<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Mancheshwaram &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mancheshwaram/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 24 Oct 2019 19:52:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Mancheshwaram &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തുളുനാട്ടില്&#x200d; ഏണി കയറി എം.സി ഖമറുദ്ദീന്&#x200d;</title>
		<link>https://www.chandrikadaily.com/manjeswaram-kamaruddin.html</link>
					<comments>https://www.chandrikadaily.com/manjeswaram-kamaruddin.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 24 Oct 2019 19:49:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Mancheshwaram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142519</guid>

					<description><![CDATA[അബ്ദുല്ലക്കുഞ്ഞി ഉദുമമഞ്ചേശ്വരം: ഭാഷാസംഗമ ഭൂമിയായ മഞ്ചേശ്വരത്ത് വര്&#x200d;ഗീയ ഫാസിസ്റ്റ് ശക്തികളുടെ കടന്നുവരവിനെ ഒരിക്കല്&#x200d; കൂടി യു.ഡി.എഫ് കോട്ടകെട്ടി തടഞ്ഞു. കര്&#x200d;ണാടക അതിര്&#x200d;ത്തി പങ്കിടുന്ന മഞ്ചേശ്വരത്ത് താമരവിരിയിക്കാന്&#x200d; വര്&#x200d;ഷങ്ങളായി ബി.ജെ. പി നടത്തിക്കൊണ്ടിരിക്കുന്ന നീക്കത്തിനാണ് ഒരിക്കല്&#x200d; കൂടി മതേതര ജനാധിത്യ വിശ്വാസികള്&#x200d; തിരിച്ചടി നല്&#x200d;കിയത്. മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ത്രികോണ മത്സരത്തില്&#x200d; മുസ്്‌ലിംലീഗിലെ എം.സി ഖമറുദ്ദീന്&#x200d; ചരിത്രവിജയമാണ് നേടിയത്. മുഖ്യഎതിരാളി ബി.ജെ.പിയിലെ രവീശതന്ത്രി കുണ്ടാറിനെ 7923വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഖമറുദ്ദീന്&#x200d; പരാജയപ്പെടുത്തിയത്. എം.സി ഖമറുദ്ദീന് 65,407വോട്ടും രവീശതന്ത്രിക്ക് 57,484വോട്ടും ലഭിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>അബ്ദുല്ലക്കുഞ്ഞി ഉദുമ</strong><br>മഞ്ചേശ്വരം: ഭാഷാസംഗമ ഭൂമിയായ മഞ്ചേശ്വരത്ത് വര്&#x200d;ഗീയ ഫാസിസ്റ്റ് ശക്തികളുടെ കടന്നുവരവിനെ ഒരിക്കല്&#x200d; കൂടി യു.ഡി.എഫ് കോട്ടകെട്ടി തടഞ്ഞു. കര്&#x200d;ണാടക അതിര്&#x200d;ത്തി പങ്കിടുന്ന മഞ്ചേശ്വരത്ത് താമരവിരിയിക്കാന്&#x200d; വര്&#x200d;ഷങ്ങളായി ബി.ജെ. പി നടത്തിക്കൊണ്ടിരിക്കുന്ന നീക്കത്തിനാണ് ഒരിക്കല്&#x200d; കൂടി മതേതര ജനാധിത്യ വിശ്വാസികള്&#x200d; തിരിച്ചടി നല്&#x200d;കിയത്. മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ത്രികോണ മത്സരത്തില്&#x200d; മുസ്്‌ലിംലീഗിലെ എം.സി ഖമറുദ്ദീന്&#x200d; ചരിത്രവിജയമാണ് നേടിയത്. മുഖ്യഎതിരാളി ബി.ജെ.പിയിലെ രവീശതന്ത്രി കുണ്ടാറിനെ 7923വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഖമറുദ്ദീന്&#x200d; പരാജയപ്പെടുത്തിയത്. എം.സി ഖമറുദ്ദീന് 65,407വോട്ടും രവീശതന്ത്രിക്ക് 57,484വോട്ടും ലഭിച്ചു. എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി എം. ശങ്കര്&#x200d;റൈ 38233 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. യു.ഡി.എഫിന് 8537 വോട്ടിന്റെ വര്&#x200d;ധനവുണ്ടായപ്പോള്&#x200d; ബി.ജെ. പിക്ക് 703 വോട്ടു മാത്രമാണ് അധികം നേടാനായത്. ഇടതുപക്ഷത്തിന് 4332 വോട്ടുകള്&#x200d; കുറയുകയും ചെയ്തു. വോട്ടെണ്ണിത്തുടങ്ങുമ്പോള്&#x200d; തന്നെ മുന്നിട്ടു നിന്ന എം.സി ഖമറുദ്ദീന്&#x200d; ഈ ട്രന്റ് ഒടുക്കംവരെ നിലനിര്&#x200d;ത്തിയും ക്രമാനുഗതമായി ലീഡ് നില ഉയര്&#x200d;ത്തിയുമായാണ് വന്&#x200d; വിജയം സ്വന്തമാക്കിയത്. <br> പടന്ന എടച്ചാക്കൈയിലെ പരേതനായ എ.സി മുഹമ്മദ് കുഞ്ഞി ഹാജിയുടെയും എം.സി മറിയുമ്മയുടെയും മകനാണ് ഖമറുദ്ദീന്&#x200d;. പടന്ന എം.ആര്&#x200d;.വി.എച്ച്.എസ്.എസില്&#x200d; പഠിക്കുമ്പോള്&#x200d; എം.എസ്.എഫ് പ്രവര്&#x200d;ത്തകനായാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 1980-81 വര്&#x200d;ഷത്തില്&#x200d; തളിപ്പറമ്പ് സര്&#x200d; സയ്യിദ് കോളജില്&#x200d; പഠിക്കുമ്പോള്&#x200d; ചീഫ് സ്റ്റുഡന്റ് എഡിറ്ററായിരുന്നു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്&#x200d; എക്സിക്യൂട്ടീവ് മെമ്പര്&#x200d;, അവിഭക്ത കണ്ണൂര്&#x200d; ജില്ലാ എം.എസ്.എഫ് പ്രസിഡന്റ്, യൂത്ത്‌ലീഗ് കാസര്&#x200d;കോട് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്&#x200d; വഹിച്ചു. നിലവില്&#x200d; മുസ്‌ലിം ലീഗ് കാസര്&#x200d;കോട് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയര്&#x200d;മാനുമാണ്. <br> തൃക്കരിപ്പൂര്&#x200d; ഡിവിഷനില്&#x200d; നിന്നും വിജയിച്ച് 1995 മുതല്&#x200d; 2000വരെ കാസര്&#x200d;കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്&#x200d;മാനായിരുന്നു. കുമ്പള ഡിവിഷനില്&#x200d; നിന്നും വിജയിച്ച് 2005 മുതല്&#x200d; 2010 വരെ ജില്ലാ പഞ്ചായത്ത് അംഗവുമായി. യു.ഡി.എഫ് ഭരണകാലത്ത് മലബാര്&#x200d; സിമന്റ്സ് ഡയറക്ടര്&#x200d;, കരകൗശല വികസന കോര്&#x200d;പറേഷന്&#x200d; ചെയര്&#x200d;മാന്&#x200d; സ്ഥാനങ്ങള്&#x200d; വഹിച്ചിട്ടുണ്ട്. ഭാര്യ: എം.ബി റംലത്ത്. മക്കള്&#x200d;: ഡോ. മുഹമ്മദ് മിദ്‌ലാജ്. മുഹമ്മദ് മിന്&#x200d;ഹാജ്, മറിയമ്പി, മിന്&#x200d;ഹത്ത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manjeswaram-kamaruddin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഞ്ചേശ്വരത്തെ രക്തസാക്ഷി: ബി.ജെ.പിക്കും പൊലീസിനും  ഒരേഭാഷ; സി.പി.എം &#8216;വര്&#x200d;ഗീയത തുലയല്&#x200d;&#8217; മദ്യത്തില്&#x200d; മുങ്ങി</title>
		<link>https://www.chandrikadaily.com/cpm-worker-stabbed-to-death-in-kerala-rss-denies-involvement.html</link>
					<comments>https://www.chandrikadaily.com/cpm-worker-stabbed-to-death-in-kerala-rss-denies-involvement.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Aug 2018 13:17:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aboobacker sidhiq murder]]></category>
		<category><![CDATA[Mancheshwaram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97781</guid>

					<description><![CDATA[ലുഖ്മാന്&#x200d; മമ്പാട്‌ കോഴിക്കോട്: മഞ്ചേശ്വരത്ത് കുത്തേറ്റ് മരിച്ച സി.പി.എം പ്രവര്&#x200d;ത്തകന്&#x200d; അബൂബക്കര്&#x200d; സിദ്ദീഖിനെ ധീര രക്തസാക്ഷിയാക്കി കൊടിയേരി ബാലകൃഷ്ണന്&#x200d; രംഗത്ത് വന്നതിന് പിന്നാലെ പരസ്യ മദ്യപാനമാണ് കൊലയിലേക്ക് നയിച്ചതെന്ന പൊലീസ് വെളിപ്പെടുത്തല്&#x200d; ഏറ്റു പിടിച്ച് ബി.ജെ.പിയും. സംഭവത്തില്&#x200d; മുതലെടുപ്പ് രാഷ്ട്രീയം ഒഴിവാക്കണമെന്നും മദ്യപാനത്തിനിടെയുണ്ടായ തര്&#x200d;ക്കമാണ് അബൂബക്കര്&#x200d; സിദ്ധിഖിന്റെ കൊലപാതകത്തില്&#x200d; കലാശിച്ചതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്&#x200d; പിള്ള വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞതിന് പിറകെയാണ് മയ്യിത്ത് മറമാടും മുമ്പ് പൊലീസും അതു ശരിവെച്ച് &#8216;സി.പി.എം രക്തസാക്ഷിയെ&#8217; അപമാനിച്ചത്. &#8221;മഹാരാജാസ് കോളജില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്‌</strong></p>
<p>കോഴിക്കോട്: മഞ്ചേശ്വരത്ത് കുത്തേറ്റ് മരിച്ച സി.പി.എം പ്രവര്&#x200d;ത്തകന്&#x200d; അബൂബക്കര്&#x200d; സിദ്ദീഖിനെ ധീര രക്തസാക്ഷിയാക്കി കൊടിയേരി ബാലകൃഷ്ണന്&#x200d; രംഗത്ത് വന്നതിന് പിന്നാലെ പരസ്യ മദ്യപാനമാണ് കൊലയിലേക്ക് നയിച്ചതെന്ന പൊലീസ് വെളിപ്പെടുത്തല്&#x200d; ഏറ്റു പിടിച്ച് ബി.ജെ.പിയും. സംഭവത്തില്&#x200d; മുതലെടുപ്പ് രാഷ്ട്രീയം ഒഴിവാക്കണമെന്നും മദ്യപാനത്തിനിടെയുണ്ടായ തര്&#x200d;ക്കമാണ് അബൂബക്കര്&#x200d; സിദ്ധിഖിന്റെ കൊലപാതകത്തില്&#x200d; കലാശിച്ചതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്&#x200d; പിള്ള വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞതിന് പിറകെയാണ് മയ്യിത്ത് മറമാടും മുമ്പ് പൊലീസും അതു ശരിവെച്ച് &#8216;സി.പി.എം രക്തസാക്ഷിയെ&#8217; അപമാനിച്ചത്.</p>
<p>&#8221;മഹാരാജാസ് കോളജില്&#x200d; വെച്ച് ന്യൂനപക്ഷ ഭീകരവാദത്തിന്റെ വക്താക്കള്&#x200d; അഭിമന്യു എന്ന ചെറുപ്പക്കാരനെ കുത്തിക്കൊന്നതിന് പിന്നാലെ ഇതാ ഭൂരിപക്ഷ വര്&#x200d;ഗീയവാദികള്&#x200d; സിദ്ദിഖ് എന്ന ചെറുപ്പക്കാരനെ കുത്തിക്കൊന്നിരിക്കുന്നു. വര്&#x200d;ഗീയ ശക്തികളുടെയെല്ലാം മുഖ്യശത്രു, മതനിരപേക്ഷതയുടെ വക്താക്കളായ സി.പി.ഐ എം നേതൃത്വത്തിലുള്ള പുരോഗമനപക്ഷമായതുകൊണ്ടാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങള്&#x200d; ആവര്&#x200d;ത്തിക്കപ്പെടുന്നത്&#8221; എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്, &#8221;ധീരരക്തസാക്ഷി സഖാവ് അബൂബക്കര്&#x200d; സിദ്ദീഖിന് വിപ്ലവാഭിവാദ്യങ്ങള്&#x200d;&#8221; എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.<br />
മഹാരാജാസ് കോളജില്&#x200d; എസ്.എഫ്.ഐ പ്രവര്&#x200d;ത്തകന്&#x200d; കൊല്ലപ്പെട്ട ശേഷം സി.പി.എം ആരംഭിച്ച &#8216;വര്&#x200d;ഗീയത തുലയട്ടെ&#8217; ക്യാമ്പയിന്റെ ചൂടോ ചൂരോ ഇല്ലാതെ ദേശാഭിമാനി പോലും ഒന്നാം പേജില്&#x200d; അപ്രധാനമായാണ് മരണ വാര്&#x200d;ത്ത ഇന്നലെ നല്&#x200d;കിയത്. സി.പി.എമ്മുകാര്&#x200d; കൂടുതല്&#x200d; കൊല്ലപ്പെട്ടത് ആര്&#x200d;.എസ്.എസുകാരാലായിരുന്നു. എന്നാല്&#x200d; ഒരിക്കല്&#x200d; പോലും &#8216;വര്&#x200d;ഗീയത&#8217; എന്ന പദം ഉപയോഗിക്കാത്ത സി.പി.എമ്മിനെ കൂടുതല്&#x200d; പ്രതിസന്ധിയിലാക്കുന്നതായിരുന്നു മഞ്ചേശ്വരത്തെ കൊലയെ തുടര്&#x200d;ന്ന് സ്വീകരിച്ച &#8216;ഒത്തുതീര്&#x200d;പ്പ്&#8217; ഭാഷ.</p>
<p>കൊലപാതകത്തില്&#x200d; മുസ്‌ലിം സഹോദരന് ജീവന്&#x200d; നഷ്ടമായത് അത്യധികം ദു:ഖകരമാണെന്നും നിഷ്ഠൂരമായ കൊലപാതകമാണ് നടന്നതെന്നും കുറ്റക്കാര്&#x200d; ആരായാലും ശിക്ഷിക്കപ്പെടണമെന്നും പതിവില്&#x200d; നിന്ന് വ്യത്യസ്തമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്&#x200d; പിള്ള ആവശ്യപ്പെട്ടിരുന്നു.</p>
<p>പരിയാരം മെഡിക്കല്&#x200d; കോളജ് ആസ്പത്രിയിലെ പോസ്റ്റുമോര്&#x200d;ട്ടത്തിന് ശേഷം ഇന്നലെ കാലിക്കടവ്, ചെറുവത്തൂര്&#x200d;, നീലേശ്വരം മാര്&#x200d;ക്കറ്റ്, കാഞ്ഞങ്ങാട്, പാലക്കുന്ന്, കാസര്&#x200d;കോട് പുതിയ ബസ് സ്റ്റാന്&#x200d;ഡ്, കുമ്പള, ഉപ്പള എന്നിവിടങ്ങളിലെ പൊതുദര്&#x200d;ശനത്തിന് ശേഷമാണ് വൈകിട്ട് സ്വദേശമായ സൊങ്കാലില്&#x200d; ഖബറടക്കിയത്. എല്ലായിടത്തും രക്തസാക്ഷിയെന്ന് മുദ്രാവാക്യം വിളിക്കുമ്പോഴാണ് മയ്യത്ത് മറമാടും മുമ്പെ മദ്യപാനിയെന്ന് ബി.ജെ.പിക്ക് പിറകെ പൊലീസും ഒരേ പോലെ ആവര്&#x200d;ത്തിച്ച് അപമാനിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-worker-stabbed-to-death-in-kerala-rss-denies-involvement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാസര്&#x200d;കോട് ട്രെയിന്&#x200d; എഞ്ചിനിടിച്ച് മൂന്ന് പേര്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/three-killed-in-train-accident-at-manjeswaram.html</link>
					<comments>https://www.chandrikadaily.com/three-killed-in-train-accident-at-manjeswaram.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 31 Jan 2018 09:21:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident death]]></category>
		<category><![CDATA[family]]></category>
		<category><![CDATA[kasargod]]></category>
		<category><![CDATA[Mancheshwaram]]></category>
		<category><![CDATA[train accident]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67606</guid>

					<description><![CDATA[മഞ്ചേശ്വരം: കാസര്&#x200d;കോട് മഞ്ചേശ്വരത്ത് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്&#x200d; തട്ടി മൂന്ന് പേര്&#x200d; മരിച്ചു. മഞ്ചേശ്വരം റെയില്&#x200d;വേ സ്‌റ്റേഷനു സമീപം ഇന്ന് ഉച്ചയോടെയാണു അപകടം നടന്നത്. മൂന്നുവയസ്സുള്ള കുട്ടിയുള്&#x200d;പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് ദാരുണമായി മരിച്ചത്. മഞ്ചേശ്വരം സ്വദേശി പരേതനായ കെ.ടി.അബൂബക്കറിന്റെ മകള്&#x200d; ആമിന (50), സഹോദരി ആയിശ (40), ആയിശയുടെ മകന്&#x200d; താമില്&#x200d; (മൂന്ന്) എന്നിവരാണു മരിച്ചത്. പാളം മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അശ്രദ്ധയാണ് അപകടം മുണ്ടാക്കിയത്. ഒരേസമയം രണ്ടു ട്രാക്കുകളിലൂടെയായി ട്രെയില്&#x200d; വന്നതാണ് അപകടത്തിന് [&#8230;]]]></description>
										<content:encoded><![CDATA[<p>മഞ്ചേശ്വരം: കാസര്&#x200d;കോട് മഞ്ചേശ്വരത്ത് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്&#x200d; തട്ടി മൂന്ന് പേര്&#x200d; മരിച്ചു. മഞ്ചേശ്വരം റെയില്&#x200d;വേ സ്‌റ്റേഷനു സമീപം ഇന്ന് ഉച്ചയോടെയാണു അപകടം നടന്നത്.</p>
<p>മൂന്നുവയസ്സുള്ള കുട്ടിയുള്&#x200d;പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് ദാരുണമായി മരിച്ചത്.</p>
<p>മഞ്ചേശ്വരം സ്വദേശി പരേതനായ കെ.ടി.അബൂബക്കറിന്റെ മകള്&#x200d; ആമിന (50), സഹോദരി ആയിശ (40), ആയിശയുടെ മകന്&#x200d; താമില്&#x200d; (മൂന്ന്) എന്നിവരാണു മരിച്ചത്.</p>
<p>പാളം മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അശ്രദ്ധയാണ് അപകടം മുണ്ടാക്കിയത്. ഒരേസമയം രണ്ടു ട്രാക്കുകളിലൂടെയായി ട്രെയില്&#x200d; വന്നതാണ് അപകടത്തിന് കാരണമായത്.</p>
<p>മംഗളൂരു ഭാഗത്തേക്കുള്ള ചെന്നൈ മംഗലാപുരം എക്‌സപ്രസ് കടന്നുപോയ ഉടനെ ഇവര്&#x200d; പാളം മുറിച്ചു കടക്കുകയായിരുന്നു. എന്നാല്&#x200d; ഈ സമയത്ത് മംഗളൂരു ഭാഗത്തുനിന്ന് അടുത്ത ട്രാക്കിലൂടെ വന്ന എഞ്ചിനിടിച്ചാണ് മൂന്നു പേരും മരിച്ചത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-killed-in-train-accident-at-manjeswaram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ. സുരേന്ദ്രന്റെ വാദം പൊളിയുന്നു പരേതരുടെ ലിസ്റ്റിലുള്ള  രണ്ടുപേര്‍ സമന്‍സ് കൈപറ്റി</title>
		<link>https://www.chandrikadaily.com/manchweshram-poll-k-surendrans-arguement-going-fooll.html</link>
					<comments>https://www.chandrikadaily.com/manchweshram-poll-k-surendrans-arguement-going-fooll.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Jun 2017 16:07:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[k surendran]]></category>
		<category><![CDATA[kasargod]]></category>
		<category><![CDATA[Mancheshwaram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32135</guid>

					<description><![CDATA[കാസര്‍കോട്: മഞ്ചേശ്വരത്ത് പി.ബി അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി നേതാവുമായ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ഇതോടെ ബി.ജെ.പി നേതൃത്വവും വെപ്രാളത്തിലായിട്ടുണ്ട്. നാണക്കേടില്‍ നിന്നും മുഖം രക്ഷിക്കാന്‍ കഴിയാതെ ആശങ്കയിലാണ് ബി.ജെ.പി. വിദേശത്തുള്ളവരും മരിച്ചവരും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തുവെന്നാണ് കെ. സുരേന്ദ്രന്റെ ആരോപണം. ഇതേ തുടര്‍ന്ന് 259 വോട്ടര്‍മാരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്താന്‍ കോടതി സമന്‍സയച്ചിരുന്നു. മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍മാരില്‍ രണ്ടുപേര്‍ മഞ്ചേശ്വരം വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><img loading="lazy" class="alignnone size-medium wp-image-32138" src="https://www.chandrikadaily.com/wp-content/uploads/2017/06/Ahmed-Kunhi.jpg" alt="ahmed-kunhi" width="1" height="1" srcset="https://www.chandrikadaily.com/wp-content/uploads/2017/06/Ahmed-Kunhi.jpg 273w, https://www.chandrikadaily.com/wp-content/uploads/2017/06/Ahmed-Kunhi-150x150.jpg 150w, https://www.chandrikadaily.com/wp-content/uploads/2017/06/Ahmed-Kunhi-255x300.jpg 255w, https://www.chandrikadaily.com/wp-content/uploads/2017/06/Ahmed-Kunhi-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/06/Ahmed-Kunhi-100x70.jpg 100w, https://www.chandrikadaily.com/wp-content/uploads/2017/06/Ahmed-Kunhi-218x150.jpg 218w, https://www.chandrikadaily.com/wp-content/uploads/2017/06/Ahmed-Kunhi-265x198.jpg 265w" sizes="(max-width: 1px) 100vw, 1px" /><br />
കാസര്&#x200d;കോട്: മഞ്ചേശ്വരത്ത് പി.ബി അബ്ദുല്&#x200d; റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്&#x200d; സ്ഥാനാര്&#x200d;ത്ഥിയും ബി.ജെ.പി നേതാവുമായ കെ. സുരേന്ദ്രന്&#x200d; ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിച്ച ഹരജിയിലെ കള്ളത്തരങ്ങള്&#x200d; ഒന്നൊന്നായി പുറത്തുവരുന്നു. ഇതോടെ ബി.ജെ.പി നേതൃത്വവും വെപ്രാളത്തിലായിട്ടുണ്ട്. നാണക്കേടില്&#x200d; നിന്നും മുഖം രക്ഷിക്കാന്&#x200d; കഴിയാതെ ആശങ്കയിലാണ് ബി.ജെ.പി. വിദേശത്തുള്ളവരും മരിച്ചവരും യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിക്ക് വോട്ടുചെയ്തുവെന്നാണ് കെ. സുരേന്ദ്രന്റെ ആരോപണം. ഇതേ തുടര്&#x200d;ന്ന് 259 വോട്ടര്&#x200d;മാരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്താന്&#x200d; കോടതി സമന്&#x200d;സയച്ചിരുന്നു. മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്&#x200d;മാരില്&#x200d; രണ്ടുപേര്&#x200d; മഞ്ചേശ്വരം വോര്&#x200d;ക്കാടി പഞ്ചായത്തിലെ ബാക്രബയല്&#x200d; സ്വദേശി അഹമ്മദ് കുഞ്ഞിയും മംഗല്&#x200d;പ്പാടി ഉപ്പളഗേറ്റ് സ്വദേശി അബ്ദുല്ലയുമാണ്. രണ്ടുപേരും സമന്&#x200d;സ് കൈയ്യോടെ സ്വീകരിച്ചു.<br />
ജൂണ്&#x200d; 15ന് കോടതിയില്&#x200d; ഹാജരാകാനാണ് നിര്&#x200d;ദ്ദേശം. കോടതിയില്&#x200d; നിന്നും വന്ന സമന്&#x200d;സ് ആദ്യം അമ്പരപ്പോടെയാണ് അഹ്മ്മദ് കുഞ്ഞി സ്വീകരിച്ചത്. മരിച്ചശേഷം വോട്ട് രേഖപ്പെടുത്തിയതിനാലാണ് സമന്&#x200d;സ് എന്നറിഞ്ഞതോടെ പിന്നീട് മുഖത്ത് ചിരിപടര്&#x200d;ന്നു. പട്ടികയില്&#x200d; പേരു വന്നതുമുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി മരിക്കുന്നത് വരെ അത് നിര്&#x200d;വഹിക്കുമെന്നും അഹ്മദ് പറയുന്നു.<br />
ബാക്രബയലിലെ തന്നെ അനസിനും സമന്&#x200d;സ് കിട്ടിട്ടുണ്ട്. ഗള്&#x200d;ഫിലായിരുന്ന അനസ് വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. എന്നാല്&#x200d; ഇതുവരെയായി അനസ് വിദേശയാത്ര നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പാസ്‌പോര്&#x200d;ട്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു. മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടേയും പേരില്&#x200d; വ്യാപകമായി കള്ളവോട്ടു നടന്നിട്ടുണ്ടെന്നാണ് കെ സുരേന്ദ്രന്റ ആരോപണം. ഈ ആരോപണത്തെ തള്ളികളയുന്നതാണ് അഹ്മദ് കുഞ്ഞിയുടെയും അനസിന്റെയും അനുഭവം.<br />
ഉപ്പളഗേറ്റ് മുഹമ്മദ് കുഞ്ഞിയുടെ മകന്&#x200d; അബ്ദുല്ല ചൊവ്വാഴ്ചയാണ് സമന്&#x200d;സ് കൈപ്പറ്റിയത്. മൊത്തം ആറു മരിച്ചവരുടെ പേരിലാണ് കള്ളവോട്ട് ചെയ്തതെന്നാണ് സുരേന്ദ്രന്&#x200d; പരാതി നല്&#x200d;കിയിരുന്നത്. അതില്&#x200d; ആദ്യത്തെ പരേതന്&#x200d; തിങ്കളാഴ്ച തന്നെ തനിക്ക് സമന്&#x200d;സ് വന്ന കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. രണ്ടാമത്തെ പരേതനും സമന്&#x200d;സ് കൈപ്പറ്റിയതോടെ കെ. സുരേന്ദ്രന്&#x200d; നല്&#x200d;കിയ പരാതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ആകെ 281 കള്ള വോട്ടുകളാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പില്&#x200d; മുസ്്‌ലിം ലീഗ് ചെയ്തതെന്നായിരുന്നു കെ സുരേന്ദ്രന്&#x200d; ഹൈക്കോടതിയില്&#x200d; പരാതി നല്&#x200d;കിയിരുന്നത്. അതില്&#x200d; എട്ടു ഡബിള്&#x200d; എന്&#x200d;ട്രികളും ആറു പരേതരുടെ വോട്ടുകളും ആയിരുന്നു. പിന്നെ 28 പേര്&#x200d; വോട്ട് പോലും ചെയ്തിരുന്നില്ല. ആറു പരേതരില്&#x200d; രണ്ടാളുകള്&#x200d; നേരിട്ട് തന്നെ ഇതിനോടകം സമന്&#x200d;സ് കൈപറ്റിയതോടെ ബി.ജെ.പിയുടെ കള്ളപ്രചാരണം പൊളിയുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manchweshram-poll-k-surendrans-arguement-going-fooll.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
