<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Mamta Banerjee &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mamta-banerjee/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 17 Dec 2020 11:33:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Mamta Banerjee &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മമതയുടെ വലംകൈ സുവേന്ദു അധികാരി തൃണമൂല്&#x200d; വിട്ടു; ബിജെപിയില്&#x200d; ചേരുമെന്ന് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/suvendhu-adhikary-left-tmc.html</link>
					<comments>https://www.chandrikadaily.com/suvendhu-adhikary-left-tmc.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 17 Dec 2020 11:33:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Mamta Banerjee]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=172556</guid>

					<description><![CDATA[ഒരു മാസം മുമ്പ് മന്ത്രി സ്ഥാനം രാജിവച്ച സുവേന്ദു കഴിഞ്ഞ ദിവസം എംഎല്&#x200d;എ സ്ഥാനവും രാജി വച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവും മമത ബാനര്&#x200d;ജിയുടെ വിശ്വസ്തനുമായ സുവേന്ദു അധികാരി പാര്&#x200d;ട്ടി വിട്ടു. ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജിയുടെ വലംകൈയെന്ന് അറിയപ്പെടുന്ന നേതാവാണു സുവേന്ദു.</p>
<p>ഒരു മാസം മുമ്പ് മന്ത്രി സ്ഥാനം രാജിവച്ച സുവേന്ദു കഴിഞ്ഞ ദിവസം എംഎല്&#x200d;എ സ്ഥാനവും രാജി വച്ചിരുന്നു. ബിജെപിയില്&#x200d; ചേരുമെന്നാണു വിവരം. ഈ ആഴ്ച അവസാനം കേന്ദ്രമന്ത്രി അമിത് ഷാ ബംഗാള്&#x200d; സന്ദര്&#x200d;ശിക്കുന്നുണ്ട്. അപ്പോള്&#x200d; പാര്&#x200d;ട്ടി പ്രവേശനമുണ്ടാകുമെന്നാണു റിപ്പോര്&#x200d;ട്ടുകള്&#x200d;. ബംഗാളിലെ 50 ഓളം നിയമസഭാ സീറ്റുകളില്&#x200d; ശക്തമായ സ്വാധീനമുള്ള നേതാവാണ് സുവേന്ദു.</p>
<p>അടുത്ത വര്&#x200d;ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്&#x200d; ഏത് വിധേനയുടെ അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് മമതയുടെ വിശ്വസ്തരെ ബിജെപി പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങള്&#x200d; അമിത് ഷാ ആരംഭിച്ചിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suvendhu-adhikary-left-tmc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപി ദുഷ്ടശക്തി, ഇന്ത്യയെ ബാധിച്ച മഹാമാരിയെന്നും മമത ബാനര്&#x200d;ജി</title>
		<link>https://www.chandrikadaily.com/bjp-an-evil-force-biggest-pandemic-cm-mamata.html</link>
					<comments>https://www.chandrikadaily.com/bjp-an-evil-force-biggest-pandemic-cm-mamata.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Oct 2020 13:15:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[bengal bjp]]></category>
		<category><![CDATA[mamata banerjee]]></category>
		<category><![CDATA[Mamta Banerjee]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=161359</guid>

					<description><![CDATA[ബംഗാളില്&#x200d;, നിങ്ങള്&#x200d; രാഷ്ട്രീയത്തിനിങ്ങുകയാണെങ്കില്&#x200d;, ഞങ്ങളുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായ ചില മാനദണ്ഡങ്ങള്&#x200d; പാലിക്കേണ്ടതുണ്ട്. ബംഗാളില്&#x200d; രാഷ്ട്രീയം നടത്തണമെങ്കില്&#x200d; മര്യാദയും നാഗരികതയും കാത്തുസൂക്ഷിക്കണം.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: കേന്ദ്രസര്&#x200d;ക്കാരിനെ കടുത്ത ഭാഷയില്&#x200d; വിമര്&#x200d;ശിച്ച് പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്&#x200d;ക്കാരിന്റെ ഏകാധിപത്യ ഭരണത്തെ കടന്നാക്രമിച്ച മമത, ബിജെപി ദുഷ്ടശക്തിയാണെന്നും അവരാണ് യഥാര്&#x200d;ത്ഥ മഹാമാരിയെന്നും തുറന്നടിച്ചു. രാഷ്ട്രീയ നേട്ടങ്ങള്&#x200d;ക്കായി സംസ്ഥാനത്ത് സംഘര്&#x200d;ഷം സൃഷ്ടിക്കാന്&#x200d; ബി.ജെ.പി ശ്രമിക്കുന്നതായും ബംഗാള്&#x200d; മുഖ്യമന്ത്രി ആരോപിച്ചു.</p>
<p>ബിജെപിയെ &#8216;അസുര&#8217;യായി താരതമ്യപ്പെടുത്തിയ മമത, ബിജെപി ദുഷ്ടശക്തിയാണെന്നും ഇന്ത്യയെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയാണ് അവരെന്നും പറഞ്ഞു. ടിഎംസിയുടെ മുഖപത്രമായ ജാഗോ ബംഗ്ലയുടെ ദുര്&#x200d;ഗ പൂജ പതിപ്പ് അനാച്ഛാദനം ചെയ്യുന്നതിനിടെയായിരുന്നു മമതയുടെ രൂക്ഷ പ്രതികരണം.</p>
<p>&#8221;ഒരു വശത്ത്, നിങ്ങള്&#x200d;ക്ക് കോവിഡ് -19, ഡെങ്കി, മലേറിയ എന്ന രോഗങ്ങളുണ്ട് എന്നാല്&#x200d; മറുവശത്ത് ഏറ്റവും വലിയ മഹാമാരിയായ ബിജെപിയുള്ളത്. അതൊരു ദുഷ്ടശക്തിയാണ്. ഇന്ത്യയെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയാണ്. ബംഗാളില്&#x200d;, നിങ്ങള്&#x200d; രാഷ്ട്രീയത്തിനിങ്ങുകയാണെങ്കില്&#x200d;, ഞങ്ങളുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായ ചില മാനദണ്ഡങ്ങള്&#x200d; പാലിക്കേണ്ടതുണ്ട്. ബംഗാളില്&#x200d; രാഷ്ട്രീയം നടത്തണമെങ്കില്&#x200d; മര്യാദയും നാഗരികതയും കാത്തുസൂക്ഷിക്കണം. എന്നാല്&#x200d; ബിജെപിയെ അതിനെ ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. ആളുകള്&#x200d; മരിച്ചവരോ ജീവനോടെയോ ആയിരിക്കാം, എന്നാല്&#x200d; അധികാരം പിടിച്ചെടുക്കാന്&#x200d; മാത്രമേ അവര്&#x200d;ക്ക് താല്&#x200d;പ്പര്യമുള്ളൂ. എനിക്ക് അവരോട് പറയാന്&#x200d; ആഗ്രഹമുണ്ട്, അത് എളുപ്പമല്ല,&#8221; മമത ബാനര്&#x200d;ജി ഓര്&#x200d;മ്മിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയിലേക്കുള്ള ബിജെപിയുടെ പ്രതിഷേധ മാര്&#x200d;ച്ച് അക്രമാസക്തമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമര്&#x200d;ശം.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">&quot;Sabse bada pandemic toh <a href="https://twitter.com/BJP4India?ref_src=twsrc%5Etfw">@BJP4India</a> party hai. Khatam kar diya desh ko.&quot; &#8211; <a href="https://twitter.com/MamataOfficial?ref_src=twsrc%5Etfw">@MamataOfficial</a> <a href="https://twitter.com/hashtag/BJPHataoBetiBachao?src=hash&amp;ref_src=twsrc%5Etfw">#BJPHataoBetiBachao</a> <a href="https://t.co/8dIjo6wYX2">pic.twitter.com/8dIjo6wYX2</a></p>
<p>&mdash; All India Trinamool Congress (@AITCofficial) <a href="https://twitter.com/AITCofficial/status/1312355247499603969?ref_src=twsrc%5Etfw">October 3, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഹത്രാസ് കൂട്ട ബലാത്സംഗ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ മാര്&#x200d;ച്ചിലും കേന്ദ്രത്തിനെതിരെയും ബിജെപിക്കെതിരെയും മമത രൂക്ഷമായി പ്രതികരിച്ചിരുന്നു. കേന്ദ്ര സര്&#x200d;ക്കാരിനെ എല്ലാ ഭാഗത്തു നിന്നും ആക്രമിച്ച മമത, ബിജെപിയാണ് ഏറ്റവും വലിയ മഹാമാരി എന്നാണ് അന്നും ആരോപിച്ചത്. &#8216;കോവിഡ് 19 അല്ല ഏറ്റവു വലിയ മഹാമാരി. ബിജെപിയാണ്. ദളിതര്&#x200d;ക്കും പിന്നോക്ക വിഭാഗങ്ങളില്&#x200d;പെടുന്നവര്&#x200d;ക്കുമെതിരെ അതിക്രമം അഴിച്ചുവിടുന്ന ഏറ്റവും വലിയ മഹാമാരി.. ഇങ്ങനെയുള്ള അതിക്രമങ്ങള്&#x200d; അരങ്ങേറുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇതിനെതിരെ നമ്മള്&#x200d; അണിനിരക്കണം&#8217; റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെ മമത പറഞ്ഞു.</p>
<p>&#8216;ബിജെപിക്കെതിരെ ശബ്ദം ഉയര്&#x200d;ത്താന്&#x200d; ഞങ്ങള്&#x200d;ക്ക് ഭയമില്ല. നിങ്ങളുടെ വെടിയുണ്ടകളെയും ഭയമില്ല. രാജ്യത്ത് ഏകാധിപത്യമാണ് നടക്കുന്നത്. ജനങ്ങള്&#x200d;ക്ക് വേണ്ടിയുള്ള സര്&#x200d;ക്കാര്&#x200d; എന്നത് മാറി ജനങ്ങള്&#x200d;ക്കെതിരായ, ദളിതര്&#x200d;ക്കെതിരായ കര്&#x200d;ഷകര്&#x200d;ക്കെതിരായ സര്&#x200d;ക്കാരാണുള്ളത്&#8217; മമത വ്യക്തമാക്കി. കൊല്ലപ്പെട്ട പെണ്&#x200d;കുട്ടിയുടെ കുടുംബത്തെ സന്ദര്&#x200d;ശിക്കുന്നതിനായി തൃണമൂല്&#x200d; സംഘം യുപിയിലെത്തിയിരുന്നു. എന്നാല്&#x200d; ഇവരെ പൊലീസ് തടയുകയാണുണ്ടായത്. ഇത് ദൗര്&#x200d;ഭാഗ്യകരമാണെന്ന് പറഞ്ഞ തൃണമൂല്&#x200d; അധ്യക്ഷ, പാര്&#x200d;ട്ടി എംപി ഉള്ളവരെ പൊലീസുകാര്&#x200d; കയ്യേറ്റം ചെയ്തുവെന്നും ആരോപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-an-evil-force-biggest-pandemic-cm-mamata.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാള്&#x200d; കീഴടക്കാന്&#x200d; വിഭജന നീക്കവുമായി കേന്ദ്രസര്&#x200d;ക്കാര്&#x200d;; ബിജെപിയുടെ ഗൂഢനീക്കമെന്ന് തൃണമൂല്&#x200d;</title>
		<link>https://www.chandrikadaily.com/centre-calls-gorkhaland-meet-tmc-says-bid-to-divide-bengal.html</link>
					<comments>https://www.chandrikadaily.com/centre-calls-gorkhaland-meet-tmc-says-bid-to-divide-bengal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Oct 2020 06:30:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2020 Parliament]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[bengal bjp]]></category>
		<category><![CDATA[Mamta Banerjee]]></category>
		<category><![CDATA[Modi Govt]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[Trinamool Congress]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159029</guid>

					<description><![CDATA[അടുത്ത വര്&#x200d;ഷം നടത്തുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന വിര്&#x200d;ശനവുനായി മുതിര്&#x200d;ന്ന തൃണമൂല്&#x200d; (ടിഎംസി) നേതാവ് ഗൗതം ഡെബ് രംഗത്തെത്തി. എന്ത് വില കൊടുത്തും ബിജെപിയുടെ ഗൂഢാലോചന ഞങ്ങള്&#x200d; അവസാനിപ്പിക്കും, ഗൗതം ഡെബ് പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമ ബംഗാള്&#x200d; സംസ്ഥാന വിഭജന നീക്കങ്ങളുമായി കേന്ദ്രസര്&#x200d;ക്കാര്&#x200d; രംഗത്ത്. ഏതുവിധത്തിലും ബംഗാള്&#x200d; കീഴടക്കാനുള്ള ബിജെപിയുടെ ലക്ഷ്യത്തിന് സൗകര്യമൊരുക്കാന്&#x200d; പശ്ചിമ ബംഗാളിന് മുറിച്ച് പുതിയ സംസ്ഥാനമുണ്ടാക്കാനാണ് കേന്ദ്രസര്&#x200d;ക്കര്&#x200d; തിരക്കിട്ട നീക്കങ്ങള്&#x200d; നടത്തുന്നതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ടു ചെയ്തു.</p>
<p>ഡാര്&#x200d;ജിലിംഗ് ആസ്ഥാനമായ ഗൂര്&#x200d;ഖാലാന്&#x200d;ഡ് എന്ന പുതിയ സംസ്ഥാന രൂപികരണത്തിനാണ് മോദി ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബര്&#x200d; 7 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്&#x200d;ഹിയില്&#x200d; വിളിച്ചു. പശ്ചിമ ബംഗാള്&#x200d; സര്&#x200d;ക്കാരിനെയും ഗോര്&#x200d;ഖ ടെറിട്ടോറിയല്&#x200d; അഡ്മിനിസ്‌ട്രേഷനെയും (ജിടിഎ) ഗോര്&#x200d;ഖ ജന്&#x200d;മുക്തി മോര്&#x200d;ച്ചയെയും (ജിജെഎം) യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. &#8221;ഗോര്&#x200d;ഖാലാന്&#x200d;ഡുമായി ബന്ധപ്പെട്ട വിഷയങ്ങള്&#x200d; ചര്&#x200d;ച്ചചെയ്ത് അടുത്ത പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; ബില്&#x200d; അവതരിപ്പിക്കാനാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; നീക്കം.</p>
<p>ആഭ്യന്തര സഹമന്ത്രി ജി കിഷന്&#x200d; റെഡ്ഡിയുടെ അധ്യക്ഷതയില്&#x200d; യോഗം ചേരുമെന്ന് കേന്ദ്രം വ്യത്തങ്ങള്&#x200d; അറിയിച്ചു. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ഡാര്&#x200d;ജിലിംഗ് ജില്ലാ മജിസ്ട്രേറ്റ്, ജിടിഎ പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി, ജിജെഎം പ്രസിഡന്റ് എന്നിവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. നേപ്പാള്&#x200d; അതിര്&#x200d;ത്തിയോട് ചേര്&#x200d;ന്നു കിടക്കുന്ന പശ്ചിമബംഗാളിലെ വടക്കന്&#x200d; ഭാഗങ്ങള്&#x200d; ഉള്&#x200d;പ്പെടുന്ന ഗൂര്&#x200d;ഖാലാന്&#x200d;ഡ് പുതിയ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇരുപതാം നൂറ്റാണ്ടില്&#x200d; ആരംഭിച്ച ഗൂര്&#x200d;ഖാലാന്&#x200d;ഡ് ആവശ്യം അംഗീകരിച്ച് അതുവഴി രാഷ്ട്രീയ നേട്ടം നേടാനുള്ള ശ്രമം കൂടിയാണ് കേന്ദ്രസര്&#x200d;ക്കാരിന്റേത്. ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്&#x200d; കോവിഡ് മുക്തനായ ആഭ്യന്തരമന്ത്രി അമിത്ഷായും പങ്കെടുക്കുമെന്ന് സൂചനയുണ്ട്.</p>
<p>നേപ്പാളിന്റെ പൈതൃകം ഗൂര്&#x200d;ഖ വംശജര്&#x200d; ആണ് ഈ മേഖലയില്&#x200d; ഉള്ളത്. പശ്ചിമ ബംഗാളിന്റെ മറ്റു ഭാഗങ്ങളില്&#x200d; നിന്ന് വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വ്യത്യസ്തമായ സംസ്‌കാര രീതി പുലര്&#x200d;ത്തുന്നവരുമാണ് ഇവരെന്ന വസ്തുത മുന്&#x200d; നിര്&#x200d;ത്തിയാണ് സംസ്ഥാന വിഭജന നീക്കത്തിന് കേന്ദ്രം കാരണമാക്കുന്നത്. ഡാര്&#x200d;ജിലിംഗില്&#x200d; നിന്നുള്ള ബിജെപി എംപി രാജു ബിസ്ത ഗോര്&#x200d;ഖലാന്റ് വിഷയം കഴിഞ്ഞ പാര്&#x200d;ലമെന്റിന്റെ മണ്&#x200d;സൂണ്&#x200d; സെഷനില്&#x200d; ഉന്നയിച്ചിരുന്നു.</p>
<p><img src="https://images.indianexpress.com/2020/10/deb-1.jpg" alt="Gorkhaland, Union Ministry of Home Affairs, Gorkhaland issues meeting, Gorkha Territorial Administration, tmc, indian express news" /></p>
<p>അതേസമയം, അടുത്ത വര്&#x200d;ഷം നടത്തുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന വിര്&#x200d;ശനവുനായി മുതിര്&#x200d;ന്ന തൃണമൂല്&#x200d; (ടിഎംസി) നേതാവ് ഗൗതം ഡെബ് രംഗത്തെത്തി.<br />
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭിന്നിപ്പിക്കാന്&#x200d; ബിജെപി ശ്രമിക്കുന്നു. സംസ്ഥാനത്തെ ഭിന്നിപ്പിക്കാന്&#x200d; ഞങ്ങള്&#x200d; ആരെയും അനുവദിക്കില്ല. എന്ത് വില കൊടുത്തും ബിജെപിയുടെ ഗൂഢാലോചന ഞങ്ങള്&#x200d; അവസാനിപ്പിക്കും, ഗൗതം ഡെബ് പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/centre-calls-gorkhaland-meet-tmc-says-bid-to-divide-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊറോണ ഇല്ലാതായി; രോഗ വ്യാപനം റെക്കോര്&#x200d;ഡ് സ്ഥാപിക്കെ വിചിത്ര വാദവുമായി ബിജെപി ബംഗാള്&#x200d; അധ്യക്ഷന്&#x200d;</title>
		<link>https://www.chandrikadaily.com/corona-is-gone-declares-bjps-bengal-chief-at-crowded-rally.html</link>
					<comments>https://www.chandrikadaily.com/corona-is-gone-declares-bjps-bengal-chief-at-crowded-rally.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Sep 2020 09:31:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengal bjp]]></category>
		<category><![CDATA[bengal election]]></category>
		<category><![CDATA[bjp leaders]]></category>
		<category><![CDATA[covid crisis]]></category>
		<category><![CDATA[covid updates]]></category>
		<category><![CDATA[Mamta Banerjee]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152233</guid>

					<description><![CDATA[''കൊറോണ ഇല്ലാതായി. ഇപ്പോള്&#x200d; അതുണ്ടെന്ന് മമത വെറുതെ വരുത്തിതീര്&#x200d;ക്കുകയാണ്. അതുവഴിയാണ് അവര്&#x200d; ലോക്ക് ഡൗണ്&#x200d; പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികള്&#x200d; തടയുകയാണ് ഇവര്&#x200d; ലക്ഷ്യംവെക്കുന്നത്'' ബംഗാള്&#x200d; ബിജെപി അധ്യക്ഷ ദിലീപ് ഘോഷ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: കൊറോണ ഇല്ലാതായെന്ന വിചിത്ര വാദവുമായി ബംഗാള്&#x200d; ബിജെപി അധ്യക്ഷന്&#x200d; ദിലീപ് ഘോഷ്. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികള്&#x200d; തടയാനാണ് ബംഗാളില്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി ലോക്ക് ഡൗണ്&#x200d; പ്രഖ്യാപിച്ചിരിക്കുന്നതെന്ന വിചിത്ര വാദമാണ് ബിജെപി അധ്യക്ഷന്&#x200d; ആരോപിച്ചത്. കൊറോണ ഇല്ലാതായെന്നു പ്രഖ്യാപിച്ച ബിജെപി നേതാവ് ചുറ്റം അതുണ്ടെന്ന് മമത ബാനര്&#x200d;ജി വരുത്തിത്തീര്&#x200d;ക്കുകയാണെന്നും പറഞ്ഞു.</p>
<p>രാജ്യത്ത് വൈറസ് വ്യാപനം റെക്കോഡ് വേഗത്തിലായിരിക്കുകയും ഇന്ത്യ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്ത് എത്തിനില്&#x200d;ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കൊറോണ ഇല്ലാതായെന്ന ബിജെപി നേതാവിന്റെ പ്രഖ്യാപനം. ധാനിയഖാലിയില്&#x200d; പാര്&#x200d;ട്ടി പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്.</p>
<p>&#8221;കൊറോണ ഇല്ലാതായി. ഇപ്പോള്&#x200d; അതുണ്ടെന്ന് മമത വെറുതെ വരുത്തിതീര്&#x200d;ക്കുകയാണ്. അതുവഴിയാണ് അവര്&#x200d; ലോക്ക് ഡൗണ്&#x200d; പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികള്&#x200d; തടയുകയാണ് ഇവര്&#x200d; ലക്ഷ്യംവെക്കുന്നത്. ആർക്കും ഞങ്ങളെ തടയാൻ കഴിയില്ല,&#8221; ബംഗാള്&#x200d; ബിജെപി അധ്യക്ഷ ദിലീപ് ഘോഷ് പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">&quot;<a href="https://twitter.com/hashtag/Corona?src=hash&amp;ref_src=twsrc%5Etfw">#Corona</a> is Gone! Intentional lockdown to stop BJP from holding rallies in Bengal,&quot; said <a href="https://twitter.com/hashtag/Bengal?src=hash&amp;ref_src=twsrc%5Etfw">#Bengal</a> BJP chief Dilip Ghosh (<a href="https://twitter.com/DilipGhoshBJP?ref_src=twsrc%5Etfw">@DilipGhoshBJP</a>) while addressing a crowded rally in Dhaniakhali, Hooghly district on Sept 9. <a href="https://t.co/wOy6BmdjDp">pic.twitter.com/wOy6BmdjDp</a></p>
<p>&mdash; Mojo Story (@themojostory) <a href="https://twitter.com/themojostory/status/1304355161603629057?ref_src=twsrc%5Etfw">September 11, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, ധാനിയഖാലിയില്&#x200d; ബിജെപി റാലി കോവിഡ് മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; പാലാക്കാതെയാണ് നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. ബംഗാളില്&#x200d; ദിനംപ്രതി മുവ്വായിരത്തിലധികം കോവിഡ് സ്ഥികീരണം നിലനില്&#x200d;ക്കെയാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.രണ്ട് ലക്ഷത്തോളം കോവിഡ് സ്ഥിരീകരണമാണ് ഇതുവരെ റിപ്പോര്&#x200d;ട്ട് ചെയ്തത്. 3,700 മരണങ്ങളും സംസ്ഥാനത്ത് ഉണ്ട്.</p>
<p>അമേരിക്ക കഴിഞ്ഞാല്&#x200d; കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ ദിവസമാണ് ആകെ കോവിഡ് വ്യാപനത്തില്&#x200d; ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത്. ദിനംപ്രതിയുള്ള കോവിഡ് കണക്കിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്&#x200d;. ദിവസവും ലക്ഷത്തോളം എന്ന കണക്കിലാണ് രാജ്യത്ത് കോവിഡ് വ്യാപിക്കുന്നത്. പ്രതിദിന മരണം 1000 കടന്ന നിലയുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/corona-is-gone-declares-bjps-bengal-chief-at-crowded-rally.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളിലെ ഡോക്ടേഴ്‌സിന്റെ സമരം; ഉടന്&#x200d; പരിഹാരം കണ്ടെത്തണമെന്ന് ആര്&#x200d;.ഡി.എ</title>
		<link>https://www.chandrikadaily.com/aims-rda-asks-remedy-in-bengal-doctors-strike.html</link>
					<comments>https://www.chandrikadaily.com/aims-rda-asks-remedy-in-bengal-doctors-strike.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Jun 2019 06:40:43 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[doctors strike]]></category>
		<category><![CDATA[mamata banerjee]]></category>
		<category><![CDATA[Mamta Banerjee]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130188</guid>

					<description><![CDATA[പശ്ചിമബംഗാളില്&#x200d; ജൂനിയര്&#x200d; ഡോക്ടര്&#x200d;ക്ക് നേരെയുണ്ടായ ആക്രമണത്തില്&#x200d; പ്രതിഷേധിച്ച് ആറ് ദിവസമായി തുടരുന്ന റസിഡന്റ് ഡോക്ടേഴ്‌സിന്റെ സമരത്തില്&#x200d; ഉടന്&#x200d; പരിഹാരം കണ്ടെത്തണമെന്ന് ഡല്&#x200d;ഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്&#x200d;(ആര്&#x200d;ഡിഎ). 48 മണിക്കൂറിനുള്ളില്&#x200d; പ്രശ്‌നം പരിഹരിക്കണമെന്നാണ് അസോസിയേഷന്റെ അന്ത്യശാസനം. അല്ലാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങുമെന്നും എയിംസ് ആര്&#x200d;ഡിഎ അറിയിച്ചു. കൊല്&#x200d;ക്കത്തയിലെ എന്&#x200d;ആര്&#x200d;എസ് മെഡിക്കല്&#x200d; കോളേജില്&#x200d; രോഗി മരിച്ചതിനെ തുടര്&#x200d;ന്ന് ബന്ധുക്കള്&#x200d; ജൂനിയര്&#x200d; ഡോക്ടറെ കൈയ്യേറ്റം ചെയ്തതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയാണ്. തിങ്കളാഴ്ച്ച രാജ്യവ്യാപകമായി പണിമുടക്കിന് ആള്&#x200d; ഇന്ത്യ [&#8230;]]]></description>
										<content:encoded><![CDATA[
<p>പശ്ചിമബംഗാളില്&#x200d; ജൂനിയര്&#x200d; ഡോക്ടര്&#x200d;ക്ക് നേരെയുണ്ടായ ആക്രമണത്തില്&#x200d; പ്രതിഷേധിച്ച് ആറ് ദിവസമായി തുടരുന്ന റസിഡന്റ് ഡോക്ടേഴ്‌സിന്റെ സമരത്തില്&#x200d; ഉടന്&#x200d; പരിഹാരം കണ്ടെത്തണമെന്ന് ഡല്&#x200d;ഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്&#x200d;(ആര്&#x200d;ഡിഎ). 48 മണിക്കൂറിനുള്ളില്&#x200d; പ്രശ്‌നം പരിഹരിക്കണമെന്നാണ് അസോസിയേഷന്റെ അന്ത്യശാസനം. അല്ലാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങുമെന്നും എയിംസ് ആര്&#x200d;ഡിഎ അറിയിച്ചു. കൊല്&#x200d;ക്കത്തയിലെ എന്&#x200d;ആര്&#x200d;എസ് മെഡിക്കല്&#x200d; കോളേജില്&#x200d; രോഗി മരിച്ചതിനെ തുടര്&#x200d;ന്ന് ബന്ധുക്കള്&#x200d; ജൂനിയര്&#x200d; ഡോക്ടറെ കൈയ്യേറ്റം ചെയ്തതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയാണ്. </p>



<p>തിങ്കളാഴ്ച്ച രാജ്യവ്യാപകമായി പണിമുടക്കിന് ആള്&#x200d; ഇന്ത്യ മെഡിക്കല്&#x200d; അസോസിയേഷന്&#x200d;(ഐ.എം.എ) ആഹ്വാനം ചെയ്തു. അടിയന്തര ചികിത്സാ ചുമതലകളില്&#x200d;നിന്നു ഡോക്ടര്&#x200d;മാര്&#x200d; വിട്ടുനില്&#x200d;ക്കില്ലെങ്കിലും ദൈനംദിന ഡ്യൂട്ടിയില്&#x200d; പ്രവേശിക്കില്ലന്നു ഐ.എം.എ അറിയിച്ചു.<br> ശനി, ഞായര്&#x200d; ദിവസങ്ങളില്&#x200d; ധര്&#x200d;ണ്ണകളും മറ്റു പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. തിങ്കളാഴ്ച്ച രാവിലെ 6 മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് ചൊവ്വാഴ്ച രാവിലെ 6 മണിവരെ തുടരുമെന്നും സംഘടന വാര്&#x200d;ത്താക്കുറിപ്പില്&#x200d; വ്യക്തമാക്കി. തിങ്കളാഴ്ച്ച  ഒപി  അടക്കമുള്ള സേവനങ്ങളില്&#x200d; നിന്നു ഡോക്ടര്&#x200d;മാര്&#x200d; വിട്ടു     നില്&#x200d;ക്കും.  കൊല്&#x200d;ക്കത്തയിലെ എന്&#x200d;.ആര്&#x200d;.എസ് ആസ്പത്രിയില്&#x200d; ജൂനിയര്&#x200d; ഡോക്ടറായ പരിബാഹ മുഖര്&#x200d;ജിക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പാശ്ചാത്തലത്തിലാണ് ദേശവ്യാപക പണിമുടക്കിന് ഐ.എം.എ മുന്നോട്ട് വന്നത്. അക്രമികള്&#x200d;ക്കെതിരെ പശ്ചിമ ബംഗാള്&#x200d; സര്&#x200d;ക്കാര്&#x200d; ശക്തമായ നടപടി സ്വീകരിക്കണമെന്നും സമരം ചെയ്യുന്ന ഡോക്ടര്&#x200d;മാര്&#x200d; ഉയര്&#x200d;ത്തിയ ആവശ്യങ്ങള്&#x200d; ഉപാധികളൊന്നുമില്ലാതെ അംഗീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആസ്പത്രികളില്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്കെതിരെയുണ്ടാവുന്ന അതിക്രമങ്ങള്&#x200d; അവസാനിപ്പിക്കാന്&#x200d; ദേശീയതലത്തില്&#x200d; നിയമം കൊണ്ടുവരാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയ്യാറാവണമെന്നും ഐഎംഎ ആവശ്യമുന്നയിച്ചിട്ടുണ്ട്.    . <br> </p>



<p>അതിനിടെ ബംഗാളില്&#x200d; ഡോക്ടര്&#x200d;മാരുടെ പണിമുടക്ക് ആരോഗ്യമേഖലയെ പൂര്&#x200d;ണ്ണമായി സ്തംഭിപ്പിച്ചു. പുറത്ത് നിന്നുള്ളവാരാണ് സമരം ചെയ്യുന്നതെന്നും ബി.ജെ.പി- സി.പി.എം ഗൂഢാലോചനയാണ് സമരത്തിന് പിന്നിലെന്നുമുള്ള മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജിയുടെ പ്രസ്താവന വിഷയം കൂടുതല്&#x200d; വഷളാക്കി. മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കുറ്റവാളികള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി സ്വീകരിക്കണമെന്നും സമരം ചെയ്യുന്ന ഡോക്ടര്&#x200d;മാരുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു. കൊല്&#x200d;ക്കത്തയിലെ നില്&#x200d; രത്തന്&#x200d; സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജില്&#x200d; ചികില്&#x200d;സക്കിടെ രോഗി മരിച്ചതിനെ തുടര്&#x200d;ന്നാണ് തിങ്കളാഴ്ച്ച രാത്രി ഡോക്ടര്&#x200d;മാര്&#x200d;ക്കെതിരെ ഒരു സംഘം ആക്രമണമഴിച്ചുവിട്ടത്. ഇതില്&#x200d; പ്രതിഷേധിച്ച് നാല് ദിവസമായി നടന്നുവരുന്ന ഡോക്ടര്&#x200d;മാരുടെ സമരം ഇന്നലെയും തുടര്&#x200d;ന്നു. സമരത്തില്&#x200d;നിന്ന് പിന്മാറിയില്ലെങ്കില്&#x200d; കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും സ്ഥിതിഗതികള്&#x200d; കൂടുതല്&#x200d; വഷളാക്കിയിരുന്നു. <br> <br>സംസ്ഥാന സര്&#x200d;ക്കാറിന്റെ നിലപാടില്&#x200d; പ്രതിഷേധിച്ച്  എന്&#x200d;ആര്&#x200d;എസ് മെഡിക്കല്&#x200d; കോളജില്&#x200d; നിന്ന് 108 ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; രാജിവെച്ചു. ബംഗാളിലെ മറ്റ് ആസ്പത്രകളില്&#x200d; നിന്നും ഡോക്ടര്&#x200d;മാര്&#x200d; കൂട്ടത്തോടെ രാജിവെക്കുന്നതായി റിപ്പോര്&#x200d;ട്ടുകളുണ്ട്. സമരം ചെയ്യുന്ന ഡോക്ടര്&#x200d;മാര്&#x200d;ക്ക് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ വിവിധ നഗരങ്ങളിലും പ്രതിഷേധ കൂട്ടായ്മകള്&#x200d; അരങ്ങേറി. <br> ഇതിനിടെ ഡോക്ടമാരുടെ സമരം എത്രയും വേഗം തീര്&#x200d;പ്പാക്കണമെന്ന് കൊല്&#x200d;ക്കത്ത ഹൈക്കോടതി സംസ്ഥാന സര്&#x200d;ക്കാറിനോട് വാക്കാല്&#x200d; ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കുന്നതിന് കോടതി ഇടപെടല്&#x200d; ആവശ്യപ്പെട്ട് സമര്&#x200d;പ്പിച്ച ഹര്&#x200d;ജി പരിഗണക്കിവെയായിരുന്നു ചീഫ് ജസ്റ്റിസ് ടി.ബി.എന്&#x200d; രാധാകൃഷ്ണന്&#x200d; അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ നിര്&#x200d;ദേശം. അതേസമയം ഔദ്യോഗിക ഉത്തരവുകള്&#x200d; കോടതി പുറപ്പെടുവിച്ചില്ല. നഗരത്തിലെ ആസ്പത്രിയിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; ഡോക്ടര്&#x200d;മാരുടെ സുരക്ഷ ഉറപ്പാക്കാന്&#x200d; സ്വീകരിച്ച നടപടികള്&#x200d; വിശദീകരിക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാറിനോട് ആവശ്യപ്പെട്ട കോടതി കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി. സ്ഥാനാരോഹണ വേളയില്&#x200d; നടത്തുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ(രോഗിയുടെ നന്മക്കു വേണ്ടി നിലകൊള്ളുമെന്ന) ഓര്&#x200d;മ്മയില്&#x200d; വേണമെന്ന് സമരം ചെയ്യുന്ന ഡോക്ടമാരേയും കോടതി ഓര്&#x200d;മ്മിപ്പിച്ചു. അഭിമാന പ്രശ്‌നമായി വിഷയത്തെ കാണരുതെന്നും എത്രയും വേഗം പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്&#x200d;ഷവര്&#x200d;ധനും പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജിയോട് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aims-rda-asks-remedy-in-bengal-doctors-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമരം അവസാനിപ്പിച്ചില്ലെങ്കില്&#x200d; നടപടി; ഡോക്ടര്&#x200d;മാര്&#x200d;ക്ക്   അന്ത്യശാസനവുമായി മമത</title>
		<link>https://www.chandrikadaily.com/story-mamata-banerjee-warns-agitating-doctors-says-start-work-within-four-hours.html</link>
					<comments>https://www.chandrikadaily.com/story-mamata-banerjee-warns-agitating-doctors-says-start-work-within-four-hours.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 13 Jun 2019 13:52:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Mamta Banerjee]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130068</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: സഹപ്രവര്&#x200d;ത്തകര്&#x200d;ക്ക് മര്&#x200d;ദ്ദനമേറ്റതില്&#x200d; പ്രതിഷേധിച്ച് സമരം നടത്തുന്ന ഡോക്ടര്&#x200d;മാര്&#x200d;ക്ക് ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജിയുടെ അന്ത്യശാസനം. സമരം അവസാനിപ്പിച്ച് നാല് മണിക്കൂറിനുള്ളില്&#x200d; ജോലിയില്&#x200d; പ്രവേശിക്കാത്തവര്&#x200d;ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നായിരുന്നു മമതയുടെ മുന്നറിയിപ്പ്. ജോലിയില്&#x200d; പ്രവേശിക്കാത്തവര്&#x200d; ഹോസ്റ്റല്&#x200d; മുറി ഒഴിയണമെന്നും മമത പറഞ്ഞു. പശ്ചിമംബംഗാളില്&#x200d; എന്&#x200d;.ആര്&#x200d;.എസ് മെഡിക്കല്&#x200d; കോളേജില്&#x200d; നാല് ദിവസമായി ഡോക്ടര്&#x200d;മാര്&#x200d; സമരം ചെയ്യുന്നു. സമരത്തിന് പിന്നില്&#x200d; ബി.ജെ.പി ഗൂഢാലോചനയുണ്ടെന്നും മമത ആരോപിച്ചു. സമരത്തിന് പിന്നില്&#x200d; ബിജെപിയാണെന്നും ആസ്പത്രി നടപടികളെ ഇവര്&#x200d; മനപൂര്&#x200d;വം അട്ടിമറിക്കുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും മമത [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊല്&#x200d;ക്കത്ത: സഹപ്രവര്&#x200d;ത്തകര്&#x200d;ക്ക് മര്&#x200d;ദ്ദനമേറ്റതില്&#x200d; പ്രതിഷേധിച്ച് സമരം നടത്തുന്ന ഡോക്ടര്&#x200d;മാര്&#x200d;ക്ക് ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജിയുടെ അന്ത്യശാസനം. സമരം അവസാനിപ്പിച്ച് നാല് മണിക്കൂറിനുള്ളില്&#x200d; ജോലിയില്&#x200d; പ്രവേശിക്കാത്തവര്&#x200d;ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നായിരുന്നു മമതയുടെ മുന്നറിയിപ്പ്. ജോലിയില്&#x200d; പ്രവേശിക്കാത്തവര്&#x200d; ഹോസ്റ്റല്&#x200d; മുറി ഒഴിയണമെന്നും മമത പറഞ്ഞു. </p>



<p>പശ്ചിമംബംഗാളില്&#x200d; എന്&#x200d;.ആര്&#x200d;.എസ് മെഡിക്കല്&#x200d; കോളേജില്&#x200d; നാല് ദിവസമായി ഡോക്ടര്&#x200d;മാര്&#x200d; സമരം ചെയ്യുന്നു. സമരത്തിന് പിന്നില്&#x200d; ബി.ജെ.പി ഗൂഢാലോചനയുണ്ടെന്നും മമത ആരോപിച്ചു. സമരത്തിന് പിന്നില്&#x200d; ബിജെപിയാണെന്നും ആസ്പത്രി നടപടികളെ ഇവര്&#x200d; മനപൂര്&#x200d;വം അട്ടിമറിക്കുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും മമത പറഞ്ഞു.<br>
കഴിഞ്ഞദിവസം എന്&#x200d;.ആര്&#x200d;.എസ് മെഡിക്കല്&#x200d; കോളേജില്&#x200d; രോഗി മരിച്ചതുമായി ബന്ധപ്പെട്ടുള്ള തര്&#x200d;ക്കത്തില്&#x200d; രോഗിയുടെ ബന്ധുക്കള്&#x200d; ഡോക്ടറെ കയ്യേറ്റം ചെയ്തിരുന്നു. അക്രമത്തില്&#x200d; രണ്ട് ഡോക്ടര്&#x200d;മാര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു. തുടര്&#x200d;ന്നാണ് നീതി ആവശ്യപ്പെട്ട് ഡോക്ടര്&#x200d;മാര്&#x200d; സമരം തുടങ്ങിയത്. സമരം പിന്നീട് മറ്റ് മെഡിക്കല്&#x200d; കോളേജുകളിലേക്കും വ്യാപിക്കുകയായിരുന്നു. എമര്&#x200d;ജന്&#x200d;സി വാര്&#x200d;ഡുകളില്&#x200d; അടക്കം കൂടുതല്&#x200d; സുരക്ഷ ആവശ്യപ്പെട്ടാണ് ഡോക്ടര്&#x200d;മാരുടെ സമരം. <br>
സമരം നടക്കുന്ന ആശുപത്രിയിലെ ഡോക്ടര്&#x200d;മാരുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്&#x200d; ഞങ്ങള്&#x200d;ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇവര്&#x200d; മുദ്രാവാക്യം മുഴക്കുകയായിരുന്നു.<br>
സമരത്തെ തുടര്&#x200d;ന്ന് നിരവധി രോഗികളാണ് ചികിത്സ കിട്ടാതെ പ്രയാസപ്പെടുന്നതെന്നും എത്രയും പെട്ടെന്ന് സമരം അവസാനിപ്പിക്കണമെന്നും മമത പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/story-mamata-banerjee-warns-agitating-doctors-says-start-work-within-four-hours.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിക്ക് മുഖത്തടി; വിശദീകരണവുമായി മമത</title>
		<link>https://www.chandrikadaily.com/mamata-says-pm-modi-making-polls-a-personal-fight.html</link>
					<comments>https://www.chandrikadaily.com/mamata-says-pm-modi-making-polls-a-personal-fight.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 May 2019 07:00:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[feku modi]]></category>
		<category><![CDATA[Mamta Banerjee]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126822</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഫാസിസ്റ്റ് ഭരണം നടത്തുന്ന നരേന്ദ്ര മോദിയുടെ മുഖത്തടിക്കുന്ന പ്രസ്താവനയില്&#x200d; വിശദീകരണവുമായി പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി. മോദിക്കെതിരേ ജനാധിപത്യപരമായി തിരിച്ചടി നല്&#x200d;കുമെന്നാണ് താന്&#x200d; ഉദ്ദേശിച്ചതെന്ന് മമത വ്യക്തമാക്കി. ഞാന്&#x200d; മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി മോദി പാടി നടക്കുകയാണ്. വാക്കുകള്&#x200d; വളച്ചൊടിച്ച് സഹതാപമുണ്ടാക്കാനാണ് മോദിയുടെ ശ്രമം. എന്താണ് പറഞ്ഞതെന്ന് മനസിലാക്കാനെങ്കിലും ശ്രമിക്കണം. താങ്കളുടെ മുഖത്തടിച്ചിട്ട് എനിക്കെന്ത് നേട്ടം. രാജ്യം കണ്ട എറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരിക്ക് വോട്ടെടുപ്പിലൂടെ തിരിച്ചടി നല്&#x200d;കണമെന്നാണ് ഞാന്&#x200d; പറഞ്ഞത്- മമത വ്യക്തമാക്കി. തൊഴിലില്ലായ്മയെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ഫാസിസ്റ്റ് ഭരണം നടത്തുന്ന നരേന്ദ്ര മോദിയുടെ മുഖത്തടിക്കുന്ന പ്രസ്താവനയില്&#x200d; വിശദീകരണവുമായി പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി. മോദിക്കെതിരേ ജനാധിപത്യപരമായി തിരിച്ചടി നല്&#x200d;കുമെന്നാണ് താന്&#x200d; ഉദ്ദേശിച്ചതെന്ന് മമത വ്യക്തമാക്കി. </p>



<p>ഞാന്&#x200d; മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി മോദി പാടി നടക്കുകയാണ്. വാക്കുകള്&#x200d; വളച്ചൊടിച്ച് സഹതാപമുണ്ടാക്കാനാണ് മോദിയുടെ ശ്രമം. എന്താണ് പറഞ്ഞതെന്ന് മനസിലാക്കാനെങ്കിലും ശ്രമിക്കണം. താങ്കളുടെ മുഖത്തടിച്ചിട്ട് എനിക്കെന്ത് നേട്ടം. രാജ്യം കണ്ട എറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരിക്ക് വോട്ടെടുപ്പിലൂടെ തിരിച്ചടി നല്&#x200d;കണമെന്നാണ് ഞാന്&#x200d; പറഞ്ഞത്- മമത വ്യക്തമാക്കി. തൊഴിലില്ലായ്മയെ കുറിച്ചോ കള്ളപ്പണത്തെ കുറിച്ചോ കര്&#x200d;ഷകരെ കുറിച്ചോ ഒരക്ഷരം സംസാരിക്കാതെ ടെലിപ്രോംപ്റ്ററും വെച്ച് പഴയകാര്യങ്ങള്&#x200d; പറഞ്ഞു നടക്കുകയാണ് മോദിയെന്നും അവര്&#x200d; കുറ്റപ്പെടുത്തി. </p>



<p>10 കോടി തൊഴില്&#x200d; നിങ്ങള്&#x200d; വാഗ്ദാനം ചെയ്തു. എവിടെ തൊഴില്&#x200d;? പശ്ചിമബംഗാളില്&#x200d; തൊഴിലില്ലായ്മ നിരക്ക് 40 ശതമാനം കുറഞ്ഞെന്ന് പാര്&#x200d;ലമെന്റ് റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാണ്. ഒരു പേപ്പറോ ടെലിപ്രോംപ്റ്ററോ ഉപയോഗിക്കാതെ ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് ഒരു തുറന്ന് ചര്&#x200d;ച്ചയ്ക്ക് ഞാന്&#x200d; മോദിയെ വെല്ലുവിളിക്കുന്നു- മമത പറഞ്ഞു. മറ്റുള്ളവരെ സംരക്ഷിക്കാന്&#x200d; ഇറങ്ങുന്നതിന് മുന്&#x200d;പ് സ്വന്തം ഭാര്യയെ സംരക്ഷിക്കൂവെന്നും മമത പരിഹസിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamata-says-pm-modi-making-polls-a-personal-fight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൗരത്വ ബില്ല്: തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് പിന്തുണക്കണം; നിലപാട് കടുപ്പിച്ച് മോദി</title>
		<link>https://www.chandrikadaily.com/modi-vs-mamata-is-bjp-trying-to-make-inroads-in-bengal.html</link>
					<comments>https://www.chandrikadaily.com/modi-vs-mamata-is-bjp-trying-to-make-inroads-in-bengal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 02 Feb 2019 17:27:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[citizenship bill]]></category>
		<category><![CDATA[Mamta Banerjee]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118175</guid>

					<description><![CDATA[താകൂര്&#x200d;നഗര്&#x200d;: പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കിയേ തീരൂവെന്നും രാജ്യസഭയില്&#x200d; അനുകൂലമായ നിലപാട് മറ്റുപാര്&#x200d;ട്ടികളില്&#x200d; നിന്നുമുണ്ടാവണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് പൗരത്വ ബില്ലിനായി മോദി നിലപാട് കടുപ്പിച്ചത്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് രാജ്യസഭയില്&#x200d; പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നും മോദി ആവശ്യപ്പെട്ടു. വടക്കന്&#x200d; ബംഗാളിലെ നോര്&#x200d;ത്ത് 24 പേഗന്&#x200d;ഗസ് ജില്ലയിലെ താക്കൂര്&#x200d;നഗറിലായിരുന്നു മോദിയുടെ പ്രഭാഷണം. ബംഗ്ലാദേശില്&#x200d; നിന്നുള്ള ദളിത് അഭയാര്&#x200d;ത്ഥികളായ മാതുവ സമുദായത്തിന്റെ ആസ്ഥാനമാണിത്.]]></description>
										<content:encoded><![CDATA[
<p>താകൂര്&#x200d;നഗര്&#x200d;: പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കിയേ തീരൂവെന്നും രാജ്യസഭയില്&#x200d; അനുകൂലമായ നിലപാട് മറ്റുപാര്&#x200d;ട്ടികളില്&#x200d; നിന്നുമുണ്ടാവണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് പൗരത്വ ബില്ലിനായി മോദി നിലപാട് കടുപ്പിച്ചത്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് രാജ്യസഭയില്&#x200d; പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നും മോദി ആവശ്യപ്പെട്ടു. <br>
വടക്കന്&#x200d; ബംഗാളിലെ നോര്&#x200d;ത്ത് 24 പേഗന്&#x200d;ഗസ് ജില്ലയിലെ താക്കൂര്&#x200d;നഗറിലായിരുന്നു മോദിയുടെ പ്രഭാഷണം. ബംഗ്ലാദേശില്&#x200d; നിന്നുള്ള ദളിത് അഭയാര്&#x200d;ത്ഥികളായ മാതുവ സമുദായത്തിന്റെ ആസ്ഥാനമാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-vs-mamata-is-bjp-trying-to-make-inroads-in-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തലപോയ സി.ബി.ഐക്ക് ഇപ്പോള്&#x200d; ബി.ജെ.പിയെപ്പോലെ നട്ടെല്ലുമില്ലെന്ന് മമതാ ബാനര്&#x200d;ജി</title>
		<link>https://www.chandrikadaily.com/mamata-banerjee-on-cbi-headless-agency-has-now-become-spineless.html</link>
					<comments>https://www.chandrikadaily.com/mamata-banerjee-on-cbi-headless-agency-has-now-become-spineless.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Jan 2019 16:57:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cbi crisis]]></category>
		<category><![CDATA[Mamta Banerjee]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[RAFALE SCAM]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117489</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്&#x200d;സിയായ സെന്ററല്&#x200d; ബ്യൂറോ ഓഫ് ഇന്&#x200d;വെസ്റ്റിഗേഷ(സി.ബി.ഐ)നെ ഉപയോഗിച്ച് കേന്ദ്ര സര്&#x200d;ക്കാരും ബി.ജെ.പിയും പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി. അന്വേഷണ ഏജന്&#x200d;സികളെ വെച്ച് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണ്. ബി.ജെ.പിയുടെ സഖ്യ കക്ഷിയായി മാറിയ തലപോയ സി.ബി.ഐക്ക് ഇപ്പോള്&#x200d; ബി.ജെ.പിയെപ്പോലെ നട്ടെല്ലും ഇല്ലാതായെന്ന് മമത പരിഹസിച്ചു. പ്രതിപക്ഷ നേതാക്കളുടെ വസതികള്&#x200d; റെയ്ഡ് ചെയ്യുന്ന സി.ബി.ഐ ബി.ജെ.പി നേതാക്കളുടെയോ അവരുമായി ബന്ധം പുലര്&#x200d;ത്തുന്നവരുടെയോ വീടുകളില്&#x200d; പരിശോധന നടത്താത്തതെന്തെന്നും അവര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കൊല്&#x200d;ക്കത്ത: രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്&#x200d;സിയായ സെന്ററല്&#x200d; ബ്യൂറോ ഓഫ് ഇന്&#x200d;വെസ്റ്റിഗേഷ(സി.ബി.ഐ)നെ ഉപയോഗിച്ച് കേന്ദ്ര സര്&#x200d;ക്കാരും ബി.ജെ.പിയും പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി. <br>
അന്വേഷണ ഏജന്&#x200d;സികളെ വെച്ച് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണ്. ബി.ജെ.പിയുടെ സഖ്യ കക്ഷിയായി മാറിയ തലപോയ സി.ബി.ഐക്ക് ഇപ്പോള്&#x200d; ബി.ജെ.പിയെപ്പോലെ നട്ടെല്ലും ഇല്ലാതായെന്ന് മമത പരിഹസിച്ചു. </p>



<p>പ്രതിപക്ഷ നേതാക്കളുടെ വസതികള്&#x200d; റെയ്ഡ് ചെയ്യുന്ന സി.ബി.ഐ ബി.ജെ.പി നേതാക്കളുടെയോ അവരുമായി ബന്ധം പുലര്&#x200d;ത്തുന്നവരുടെയോ വീടുകളില്&#x200d; പരിശോധന നടത്താത്തതെന്തെന്നും അവര്&#x200d; ചോദിച്ചു. ചിട്ടി തട്ടിപ്പ് ആരോപിച്ച് ബംഗാളി നിര്&#x200d;മാതാവ് ശ്രീകാന്ത് മോഹ്ത്തയെ സി.ബി.ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസുമായി അടുത്ത ബന്ധം പുലര്&#x200d;ത്തുന്ന വ്യക്തിയാണ് ശ്രീകാന്ത് മോഹ്ത്ത. ഹരിയാന മുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ ഭൂപീന്ദര്&#x200d; ഹൂഡയുടെ വസതിയിലും ഇന്നലെ റെയ്ഡ് നടന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamata-banerjee-on-cbi-headless-agency-has-now-become-spineless.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു: മമത ബാനര്&#x200d;ജി</title>
		<link>https://www.chandrikadaily.com/mamta-banerjee-chant-slogans-says-lets-change-the-government-in-delhi.html</link>
					<comments>https://www.chandrikadaily.com/mamta-banerjee-chant-slogans-says-lets-change-the-government-in-delhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 19 Jan 2019 17:56:42 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[Mamta Banerjee]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116757</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബി.ജെ.പിക്കും സംഘ്പരിവാര്&#x200d; ശക്തികള്&#x200d;ക്കുമെതിരായ മതേതര ശക്തികളുടെ ഐക്യകാഹളമായി കൊല്&#x200d;ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്&#x200d; നടന്ന യുണൈറ്റഡ് ഇന്ത്യാ റാലി. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവും പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രിയുമായ മമതാ ബാനര്&#x200d;ജി സംഘടിപ്പിച്ച റാലിയില്&#x200d; കോണ്&#x200d;ഗ്രസ് ഉള്&#x200d;പ്പെടെ 20ലധികം രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സര്&#x200d;ക്കാറിനുമെതിരെ രൂക്ഷമായ കടന്നാക്രമണമാണ് റാലിയില്&#x200d; മമതാ ബാനര്&#x200d;ജി നടത്തിയത്. മോദി സര്&#x200d;ക്കാറിന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞെന്നും ബി.ജെ.പി അധികാരത്തില്&#x200d; തിരിച്ചെത്തില്ലെന്നും അവര്&#x200d; പറഞ്ഞു. രഥയാത്രയുടെ പേരില്&#x200d; സംഘര്&#x200d;ഷം പടര്&#x200d;ത്താനാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബി.ജെ.പിക്കും സംഘ്പരിവാര്&#x200d; ശക്തികള്&#x200d;ക്കുമെതിരായ മതേതര ശക്തികളുടെ ഐക്യകാഹളമായി കൊല്&#x200d;ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്&#x200d; നടന്ന യുണൈറ്റഡ് ഇന്ത്യാ റാലി. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവും പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രിയുമായ മമതാ ബാനര്&#x200d;ജി സംഘടിപ്പിച്ച റാലിയില്&#x200d; കോണ്&#x200d;ഗ്രസ് ഉള്&#x200d;പ്പെടെ 20ലധികം രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്.<br />
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സര്&#x200d;ക്കാറിനുമെതിരെ രൂക്ഷമായ കടന്നാക്രമണമാണ് റാലിയില്&#x200d; മമതാ ബാനര്&#x200d;ജി നടത്തിയത്. മോദി സര്&#x200d;ക്കാറിന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞെന്നും ബി.ജെ.പി അധികാരത്തില്&#x200d; തിരിച്ചെത്തില്ലെന്നും അവര്&#x200d; പറഞ്ഞു. രഥയാത്രയുടെ പേരില്&#x200d; സംഘര്&#x200d;ഷം പടര്&#x200d;ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിന് അനുവദിക്കില്ല. മരുന്നുകള്&#x200d;ക്ക് എക്‌സ്‌പെയറി ഡേറ്റുണ്ട്. നിശ്ചിത കാലാവധി കഴിഞ്ഞാല്&#x200d; അവ ഉപയോഗിക്കാന്&#x200d; പാടില്ല. വലിച്ചെറിയണം. ബി.ജെ.പിയുടെ എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞു. അതുകൊണ്ടു തന്നെ അവരെ രാജ്യഭരണത്തില്&#x200d;നിന്ന് വലിച്ചെറിയേണ്ട സമയമായെന്നും മമത പറഞ്ഞു.<br />
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ദേശീയ തലത്തില്&#x200d; ബി.ജെ.പിക്കെതിരെ രൂപപ്പെട്ടു വരുന്ന പ്രതിപക്ഷ ഐക്യത്തിന് അടിത്തറ പാകുന്നതായിരുന്നു യുണൈറ്റഡ് ഇന്ത്യാ റാലി. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി റാലിക്ക് അഭിവാദ്യം നേര്&#x200d;ന്ന് നേരത്തെ മമതാ ബാനര്&#x200d;ജിക്ക് സന്ദേശം അയച്ചിരുന്നു. പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തുന്നതാവട്ടെ റാലി എന്നായിരുന്നു രാഹുലിന്റെ വാക്കുകള്&#x200d;. പ്രതിപക്ഷ കക്ഷി നേതാക്കള്&#x200d;ക്കൊപ്പം ബി.ജെ.പിയിലെ മോദി വിരുദ്ധ ചേരിയിലെ നേതാക്കളായ യശ്വന്ത് സിന്&#x200d;ഹ ഉള്&#x200d;പ്പെടെയുള്ളവരും വേദിയിലെത്തി. മുന്&#x200d; പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, ബി.ജെ.പി വിമത നേതാക്കളുംമുന്&#x200d; കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്&#x200d;ഹ, അരുണ്&#x200d; ഷൂറി, ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ, ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്&#x200d;, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്&#x200d;ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, കശ്മീര്&#x200d; മുന്&#x200d; മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, കശ്മീര്&#x200d; പ്രതിപക്ഷ നേതാവ് ഉമര്&#x200d; അബ്ദുല്ല, സമാജ്് വാദി പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ്, അരുണാചല്&#x200d; മുന്&#x200d; മുഖ്യമന്ത്രി ഗെഗോങ് അപാങ്, കോണ്&#x200d;ഗ്രസ് നേതാക്കളായ മല്ലികാര്&#x200d;ജ്ജുന ഖാര്&#x200d;ഗെ, അഭിഷേക് മനു സിങ്‌വി, ഡി.എം. കെ അധ്യക്ഷന്&#x200d; എം.കെ സ്റ്റാലിന്&#x200d; തുടങ്ങിയവര്&#x200d; റാലിയില്&#x200d; സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamta-banerjee-chant-slogans-says-lets-change-the-government-in-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
