<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mamatha banergee &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mamatha-banergee/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 02 Oct 2020 09:39:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mamatha banergee &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോവിഡ് വന്നാല്&#x200d; മമതയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിന് കോവിഡ്</title>
		<link>https://www.chandrikadaily.com/anupam-hasra-covid-positive-news.html</link>
					<comments>https://www.chandrikadaily.com/anupam-hasra-covid-positive-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Oct 2020 09:38:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anupam hasra]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[mamatha banergee]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158298</guid>

					<description><![CDATA[ഇയാള്&#x200d;ക്കെതിരെ ബംഗാള്&#x200d; പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരം സൗത്ത് 24 24 പര്&#x200d;ഗാനാസില്&#x200d; നടന്ന പാര്&#x200d;ട്ടി പരിപാടിയിലാണ് അനുപം വിവാദ പരാമര്&#x200d;ശം നടത്തിയത്. ഇതിനെതിരെ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് പൊലീസില്&#x200d; പരാതി നല്&#x200d;കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: കോവിഡ് സ്ഥിരീകരിച്ചാല്&#x200d; പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെയാണ് അറിയിച്ചത്. ഹസ്രയെ കൊല്&#x200d;ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. നേരത്തെയാണ് ഇയാള്&#x200d; മമതക്കെതിരെ പരാമര്&#x200d;ശം നടത്തിയത്.</p>
<p>ഇയാള്&#x200d;ക്കെതിരെ ബംഗാള്&#x200d; പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരം സൗത്ത് 24 24 പര്&#x200d;ഗാനാസില്&#x200d; നടന്ന പാര്&#x200d;ട്ടി പരിപാടിയിലാണ് അനുപം വിവാദ പരാമര്&#x200d;ശം നടത്തിയത്. ഇതിനെതിരെ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് പൊലീസില്&#x200d; പരാതി നല്&#x200d;കിയിരുന്നു.</p>
<p>&#8216;കൊറോണയെക്കാള്&#x200d; വലിയ ശത്രുവിനോടാണ് നമ്മുടെ പ്രവര്&#x200d;ത്തകര്&#x200d; പോരാടുന്നത്. അവര്&#x200d; മമത ബാനര്&#x200d;ജിക്ക് എതിരെ പോരാടുകയാണ്. മമത ബാനര്&#x200d;ജിക്ക് എതിരെ പോരാടുന്ന ബിജെപി പ്രവര്&#x200d;ത്തകര്&#x200d;ക്ക് മാസ്‌ക് ഇല്ലാതെ കോവിഡ് 19ന് എതിരെ പോരാടാന്&#x200d; സാധിക്കുമെന്നും കരുതുന്നു&#8217; അനുപം പറഞ്ഞു. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് വിട്ട ഹസ്ര, കഴിഞ്ഞ വര്&#x200d;ഷമാണ് ബിജെപിയില്&#x200d; ചേര്&#x200d;ന്നത്.</p>
<p>&#8216;കോവിഡ് ബാധിച്ച് മരിച്ചവരെ മമത ബാനര്&#x200d;ജി കൈകാര്യം ചെയ്യുന്നത് വളരെ പരിതാപകരമായ അവസ്ഥയിലാണ്. ഇവരുടെ മൃതദേഹങ്ങള്&#x200d; മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കളെപ്പോലും അവരെ കാണാന്&#x200d; അനുവദിക്കുന്നില്ല. പട്ടിയോ പൂച്ചയോ മരിച്ചാല്&#x200d;പ്പോലും നമ്മള്&#x200d; ഇങ്ങനെ പെരുമാറില്ല&#8217; എന്നായിരുന്നു ഹസ്രയുടെ വാക്കുകള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anupam-hasra-covid-positive-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ് വന്നാല്&#x200d; മമതയെ കെട്ടിപ്പിടിക്കുമെന്ന പരാമര്&#x200d;ശം: അനുപം ഹസ്രക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/case-against-anupam-hasra-news.html</link>
					<comments>https://www.chandrikadaily.com/case-against-anupam-hasra-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 28 Sep 2020 10:22:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anupam hasra]]></category>
		<category><![CDATA[mamatha banergee]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157148</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജിക്കെതിരെ വിവാദപരാമര്&#x200d;ശം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്രക്കെതിരെ പൊലീസ് കേസെടുത്തു. തനിക്ക് കോവിഡ് ബാധിച്ചാല്&#x200d; ആദ്യം പോയി മമത ബാനര്&#x200d;ജിയെ കെട്ടിപിടിക്കുമെന്നായിരുന്നു അനുപത്തിന്റെ പരാമര്&#x200d;ശം. ബി.ജെ.പി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റ അനുപം ഹസ്ര ഞായറാഴ്ച്ച സൗത്ത് 24 പര്&#x200d;ഗാനാസ് ജില്ലയില്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരുടെ യോഗത്തില്&#x200d; പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിവാദ പ്രസ്താവന നടത്തിയത്. പരാമര്&#x200d;ശം വനിത മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണെന്നും പകര്&#x200d;ച്ചവ്യാധി വ്യാപിപ്പിക്കാനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടി തൃണമൂല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജിക്കെതിരെ വിവാദപരാമര്&#x200d;ശം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്രക്കെതിരെ പൊലീസ് കേസെടുത്തു. തനിക്ക് കോവിഡ് ബാധിച്ചാല്&#x200d; ആദ്യം പോയി മമത ബാനര്&#x200d;ജിയെ കെട്ടിപിടിക്കുമെന്നായിരുന്നു അനുപത്തിന്റെ പരാമര്&#x200d;ശം. ബി.ജെ.പി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റ അനുപം ഹസ്ര ഞായറാഴ്ച്ച സൗത്ത് 24 പര്&#x200d;ഗാനാസ് ജില്ലയില്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരുടെ യോഗത്തില്&#x200d; പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിവാദ പ്രസ്താവന നടത്തിയത്.</p>
<p>പരാമര്&#x200d;ശം വനിത മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണെന്നും പകര്&#x200d;ച്ചവ്യാധി വ്യാപിപ്പിക്കാനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടി തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിന്റെ അഭയാര്&#x200d;ഥി സെല്&#x200d; സിലിഗുരി പൊലീസ് സ്‌റ്റേഷനില്&#x200d; നല്&#x200d;കിയ പരാതിയിലാണ് കേസ്.</p>
<p>മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഹസ്രയും ബി.ജെ.പി പ്രവര്&#x200d;ത്തകരും യോഗത്തില്&#x200d; പങ്കെടുത്തത്.എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തതെന്ന ചോദിച്ച മാധ്യമപ്രവര്&#x200d;ത്തകരോട് തങ്ങളുടെ പ്രവര്&#x200d;ത്തകര്&#x200d; കോവിഡിനേക്കാള്&#x200d; വലിയ ശത്രുവിനോട് പോരാടുകയാണെന്നും അത് മമത ബാനര്&#x200d;ജിയാണെന്നുമാണ് പ്രതികരിച്ചത്.</p>
<p>കോവിഡ് ബാധിക്കുകയാണെങ്കില്&#x200d; താന്&#x200d; പോയി മമത ബാനര്&#x200d;ജിയെ കെട്ടിപ്പിടിക്കുമെന്നും അവര്&#x200d;ക്ക് രോഗം വന്നാല്&#x200d; മാത്രമേ ഈ മഹാമാരിയില്&#x200d; ജീവന്&#x200d; നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖം മനസിലാകൂ എന്നുമാണ് ഹസ്ര പറഞ്ഞത്. പരാമര്&#x200d;ശം പിന്നീട് വിവാദമാവുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-against-anupam-hasra-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി പദം രാജി വെക്കാനൊരുങ്ങി മമത</title>
		<link>https://www.chandrikadaily.com/mamatha-to-resign-cm-chair.html</link>
					<comments>https://www.chandrikadaily.com/mamatha-to-resign-cm-chair.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 25 May 2019 14:46:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[mamatha banergee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128400</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കാന്&#x200d; സന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെവന്നും മമത അറിയിച്ചു. ബംഗാളിലെ പരാജയത്തോടെ ഇനി മുഖ്യമന്ത്രിയായി തുടരാന്&#x200d; താല്&#x200d;പര്യമില്ല. പാര്&#x200d;ട്ടിയുടെ അധ്യക്ഷനായി തുടരാം എന്നാണ് മമത പാര്&#x200d;ട്ടി വക്താക്കളെ അറിയിച്ചത്. എന്നാല്&#x200d; മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് പാര്&#x200d;ട്ടി ആവശ്യപ്പെടുന്നതെന്നും മമത അറിയിച്ചു. അധികാരവും സ്ഥാനവും താന്&#x200d; ഒരു ഘട്ടത്തിലും ആഗ്രഹിച്ചിട്ടില്ല. അതിനാല്&#x200d; തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കൊല്&#x200d;ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കാന്&#x200d; സന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെവന്നും മമത അറിയിച്ചു. ബംഗാളിലെ പരാജയത്തോടെ ഇനി മുഖ്യമന്ത്രിയായി തുടരാന്&#x200d; താല്&#x200d;പര്യമില്ല. പാര്&#x200d;ട്ടിയുടെ അധ്യക്ഷനായി തുടരാം എന്നാണ് മമത പാര്&#x200d;ട്ടി വക്താക്കളെ അറിയിച്ചത്. എന്നാല്&#x200d; മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് പാര്&#x200d;ട്ടി ആവശ്യപ്പെടുന്നതെന്നും മമത അറിയിച്ചു. </p>



<p>അധികാരവും സ്ഥാനവും താന്&#x200d; ഒരു ഘട്ടത്തിലും  ആഗ്രഹിച്ചിട്ടില്ല. അതിനാല്&#x200d; തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്&#x200d; തയ്യാറാണെന്ന് ഞാന്&#x200d; പാര്&#x200d;ട്ടിയെ അറിയിച്ചു. പക്ഷെ പാര്&#x200d;ട്ടി തന്റെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു.</p>



<p>അതേസമയം പണവും അധികാരവും ദുരുപയോഗം ചെയ്താണ് മോദി വീണ്ടും അധികാരത്തിലെത്തിയതെന്നും ഇതിന്റെ വ്യക്തമായ തെളിവുകള്&#x200d; തന്റെ പക്കലുണ്ടെന്നും മമത അറിയിച്ചു. വിജയത്തില്&#x200d; വിദേശ ശക്തികളുടെ ഇടപെടല്&#x200d; ഉണ്ടായിട്ടുണ്ടെന്നും അവര്&#x200d; വ്യക്തമാക്കി. </p>



<p>തെരഞ്ഞെടുപ്പിനിടയില്&#x200d; രാജ്യത്തുടനീളം വ്യാപകമായി പണം ഒഴുകി. പലരുടെയും ബാങ്ക് അക്കൗണ്ടിലേക്ക്് അനധികൃതമായി പണം എത്തിയിട്ടുണ്ട്. വര്&#x200d;ഗീയത പ്രചരിപ്പിച്ച് വോട്ട് നേടുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പി കൂട്ടു പിടിച്ചെന്നും മമത  ആരോപിക്കുന്നു.</p>



<p>ബംഗാളിലെ 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; 22 സീറ്റുകളിലാണ് ഇത്തവണ മമതയുടെ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിന് വിജയിക്കാനായത്. 2014 ല്&#x200d; 34 സീറ്റുകളില്&#x200d; വിജയിച്ച മമതയ്ക്ക് പക്ഷെ ഇത്തവണ ബംഗാളിലും  മോദി തരംഗം ആഞ്ഞടിച്ചതോടെ പഴയ വിജയം ആവര്&#x200d;ത്തിക്കാനായില്ല. 2014 ല്&#x200d; രണ്ട് സീറ്റുകള്&#x200d; മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 18 സീറ്റുകള്&#x200d; നേടിയാണ് ബംഗാളില്&#x200d; കരുത്ത് കാട്ടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamatha-to-resign-cm-chair.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം&#8217;; മോദിക്കെതിരെ രൂക്ഷവിമര്&#x200d;ശനവുമായി മമത</title>
		<link>https://www.chandrikadaily.com/mamatha-banergee-against-modi-on-note-ban-news.html</link>
					<comments>https://www.chandrikadaily.com/mamatha-banergee-against-modi-on-note-ban-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Nov 2018 10:38:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mamatha banergee]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[NOTE ban]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109905</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: നോട്ടുനിരോധനം കഴിഞ്ഞ് രണ്ടുവര്&#x200d;ഷം തികയുന്ന വേളയില്&#x200d; കേന്ദ്രസര്&#x200d;ക്കാരിനെ രൂക്ഷമായി വിമര്&#x200d;ശിച്ച് ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി. നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന് മമത ബാനര്&#x200d;ജി പറഞ്ഞു. 2016-ല്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിച്ചത് മുതല്&#x200d; &#8216;ഇരുണ്ട ദിവസം&#8217; ആണ്. ഇത് പ്രമുഖ സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരുപോലെ സമ്മതിക്കുകയാണെന്നും മമത പറഞ്ഞു. നോട്ടു നിരോധനത്തിന്റെ രണ്ടാം വാര്&#x200d;ഷികത്തില്&#x200d; വലിയ പ്രതിഷേധവുമായാണ് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ കറന്&#x200d;സി മുഴുവന്&#x200d; ഒറ്റ ദിവസം കൊണ്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: നോട്ടുനിരോധനം കഴിഞ്ഞ് രണ്ടുവര്&#x200d;ഷം തികയുന്ന വേളയില്&#x200d; കേന്ദ്രസര്&#x200d;ക്കാരിനെ രൂക്ഷമായി വിമര്&#x200d;ശിച്ച് ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി. നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന് മമത ബാനര്&#x200d;ജി പറഞ്ഞു.</p>
<p>2016-ല്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിച്ചത് മുതല്&#x200d; &#8216;ഇരുണ്ട ദിവസം&#8217; ആണ്. ഇത് പ്രമുഖ സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരുപോലെ സമ്മതിക്കുകയാണെന്നും മമത പറഞ്ഞു.</p>
<p>നോട്ടു നിരോധനത്തിന്റെ രണ്ടാം വാര്&#x200d;ഷികത്തില്&#x200d; വലിയ പ്രതിഷേധവുമായാണ് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ കറന്&#x200d;സി മുഴുവന്&#x200d; ഒറ്റ ദിവസം കൊണ്ട് പിന്&#x200d;വലിച്ച് രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് തകര്&#x200d;ക്കുകയായിരുന്നു മോദി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamatha-banergee-against-modi-on-note-ban-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസം പൗരത്വവിവാദം: മമതയോട് വിയോജിച്ച് തൃണമൂല്&#x200d; അധ്യക്ഷന്&#x200d; രാജിവെച്ചു</title>
		<link>https://www.chandrikadaily.com/assam-trinamool-chief-resigns-as-mamata-banerjee-opposes-citizens-list-india-news.html</link>
					<comments>https://www.chandrikadaily.com/assam-trinamool-chief-resigns-as-mamata-banerjee-opposes-citizens-list-india-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Aug 2018 03:16:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mamatha banergee]]></category>
		<category><![CDATA[thrinamool Congress]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97294</guid>

					<description><![CDATA[ഗോഹട്ടി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമതബാനര്&#x200d;ജി സ്വീകരിച്ച നിലപാടില്&#x200d; പ്രതിഷേധിച്ച് ആസാം തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; ദ്വിപന്&#x200d; പഥക് രാജിവെച്ചു. പൗരത്വ രജിസ്റ്ററില്&#x200d; നിന്ന് 40 ലക്ഷം ആളുകളെ പുറത്താക്കിയതില്&#x200d; മമത കേന്ദ്രസര്&#x200d;ക്കാരിനെതിരെ രൂക്ഷമായി വിമര്&#x200d;ശിച്ചിരുന്നു. ആസാമില്&#x200d; നിന്ന് ബംഗാളികളെ പുറത്താക്കുന്നതാണ് ദേശീയ പൗരത്വ രജിസ്റ്റര്&#x200d; ലക്ഷ്യമിടുന്നതെന്ന തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് വാദത്തോട് താന്&#x200d; യോജിക്കുന്നില്ല. ദേശീയ പൗരത്വ രജിസ്റ്ററില്&#x200d; നിന്ന് നിരവധി പേര്&#x200d; പുറത്തായിട്ടുണ്ട്. എന്നാല്&#x200d; ഇതില്&#x200d; അപ്പീല്&#x200d; നല്&#x200d;കാനും അവര്&#x200d;ക്ക് അവസരമുണ്ടെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ഗോഹട്ടി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമതബാനര്&#x200d;ജി സ്വീകരിച്ച നിലപാടില്&#x200d; പ്രതിഷേധിച്ച് ആസാം തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; ദ്വിപന്&#x200d; പഥക് രാജിവെച്ചു. പൗരത്വ രജിസ്റ്ററില്&#x200d; നിന്ന് 40 ലക്ഷം ആളുകളെ പുറത്താക്കിയതില്&#x200d; മമത കേന്ദ്രസര്&#x200d;ക്കാരിനെതിരെ രൂക്ഷമായി വിമര്&#x200d;ശിച്ചിരുന്നു.</p>
<p>ആസാമില്&#x200d; നിന്ന് ബംഗാളികളെ പുറത്താക്കുന്നതാണ് ദേശീയ പൗരത്വ രജിസ്റ്റര്&#x200d; ലക്ഷ്യമിടുന്നതെന്ന തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് വാദത്തോട് താന്&#x200d; യോജിക്കുന്നില്ല. ദേശീയ പൗരത്വ രജിസ്റ്ററില്&#x200d; നിന്ന് നിരവധി പേര്&#x200d; പുറത്തായിട്ടുണ്ട്. എന്നാല്&#x200d; ഇതില്&#x200d; അപ്പീല്&#x200d; നല്&#x200d;കാനും അവര്&#x200d;ക്ക് അവസരമുണ്ടെന്നും ബംഗാളികളെ ആസാമില്&#x200d; നിന്ന് പുറത്താക്കാനുള്ള നീക്കമാണ് പൗരത്വ രജിസ്റ്ററെന്ന മമതയുടെ വാദത്തോട് താന്&#x200d; യോജിക്കാത്തതുകൊണ്ടാണ് രാജിയെന്നും ദ്വിപന്&#x200d; പഥക് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/assam-trinamool-chief-resigns-as-mamata-banerjee-opposes-citizens-list-india-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്&#x200d;ഗ്രസ്സുമായി സഹകരിക്കുമെന്ന് മമത ബാനര്&#x200d;ജി</title>
		<link>https://www.chandrikadaily.com/mamata-banerjee-ready-to-work-with-congress-news.html</link>
					<comments>https://www.chandrikadaily.com/mamata-banerjee-ready-to-work-with-congress-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 08 Jul 2018 10:38:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[INC]]></category>
		<category><![CDATA[mamatha banergee]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93656</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: ബി.ജെ.പിയെ കേന്ദ്ര ഭരണത്തില്&#x200d; നിന്ന് പുറത്താക്കാന്&#x200d; കോണ്&#x200d;ഗ്രസിനോട് സഹകരിക്കുമെന്ന് ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി. സോണിയാ ഗാന്ധിയുമായി നല്ല ബന്ധത്തിലാണ്. ശിവസേന അടക്കം എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്നും മമത ബാനര്&#x200d;ജി പറഞ്ഞു അതേ സമയം, പ്രാദേശിക പാര്&#x200d;ട്ടികള്&#x200d;ക്ക് കോണ്&#x200d;ഗ്രസിനോട് സഹകരിക്കുന്നതിന് പ്രശ്‌നമുണ്ടെന്നും മമത വ്യക്തമാക്കി. കോണ്&#x200d;ഗ്രസിന് കൂടുതല്&#x200d; സീറ്റ് കിട്ടിയാല്&#x200d; ബി.ജെ.പി വിരുദ്ധ മുന്നണിയെ കോണ്&#x200d;ഗ്രസിന് നയിക്കാം. പ്രാദേശിക പാര്&#x200d;ട്ടി കൂട്ടുകെട്ടിനാണ് മുന്&#x200d;തൂക്കമെങ്കില്&#x200d; ആ പാര്&#x200d;ട്ടികള്&#x200d; നിര്&#x200d;ണായകമാകും. പ്രധാനമന്ത്രി പദത്തിലേക്ക് താനില്ല. കോണ്&#x200d;ഗ്രസിന് ഭൂരിപക്ഷം കിട്ടിയാല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ബി.ജെ.പിയെ കേന്ദ്ര ഭരണത്തില്&#x200d; നിന്ന് പുറത്താക്കാന്&#x200d; കോണ്&#x200d;ഗ്രസിനോട് സഹകരിക്കുമെന്ന് ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി. സോണിയാ ഗാന്ധിയുമായി നല്ല ബന്ധത്തിലാണ്. ശിവസേന അടക്കം എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്നും മമത ബാനര്&#x200d;ജി പറഞ്ഞു</p>
<p>അതേ സമയം, പ്രാദേശിക പാര്&#x200d;ട്ടികള്&#x200d;ക്ക് കോണ്&#x200d;ഗ്രസിനോട് സഹകരിക്കുന്നതിന് പ്രശ്‌നമുണ്ടെന്നും മമത വ്യക്തമാക്കി. കോണ്&#x200d;ഗ്രസിന് കൂടുതല്&#x200d; സീറ്റ് കിട്ടിയാല്&#x200d; ബി.ജെ.പി വിരുദ്ധ മുന്നണിയെ കോണ്&#x200d;ഗ്രസിന് നയിക്കാം. പ്രാദേശിക പാര്&#x200d;ട്ടി കൂട്ടുകെട്ടിനാണ് മുന്&#x200d;തൂക്കമെങ്കില്&#x200d; ആ പാര്&#x200d;ട്ടികള്&#x200d; നിര്&#x200d;ണായകമാകും. പ്രധാനമന്ത്രി പദത്തിലേക്ക് താനില്ല. കോണ്&#x200d;ഗ്രസിന് ഭൂരിപക്ഷം കിട്ടിയാല്&#x200d; രാഹുലിന് പ്രധാനമന്ത്രിയാകാമെന്നും ചര്&#x200d;ച്ചകള്&#x200d;ക്ക് പകരം ഒന്നിച്ച് പ്രവര്&#x200d;ത്തിക്കലാണ് പ്രധാനമെന്നും ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്&#x200d; മമത വ്യക്തമാക്കി.</p>
<p>പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ മഹാ സഖ്യം സാധ്യമാണ്. ബി.ജെ.പി മനുഷ്യരെ പീഡിപ്പിക്കുകയാണ്. ചില ബി.ജെ.പിക്കാര്&#x200d; പോലും അവരെ പിന്തുണക്കുന്നില്ല. നൂറുകണക്കിന് ഹിറ്റ്‌ലര്&#x200d;മാരെപ്പോലെയാണ് അവര്&#x200d; ഭാവിക്കുന്നതെന്നും മമത പറഞ്ഞു.</p>
<p>നേരത്തെ കോണ്&#x200d;ഗ്രസ് പ്രസിഡന്റ് രാഹുല്&#x200d; ഗാന്ധി ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് സഖ്യ സാധ്യതകളെ കുറിച്ച് ബംഗാളിലെ കോണ്&#x200d;ഗ്രസ് നേതാക്കളുമായി ചര്&#x200d;ച്ച നടത്തിയിരുന്നു. ഒരു വിഭാഗം നേതാക്കള്&#x200d; തൃണമൂലുമായി സഖ്യം വേണമെന്ന നിലപാടായിരുന്നു. എന്നാല്&#x200d; ബംഗാള്&#x200d; പി.സി.സി പ്രസിഡന്റ് ആധിര്&#x200d; രഞ്ജന്&#x200d; ചൗധരി ഉള്&#x200d;പ്പടെയുള്ള നേതാക്കള്&#x200d; തൃണമൂലുമായുള്ള സഖ്യത്തിന് എതിരാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamata-banerjee-ready-to-work-with-congress-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മമതക്ക് തിരിച്ചടി: എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/supreme-court-against-mamatha-banergee-news.html</link>
					<comments>https://www.chandrikadaily.com/supreme-court-against-mamatha-banergee-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 May 2018 10:41:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mamatha banergee]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[supreme court issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84313</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പശ്ചിമബംഗാളില്&#x200d; പഞ്ചായത്ത് തെരഞ്ഞെടുപ്പില്&#x200d; എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതിയുടെ നിര്&#x200d;ദ്ദേശം. തെരഞ്ഞെടുപ്പ് പോളിങ് സുതാര്യമായി നടത്തണമെന്നും കോടതി പറഞ്ഞു. കൊല്&#x200d;ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് സുപ്രീം കോടതി നടപടി. ബംഗാളില്&#x200d; 20076 സീറ്റുകളിലേക്ക് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;തഥികള്&#x200d; എതിരില്ലാത്ത സാഹചര്യത്തിലാണ് കോടതി ഉത്തരവ്. ഇ മെയിലില്&#x200d; ലഭിച്ച നാമനിര്&#x200d;ദ്ദേശ പത്രികകള്&#x200d; സ്വീകരിക്കരുതെന്നും നിര്&#x200d;ദ്ദേശിച്ചു. 20,076 സീറ്റുകളില്&#x200d; തൃണമൂല്&#x200d; സ്ഥാനാര്&#x200d;ഥികള്&#x200d; എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടതില്&#x200d; കോടതി ആശങ്ക പ്രകടിപ്പിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പശ്ചിമബംഗാളില്&#x200d; പഞ്ചായത്ത് തെരഞ്ഞെടുപ്പില്&#x200d; എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതിയുടെ നിര്&#x200d;ദ്ദേശം. തെരഞ്ഞെടുപ്പ് പോളിങ് സുതാര്യമായി നടത്തണമെന്നും കോടതി പറഞ്ഞു. കൊല്&#x200d;ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് സുപ്രീം കോടതി നടപടി.</p>
<p>ബംഗാളില്&#x200d; 20076 സീറ്റുകളിലേക്ക് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;തഥികള്&#x200d; എതിരില്ലാത്ത സാഹചര്യത്തിലാണ് കോടതി ഉത്തരവ്. ഇ മെയിലില്&#x200d; ലഭിച്ച നാമനിര്&#x200d;ദ്ദേശ പത്രികകള്&#x200d; സ്വീകരിക്കരുതെന്നും നിര്&#x200d;ദ്ദേശിച്ചു. 20,076 സീറ്റുകളില്&#x200d; തൃണമൂല്&#x200d; സ്ഥാനാര്&#x200d;ഥികള്&#x200d; എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടതില്&#x200d; കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇവര്&#x200d; തെരഞ്ഞടുക്കപ്പെട്ടതായി ജൂലായ് 3വരെ പ്രഖ്യാപിക്കരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു.</p>
<p>പഞ്ചായത്ത് തെരഞ്ഞടുപ്പില്&#x200d; തൃണമൂല്&#x200d; അക്രമം വ്യാപകമായ പശ്ചാത്തലത്തിലാണ് പ്രതിപക്ഷപാര്&#x200d;ട്ടികള്&#x200d; കോടതിയെ സമീപിച്ചത്്. നാമനിര്&#x200d;ദേശപത്രിക സമര്&#x200d;പ്പിക്കാന്&#x200d; പോലും കഴിയാത്ത വിധം അക്രമം വ്യാപകമാണെന്നാണ് ഹര്&#x200d;ജിയില്&#x200d; ചൂണ്ടിക്കാട്ടിയത്. ഇത് കണക്കിലെടുത്താണ് ഇമെയില്&#x200d; വഴി നാമനിര്&#x200d;ദ്ദേശപത്രിക സ്വീകരിക്കാന്&#x200d; ഹൈക്കോടതി ഉത്തരവിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-against-mamatha-banergee-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>19 പാര്&#x200d;ട്ടികളെ ഒന്നിച്ചിരുത്തി സോണിയ ഗാന്ധിയുടെ വിരുന്ന്; ബി.ജെ.പിക്ക് ആശങ്ക</title>
		<link>https://www.chandrikadaily.com/at-sonia-gandhis-dinner-for-friends-from-19-parties-a-swipe-at-bjp.html</link>
					<comments>https://www.chandrikadaily.com/at-sonia-gandhis-dinner-for-friends-from-19-parties-a-swipe-at-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 14 Mar 2018 07:48:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mamatha banergee]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[soniyagandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74732</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: 2019-ല്&#x200d; വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് ബി.ജെ.പിക്കെതിരെ ഒന്നിക്കുന്നതിന്റെ ഭാഗമായി കോണ്&#x200d;ഗ്രസ് മുന്&#x200d; അധ്യക്ഷ സോണിയാഗാന്ധി നടത്തിയ അത്താഴവിരുന്നില്&#x200d; 19 പ്രതിപക്ഷ പാര്&#x200d;ട്ടി പ്രതിനിധികള്&#x200d; പങ്കെടുത്തു. നമ്പര്&#x200d; 10 ജന്&#x200d;പതിലുള്ള സോണിയ ഗാന്ധിയുടെ വസതിയിലാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്, ജെ.ഡി.യു ശരത് യാദവ് വിഭാഗം, ആര്&#x200d;.ജെ.ഡി, സി.പി.ഐ, സി.പി.ഐ.എം, മുസ്‌ലിം ലീഗ് നേതാക്കള്&#x200d; അത്താഴവിരുന്നില്&#x200d; പങ്കെടുത്തു. ബഹുജന്&#x200d;സമാദ് വാദി പാര്&#x200d;ട്ടി നേതാവ് സതീഷ് ചന്ദ്ര മിസ്ര, ജിതന്&#x200d; റാംമഞ്ചി എന്നിവരും രാഷ്ട്രീയ ജനതാദള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: 2019-ല്&#x200d; വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് ബി.ജെ.പിക്കെതിരെ ഒന്നിക്കുന്നതിന്റെ ഭാഗമായി കോണ്&#x200d;ഗ്രസ് മുന്&#x200d; അധ്യക്ഷ സോണിയാഗാന്ധി നടത്തിയ അത്താഴവിരുന്നില്&#x200d; 19 പ്രതിപക്ഷ പാര്&#x200d;ട്ടി പ്രതിനിധികള്&#x200d; പങ്കെടുത്തു. നമ്പര്&#x200d; 10 ജന്&#x200d;പതിലുള്ള സോണിയ ഗാന്ധിയുടെ വസതിയിലാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്.</p>
<p>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്, ജെ.ഡി.യു ശരത് യാദവ് വിഭാഗം, ആര്&#x200d;.ജെ.ഡി, സി.പി.ഐ, സി.പി.ഐ.എം, മുസ്‌ലിം ലീഗ് നേതാക്കള്&#x200d; അത്താഴവിരുന്നില്&#x200d; പങ്കെടുത്തു. ബഹുജന്&#x200d;സമാദ് വാദി പാര്&#x200d;ട്ടി നേതാവ് സതീഷ് ചന്ദ്ര മിസ്ര, ജിതന്&#x200d; റാംമഞ്ചി എന്നിവരും രാഷ്ട്രീയ ജനതാദള്&#x200d; നേതാവ് തേജസ്വിയാദവും വിരുന്നില്&#x200d; സംബന്ധിച്ചിരുന്നു. പ്രതിപക്ഷപാര്&#x200d;ട്ടികള്&#x200d; ഒറ്റക്കെട്ടായെന്നും എന്&#x200d;.ഡി.എ തകരുമെന്നും അദ്ദേഹം പറഞ്ഞു. എന്&#x200d;.സി.പി നേതാവ്ശരത് പവാര്&#x200d;, ജമ്മുകാശ്മീര്&#x200d; മുന്&#x200d;മുഖ്യമന്ത്രി ഒമര്&#x200d; അബ്ദുള്ള, ബാബുലാല്&#x200d; മറാന്തി, അജിത് സിംഗ് തുടങ്ങിയ മുന്&#x200d; മുഖ്യമന്ത്രിമാരും വിരുന്നിനെത്തിയിരുന്നു. ബംഗാള്&#x200d;മുഖ്യമന്ത്രി മമതാബാനര്&#x200d;ജി വിരുന്നിനെത്തിയിരുന്നില്ല. പകരം തൃണമൂലിന്റെ നേതാവ് സുദീപ് ബന്ദോപാധ്യായ വിരുന്നിനെത്തി.</p>
<p>പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കുകയാണ് സോണിയാഗാന്ധിയുടെ ലക്ഷ്യം. യു.പി.എ.യിലെയും എന്&#x200d;.ഡി.എയിലെയും പല പാര്&#x200d;ട്ടികളും ഇടഞ്ഞ് നില്&#x200d;ക്കുന്ന വേളയിലാണ് സോണിയ വിരുന്ന് നടത്തിയത്. അതേസമയം, പ്രതിപക്ഷപാര്&#x200d;ട്ടികളുടെ വിശാലസഖ്യത്തിനുള്ള നീക്കത്തില്&#x200d; ബി.ജെ.പി കനത്ത ആശങ്കയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/at-sonia-gandhis-dinner-for-friends-from-19-parties-a-swipe-at-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8217;65ലക്ഷത്തിന്റെ ഓഫര്‍ കളയരുത്&#8217;; മമതാ ബാനര്‍ജിയെ വധിക്കാന്‍ അമേരിക്കയില്‍ നിന്നും വിദ്യാര്‍ഥിക്ക് വാട്‌സ്അപ്പ് സന്ദേശം</title>
		<link>https://www.chandrikadaily.com/bengal-student-gets-65-lakh-offer-to-assassinate-mamata-news.html</link>
					<comments>https://www.chandrikadaily.com/bengal-student-gets-65-lakh-offer-to-assassinate-mamata-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 18 Oct 2017 12:42:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP-RSS]]></category>
		<category><![CDATA[mamatha banergee]]></category>
		<category><![CDATA[mamatha banerji]]></category>
		<category><![CDATA[pm narendramodi]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48476</guid>

					<description><![CDATA[കൊല്‍ക്കത്ത: കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാബാനര്‍ജിയെ വധിക്കാന്‍ അമേരിക്കയില്‍ നിന്നും വിദ്യാര്‍ഥിക്ക് വാട്‌സ്അപ്പ് സന്ദേശം. അമേരിക്കയിലെ ഫ്‌ളോറിഡയയില്‍ നിന്നാണ് ഒരു ലക്ഷം ഡോളര്‍(65 ലക്ഷം) തരാമെന്ന വാഗ്ദാനവുമായി സന്ദേശമെത്തിയതെന്ന് വിദ്യാര്‍ഥി പറഞ്ഞു. ബംഗാളിലെ മുര്‍ഷിദാബാദിലെ പോളിടെക്‌നിക് വിദ്യാര്‍ഥിക്കാണ് സന്ദേശമെത്തിയത്. വിദ്യാര്‍ഥി നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. &#8216;തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അമേരിക്കയില്‍ നിന്നും ലത്തീന്‍ എന്ന് പരിചയപ്പെടുത്തിയ ആളുടെ സന്ദേശമെത്തുന്നതെന്ന് വിദ്യാര്‍ഥി പറയുന്നു. ഒരു തീവ്രവാദഗ്രൂപ്പില്‍ അംഗമാണ് അയാളെന്ന് പരിചയപ്പെടുത്തി. ഇന്ത്യയില്‍ നിന്നും ഒരു പങ്കാളിയെ ആവശ്യമുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: കൊല്&#x200d;ക്കത്ത മുഖ്യമന്ത്രി മമതാബാനര്&#x200d;ജിയെ വധിക്കാന്&#x200d; അമേരിക്കയില്&#x200d; നിന്നും വിദ്യാര്&#x200d;ഥിക്ക് വാട്‌സ്അപ്പ് സന്ദേശം. അമേരിക്കയിലെ ഫ്‌ളോറിഡയയില്&#x200d; നിന്നാണ് ഒരു ലക്ഷം ഡോളര്&#x200d;(65 ലക്ഷം) തരാമെന്ന വാഗ്ദാനവുമായി സന്ദേശമെത്തിയതെന്ന് വിദ്യാര്&#x200d;ഥി പറഞ്ഞു. ബംഗാളിലെ മുര്&#x200d;ഷിദാബാദിലെ പോളിടെക്‌നിക് വിദ്യാര്&#x200d;ഥിക്കാണ് സന്ദേശമെത്തിയത്. വിദ്യാര്&#x200d;ഥി നല്&#x200d;കിയ പരാതിയെ തുടര്&#x200d;ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.</p>
<p>&#8216;തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അമേരിക്കയില്&#x200d; നിന്നും ലത്തീന്&#x200d; എന്ന് പരിചയപ്പെടുത്തിയ ആളുടെ സന്ദേശമെത്തുന്നതെന്ന് വിദ്യാര്&#x200d;ഥി പറയുന്നു. ഒരു തീവ്രവാദഗ്രൂപ്പില്&#x200d; അംഗമാണ് അയാളെന്ന് പരിചയപ്പെടുത്തി. ഇന്ത്യയില്&#x200d; നിന്നും ഒരു പങ്കാളിയെ ആവശ്യമുണ്ട്. നിങ്ങള്&#x200d;ക്ക് ഒരു ലക്ഷം ഡോളര്&#x200d; താരം. നിങ്ങള്&#x200d; സുരക്ഷിതനായിരിക്കും. തയ്യാറാണോ? നിങ്ങള്&#x200d;ക്ക് കഴിയില്ലെങ്കില്&#x200d; പെട്ടെന്ന് പറയൂ. മറ്റൊരാളെ തേടണം. ഒരു ലക്ഷം ഡോളര്&#x200d; കളയരുതെന്നും അയാള്&#x200d; പറഞ്ഞതായി വിദ്യാര്&#x200d;ഥി പറഞ്ഞു. താല്&#x200d;പ്പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്&#x200d;ന്ന് ഇന്ത്യയിലേക്ക് വരാന്&#x200d; പദ്ധതിയിട്ടുണ്ടെന്ന് അയാള്&#x200d; വ്യക്തമാക്കിയതായി വിദ്യാര്&#x200d;ഥി പറയുന്നു. ഇന്ത്യയെ നശിപ്പിക്കുകയല്ല ലക്ഷ്യമെന്നും, ഒരാളെ ഇല്ലാതാക്കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അയാള്&#x200d; പറഞ്ഞുവെന്നും വിദ്യാര്&#x200d;ഥി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bengal-student-gets-65-lakh-offer-to-assassinate-mamata-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഹറം പത്തിന് വിഗ്രഹ നിമജ്ജനം; എതിര്‍ത്ത് മമതബാനര്‍ജി</title>
		<link>https://www.chandrikadaily.com/report-west-bengal-no-durga-idol-immersion-on-muharram-says-mamata-news-india.html</link>
					<comments>https://www.chandrikadaily.com/report-west-bengal-no-durga-idol-immersion-on-muharram-says-mamata-news-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 24 Aug 2017 08:14:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[BJP MINISTER BARATH MATHA KI JAI]]></category>
		<category><![CDATA[mamatha banergee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41567</guid>

					<description><![CDATA[മുസ്‌ലിം വിശ്വാസികളുടെ പ്രധാനപ്പെട്ട ആചാരമായ മുഹറം ദിനത്തില്‍ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യരുതെന്ന് ഉത്തരവിട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി. ഒക്ടോബര്‍ ഒന്നുമുതല്‍ നാലുവരെയാണ് ഹിന്ദു മതവിശ്വാസികള്‍ ദശമി ആഘോഷിക്കുന്നത്. ഇതില്‍ ഒക്ടോബര്‍ ഒന്നൊഴികെയുള്ള ദിവസങ്ങളില്‍ മാത്രമേ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാവു എന്ന് മമത ഉത്തരവിടുകയായിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് മുഹറം വരുന്നത്. ദശമി ആഘോഷവും അന്ന് മുതലാണ് തുടങ്ങുന്നത്. എന്നാല്‍ വ്യത്യസ്ഥ മതങ്ങളുടെ രണ്ട് വിശ്വാസപരമായ ആചാരങ്ങളും ഒരേ ദിവസം തുടങ്ങുന്നതിനാല്‍ വിശ്വാസികളുടെ സൗകര്യാര്‍ത്ഥം ഒക്ടോബര്‍ ഒന്നിന് വിഗ്രഹം [&#8230;]]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം വിശ്വാസികളുടെ പ്രധാനപ്പെട്ട ആചാരമായ മുഹറം ദിനത്തില്&#x200d; വിഗ്രഹങ്ങള്&#x200d; നിമജ്ജനം ചെയ്യരുതെന്ന് ഉത്തരവിട്ട് പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമതബാനര്&#x200d;ജി. ഒക്ടോബര്&#x200d; ഒന്നുമുതല്&#x200d; നാലുവരെയാണ് ഹിന്ദു മതവിശ്വാസികള്&#x200d; ദശമി ആഘോഷിക്കുന്നത്. ഇതില്&#x200d; ഒക്ടോബര്&#x200d; ഒന്നൊഴികെയുള്ള ദിവസങ്ങളില്&#x200d; മാത്രമേ വിഗ്രഹങ്ങള്&#x200d; നിമജ്ജനം ചെയ്യാവു എന്ന് മമത ഉത്തരവിടുകയായിരുന്നു.</p>
<p><img loading="lazy" class="alignnone wp-image-41570 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/3-8.png" alt="3" width="527" height="386" srcset="https://www.chandrikadaily.com/wp-content/uploads/2017/08/3-8.png 527w, https://www.chandrikadaily.com/wp-content/uploads/2017/08/3-8-300x220.png 300w, https://www.chandrikadaily.com/wp-content/uploads/2017/08/3-8-80x60.png 80w" sizes="(max-width: 527px) 100vw, 527px" /></p>
<p>ഒക്ടോബര്&#x200d; ഒന്നിനാണ് മുഹറം വരുന്നത്. ദശമി ആഘോഷവും അന്ന് മുതലാണ് തുടങ്ങുന്നത്. എന്നാല്&#x200d; വ്യത്യസ്ഥ മതങ്ങളുടെ രണ്ട് വിശ്വാസപരമായ ആചാരങ്ങളും ഒരേ ദിവസം തുടങ്ങുന്നതിനാല്&#x200d; വിശ്വാസികളുടെ സൗകര്യാര്&#x200d;ത്ഥം ഒക്ടോബര്&#x200d; ഒന്നിന് വിഗ്രഹം നിമജ്ജനം ചെയ്യുന്നതുപോലെയുള്ള തിരക്ക് അനുഭവപ്പെടുന്ന ചടങ്ങുകള്&#x200d;ക്ക് നിയന്ത്രണം നല്&#x200d;കുകയായിരുന്നു. ദശമി ആഘോഷിക്കമ്മിറ്റിക്കാരുമായും മുഹറം ആചരിക്കുന്ന കമ്മിറ്റിക്കാരുമായി ചര്&#x200d;ച്ച നടത്തിയതിന് ശേഷമായിരുന്നു തീരുമാനം. രണ്ടു മുതല്&#x200d; നാലുവരെ ദശമി ആഘോഷിക്കും. ചര്&#x200d;ച്ചക്കുശേഷം മമത തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചു. സെപ്തംബര്&#x200d; 30ന് വൈകുന്നേരം ആറുമുതല്&#x200d; ഒക്ടോബര്&#x200d; ഒന്നാം തിയ്യതിവരെ വിഗ്രഹ നിമജ്ജനം പാടില്ലെന്ന് ഇന്ന് രാവിലെ സര്&#x200d;ക്കാര്&#x200d; ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.</p>
<p>കഴിഞ്ഞ വര്&#x200d;ഷവും മമത ഇത്തരത്തിലുള്ള ഉത്തരവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്&#x200d; അവര്&#x200d;ക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. തുര്&#x200d;ന്ന് കൊല്&#x200d;ക്കത്ത ഹൈക്കോടതി മമതയുടെ ഉത്തരവ് സ്‌റ്റേ ചെയ്തു. മമതയുടെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള ഉത്തരവാണിതെന്ന് ബി.ജെ.പി ആരോപിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/report-west-bengal-no-durga-idol-immersion-on-muharram-says-mamata-news-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
