<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mamatha banarji &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mamatha-banarji/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 11 Nov 2025 14:37:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mamatha banarji &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എന്റെ കഴുത്ത് വെട്ടിക്കോളു, യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേര് വെട്ടരുത്; ഇലക്ഷന്‍ കമ്മീഷനോട് മമത ബാനര്‍ജി</title>
		<link>https://www.chandrikadaily.com/do-not-cut-the-name-of-the-real-electors-mamata-banerjee-to-the-election-commission.html</link>
					<comments>https://www.chandrikadaily.com/do-not-cut-the-name-of-the-real-electors-mamata-banerjee-to-the-election-commission.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 11 Nov 2025 14:37:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[mamatha banarji]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363269</guid>

					<description><![CDATA[. നിലവില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ വോട്ട് ബന്ദിയാണെന്നും, യഥാര്‍ത്ഥവോട്ടര്‍മാരുടെ വോട്ടവകാശം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോവുമെന്നും മമത ബാനര്‍ജി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>എന്റെ കഴുത്ത് വെട്ടിയാലും യഥാര്&#x200d;ത്ഥ വോട്ടര്&#x200d;മാരുടെ പേര് വെട്ടരുതെന്ന് ഇലക്ഷന്&#x200d; കമ്മീഷനോട് പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി. നിലവില്&#x200d; നടക്കുന്ന എസ്‌ഐആര്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; വോട്ട് ബന്ദിയാണെന്നും, യഥാര്&#x200d;ത്ഥവോട്ടര്&#x200d;മാരുടെ വോട്ടവകാശം സംരക്ഷിക്കാന്&#x200d; ഏതറ്റം വരെയും പോവുമെന്നും മമത ബാനര്&#x200d;ജി പറഞ്ഞു. എസ്‌ഐആര്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; എത്രയും പെട്ടെന്ന് നിര്&#x200d;ത്തിവെക്കണമെന്നും മമത ബാനര്&#x200d;ജി ആവശ്യപ്പെട്ടു.</p>
<p>അന്തിമപട്ടികയില്&#x200d; യഥാര്&#x200d;ത്ഥവോട്ടര്&#x200d;മാര്&#x200d;ക്കെല്ലാം ഇടം കിട്ടിയില്ലെങ്കില്&#x200d; ബിഹാറില്&#x200d; നടപ്പാക്കിയപോലെ ബംഗാളില്&#x200d; നടപ്പാക്കുമെന്ന് പ്രതീക്ഷിക്കണ്ട എന്നും ഇലക്ഷന്&#x200d; കമ്മീഷനോട് മമത പറഞ്ഞു.&#8217;മുന്&#x200d; തെരഞ്ഞെടുപ്പ് കമീഷ്ണര്&#x200d; ടി.എന്&#x200d;.ശേഷന്റെ വാക്കുകളാണ് ഞാനിപ്പോള്&#x200d; ഓര്&#x200d;ക്കുന്നത്. ഇലക്ഷന്&#x200d; കമീഷന്&#x200d; ജനങ്ങള്&#x200d;ക്ക് വേണ്ടിയുള്ളതാണ് സര്&#x200d;ക്കാറിന് വേണ്ടിയുള്ളതല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴുള്ളവര്&#x200d; യെസ് സാര്&#x200d;, യെസ് സാര്&#x200d; എന്ന് പറയുന്നത് കാണുമ്പോള്&#x200d; സങ്കടമുണ്ടെന്നും&#8217; മമത ബാനര്&#x200d;ജി പറഞ്ഞു.</p>
<p>ബിജെപിയുടെ നിര്&#x200d;ദേശങ്ങള്&#x200d; പാലിക്കാന്&#x200d; തെരഞ്ഞെടുപ്പ് കമീഷനെ അനുവദിക്കില്ല. ഇത് പറഞ്ഞതിന് നിങ്ങള്&#x200d;ക്ക് എന്ത് ചെയ്യാന്&#x200d; കഴിയും? എന്നെ ജയിലിലേക്ക് അയയ്ക്കുക, ഏജന്&#x200d;സികളെ എന്റെ പിന്നാലെ അയയ്ക്കുക, എന്റെ വോട്ടവകാശം ഇല്ലാതാക്കുക, എന്റെ കഴുത്ത് അറുക്കുക. പക്ഷേ, ജനങ്ങളെ പീഡിപ്പിക്കരുത്, അവരുടെ വോട്ടവകാശം ഇല്ലാതാക്കരുത്. നോട്ട് നിരോധനം നോട്ട് ബന്ദിയാണെങ്കില്&#x200d; എസ്‌ഐആര്&#x200d; വോട്ട് ബന്ദിയാണെന്നും കേന്ദ്രസര്&#x200d;ക്കാര്&#x200d; എസ്‌ഐആറിന്റെ പേരില്&#x200d; ജനങ്ങളെ പ്രയാസപ്പെടുത്തുകയാണെന്നും മമത പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/do-not-cut-the-name-of-the-real-electors-mamata-banerjee-to-the-election-commission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.ബി.ഐയുടെ ഹര്&#x200d;ജി ഇന്ന് പരിഗണിക്കില്ല; എന്താണ് ഇത്ര തിടുക്കമെന്ന് കോടതി</title>
		<link>https://www.chandrikadaily.com/bengal-crisis-mamatha-vs-cbi.html</link>
					<comments>https://www.chandrikadaily.com/bengal-crisis-mamatha-vs-cbi.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 04 Feb 2019 05:47:59 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mamatha banarji]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118261</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബംഗാള്&#x200d; സര്&#x200d;ക്കാറിനെതിരെ സി.ബി.ഐ സമര്&#x200d;പ്പിച്ച ഹര്&#x200d;ജി ഇന്ന് വാദം കേള്&#x200d;ക്കാനാവില്ലെന്ന് സുപ്രീംകോടതി. എന്താണ് ഇത്ര തിടുക്കമെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഹര്&#x200d;ജി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കി. ചിട്ടി തട്ടിപ്പു കേസുകളിലെ &#8216;അന്വേഷണം തടസപ്പെടുത്തുന്ന&#8217; ബംഗാള്&#x200d; സര്&#x200d;ക്കാര്&#x200d; നടപടിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സി.ബി.ഐ വാദം. അന്വേഷണവുമായി സഹകരിക്കാന്&#x200d; കൊല്&#x200d;ക്കത്ത പൊലീസ് കമ്മിഷണര്&#x200d; രാജീവ് കുമാറിനോട് നിര്&#x200d;ദേശിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. എന്നാല്&#x200d; തങ്ങളുടെ അറിവോ അനുവാദമോ ഇല്ലാതെയായിരുന്നു സി.ബി.ഐയുടെ നടപടിയെന്ന് ബംഗാള്&#x200d; സര്&#x200d;ക്കാര്&#x200d; കോടതിയെ അറിയിച്ചു. കേസ് സി.ബി.ഐയെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ബംഗാള്&#x200d; സര്&#x200d;ക്കാറിനെതിരെ സി.ബി.ഐ സമര്&#x200d;പ്പിച്ച ഹര്&#x200d;ജി ഇന്ന് വാദം കേള്&#x200d;ക്കാനാവില്ലെന്ന് സുപ്രീംകോടതി. എന്താണ് ഇത്ര തിടുക്കമെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഹര്&#x200d;ജി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കി. ചിട്ടി തട്ടിപ്പു കേസുകളിലെ &#8216;അന്വേഷണം തടസപ്പെടുത്തുന്ന&#8217; ബംഗാള്&#x200d; സര്&#x200d;ക്കാര്&#x200d; നടപടിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സി.ബി.ഐ വാദം. അന്വേഷണവുമായി സഹകരിക്കാന്&#x200d; കൊല്&#x200d;ക്കത്ത പൊലീസ് കമ്മിഷണര്&#x200d; രാജീവ് കുമാറിനോട് നിര്&#x200d;ദേശിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.</p>



<p>എന്നാല്&#x200d; തങ്ങളുടെ അറിവോ അനുവാദമോ ഇല്ലാതെയായിരുന്നു സി.ബി.ഐയുടെ നടപടിയെന്ന് ബംഗാള്&#x200d; സര്&#x200d;ക്കാര്&#x200d; കോടതിയെ അറിയിച്ചു. കേസ് സി.ബി.ഐയെ ഏല്&#x200d;പിക്കാന്&#x200d; 2014 മേയ് 9 ന് സുപ്രീംകോടതി ഉത്തരവിട്ടതാണ്. എന്നാല്&#x200d;, അന്വേഷണം കോടതിയുടെ മേല്&#x200d;നോട്ടത്തിലല്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ നടപടികള്&#x200d;ക്കു മുമ്പ് സി.ബി.ഐ തങ്ങളോട് ചോദിക്കണമായിരുന്നു. സി.ബി.ഐയും കേന്ദ്രസര്&#x200d;ക്കാറും രാഷ്ട്രീയ പകപോക്കല്&#x200d; നടത്തുകയാണെന്നും ബംഗാള്&#x200d; സര്&#x200d;ക്കാറിന് വേണ്ടി ഹാജറായ മനു അഭിഷേക് സിങ്‌വി കോടതിയെ അറിയിച്ചു.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Derek O&#8217;Brien, TMC in Parliament: We have spoken to all opposition parties, we all will go forward. We have to save the Constitution, the country and the federal structure. Later today, all opposition parties will go to the Election Commission. <a href="https://t.co/8sRK6m86x7">pic.twitter.com/8sRK6m86x7</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1092288676867043331?ref_src=twsrc%5Etfw">February 4, 2019</a></blockquote>
<script async="" src="https://platform.twitter.com/widgets.js" charset="utf-8"></script>



<blockquote class="twitter-tweet" data-lang="en"><p lang="in" dir="ltr">West Bengal: Samajwadi Party leader Kiranmoy Nanda met Chief Minister Mamata Banerjee at her &#8216;Save the Constitution&#8217; dharna in Kolkata, earlier today. <a href="https://t.co/yqEgHRXOFx">pic.twitter.com/yqEgHRXOFx</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1092290321508110337?ref_src=twsrc%5Etfw">February 4, 2019</a></blockquote>
<script async="" src="https://platform.twitter.com/widgets.js" charset="utf-8"></script>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> West Bengal Chief Minister Mamata Banerjee continues dharna over CBI issue after a short break early morning. West Bengal CM began the &#8216;Save the Constitution&#8217; dharna last night.  <a href="https://twitter.com/hashtag/Kolkata?src=hash&amp;ref_src=twsrc%5Etfw">#Kolkata</a> <a href="https://t.co/DBoS0GC1MJ">pic.twitter.com/DBoS0GC1MJ</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1092272941167972353?ref_src=twsrc%5Etfw">February 4, 2019</a></blockquote>
<script async="" src="https://platform.twitter.com/widgets.js" charset="utf-8"></script>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bengal-crisis-mamatha-vs-cbi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രിപദം സ്വപ്‌നം കണ്ട് മമത; സംസ്ഥാന രാഷ്ട്രീയത്തില്&#x200d; നിന്ന് അകലുന്നു</title>
		<link>https://www.chandrikadaily.com/mamatha-banergee-national-politics-news.html</link>
					<comments>https://www.chandrikadaily.com/mamatha-banergee-national-politics-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 08 Jun 2018 05:28:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Mamatha banargee]]></category>
		<category><![CDATA[mamatha banarji]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[soniyagandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88989</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: 2019-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമായി ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന സൂചന നല്&#x200d;കി പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി. നിലവിലുള്ള സംസ്ഥാന ഭരണത്തിലും രാഷ്ട്രീയത്തിലുമുള്ള ഉത്തരവാദിത്തങ്ങളില്&#x200d; അയവുവരുത്തിയാണ് മമത ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സൂചനകളെ ബലപ്പെടുത്തുന്നത്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവായ മമത ബംഗാളിലെ രാഷ്ട്രീയ ഭരണകാര്യങ്ങളിലെ ഇടപെടല്&#x200d; കുറച്ച് ദേശീയ തലത്തിലേക്ക് കൂടുതല്&#x200d; ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടുളള നീക്കമാണിതെന്നാണ് രാഷ്ട്രീയ വ്യത്തങ്ങള്&#x200d; നല്&#x200d;കുന്ന സൂചന. പാര്&#x200d;ട്ടിയുടെ പ്രവര്&#x200d;ത്തനരീതിയില്&#x200d; മമത മാറ്റങ്ങള്&#x200d; വരുത്തി. ദേശീയ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: 2019-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമായി ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന സൂചന നല്&#x200d;കി പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി. നിലവിലുള്ള സംസ്ഥാന ഭരണത്തിലും രാഷ്ട്രീയത്തിലുമുള്ള ഉത്തരവാദിത്തങ്ങളില്&#x200d; അയവുവരുത്തിയാണ് മമത ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സൂചനകളെ ബലപ്പെടുത്തുന്നത്.</p>
<p>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവായ മമത ബംഗാളിലെ രാഷ്ട്രീയ ഭരണകാര്യങ്ങളിലെ ഇടപെടല്&#x200d; കുറച്ച് ദേശീയ തലത്തിലേക്ക് കൂടുതല്&#x200d; ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടുളള നീക്കമാണിതെന്നാണ് രാഷ്ട്രീയ വ്യത്തങ്ങള്&#x200d; നല്&#x200d;കുന്ന സൂചന. പാര്&#x200d;ട്ടിയുടെ പ്രവര്&#x200d;ത്തനരീതിയില്&#x200d; മമത മാറ്റങ്ങള്&#x200d; വരുത്തി. ദേശീയ രാഷ്ട്രീയം, സംസ്ഥാന ഭരണം, സംസ്ഥാന രാഷ്ട്രീയം എന്നിങ്ങനെ മൂന്നായി പാര്&#x200d;ട്ടിയുടെ പ്രവര്&#x200d;ത്തനങ്ങളെ മമത വിഭജിച്ചിരിക്കുകയാണിപ്പോള്&#x200d;. ഇതിന് പുറമേ സംസ്ഥാനതലത്തിലുളള തന്റെ ഉത്തരവാദിത്വങ്ങള്&#x200d; പാര്&#x200d;ട്ടി വിശ്വസ്തരെ ഏല്&#x200d;പ്പിച്ച മമത ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിയ്ക്കാനുളള നീക്കങ്ങള്&#x200d; കൂടുതല്&#x200d; സജീവമാക്കിയെന്നാണ് റിപ്പോര്&#x200d;ട്ട്. മെയ് 22 ന് നടന്ന തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുന്&#x200d;പ് തന്റെ അനന്തരവനായ അഭിഷേക് ബാനര്&#x200d;ജിയെ മമത ഉയര്&#x200d;ത്തിക്കാണിച്ചിരുന്നു.കേന്ദ്രത്തിന്റെ എണ്ണ വില വര്&#x200d;ധനവിന് എതിരായ പാര്&#x200d;ട്ടിയുടെ സമരപരിപാടികളെ നയിച്ചത് അഭിഷേക് ബാനര്&#x200d;ജിയാണ്.</p>
<p>കര്&#x200d;ണ്ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്&#x200d; മമത ബാനര്&#x200d;ജി നടത്തിയ ഡല്&#x200d;ഹി സന്ദര്&#x200d;ശനം ദേശീയ ശ്രദ്ധ ആകര്&#x200d;ഷിച്ചിരുന്നു. കോണ്&#x200d;ഗ്രസിന്റെ സോണിയ ഗാന്ധി ഉള്&#x200d;പ്പെടെ പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മമത തിരിച്ചുപോയത്. കര്&#x200d;ണ്ണാടകയിലെ കുമാരസ്വാമി സര്&#x200d;ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും മമത ബാനര്&#x200d;ജി പങ്കെടുത്തിരുന്നു. എന്നാല്&#x200d; വേദിയില്&#x200d; ഒരു കൈ അകലത്തിലായിരുന്നു മമതയുടെ പെരുമാറ്റം. ബി.ജെ.പി വിരുദ്ധ മുന്നണി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്&#x200d; പാര്&#x200d;ട്ടിയെ സജ്ജമാക്കാനാണ് മമത പദ്ധതിയിട്ടിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamatha-banergee-national-politics-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൗരത്വ രജിസ്റ്ററിനെതിരായ പരാമര്&#x200d;ശം:  മമതക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/mamatha-banarjee.html</link>
					<comments>https://www.chandrikadaily.com/mamatha-banarjee.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 05 Jan 2018 17:32:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[mamatha banarji]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63343</guid>

					<description><![CDATA[ഗുവാഹത്തി: അസമില്&#x200d; ദേശീയ പൗരത്വ രജിസ്റ്റര്&#x200d; തയ്യാറാക്കുന്നതിനെതിരെ പരാമര്&#x200d;ശം നടത്തിയ പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജിക്കെതിരെ അസം പൊലീസ് കേസെടുത്തു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്&#x200d; സംസ്ഥാനത്തെ 12.5 ലക്ഷം വരുന്ന ബംഗാളികളെ നാടുകടത്താനുള്ള ഗൂഡാലോചനയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്&#x200d;ക്കാറും അസമിലെ ബി.ജെ.പി സര്&#x200d;ക്കാറും നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം മമത ആരോപിച്ചിരുന്നു. 1960ല്&#x200d; 50,000ത്തോളം പേര്&#x200d; ബംഗാളില്&#x200d; അഭയം തേടേണ്ടി വന്ന വംശീയ ഉന്&#x200d;മൂലന പ്രക്രിയ ബംഗാള്&#x200d; ഖേദക്കു സമാനമാണ് ഇപ്പോഴത്തെ നീക്കമെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ഗുവാഹത്തി: അസമില്&#x200d; ദേശീയ പൗരത്വ രജിസ്റ്റര്&#x200d; തയ്യാറാക്കുന്നതിനെതിരെ പരാമര്&#x200d;ശം നടത്തിയ പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജിക്കെതിരെ അസം പൊലീസ് കേസെടുത്തു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്&#x200d; സംസ്ഥാനത്തെ 12.5 ലക്ഷം വരുന്ന ബംഗാളികളെ നാടുകടത്താനുള്ള ഗൂഡാലോചനയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്&#x200d;ക്കാറും അസമിലെ ബി.ജെ.പി സര്&#x200d;ക്കാറും നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം മമത ആരോപിച്ചിരുന്നു. 1960ല്&#x200d; 50,000ത്തോളം പേര്&#x200d; ബംഗാളില്&#x200d; അഭയം തേടേണ്ടി വന്ന വംശീയ ഉന്&#x200d;മൂലന പ്രക്രിയ ബംഗാള്&#x200d; ഖേദക്കു സമാനമാണ് ഇപ്പോഴത്തെ നീക്കമെന്നും മമത പറഞ്ഞിരുന്നു. എന്നാല്&#x200d; മമതയുടെ പരാമര്&#x200d;ശങ്ങള്&#x200d; മുഖ്യമന്ത്രിയുടെ പദവിക്ക് ചേരാത്തതും സുപ്രീം കോടതിയോടുള്ള അവമതിപ്പുമാണെന്ന് അസം വ്യവസായ മന്ത്രി ചന്ദ്രമോഹന്&#x200d; പടോവാരി പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്&#x200d; തയാറാക്കുന്നത് സുപ്രീം കോടതിയുടെ മേല്&#x200d;നോട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മമതയുടെ പരാമര്&#x200d;ശത്തിനെതിരെ ആര്&#x200d;.എസ്.എസ് അനുകൂല സാമൂഹ്യപ്രവര്&#x200d;ത്തകരായ കൈലാശ് ശര്&#x200d;മ, തൈലേന്ദ്ര നാഥ് ദാസ് എന്നിവര്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കിയിരുന്നു.<br />
മമതക്കെതിരെ ദേശീയ പൗരത്വ രജിസ്റ്റര്&#x200d; തയാറാക്കുന്ന രജിസ്ട്രാര്&#x200d; ജനറല്&#x200d; ഓഫ് ഇന്ത്യ സുപ്രീം കോടതിയില്&#x200d; കേസ് ഫയല്&#x200d; ചെയ്യണമെന്നാണ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ ആവശ്യം. മമതയുടെ പരാമര്&#x200d;ശത്തെ എ.ഐ.യു.ഡി.എഫും തള്ളിക്കളഞ്ഞു. സുപ്രീം കോടതിയുടെ നേതൃത്വത്തില്&#x200d; നടക്കുന്ന പൗരത്വ രജിസ്‌ട്രേഷന്&#x200d; പരിശോധന തെറ്റുകളില്ലാത്തതാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ.ഐ.യു.ഡി.എഫ് തലവന്&#x200d; മൗലാന ബദറുദ്ദീന്&#x200d; അഹമ്മദ് പറഞ്ഞു. അതേ സമയം മുസ്്‌ലിം ശക്തികേന്ദ്രങ്ങളായ ബാര്&#x200d;പേട്ട, ദുബ്രി, ഗോള്&#x200d;പാറ, നഗാവോന്&#x200d;, മോറിഗാവോന്&#x200d;, കരീംഗഞ്ച്, ഹെയ്‌ലകണ്ടി തുടങ്ങിയ മേഖലകളില്&#x200d; എന്&#x200d;.ആര്&#x200d;.സി കേന്ദ്രങ്ങള്&#x200d; മനപ്പൂര്&#x200d;വമായ അവഗണന കാണിച്ചുവെന്ന ആരോപണവുമായി കോണ്&#x200d;ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം സൂചിപ്പിച്ച് കോണ്&#x200d;ഗ്രസ് എന്&#x200d;.ആര്&#x200d;.സിക്ക് കത്ത് നല്&#x200d;കിയിട്ടുണ്ട്. ഡിസംബര്&#x200d; 31ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്&#x200d; ഈ മേഖലകളില്&#x200d; നിന്നുള്ള 10 ശതമാനം പേര്&#x200d; മാത്രമാണ് ഉള്&#x200d;പ്പെട്ടതെന്നും അസം പി.സി.സി പ്രസിഡന്റ് റിപുന്&#x200d; ബോറ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamatha-banarjee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൗജിഹാദ് ആരോപിച്ച് കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും നല്&#x200d;കും; മമത ബാനര്&#x200d;ജി</title>
		<link>https://www.chandrikadaily.com/mamata-announces-3-lakh-for-west-bengal-man-killed-in-rajasthan.html</link>
					<comments>https://www.chandrikadaily.com/mamata-announces-3-lakh-for-west-bengal-man-killed-in-rajasthan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 08 Dec 2017 16:43:56 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Love Jihad murder]]></category>
		<category><![CDATA[mamatha banarji]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58529</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: രാജസ്ഥാനിന്&#x200d; ലവ് ജിഹാദ് നടത്തിയെന്നാരോപിച്ച് ബംഗാള്&#x200d; സ്വദേശിയായ മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചു ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് പശ്ചിമ ബാംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി രംഗത്ത്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിലെ ഒരാള്&#x200d;ക്ക് ജോലി നല്&#x200d;കുമെന്നും കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്&#x200d;കുമെന്നും മമത ബാനര്&#x200d;ജി ബന്ധുക്കളെ അറിയിച്ചതായി വാര്&#x200d;ത്താ ഏജന്&#x200d;സി റിപ്പോര്&#x200d;ട്ടു ചെയ്തു. പശ്ചിമ ബംഗാളിലെ മാല്&#x200d;ഡ ജില്ലക്കാരനായ അഫ്രജുല്&#x200d; ഖാന്&#x200d; എന്ന തൊഴിലാളിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലൗ ജിഹാദ് ആരോപിച്ച് മഴുകൊണ്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: രാജസ്ഥാനിന്&#x200d; ലവ് ജിഹാദ് നടത്തിയെന്നാരോപിച്ച് ബംഗാള്&#x200d; സ്വദേശിയായ മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചു ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് പശ്ചിമ ബാംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി രംഗത്ത്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിലെ ഒരാള്&#x200d;ക്ക് ജോലി നല്&#x200d;കുമെന്നും കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്&#x200d;കുമെന്നും മമത ബാനര്&#x200d;ജി ബന്ധുക്കളെ അറിയിച്ചതായി വാര്&#x200d;ത്താ ഏജന്&#x200d;സി റിപ്പോര്&#x200d;ട്ടു ചെയ്തു.</p>
<p>പശ്ചിമ ബംഗാളിലെ മാല്&#x200d;ഡ ജില്ലക്കാരനായ അഫ്രജുല്&#x200d; ഖാന്&#x200d; എന്ന തൊഴിലാളിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലൗ ജിഹാദ് ആരോപിച്ച് മഴുകൊണ്ട് വെട്ടി വീഴ്ത്തിയശേഷം തീ കൊളുത്തിയാണ് യുവാവിനെ കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തി സമൂഹ മാധ്യമങ്ങളില്&#x200d; പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.</p>
<p>കൊലപാതകം നടത്തിയെന്ന് കരുതുന്ന ശംഭുലാല്&#x200d; രേഗര്&#x200d; എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാന്&#x200d; മന്ത്രിമാരും എം.പിമാരും ഉള്&#x200d;പ്പെട്ട സംഘത്തെ അയയ്ക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്&#x200d;ജി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അഫ്രജുലിന്റെ മൃതദേഹം  പശ്ചിമ ബംഗാളിലെത്തിക്കും. അഫ്രജുലിന്റെ ഭാര്യയ്ക്ക് ജില്ലാ ഭരണകൂടവും എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അധികൃതര്&#x200d; പറഞ്ഞു.</p>
<p>ബുധനാഴ്ചയാണു രാജ്‌സമന്ദിലെ ഒരു ഹോട്ടലിനു സമീപം കത്തിക്കരിഞ്ഞ നിലയില്&#x200d; മൃതദേഹം കണ്ടെത്തിയത്. പിന്നീടാണ് വിഡിയോ വൈറലായത്. &#8216;ലവ് ജിഹാദ്&#8217; നടത്തുന്ന എല്ലാവര്&#x200d;ക്കും ഇതായിരിക്കും ഗതിയെന്ന്, കത്തിക്കൊണ്ടിരിക്കുന്ന ശരീരത്തിനു തൊട്ടടുത്തുനിന്ന് ശംഭുലാല്&#x200d; ഭീഷണി മുഴക്കുന്നത് വിഡിയോയില്&#x200d; കാണാം. ഈ വിഡിയോ പരിശോധിച്ചതിനെത്തുടര്&#x200d;ന്നാണു പ്രതിയെ പിടികൂടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamata-announces-3-lakh-for-west-bengal-man-killed-in-rajasthan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പട്ടേല്‍ ജന്മദിനം: കേന്ദ്ര നിര്‍ദേശം  പാലിക്കില്ലെന്ന് ബംഗാള്‍</title>
		<link>https://www.chandrikadaily.com/patel-mamatha-banarji-modi-government.html</link>
					<comments>https://www.chandrikadaily.com/patel-mamatha-banarji-modi-government.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 29 Oct 2017 18:16:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mamatha banarji]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50638</guid>

					<description><![CDATA[കൊല്‍ക്കത്ത: കേന്ദ്രവും ബംഗാളും തമ്മിലുള്ള ഭിന്നത തുറന്ന പോരിലേക്ക്. സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തില്‍ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഐക്യ റാലി സംഘടിപ്പിക്കണമെന്ന കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ രംഗത്ത്. കോളജുകളും യൂണിവേഴ്‌സിറ്റികളുമടക്കം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്ര നിര്‍ദേശം പാലിക്കേണ്ടതില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. കേന്ദ്ര നിര്‍ദേശം പിന്തുടരില്ലെന്നും സര്‍ദാര്‍ പട്ടേല്‍ ജന്മദിനം സംസ്ഥാനം തങ്ങളുടേതായ രീതിയില്‍ ആഘോഷിക്കുമെന്നും ബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: കേന്ദ്രവും ബംഗാളും തമ്മിലുള്ള ഭിന്നത തുറന്ന പോരിലേക്ക്. സര്&#x200d;ദാര്&#x200d; പട്ടേലിന്റെ ജന്മദിനത്തില്&#x200d; എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഐക്യ റാലി സംഘടിപ്പിക്കണമെന്ന കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്&#x200d;ദേശത്തിനെതിരെ ബംഗാള്&#x200d; സര്&#x200d;ക്കാര്&#x200d; രംഗത്ത്. കോളജുകളും യൂണിവേഴ്‌സിറ്റികളുമടക്കം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d; കേന്ദ്ര നിര്&#x200d;ദേശം പാലിക്കേണ്ടതില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>കേന്ദ്ര നിര്&#x200d;ദേശം പിന്തുടരില്ലെന്നും സര്&#x200d;ദാര്&#x200d; പട്ടേല്&#x200d; ജന്മദിനം സംസ്ഥാനം തങ്ങളുടേതായ രീതിയില്&#x200d; ആഘോഷിക്കുമെന്നും ബംഗാള്&#x200d; വിദ്യാഭ്യാസ മന്ത്രിയും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് സെക്രട്ടറി ജനറലുമായ പാര്&#x200d;ത്ഥ ചാറ്റര്&#x200d;ജി പറഞ്ഞു. ഈ മാസം 31ന് രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏകത കൂട്ടയോട്ടം നടത്തണമെന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നല്&#x200d;കിയിരിക്കുന്ന നിര്&#x200d;ദേശം.</p>
<p>ഇതിനു പുറമെ രാജ്യം സര്&#x200d;ദാര്&#x200d; വല്ലഭായി പട്ടേലിനെ അഭിവാദനം ചെയ്യുന്നുവെന്ന വിഷയത്തില്&#x200d; നാടകങ്ങള്&#x200d; അവതരിപ്പിക്കാനും ഇതിന്റെ വീഡിയോ പകര്&#x200d;ത്തി യു.ജി.സിക്ക് അയച്ചു നല്&#x200d;കാനും നിര്&#x200d;ദേശിച്ചിട്ടുണ്ട്. നേരത്തെ മൊബൈല്&#x200d; നമ്പര്&#x200d; ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മുഖ്യമന്ത്രി മമത ബാനര്&#x200d;ജി പരസ്യമായി രംഗത്തെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/patel-mamatha-banarji-modi-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫോണ്‍ ഉപയോഗം ഉപേക്ഷിക്കേണ്ടി വന്നാലും ആധാറുമായി ലിങ്കു ചെയ്യില്ല: മമതാ ബാനര്‍ജി</title>
		<link>https://www.chandrikadaily.com/phone-number-with-aadhar-card.html</link>
					<comments>https://www.chandrikadaily.com/phone-number-with-aadhar-card.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 25 Oct 2017 12:06:32 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AADHAR]]></category>
		<category><![CDATA[mamatha banarji]]></category>
		<category><![CDATA[phine number]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49832</guid>

					<description><![CDATA[മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അനുസരിക്കില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ ഫോണ്‍ നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കില്ലെന്നും മറ്റുള്ളവരും ഈ രീതി പിന്തുടരമമെന്നും മമതാ ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയിലെ നസ്രുല്‍ മാഞ്ചില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത. &#8216;എന്തു വില നല്‍കേണ്ടി വന്നാലും എന്റെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ല, മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും&#8217; മമത പറഞ്ഞു.മറ്റുള്ളവരോടും ഈ രീതി [&#8230;]]]></description>
										<content:encoded><![CDATA[<p>മൊബൈല്&#x200d; ഫോണ്&#x200d; നമ്പറുകള്&#x200d; ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദ്ദേശത്തെ അനുസരിക്കില്ലെന്ന പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി. തന്റെ ഫോണ്&#x200d; നമ്പര്&#x200d; ആധാര്&#x200d; നമ്പറുമായി ബന്ധിപ്പിക്കില്ലെന്നും മറ്റുള്ളവരും ഈ രീതി പിന്തുടരമമെന്നും മമതാ ബാനര്&#x200d;ജി പറഞ്ഞു.</p>
<p>കൊല്&#x200d;ക്കത്തയിലെ നസ്രുല്&#x200d; മാഞ്ചില്&#x200d; നടന്ന പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരുടെയും നേതാക്കളുടെയും യോഗത്തില്&#x200d; സംസാരിക്കുകയായിരുന്നു മമത.</p>
<p>&#8216;എന്തു വില നല്&#x200d;കേണ്ടി വന്നാലും എന്റെ മൊബൈല്&#x200d; നമ്പര്&#x200d; ആധാറുമായി ബന്ധിപ്പിക്കില്ല, മൊബൈല്&#x200d; നമ്പര്&#x200d; ഉപയോഗിക്കാന്&#x200d; കഴിഞ്ഞില്ലെങ്കില്&#x200d; പോലും&#8217; മമത പറഞ്ഞു.മറ്റുള്ളവരോടും ഈ രീതി തുടരാന്&#x200d; ആവശ്യപ്പെടുമെന്നും അവര്&#x200d; വ്യക്തമാക്കി.സ്വകാര്യതയുടെ മേലുള്ള കടന്നു കയറ്റമാണിത്. എല്ലാ ജനങ്ങളോടും ഇതിനെതിരെ പ്രതിഷേധിക്കണമെന്നാണെനിക്ക് പറയാനുള്ളത്. ഭാര്യക്കും ഭര്&#x200d;ത്താവിനുമിടയിലെ സ്വകാര്യ സംഭാഷണം പോലും ചോര്&#x200d;ത്തപ്പെടും. ഓരോ വ്യക്തിക്കും പരസ്യപ്പെടുത്താന്&#x200d; ആഗ്രഹിക്കാത്ത സ്വകാര്യതകള്&#x200d; ഉണ്ട്. മമതാ ബാനര്&#x200d;ജി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മൊബൈല്&#x200d; നമ്പറുകള്&#x200d; ആധാറുമായി ലിങ്കു ചെയ്യണമെന്ന ഉത്തരവ് ടെലികോം ഡിപ്പാര്&#x200d;ട്ട്‌മെന്റ് മാര്&#x200d;ച്ച് 23 നാണ് പുറത്തു വിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; ഇതിനെതിരായ പ്രതിഷേധങ്ങള്&#x200d; ഉയര്&#x200d;ന്നു വന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/phone-number-with-aadhar-card.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ പ്രസംഗം തത്സമയം കോളേജുകളില്‍ കാണിക്കണമെന്ന് കേന്ദ്രം; പറ്റില്ലെന്ന് മമത</title>
		<link>https://www.chandrikadaily.com/mamatha-banarji-modi-chikkago-speach-ban-incollege-bangal.html</link>
					<comments>https://www.chandrikadaily.com/mamatha-banarji-modi-chikkago-speach-ban-incollege-bangal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 09 Sep 2017 03:23:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mamatha banarji]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43233</guid>

					<description><![CDATA[കൊല്‍ക്കത്ത: ലോക മത പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രഭാഷണം ബംഗാളിലെ സര്‍വകലാശാലകളില്‍ പ്രക്ഷേപണം ചെയ്യില്ലെന്ന് മമത സര്‍ക്കാര്‍. പ്രഭാഷണം ലൈവായി പ്രക്ഷേപണം ചെയ്യുന്നത് സംബന്ധിച്ച് യു.ജി.സി നല്‍കിയ നിര്‍ദേശം പാലിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ സര്‍വകലാശാലകളെ അറിയിച്ചു. സെപ്തംബര്‍ 11നാണ് മോദിയുടെ പ്രസംഗം. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ കേന്ദ്രം ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനമെടുക്കുന്നത് എങ്ങനെയാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി ചോദിച്ചു. &#8216;ഇത് ഞങ്ങള്‍ക്കു സ്വീകാര്യമല്ല. വിദ്യാഭ്യാസത്തെ കാവി വല്‍ക്കരിക്കാനുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ലോക മത പാര്&#x200d;ലമെന്റില്&#x200d; സ്വാമി വിവേകാനന്ദന്&#x200d; നടത്തിയ പ്രസംഗത്തിന്റെ 125ാം വാര്&#x200d;ഷികത്തില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രഭാഷണം ബംഗാളിലെ സര്&#x200d;വകലാശാലകളില്&#x200d; പ്രക്ഷേപണം ചെയ്യില്ലെന്ന് മമത സര്&#x200d;ക്കാര്&#x200d;.</p>
<p>പ്രഭാഷണം ലൈവായി പ്രക്ഷേപണം ചെയ്യുന്നത് സംബന്ധിച്ച് യു.ജി.സി നല്&#x200d;കിയ നിര്&#x200d;ദേശം പാലിക്കേണ്ടതില്ലെന്ന് സര്&#x200d;ക്കാര്&#x200d; സര്&#x200d;വകലാശാലകളെ അറിയിച്ചു. സെപ്തംബര്&#x200d; 11നാണ് മോദിയുടെ പ്രസംഗം. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ കേന്ദ്രം ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനമെടുക്കുന്നത് എങ്ങനെയാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാര്&#x200d;ത്ഥ ചാറ്റര്&#x200d;ജി ചോദിച്ചു.</p>
<p>&#8216;ഇത് ഞങ്ങള്&#x200d;ക്കു സ്വീകാര്യമല്ല. വിദ്യാഭ്യാസത്തെ കാവി വല്&#x200d;ക്കരിക്കാനുള്ള വ്യക്തമായ ശ്രമമാണിത്. യു.ജി.സി സര്&#x200d;ക്കുലര്&#x200d; കണ്ട് സംസ്ഥാനത്തെ കോളജുകളും സര്&#x200d;വകലാശാലകളും അന്തംവിട്ടിരിക്കുകയാണ്. അവര്&#x200d; ഞങ്ങളെ സമീപിച്ചിരുന്നു. യു.ജി.സിയുടെ നിര്&#x200d;ദേശം പാലിക്കേണ്ടതില്ലെന്ന് ഞാന്&#x200d; അവരോട് പറഞ്ഞിട്ടുണ്ട്&#8217; – ചാറ്റര്&#x200d;ജി പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamatha-banarji-modi-chikkago-speach-ban-incollege-bangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മമത ആര്‍.എസ്എസ് പോര് തുടരുന്നു; മോഹന്‍ ഭഗവതിന് ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു</title>
		<link>https://www.chandrikadaily.com/kolkata-auditorium-cancels-booking-for-mohan-bhagwats.html</link>
					<comments>https://www.chandrikadaily.com/kolkata-auditorium-cancels-booking-for-mohan-bhagwats.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Sep 2017 07:41:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bangal]]></category>
		<category><![CDATA[mamatha banarji]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42802</guid>

					<description><![CDATA[ദില്ലി: കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു. ഒക്ടോബര്‍ 3ന് സര്‍ക്കാര്‍ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന സെമിനാറിനാണ് വേദി നിഷേധിച്ചത്. സിസ്റ്റര്‍ നിവേദിത മിഷന്‍ ഒക്ടോബര്‍ മൂന്നിന് നടത്തുന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ സിസ്റ്റര്‍ നിവേദിതയുടെ പങ്കെന്ന പരിപാടിക്കായിട്ടായിരുന്നു സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നത്. ഇതോടെ പശ്ചിമ ബംഗാളില്‍ ആര്‍എസ്എസുമായുളള മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പോര് മുറുകും. വിജയദശമിയും മുഹറവും അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതോടെയുളള സുരക്ഷാ ക്രമീകരണങ്ങള്‍ പരിഗണിച്ചാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ദില്ലി: കൊല്&#x200d;ക്കത്തയില്&#x200d; നടക്കാനിരുന്ന ആര്&#x200d;എസ്എസ് മേധാവി മോഹന്&#x200d; ഭഗവതിന്റെ പരിപാടിക്ക് ബംഗാള്&#x200d; സര്&#x200d;ക്കാര്&#x200d; വേദി നിഷേധിച്ചു. ഒക്ടോബര്&#x200d; 3ന് സര്&#x200d;ക്കാര്&#x200d; ഓഡിറ്റോറിയത്തില്&#x200d; നടക്കാനിരുന്ന സെമിനാറിനാണ് വേദി നിഷേധിച്ചത്. സിസ്റ്റര്&#x200d; നിവേദിത മിഷന്&#x200d; ഒക്ടോബര്&#x200d; മൂന്നിന് നടത്തുന്ന ഇന്ത്യന്&#x200d; ദേശീയ പ്രസ്ഥാനത്തില്&#x200d; സിസ്റ്റര്&#x200d; നിവേദിതയുടെ പങ്കെന്ന പരിപാടിക്കായിട്ടായിരുന്നു സര്&#x200d;ക്കാര്&#x200d; ഉടമസ്ഥതയിലുളള ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നത്. ഇതോടെ പശ്ചിമ ബംഗാളില്&#x200d; ആര്&#x200d;എസ്എസുമായുളള മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജിയുടെ പോര് മുറുകും.</p>
<p>വിജയദശമിയും മുഹറവും അടുത്തടുത്ത ദിവസങ്ങളില്&#x200d; വരുന്നതോടെയുളള സുരക്ഷാ ക്രമീകരണങ്ങള്&#x200d; പരിഗണിച്ചാണ് ഓഡിറ്റോറിയത്തിന്റെ ബുക്കിങ് സര്&#x200d;ക്കാര്&#x200d; റദ്ദാക്കിയതെന്നാണ് അറിയാന്&#x200d; കഴിയുന്നത്. ഈ സാഹചര്യത്തില്&#x200d; ആര്&#x200d;എസ്എസ് അധ്യക്ഷന്&#x200d; മോഹന്&#x200d;ഭാഗവതിന്റെ സന്ദര്&#x200d;ശനവും പ്രസംഗവും കൂടുതല്&#x200d; പ്രശ്‌നങ്ങളിലേക്ക് വഴിതിരിച്ചേക്കുമെന്ന ആശങ്കയും ബംഗാള്&#x200d; സര്&#x200d;ക്കാരിനുണ്ട്. 2016ല്&#x200d; മുഹറംവിജയദശമി ദിവസങ്ങളിലായി ബംഗാളിലെ പല ജില്ലകളിലായി ഹിന്ദുമുസ്ലിം വര്&#x200d;ഗീയ കലാപങ്ങള്&#x200d; നടന്നിരുന്നു. അതേസമയം ആയുധപൂജ അടക്കമുളള പരിപാടികളുമായി ഇത്തവണയും മുന്നോട്ട് പോകാന്&#x200d; തന്നെയാണ് ആര്&#x200d;എസ്എസ് തീരുമാനം. കഴിഞ്ഞ ജനുവരിയിലും കൊല്&#x200d;ക്കത്തയില്&#x200d; റാലി നടത്താനുളള അനുമതി മോഹന്&#x200d; ഭാഗവതിന് ബംഗാള്&#x200d; സര്&#x200d;ക്കാര്&#x200d; നിഷേധിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kolkata-auditorium-cancels-booking-for-mohan-bhagwats.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയെ തൂരത്തൂ. രാജ്യത്തെ രക്ഷിക്കൂ&#8217;; ലക്ഷങ്ങള്‍ അണിനിരന്ന ലാലുവിന്റെ റാലിയില്‍ ശരത്‌യാദവും അഖിലേഷും മമതയും</title>
		<link>https://www.chandrikadaily.com/anti-bjp-rally-news-in-patna.html</link>
					<comments>https://www.chandrikadaily.com/anti-bjp-rally-news-in-patna.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Aug 2017 12:40:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[BJP beef policy]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[mamatha banarji]]></category>
		<category><![CDATA[nitheesh kumar]]></category>
		<category><![CDATA[Rahul gandi]]></category>
		<category><![CDATA[seetharam yechoori]]></category>
		<category><![CDATA[SharadYadav]]></category>
		<category><![CDATA[soniya gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41981</guid>

					<description><![CDATA[രാജ്യത്തു നിന്നും ബി.ജെ.പിയെ തുരത്തുന്നതിന് പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലി. ബി.ജെ.പിയെ തൂരത്തൂ, രാജ്യത്തെ രക്ഷിക്കൂ&#8217; എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ ആര്‍.ജെ.ഡിയുടെ ബി.ജെ.പി വിരുദ്ധ റാലിയില്‍ ശരയ് യാദവും അഖിലേഷ് യാദവും മമതാ ബാനര്‍ജിയും പങ്കെടുത്തു. പത്തുലക്ഷത്തോളം ആളുകളാണ് പാറ്റ്‌നയില്‍ നടന്ന റാലിയില്‍ പങ്കെടുത്തത്. ബി.ജെ.പിയെ തകര്‍ക്കാന്‍ മഹാസഖ്യവുമായി മുന്നേറുമ്പോഴാണ് സഖ്യത്തില്‍ നിന്നും വിട്ട് നിതീഷ് കുമാര്‍ ബി.ജെ.പിയുമായി കൂട്ടുകൂടുന്നത്. ഇതിനോട് യോജിക്കാത്ത ശരത്‌യാദവും ലാലുവിന്റെ റാലിയിലേക്കെത്തിയിട്ടുണ്ട്. വേദിയിലെത്തിയ ശരത് യാദവിനെ ലാലുപ്രസാദ് സ്വീകരിച്ചു. റാലിയില്‍ പങ്കെടുത്താല്‍ അയോഗ്യനാക്കി [&#8230;]]]></description>
										<content:encoded><![CDATA[<p>രാജ്യത്തു നിന്നും ബി.ജെ.പിയെ തുരത്തുന്നതിന് പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലി. ബി.ജെ.പിയെ തൂരത്തൂ, രാജ്യത്തെ രക്ഷിക്കൂ&#8217; എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ ആര്&#x200d;.ജെ.ഡിയുടെ ബി.ജെ.പി വിരുദ്ധ റാലിയില്&#x200d; ശരയ് യാദവും അഖിലേഷ് യാദവും മമതാ ബാനര്&#x200d;ജിയും പങ്കെടുത്തു. പത്തുലക്ഷത്തോളം ആളുകളാണ് പാറ്റ്‌നയില്&#x200d; നടന്ന റാലിയില്&#x200d; പങ്കെടുത്തത്. ബി.ജെ.പിയെ തകര്&#x200d;ക്കാന്&#x200d; മഹാസഖ്യവുമായി മുന്നേറുമ്പോഴാണ് സഖ്യത്തില്&#x200d; നിന്നും വിട്ട് നിതീഷ് കുമാര്&#x200d; ബി.ജെ.പിയുമായി കൂട്ടുകൂടുന്നത്. ഇതിനോട് യോജിക്കാത്ത ശരത്‌യാദവും ലാലുവിന്റെ റാലിയിലേക്കെത്തിയിട്ടുണ്ട്. വേദിയിലെത്തിയ ശരത് യാദവിനെ ലാലുപ്രസാദ് സ്വീകരിച്ചു. റാലിയില്&#x200d; പങ്കെടുത്താല്&#x200d; അയോഗ്യനാക്കി പാര്&#x200d;ട്ടിയില്&#x200d; നിന്നും പുറത്താക്കുമെന്ന ജെ.ഡി.യു ഔദ്യോഗിക പക്ഷത്തിന്റെ മുന്നറിയിപ്പ് അവണിച്ചാണ് ശരത് യാദവിന്റെ നീക്കം. മുന്&#x200d; യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി, കോണ്&#x200d;ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സി.പി ജോഷി, സി.പി.ഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്&#x200d; റെഡ്ഡി തുടങ്ങി പ്രമുഖ നേതാക്കളും റാലിയില്&#x200d; പങ്കെടുത്തു. എന്നാല്&#x200d; കോണ്&#x200d;ഗ്രസ് നേതാക്കളായ രാഹുല്&#x200d; ഗാന്ധിയും സോണിയാഗാന്ധിയും പങ്കെടുത്തിട്ടില്ല. അതേസമയം, മമതയോടുള്ള എതിര്&#x200d;പ്പു മൂലം സി.പി.എം റാലിയില്&#x200d; പങ്കെടുക്കുന്നില്ല. ബി.ജെ.പിയെ വെല്ലുവിളിച്ച് തങ്ങളുടെ ജനപിന്തുണയുള്ള റാലിയുടെ ഫോട്ടോ ലാലുപ്രസാദ് യാദവും, തേജസ്വി യാദവും ട്വീറ്റ് ചെയ്തു. മുപ്പതുലക്ഷത്തോളം ആളുകള്&#x200d; റാലിയില്&#x200d; പങ്കെടുത്തുവെന്ന് ലാലു അവകാശപ്പെടുന്നു.</p>
<p><img loading="lazy" class="alignnone wp-image-41982 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/21034232_1477088342339186_1126977245322407362_n.jpg" alt="21034232_1477088342339186_1126977245322407362_n" width="960" height="720" srcset="https://www.chandrikadaily.com/wp-content/uploads/2017/08/21034232_1477088342339186_1126977245322407362_n.jpg 960w, https://www.chandrikadaily.com/wp-content/uploads/2017/08/21034232_1477088342339186_1126977245322407362_n-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/08/21034232_1477088342339186_1126977245322407362_n-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/08/21034232_1477088342339186_1126977245322407362_n-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/08/21034232_1477088342339186_1126977245322407362_n-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2017/08/21034232_1477088342339186_1126977245322407362_n-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/08/21034232_1477088342339186_1126977245322407362_n-560x420.jpg 560w" sizes="(max-width: 960px) 100vw, 960px" /></p>
<p><img loading="lazy" class="alignnone wp-image-41983 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/21034648_1477088332339187_4967878003041875004_n.jpg" alt="21034648_1477088332339187_4967878003041875004_n" width="960" height="720" srcset="https://www.chandrikadaily.com/wp-content/uploads/2017/08/21034648_1477088332339187_4967878003041875004_n.jpg 960w, https://www.chandrikadaily.com/wp-content/uploads/2017/08/21034648_1477088332339187_4967878003041875004_n-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/08/21034648_1477088332339187_4967878003041875004_n-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/08/21034648_1477088332339187_4967878003041875004_n-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/08/21034648_1477088332339187_4967878003041875004_n-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2017/08/21034648_1477088332339187_4967878003041875004_n-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/08/21034648_1477088332339187_4967878003041875004_n-560x420.jpg 560w" sizes="(max-width: 960px) 100vw, 960px" /></p>
<p><img loading="lazy" class="alignnone wp-image-41984 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/21151587_1477088409005846_2572563666597320398_n.jpg" alt="21151587_1477088409005846_2572563666597320398_n" width="720" height="540" srcset="https://www.chandrikadaily.com/wp-content/uploads/2017/08/21151587_1477088409005846_2572563666597320398_n.jpg 720w, https://www.chandrikadaily.com/wp-content/uploads/2017/08/21151587_1477088409005846_2572563666597320398_n-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/08/21151587_1477088409005846_2572563666597320398_n-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/08/21151587_1477088409005846_2572563666597320398_n-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2017/08/21151587_1477088409005846_2572563666597320398_n-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/08/21151587_1477088409005846_2572563666597320398_n-560x420.jpg 560w" sizes="(max-width: 720px) 100vw, 720px" /></p>
<p><img loading="lazy" class="alignnone wp-image-41985 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/southlive2F2017-082F81facce5-533e-45b0-a08a-3e5b05926c602FMaharally.jpg" alt="southlive%2f2017-08%2f81facce5-533e-45b0-a08a-3e5b05926c60%2fmaharally" width="800" height="450" srcset="https://www.chandrikadaily.com/wp-content/uploads/2017/08/southlive2F2017-082F81facce5-533e-45b0-a08a-3e5b05926c602FMaharally.jpg 800w, https://www.chandrikadaily.com/wp-content/uploads/2017/08/southlive2F2017-082F81facce5-533e-45b0-a08a-3e5b05926c602FMaharally-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/08/southlive2F2017-082F81facce5-533e-45b0-a08a-3e5b05926c602FMaharally-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/08/southlive2F2017-082F81facce5-533e-45b0-a08a-3e5b05926c602FMaharally-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/08/southlive2F2017-082F81facce5-533e-45b0-a08a-3e5b05926c602FMaharally-747x420.jpg 747w" sizes="(max-width: 800px) 100vw, 800px" /></p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anti-bjp-rally-news-in-patna.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
