<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>malegav &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/malegav/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 31 Jul 2025 06:34:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>malegav &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാലേഗാവ് സ്‌ഫോടനം: പ്രജ്ഞാ സിങ് അടക്കം മുഴുവന്‍ പ്രതികളെയും എന്‍.ഐ.എ കോടതി വെറുതെ വിട്ടു</title>
		<link>https://www.chandrikadaily.com/malegaoon-blast-nia-couerrt-acquits-all-accused-including-pragya-singh.html</link>
					<comments>https://www.chandrikadaily.com/malegaoon-blast-nia-couerrt-acquits-all-accused-including-pragya-singh.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 31 Jul 2025 06:32:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malegav]]></category>
		<category><![CDATA[news]]></category>
		<category><![CDATA[NIA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349073</guid>

					<description><![CDATA[മുംബൈ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി.]]></description>
										<content:encoded><![CDATA[<p>2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്&#x200d; പ്രജ്ഞാ സിങ് അടക്കം ഏഴ് പ്രതികളെയും എന്&#x200d;.ഐ.എ കോടതി വെറുതെ വിട്ടു. മുംബൈ പ്രത്യേക എന്&#x200d;ഐഎ കോടതിയുടേതാണ് വിധി. 17 വര്&#x200d;ഷത്തിന് ശേഷമാണ് വിധി വന്നത്. പ്രതികള്&#x200d;ക്കെതിരെ തെളിവില്ലെന്നും ബോംബ് നിര്&#x200d;മിച്ചതിന് ലഫ്. കേണല്&#x200d; പ്രസാദ് പുരോഹിത് ആണെന്ന് തെളിവില്ലെന്നും കോടതി പറഞ്ഞു. പുരോഹിതിന്റെ വിരലടയാളം ഒരിടത്തും പതിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഗൂഢാലോചനകള്&#x200d;ക്കും യോഗം ചേര്&#x200d;ന്നതിന് തെളിവില്ലെന്നും കോടതി പറഞ്ഞു.</p>
<p>പ്രജ്ഞ സിങ് ഠാക്കൂറിനെതിരെയും തെളിവില്ലെന്നും പ്രതികള്&#x200d;ക്കെതിരെ യുഎപിഎ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. കുറ്റം തെളിയിക്കാന്&#x200d; അന്വേഷണ ഏജന്&#x200d;സി പൂര്&#x200d;ണമായും പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. യുഎപിഎ, ആയുധ നിയമം, മറ്റ് നിയമങ്ങള്&#x200d; എന്നിവയില്&#x200d; നിന്നെല്ലാം പ്രതികളെ കുറ്റവിമുക്തരാക്കി.</p>
<p>ബിജെപി മുന്&#x200d; എംപി പ്രജ്ഞ സിങ് ഠാക്കൂര്&#x200d;, സൈനിക ഇന്റലിജന്&#x200d;സ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണല്&#x200d; പ്രസാദ് പുരോഹിത്, റിട്ട. മേജര്&#x200d; രമേശ് ഉപാധ്യായ്, അജയ് രാഹികര്&#x200d;, സുധാകര്&#x200d; ദ്വിവേദി, സുധാകര്&#x200d; ചതുര്&#x200d;വേദി, സമീര്&#x200d; കുല്&#x200d;കര്&#x200d;ണി എന്നിവരെയാണ് വെറുതെ വിട്ടത്.</p>
<p>2008 സെപ്തംബര്&#x200d; 29നാണ് വടക്കന്&#x200d; മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോര്&#x200d; സൈക്കിളില്&#x200d; കെട്ടിയിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറുപേര്&#x200d; മരിക്കുകയും 100 ലേറെ പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു.</p>
<p>ഹേമന്ത് കര്&#x200d;ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പ്രതികളെ പിടികൂടിയത്. മുസ്‌ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായത്. 11 പേരെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malegaoon-blast-nia-couerrt-acquits-all-accused-including-pragya-singh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗൗരി ലങ്കേഷ് വധം; അഭിനവ്  ഭാരതിലെ അംഗങ്ങള്&#x200d; ബോംബ് നിര്&#x200d;മ്മാണ ക്യാമ്പുകളില്&#x200d; പങ്കെടുത്തിരുന്നുവെന്ന് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/gouri-lankesh-murder-abhinav-bharath-members-training-at-bomb-camps-news.html</link>
					<comments>https://www.chandrikadaily.com/gouri-lankesh-murder-abhinav-bharath-members-training-at-bomb-camps-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 May 2019 07:11:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Gouri Lankesh]]></category>
		<category><![CDATA[karnadaka police]]></category>
		<category><![CDATA[malegav]]></category>
		<category><![CDATA[Pragya Singh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126695</guid>

					<description><![CDATA[ബാംഗളൂരു: മാധ്യമപ്രവര്&#x200d;ത്തക ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കര്&#x200d;ണ്ണാടക പൊലീസ്. ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിലെ നാല് അംഗങ്ങള്&#x200d; 2011 മുതല്&#x200d; 2016വരെ രാജ്യത്ത് സ്‌ഫോടനങ്ങള്&#x200d; നടത്തിയ സനതന്&#x200d; സാന്&#x200d;സ്ത്ത ഗ്രൂപ്പുകളുടെ രഹസ്യ ബോംബ് നിര്&#x200d;മ്മാണ ക്യാമ്പുകളില്&#x200d; പങ്കെടുത്തിരുവെന്ന് പൊലീസ് അറിയിച്ചു. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ബാംഗളൂരു കോടതിയില്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടിലാണ് പുതിയ വെളിപ്പെടുത്തല്&#x200d;. അഭിനവ് ഭാരതിലെ ഒളിവില്&#x200d; പോയവര്&#x200d; സംജോത എക്‌സ്പ്രസ് സ്‌ഫോടനം, മക്ക മസ്ജിദ് സ്‌ഫോടനം, അജ്മീര്&#x200d; ദര്&#x200d;ഗ സ്‌ഫോടനം, മാലേഗാവ് [&#8230;]]]></description>
										<content:encoded><![CDATA[
<p>ബാംഗളൂരു: മാധ്യമപ്രവര്&#x200d;ത്തക ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കര്&#x200d;ണ്ണാടക പൊലീസ്. ഹിന്ദുത്വ സംഘടനയായ അഭിനവ്  ഭാരതിലെ നാല് അംഗങ്ങള്&#x200d; 2011 മുതല്&#x200d; 2016വരെ രാജ്യത്ത് സ്‌ഫോടനങ്ങള്&#x200d; നടത്തിയ സനതന്&#x200d; സാന്&#x200d;സ്ത്ത ഗ്രൂപ്പുകളുടെ രഹസ്യ ബോംബ് നിര്&#x200d;മ്മാണ ക്യാമ്പുകളില്&#x200d; പങ്കെടുത്തിരുവെന്ന് പൊലീസ് അറിയിച്ചു. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ബാംഗളൂരു കോടതിയില്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടിലാണ് പുതിയ വെളിപ്പെടുത്തല്&#x200d;. </p>



<p>അഭിനവ് ഭാരതിലെ ഒളിവില്&#x200d; പോയവര്&#x200d; സംജോത എക്‌സ്പ്രസ് സ്‌ഫോടനം, മക്ക മസ്ജിദ് സ്‌ഫോടനം, അജ്മീര്&#x200d; ദര്&#x200d;ഗ സ്‌ഫോടനം, മാലേഗാവ് സ്‌ഫോടനം എന്നീ സ്‌ഫോടനങ്ങളുമായി ബന്ധമുള്ളവരാണ്. രാംജി കല്&#x200d;സാന്&#x200d;ഗ്ര, സന്ദീപ് ഡാന്&#x200d;ജെ എന്നിവരെ പിടികിട്ടാപുള്ളികളായി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയുടെ ഭോപ്പാല്&#x200d; സ്ഥാനാര്&#x200d;ത്ഥി പ്രഗ്യാസിങ് താക്കൂര്&#x200d; മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ്. </p>



<p>ഗൗരി ലങ്കേഷ് വധകേസില്&#x200d; സനാതന്&#x200d; സനസ്തയുമായി ബന്ധപ്പെട്ട മൂന്നുപേര്&#x200d; അറസ്റ്റിലായതായി പൊലീസ് പറയുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്&#x200d; ബാബാജി, ഗുരുജി എന്നിങ്ങനെ പേരിലുള്ളവര്&#x200d; ക്യാമ്പുകളില്&#x200d; പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചു. അജ്മീര്&#x200d; ദര്&#x200d;ഗ സ്‌ഫോടനക്കേസില്&#x200d; അറസ്റ്റിലായ സുരേഷ് നായരാണ് ബാബാജി എന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംജോത എക്‌സ്പ്രസ് സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള മൂന്നുപേരും ക്യാമ്പുകളില്&#x200d; പങ്കെടുത്തതായി തെളിഞ്ഞിട്ടുണ്ട്. അഞ്ചാമതായി പങ്കെടുത്ത പ്രതാപ് ഹസ്ര എന്നയാള്&#x200d; പശ്ചിമ ബംഗാളിലെ ഹിന്ദുത്വ സംഘടനയായ ഭവാനി സേനയിലെ അംഗമാണ്. </p>



<p>സനതന്&#x200d; സനസ്ത രാജ്യത്ത് 19-ഓളം ബോംബ് നിര്&#x200d;മ്മാണ ക്യാമ്പുകള്&#x200d; സംഘടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, കര്&#x200d;ണ്ണാടക എന്നിവിടങ്ങളിലായി നടത്തിയ ക്യാമ്പുകളില്&#x200d; ഇവര്&#x200d; പങ്കെടുത്തിരുന്നുവെന്നും പൊലീസ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gouri-lankesh-murder-abhinav-bharath-members-training-at-bomb-camps-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാലെഗാവിലും ആള്&#x200d;കൂട്ട ആക്രമണം</title>
		<link>https://www.chandrikadaily.com/attack-in-malegav.html</link>
					<comments>https://www.chandrikadaily.com/attack-in-malegav.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 02 Jul 2018 09:11:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[malegav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92764</guid>

					<description><![CDATA[&#160; മലേഗാവില്&#x200d; രണ്ട് വയസുകാരന്&#x200d; ഉള്&#x200d;പടെ ഒരു കുടുംബത്തിലെ അഞ്ച് പേര്&#x200d;ക്ക് എതിരെ ആള്&#x200d;കൂട്ടം ആക്രമണം്. എന്നാല്&#x200d;, പൊലിസിന്റെ സമയോചിത ഇടപെടല്&#x200d; കാരണം അത്യാഹിതങ്ങളൊന്നും സംഭവിച്ചതായി റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല. ലാത്തിച്ചാര്&#x200d;ജ് നടത്തിയാണ് അഞ്ച് പേരെയും പൊലിസ് രക്ഷിച്ചത്. ആള്&#x200d;ക്കൂട്ടം പൊലിസിന് നേരെയും ആമ്രകണം അഴിച്ചുവിട്ടു. കലാപം നടത്തിയതിനും കൃത്യനിര്&#x200d;വഹണത്തില്&#x200d; നിന്ന് തടഞ്ഞതിലും നാട്ടുകാര്&#x200d;ക്ക് എതിരെ പൊലിസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിലെ അഭ്യൂഹമാണാ ആമ്രകണത്തിന് പിന്നിലെന്ന് പരിശോധിക്കുന്നതായി പൊലിസ് അറിയിച്ചു. പര്&#x200d;ഭണിയില്&#x200d; നിന്നുള്ള കുടുംബമാണ് ആക്രമണത്തിന് ഇരയായത്. ജീവന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മലേഗാവില്&#x200d; രണ്ട് വയസുകാരന്&#x200d; ഉള്&#x200d;പടെ ഒരു കുടുംബത്തിലെ അഞ്ച് പേര്&#x200d;ക്ക് എതിരെ ആള്&#x200d;കൂട്ടം ആക്രമണം്. എന്നാല്&#x200d;, പൊലിസിന്റെ സമയോചിത ഇടപെടല്&#x200d; കാരണം അത്യാഹിതങ്ങളൊന്നും സംഭവിച്ചതായി റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല. ലാത്തിച്ചാര്&#x200d;ജ് നടത്തിയാണ് അഞ്ച് പേരെയും പൊലിസ് രക്ഷിച്ചത്.</p>
<p>ആള്&#x200d;ക്കൂട്ടം പൊലിസിന് നേരെയും ആമ്രകണം അഴിച്ചുവിട്ടു. കലാപം നടത്തിയതിനും കൃത്യനിര്&#x200d;വഹണത്തില്&#x200d; നിന്ന് തടഞ്ഞതിലും നാട്ടുകാര്&#x200d;ക്ക് എതിരെ പൊലിസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിലെ അഭ്യൂഹമാണാ ആമ്രകണത്തിന് പിന്നിലെന്ന് പരിശോധിക്കുന്നതായി പൊലിസ് അറിയിച്ചു. പര്&#x200d;ഭണിയില്&#x200d; നിന്നുള്ള കുടുംബമാണ് ആക്രമണത്തിന് ഇരയായത്.</p>
<p>ജീവന്&#x200d; പണയംവെച്ചാണ് കുടുംബത്തെ പൊലിസുകാര്&#x200d; രക്ഷിച്ചതെന്ന് മാലെഗാവ് അഡീഷണല്&#x200d; സൂപ്രണ്ട് ഹര്&#x200d;ഷ് പൊഡ്ഡാര്&#x200d; പറഞ്ഞു. ഞായറാഴ്ച ഉച്ചക്കാണ് ധൂലെയില്&#x200d; സക്രി താലൂക്കിലെ റെയിന്&#x200d;പാഡയില്&#x200d; വാരാന്ത്യ ചന്തക്കിടെ അഞ്ച് പേരെ ആള്&#x200d;ക്കൂട്ടം തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്&#x200d; ഇറങ്ങിയിട്ടുണ്ടെന്ന വാട്‌സ് ആപ്പ് അഭ്യൂഹത്തെ തുടര്&#x200d;ന്നായിരുന്നു ആക്രമണം. ബസ്സില്&#x200d; വന്നിറങ്ങിയ അഞ്ച് പേരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്&#x200d; 35 പേര്&#x200d;ക്ക് എതിരെ കേസെടുക്കുകയും 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 20 വയസ്സില്&#x200d; താളെയുള്ളവരാണ് അറസ്റ്റിലായവര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-in-malegav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലേഗാവ് സ്‌ഫോടനക്കേസ്; എന്&#x200d;.ഐ.എക്കും മഹാരാഷ്ട്ര സര്&#x200d;ക്കാരിനും നോട്ടീസ്</title>
		<link>https://www.chandrikadaily.com/malegaon-blast-case-news.html</link>
					<comments>https://www.chandrikadaily.com/malegaon-blast-case-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 29 Jan 2018 10:52:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[malegav]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67256</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മലേഗാവ് സ്‌ഫോടനക്കേസില്&#x200d; സുപ്രീം കോടതി എന്&#x200d;.ഐ.എക്കും മഹാരാഷ്ട്ര സര്&#x200d;ക്കാരിനും നോട്ടീസ് അയച്ചു. യു.എ.പി.എ കേസുകളില്&#x200d; നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി കേണല്&#x200d; ശ്രീകാന്ത് പുരോഹിത് നല്&#x200d;കിയ അപ്പീലില്&#x200d; വാദം കേട്ട ശേഷമാണ് നടപടി. പുരോഹിതിന്റെ ഈ ആവശ്യം എന്&#x200d;.ഐ.എ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. പുരോഹിത് അടക്കമുള്ള പ്രതികള്&#x200d;ക്കെതിരെ ചുമത്തിയിരുന്ന മകോക കുറ്റം പ്രത്യേക കോടതി ഒഴിവക്കിയിരുന്നെങ്കിലും യു.എ.പി.എ നിലനിര്&#x200d;ത്തുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മലേഗാവ് സ്‌ഫോടനക്കേസില്&#x200d; സുപ്രീം കോടതി എന്&#x200d;.ഐ.എക്കും മഹാരാഷ്ട്ര സര്&#x200d;ക്കാരിനും നോട്ടീസ് അയച്ചു. യു.എ.പി.എ കേസുകളില്&#x200d; നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി കേണല്&#x200d; ശ്രീകാന്ത് പുരോഹിത് നല്&#x200d;കിയ അപ്പീലില്&#x200d; വാദം കേട്ട ശേഷമാണ് നടപടി. പുരോഹിതിന്റെ ഈ ആവശ്യം എന്&#x200d;.ഐ.എ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. പുരോഹിത് അടക്കമുള്ള പ്രതികള്&#x200d;ക്കെതിരെ ചുമത്തിയിരുന്ന മകോക കുറ്റം പ്രത്യേക കോടതി ഒഴിവക്കിയിരുന്നെങ്കിലും യു.എ.പി.എ നിലനിര്&#x200d;ത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malegaon-blast-case-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലേഗാവ് സ്‌ഫോടനം; കേണല്‍ പുരോഹിതിനെ സൈന്യത്തില്‍ തിരിച്ചെടുക്കാന്‍ നീക്കം</title>
		<link>https://www.chandrikadaily.com/malegaon-blast-accused-lt-col-prasad-purohit.html</link>
					<comments>https://www.chandrikadaily.com/malegaon-blast-accused-lt-col-prasad-purohit.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 23 Aug 2017 18:39:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[malegav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41502</guid>

					<description><![CDATA[മുംബൈ: മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി കേണല്‍ പ്രസാദ് പുരോഹിതിന് ജയിലിന് പുറത്ത് സൈനിക ഉദ്യോഗസ്ഥരുടെ സ്വീകരണം. സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച പുരോഹിത് ഇന്നലെ രാവിലെയാണ് മുംബൈയിലെ ടലോജ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ പുരോഹിത് കൊളാബയിലെ സൈനിക ആസ്ഥാനത്തെത്തി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉടന്‍ തന്നെ കേണല്‍ പുരോഹിതിന് പോസ്റ്റിങ് ഓര്‍ഡര്‍ നല്‍കുമെന്നാണ് വിവരം. അടുത്ത 24 മണിക്കൂറിനുള്ളില്‍ പുരോഹിതിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പുതിയ പോസ്റ്റിങ് ഓര്‍ഡര്‍ നല്‍കുമെന്നും അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി കേണല്&#x200d; പ്രസാദ് പുരോഹിതിന് ജയിലിന് പുറത്ത് സൈനിക ഉദ്യോഗസ്ഥരുടെ സ്വീകരണം. സുപ്രീം കോടതിയില്&#x200d; നിന്ന് ജാമ്യം ലഭിച്ച പുരോഹിത് ഇന്നലെ രാവിലെയാണ് മുംബൈയിലെ ടലോജ ജയിലില്&#x200d; നിന്ന് പുറത്തിറങ്ങിയത്. സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ പുരോഹിത് കൊളാബയിലെ സൈനിക ആസ്ഥാനത്തെത്തി. സസ്‌പെന്&#x200d;ഷന്&#x200d; പിന്&#x200d;വലിച്ച് ഉടന്&#x200d; തന്നെ കേണല്&#x200d; പുരോഹിതിന് പോസ്റ്റിങ് ഓര്&#x200d;ഡര്&#x200d; നല്&#x200d;കുമെന്നാണ് വിവരം.</p>
<p>അടുത്ത 24 മണിക്കൂറിനുള്ളില്&#x200d; പുരോഹിതിന്റെ സസ്‌പെന്&#x200d;ഷന്&#x200d; പിന്&#x200d;വലിച്ച് പുതിയ പോസ്റ്റിങ് ഓര്&#x200d;ഡര്&#x200d; നല്&#x200d;കുമെന്നും അതിന്റെ നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കാനാണ് ജയിലില്&#x200d; നിന്ന് ഇറങ്ങിയ ഉടനെ സൈനിക ആസ്ഥാനത്തെത്തിയതെന്നുമാണ് വിവരം. ആറ് പേരുടെ മരണത്തിനും, നിരവധി പേരുടെ പരിക്കിനും കാരണമായ മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളാണ് ആര്&#x200d;മി ഇന്റലിജന്&#x200d;സ് ഉദ്യോഗസ്ഥനായിരുന്ന കേണല്&#x200d; പ്രസാദ് പുരോഹിത്. മക്കോക്ക കുറ്റം ഒഴിവാക്കി, കുറ്റപത്രം സമര്&#x200d;പ്പിക്കുന്നതിലുണ്ടായ കാല താമസം തുടങ്ങിയ സാങ്കേതിക കാരണങ്ങളാണ് ജാമ്യം അനുവദിക്കുന്നതിന് കോടതി ചൂണ്ടിക്കാട്ടിയത്. എന്നാല്&#x200d; ഇത് കണക്കിലെടുക്കാതെ ഭീകരവാദക്കേസിലെ പ്രതിയായ പുരോഹിതിനെ സൈനിക ജോലിയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കങ്ങള്&#x200d; പുരോഗമിക്കുകയാണ്.</p>
<p>ജാമ്യത്തിലാണെങ്കിലും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ് പുരോഹിത്. ഒരു ഭീകരാക്രമണക്കേസിലെ പ്രതി, കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുമ്പ് ജോലിയില്&#x200d; തിരികെ പ്രവേശിക്കുന്നത് സൈനിക ചട്ടങ്ങള്&#x200d;ക്ക് വിരുദ്ധമാണെന്ന വിമര്&#x200d;ശമാണ് ഉയരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malegaon-blast-accused-lt-col-prasad-purohit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലാഗോണ്‍ സ്‌ഫോടന കേസ്;  പുരാഹിതിന് ജാമ്യം</title>
		<link>https://www.chandrikadaily.com/malegav.html</link>
					<comments>https://www.chandrikadaily.com/malegav.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 Aug 2017 16:04:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[malegav]]></category>
		<category><![CDATA[purohith]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41386</guid>

					<description><![CDATA[ന്യൂഡല്‍ഹി: മലാഗോണ്‍ സ്‌ഫോടന കേസില്‍ വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് ജാമ്യം. സുപ്രിം കോടതിയാണ് പുരോഹിതിന് ജാമ്യം അനുവദിച്ചത്. ജയിലിലെ നടപടികള്‍ക്ക് ശേഷം പുറത്തിറങ്ങിയ പുരോഹിത് സന്തോഷം തോന്നുന്നതായി പറഞ്ഞു. മുംബൈയിലെ തലോജ ജയിലിലായിരുന്നു പുരോഹിത്. കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നു പുരോഹിത് ഒഴിഞ്ഞു മാറി. എന്നാല്‍, പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മലാഗോണ്‍ സ്‌ഫോടന കേസില്‍ പ്രതിയായ പുരോഹിത് വര്‍ഷങ്ങളായിജയിലില്‍ കഴിയുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മലാഗോണ്&#x200d; സ്‌ഫോടന കേസില്&#x200d; വര്&#x200d;ഷങ്ങളായി തടവില്&#x200d; കഴിയുന്ന ഇന്ത്യന്&#x200d; സൈനിക ഉദ്യോഗസ്ഥന്&#x200d; ലഫ്. കേണല്&#x200d; ശ്രീകാന്ത് പ്രസാദ് പുരോഹിതിന് ജാമ്യം. സുപ്രിം കോടതിയാണ് പുരോഹിതിന് ജാമ്യം അനുവദിച്ചത്. ജയിലിലെ നടപടികള്&#x200d;ക്ക് ശേഷം പുറത്തിറങ്ങിയ പുരോഹിത് സന്തോഷം തോന്നുന്നതായി പറഞ്ഞു. മുംബൈയിലെ തലോജ ജയിലിലായിരുന്നു പുരോഹിത്. കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളില്&#x200d; നിന്നു പുരോഹിത് ഒഴിഞ്ഞു മാറി. എന്നാല്&#x200d;, പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മലാഗോണ്&#x200d; സ്‌ഫോടന കേസില്&#x200d; പ്രതിയായ പുരോഹിത് വര്&#x200d;ഷങ്ങളായിജയിലില്&#x200d; കഴിയുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malegav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
