേ​രി​ട്ട അ​ന​ന്ത്കു​മാ​ർ ഹെ​ഗ്ഡെ​ക്ക് എ​തി​രെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു.</p>
<p>5 ​വ​ർ​ഷം ഉ​റ​ങ്ങി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ രം​ഗ​ത്തു​വ​ന്ന അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡെ പാ​ർ​ല​മെ​ന്റ​റി രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി നേ​താ​വും ക​ർ​ണാ​ട​ക ക്ഷ​ത്രി​യ മ​റാ​ത്ത ഐ​ക്യ​വേ​ദി പ്ര​സി​ഡ​ന്റു​മാ​യ വി.​എ​സ്. ശ്യാം​സു​ന്ദ​ർ ഗെ​യ്ക്&#x200d;വാ​ദ് ഭ​ട്ക​ലി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.</p>
<p><b>അ​ന​ന്ത്കു​മാ​റി​ന്റെ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം -ബി.​ജെ.​പി</b></p>
<p>ബം​ഗ​ളൂ​രു: ഭ​ര​ണ​ഘ​ട​ന മാ​റ്റി​യെ​ഴു​തു​മെ​ന്ന ഉ​ത്ത​ര​ക​ന്ന​ട ബി.​ജെ.​പി എം.​പി അ​ന​ന്ത്കു​മാ​ർ ഹെ​ഗ്ഡെ​യു​ടെ അ​ഭി​പ്രാ​യം വ്യ​ക്തി​പ​ര​മാ​ണെ​ന്നും പാ​ർ​ട്ടി​യു​ടെ​ത​ല്ലെ​ന്നും പ്ര​തി​ക​ര​ണ​വു​മാ​യി ക​ർ​ണാ​ട​ക ബി.​ജെ.​പി. വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ന്റെ പേ​രി​ൽ അ​ന​ന്ത്കു​മാ​റി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും പാ​ർ​ട്ടി അ​റി​യി​ച്ചു.</p>
<p>ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ പാ​ർ​ട്ടി എ​ന്നും ബാ​ധ്യ​സ്ഥ​മാ​ണെ​ന്നും ഹെ​ഗ്ഡെ​യു​ടെ പ​രാ​മ​ർ​ശം പാ​ർ​ട്ടി നി​ല​പാ​ടി​നെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ർ എ​ക്സി​ൽ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-said-that-the-constitution-will-be-rewritten-if-it-gets-a-majority-in-both-houses-of-parliament-j-p-m-p.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനാധിപത്യമെന്നാല്&#x200d; ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല വ്യത്യസ്ഥനായിരിക്കേണ്ട അവകാശമാണ്: കെ.എൻ.എ ഖാദർ</title>
		<link>https://www.chandrikadaily.com/1democracy-is-not-the-opinion-of-the-majority-but-the-right-to-be-different-kna-khader.html</link>
					<comments>https://www.chandrikadaily.com/1democracy-is-not-the-opinion-of-the-majority-but-the-right-to-be-different-kna-khader.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 05 Feb 2024 06:24:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Adv.KNA Khader]]></category>
		<category><![CDATA[democracy]]></category>
		<category><![CDATA[different]]></category>
		<category><![CDATA[majority]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289610</guid>

					<description><![CDATA[ധാരാളം കഷ്ടപ്പെടുത്തുന്ന സര്&#x200d;ക്കാറിനെതിരെ ഒരക്ഷരം മിണ്ടാന്&#x200d; അനുവാദിക്കാത്ത നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തലശ്ശേരി: ജനാധിപത്യമെന്നാല്&#x200d; ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല. വ്യത്യസ്ഥനായിരിക്കാനുള്ള അവകാശമാണെന്ന് കെ.എന്&#x200d;.എ ഖാദര്&#x200d;. ഭൂരിപക്ഷത്തിന്റെ ആധിപത്യമല്ല ജനാധിപത്യം. ധാരാളം കഷ്ടപ്പെടുത്തുന്ന സര്&#x200d;ക്കാറിനെതിരെ ഒരക്ഷരം മിണ്ടാന്&#x200d; അനുവാദിക്കാത്ത നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ദേശരക്ഷയാത്ര തലശ്ശേരി മണ്ഡലംതല സ്വീകരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എന്&#x200d;.എ ഖാദര്&#x200d;.<br />
വ്യത്യസ്ഥനായിരിക്കാനുള്ള അവകാശം ഓരോ ദിവസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. രാഷട്രീയപരമായ കാരണങ്ങളാല്&#x200d; വോട്ട് ലഭിച്ച് ജയിച്ചാല്&#x200d; അതിനെ രാഷട്രീയ ഭൂരിപക്ഷം എന്നാണ് വിളിക്കുക. എന്നാല്&#x200d; ഇന്ത്യാ രാജ്യത്ത് ഇപ്പോള്&#x200d; സംഭവിച്ച് കൊണ്ടിരിക്കുന്ന് രാഷട്രീയ ഭൂരിപക്ഷം എന്നത് മാറി വര്&#x200d;ഗീയ ഭൂരിപക്ഷമായിരിക്കുകയാണ്.</p>
<p>ഫാസിസവും നാസിസവും 25 വര്&#x200d;ഷം കൊണ്ട് നഷ്ടപ്പെട്ടത് രാഷ്ട്രീയമായ ഭൂരിപക്ഷം നഷ്ടപ്പെട്ടത് കൊണ്ടാണ്. എന്നാല്&#x200d; വര്&#x200d;ഗീയ ഭൂരിപക്ഷം മാറ്റിയെടുക്കാന്&#x200d; എളുപ്പമല്ല. എങ്ങിനെയാണ് ഇന്ത്യ ഇന്ത്യയായതെന്നും ആവിഷ്‌ക്കാര സ്വാതന്ത്രം നാം എങ്ങിനെയാണ് നാം നേടിയെടുത്തതെന്നും അറിയുന്നവര്&#x200d; ചുരുങ്ങി വരികയാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1democracy-is-not-the-opinion-of-the-majority-but-the-right-to-be-different-kna-khader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എല്&#x200d;ഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും പിറവം നഗരസഭയിൽ കോൺഗ്രസിന് പ്രഥമ വനിതാ ചെയർപേഴ്സൺ</title>
		<link>https://www.chandrikadaily.com/despite-ldfs-majority-congress-is-the-first-woman-chairperson-in-piravam-municipal-corporation.html</link>
					<comments>https://www.chandrikadaily.com/despite-ldfs-majority-congress-is-the-first-woman-chairperson-in-piravam-municipal-corporation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 Jan 2024 13:28:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[chairperson]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Despite]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[majority]]></category>
		<category><![CDATA[Piravam Municipal Corporation]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289332</guid>

					<description><![CDATA[ഇടതുമുന്നണിക്ക് നഗരസഭയില്&#x200d; ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ ഇടത് അംഗത്തിന്റെ വോട്ട് അസാധുവായതോടെ അധ്യക്ഷസ്ഥാനത്തേക്ക് നറുക്കെടുപ്പ് നടത്തേണ്ടി വന്നു.]]></description>
										<content:encoded><![CDATA[<p>പിറവം നഗരസഭാ അധ്യക്ഷ തെരെഞ്ഞെടുപ്പില്&#x200d; യു.ഡി.എഫിന് അട്ടിമറി വിജയം. ധാരണപ്രകാരം സി.പി.എമ്മിന്റെ കാലാവധി പൂര്&#x200d;ത്തിയായതിനെ തുടര്&#x200d;ന്ന് സി.പി.ഐക്ക് അധ്യക്ഷ സ്ഥാനം കൈമാറുന്നതിനായി വീണ്ടും നടത്തിയ തെരഞ്ഞെടുപ്പിലാണ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചത്.</p>
<p>ഇടതുമുന്നണിക്ക് നഗരസഭയില്&#x200d; ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ ഇടത് അംഗത്തിന്റെ വോട്ട് അസാധുവായതോടെ അധ്യക്ഷസ്ഥാനത്തേക്ക് നറുക്കെടുപ്പ് നടത്തേണ്ടി വന്നു. ഇതിലൂടെയാണ് കോണ്&#x200d;ഗ്രസിലെ ജിന്&#x200d;സി മാത്യുവിന് അധ്യക്ഷ സ്ഥാനം ലഭിച്ചത്.</p>
<p>27 അംഗ സമിതിയില്&#x200d; ഇടത് മുന്നണിക്ക് 14ഉം യു.ഡി.എഫിന് 13ഉം അംഗങ്ങളാണുള്ളത്. ആദ്യ 3 വര്&#x200d;ഷം ചെയര്&#x200d;മാന്&#x200d; സ്ഥാനം സി.പി.എമ്മിനും പിന്നീടുള്ള രണ്ട് കൊല്ലം സി.പി.ഐയ്ക്കും എന്ന ധാരണയിലാണ് ഇടത് മുന്നണി പിറവം നഗരസഭാ ഭരണം തുടങ്ങിയത്. ഉപാധ്യക്ഷ സ്ഥാനം സിപിഎം അംഗത്തിനായിരിക്കും.</p>
<p>അത് 5 വര്&#x200d;ഷവും തുടരുമെന്നാണ് വ്യവസ്ഥ. ഇടത് മുന്നണിയിലെ ധാരണ പ്രകാരം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് (സി.പി.എം) സി.പി.ഐയ്ക്ക് ചെയര്&#x200d;പേഴ്‌സണ്&#x200d; സ്ഥാനം കൈമാറാനായി രാജിവച്ചതിനെ തുടര്&#x200d;ന്നാണ് ബുധനാഴ്ച പുതിയ അധ്യക്ഷയെ കണ്ടെത്താന്&#x200d; വോട്ടെടുപ്പ് നടന്നത്.</p>
<p>മുന്നണി ധാരണ പ്രകാരം സിപിഐ അംഗം അഡ്വ. ജൂലി സാബു ഇടത് സ്ഥാനാര്&#x200d;ത്ഥിയായി. കോണ്&#x200d;ഗ്രസ് അംഗം ജിന്&#x200d;സി മാത്യു യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥിയായി. വേട്ടെടുപ്പില്&#x200d; ഇടത് അംഗം ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായി. ഇടത് സ്ഥാനാര്&#x200d;ത്ഥിക്ക് വോട്ട് ചെയ്‌തെങ്കിലും ബാലറ്റിന്റെ മറുവശത്ത് പേരെഴുതി ഒപ്പിടണമെന്ന വ്യവസ്ഥ പാലിക്കാത്തതിനെ തുടര്&#x200d;ന്നാണ് ഇവരുടെ വോട്ട് അസാധുവായത്.</p>
<p>പിന്നാലെ അധ്യക്ഷയെ തെരഞ്ഞെടുക്കാന്&#x200d; നറുക്കെടുപ്പ് നടത്തി. ഇത്തവണ ഭാഗ്യം യുഡിഎഫിലെ കോണ്&#x200d;ഗ്രസ് അംഗം ജിന്&#x200d;സി മാത്യുവിനൊപ്പം നിന്നു. ഇതോടെ എല്&#x200d;ഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും പിറവത്ത് യുഡിഎഫ് ചെയര്&#x200d;മാന്&#x200d; നയിക്കുന്ന ഭരണസമിതിയ്ക്ക് കളമൊരുങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/despite-ldfs-majority-congress-is-the-first-woman-chairperson-in-piravam-municipal-corporation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
