<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>maneka gandhi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/maneka-gandhi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Jun 2024 06:03:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>maneka gandhi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സുല്&#x200d;ത്താന്&#x200d;പൂരില്&#x200d; മനേക ഗാന്ധി പിന്നില്&#x200d;</title>
		<link>https://www.chandrikadaily.com/maneka-gandhi-behind-in-sultanpur.html</link>
					<comments>https://www.chandrikadaily.com/maneka-gandhi-behind-in-sultanpur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Jun 2024 06:03:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[maneka gandhi]]></category>
		<category><![CDATA[sulthanpur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299301</guid>

					<description><![CDATA[നിഷാദ് 19615 വോട്ടുകൾക്കാണ് നിലവിൽ ലീഡ് ചെയ്യുന്നത്]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ സുല്&#x200d;ത്താന്&#x200d;പൂരില്&#x200d; സിറ്റിംഗ് എം.പിയും മുന്&#x200d;കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി പിന്നിലാണ്. എസ്.പിയുടെ രാംഭുവൽ നിഷാദാണ് ലീഡ് ചെയ്യുന്നത്. നിഷാദ് 19615 വോട്ടുകൾക്കാണ് നിലവിൽ ലീഡ് ചെയ്യുന്നത്. മനേക രണ്ടാം സ്ഥാനത്താണ്.</p>
<p>ആറാം ഘട്ടത്തില്&#x200d; മേയ് 25നായിരുന്നു സുല്&#x200d;ത്താന്&#x200d;പൂര്&#x200d; വിധിയെഴുതിയത്. ഒന്&#x200d;പത് സ്ഥാനാര്&#x200d;ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ സുൽത്താൻപൂർ ബി.ജെ.പിക്കൊപ്പമായിരുന്നു. ബിഎസ്പി സ്ഥാനാർഥി ചന്ദ്ര ഭദ്ര സിംഗ് സോനുവായിരുന്നു രണ്ടാം സ്ഥാനത്ത്.</p>
<p>2014ലെ പൊതുതെരഞ്ഞെടുപ്പിൽ സുൽത്താൻപൂർ മണ്ഡലം ബി.ജെപി സ്ഥാനാർത്ഥി ഫിറോസ് വരുൺ ഗാന്ധി വിജയിക്കുകയും ബിഎസ്പി സ്ഥാനാർത്ഥി പവൻ പാണ്ഡെ രണ്ടാം സ്ഥാനത്താവുകയും ചെയ്തു.ഇസൗലി, സുൽത്താൻപൂർ, സദർ, ലംഭുവ, കാദിപൂർ എന്നിവ ഉൾപ്പെടുന്ന അസംബ്ലി സീറ്റുകൾ സുൽത്താൻപൂർ പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maneka-gandhi-behind-in-sultanpur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഴുതപ്പാല്&#x200d; കൊണ്ടുള്ള സോപ്പ് ഉപയോഗിച്ചാല്&#x200d; സുന്ദരികളായി മാറാം; ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലില്&#x200d; -അവകാശവാദവുമായി മനേക ഗാന്ധി</title>
		<link>https://www.chandrikadaily.com/donkey-milk-soap.html</link>
					<comments>https://www.chandrikadaily.com/donkey-milk-soap.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Apr 2023 07:39:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[local]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[donkey milk]]></category>
		<category><![CDATA[maneka gandhi]]></category>
		<category><![CDATA[soap]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246043</guid>

					<description><![CDATA[കഴുതപ്പാലില്&#x200d; നിര്&#x200d;മിച്ച സോപ്പ് ഉപയോഗിച്ചാല്&#x200d; സ്ത്രീകളുടെ ശരീരം സുന്ദരമാകും. ഈജിപ്തിലെ രാജ്ഞി ക്ലിയോപാട്ര കഴുതപ്പാലില്&#x200d; ആണ് കുളിച്ചിരുന്നത് എന്നാണ് മനേക പറഞ്ഞത്]]></description>
										<content:encoded><![CDATA[<p>ബി.ജെപി നേതാവും മുന്&#x200d; കേന്ദ്രമന്തിയുമായ മനേക ഗാന്ധിയുടെ പുതിയ പരാമര്&#x200d;മാണ് ഇപ്പോള്&#x200d; നെറ്റിസണ്&#x200d;ന് ആഘോഷിക്കുന്നത്. കഴുതപ്പാല്&#x200d; കൊണ്ടുള്ള സോപ്പ് ഉപയോഗിച്ച് കുളിച്ചാല്&#x200d; സ്ത്രീകള്&#x200d; സുന്ദരികളാകുമെന്ന മനേക ഗാന്ധിയുടെ പരാമര്&#x200d;ശമാണ് പരിഹാസത്തിന് കാരണം. യു.പിയിലെ സുല്&#x200d;ത്താന്&#x200d;പൂരില്&#x200d; നടന്ന പരിപാടിക്കിടെയാണ് മനേകയുടെ പ്രസ്ഥാവന. കഴുതപ്പാലില്&#x200d; നിര്&#x200d;മിച്ച സോപ്പ് ഉപയോഗിച്ചാല്&#x200d; സ്ത്രീകളുടെ ശരീരം സുന്ദരമാകും. ഈജിപ്തിലെ രാജ്ഞി ക്ലിയോപാട്ര കഴുതപ്പാലില്&#x200d; ആണ് കുളിച്ചിരുന്നത് എന്നാണ് മനേക പറഞ്ഞത്.</p>
<p>വളരെ പ്രശസ്തമായ രാജ്ഞിയാണ് ക്ലിയോപാട്ര. കഴുതപ്പാലിലാണ് അവര്&#x200d; കുളിച്ചിരുന്നത്. എന്തുകൊണ്ട് സോപ്പുണ്ടാക്കാന്&#x200d; കഴുതകളുടെ പാല്&#x200d; ഉപയോഗിച്ചുകൂടാ? എന്നും മനേക ചോദിച്ചു. പരിപാടിയുടെ വീഡിയോ വൈറലാണിപ്പോള്&#x200d;. ലഡാകിലെ ആളുകള്&#x200d; സോപ്പുണ്ടാക്കാന്&#x200d; കഴുതപ്പാലാണ് ഉപയോഗിക്കുന്നതെന്നും മനേക സൂചിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/donkey-milk-soap.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നായയെ കെട്ടിവലിച്ച ക്രൂരത; പ്രതികള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി വേണം; മനേക ഗാന്ധി</title>
		<link>https://www.chandrikadaily.com/man-cruel-with-dog-maneka-gandhi.html</link>
					<comments>https://www.chandrikadaily.com/man-cruel-with-dog-maneka-gandhi.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 12 Dec 2020 12:36:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[maneka gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=171728</guid>

					<description><![CDATA[പ്രതിക്കെതിരെ കര്&#x200d;ശന നടപടിയാവശ്യപ്പെട്ട് മന്ത്രി ഡിജിപിയേയും ആലുവ റൂറല്&#x200d; എസ്പിയേയും ഫോണില്&#x200d; വിളിച്ചു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വളര്&#x200d;ത്തുനായയെ കാറിന്റെ പിന്നില്&#x200d; കെട്ടിവലിച്ചിഴച്ച സംഭവത്തില്&#x200d; പ്രതികരണവുമായി കേന്ദ്രമന്ത്രി മനേക ഗാന്ധി. പ്രതിക്കെതിരെ കര്&#x200d;ശന നടപടിയാവശ്യപ്പെട്ട് മന്ത്രി ഡിജിപിയേയും ആലുവ റൂറല്&#x200d; എസ്പിയേയും ഫോണില്&#x200d; വിളിച്ചു. അതേസമയം നായയെ വലിച്ചിഴക്കാനുപയോഗിച്ച കാര്&#x200d; കസ്റ്റഡിയിലെടുത്ത പൊലീസ്, വാഹനത്തിന്റെ പെര്&#x200d;മിറ്റും ഡ്രൈവറുടെ ലൈസന്&#x200d;സും റദ്ദാക്കാന്&#x200d; ആര്&#x200d;.ടി.ഒക്ക് റിപ്പോര്&#x200d;ട്ട് നല്&#x200d;കി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് റൂറല്&#x200d; എസ്.പി നിര്&#x200d;ദേശം നല്&#x200d;കി. സംഭവത്തില്&#x200d; ഇന്നലെ തന്നെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.</p>
<p>നെടുമ്പാശ്ശേരി അത്താണിക്ക് സമീപം ചാലക്കയില്&#x200d; ഇന്നലെ രാവിലെ 11 മണിയോടെയാണ് മനുഷ്യത്യരഹിതമായ സംഭവം അരങ്ങേറിയത്. പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; നിരവധി പേര്&#x200d; പങ്കുവെക്കുകയും പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ആശുപത്രിയില്&#x200d; നിന്ന് മടങ്ങിവരുന്ന വഴി കാറിനു പിന്നാലെ വന്ന അഖില്&#x200d; എന്നയാളാണ് ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയത്. സംഭവം വലിയ രീതിയില്&#x200d; ചര്&#x200d;ച്ചയായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കാര്&#x200d; ഓടിച്ചിരുന്ന നെടുമ്പാശേരി സ്വദേശിയായ യൂസഫിനെതിരെയാണ് ഐ.പി.സി 428, 429 വകുപ്പുകള്&#x200d; പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/man-cruel-with-dog-maneka-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്രത്തെ വെട്ടിലാക്കി മനേക ഗാന്ധി</title>
		<link>https://www.chandrikadaily.com/menaka-gandhi-against-mj-akbar.html</link>
					<comments>https://www.chandrikadaily.com/menaka-gandhi-against-mj-akbar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 10 Oct 2018 18:10:42 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[maneka gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106482</guid>

					<description><![CDATA[എം.ജെ അക്ബറിനെതിരെ അന്വേഷണം വേണം ന്യൂഡല്&#x200d;ഹി: ലൈംഗിക പീഡന ആരോപണ വിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്&#x200d; മാധ്യമ പ്രവര്&#x200d;ത്തകനുമായ എം. ജെ. അക്ബറിനെതിരെ അന്വേഷണം ആവശ്യമാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. &#8216;മീ ടൂ&#8217; കാമ്പയിനില്&#x200d; പുറത്തുവന്നിട്ടുള്ള വിഷയത്തില്&#x200d; അന്വേഷണം ആവശ്യമാണ്. അധികാരമുള്ള പുരുഷന്&#x200d;മാര്&#x200d; പലപ്പോഴും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. മാധ്യമ രംഗത്ത്, രാഷ്ട്രീയ രംഗത്ത്, കമ്പനികളിലെ മുതിര്&#x200d;ന്ന ഉദ്യോഗസ്ഥര്&#x200d; തുടങ്ങി എല്ലായിടങ്ങളിലും ഈ പീഡനം നിലനില്&#x200d;ക്കുന്നു. ഇപ്പോള്&#x200d; സ്ത്രീകള്&#x200d; അത് തുറന്നു [&#8230;]]]></description>
										<content:encoded><![CDATA[<blockquote><p>എം.ജെ അക്ബറിനെതിരെ അന്വേഷണം വേണം</p></blockquote>
<p>ന്യൂഡല്&#x200d;ഹി: ലൈംഗിക പീഡന ആരോപണ വിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്&#x200d; മാധ്യമ പ്രവര്&#x200d;ത്തകനുമായ എം. ജെ. അക്ബറിനെതിരെ അന്വേഷണം ആവശ്യമാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി.<br />
&#8216;മീ ടൂ&#8217; കാമ്പയിനില്&#x200d; പുറത്തുവന്നിട്ടുള്ള വിഷയത്തില്&#x200d; അന്വേഷണം ആവശ്യമാണ്. അധികാരമുള്ള പുരുഷന്&#x200d;മാര്&#x200d; പലപ്പോഴും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. മാധ്യമ രംഗത്ത്, രാഷ്ട്രീയ രംഗത്ത്, കമ്പനികളിലെ മുതിര്&#x200d;ന്ന ഉദ്യോഗസ്ഥര്&#x200d; തുടങ്ങി എല്ലായിടങ്ങളിലും ഈ പീഡനം നിലനില്&#x200d;ക്കുന്നു. ഇപ്പോള്&#x200d; സ്ത്രീകള്&#x200d; അത് തുറന്നു പറയാന്&#x200d; തയ്യാറായിട്ടുണ്ട്.<br />
നാം അത് ഗൗരവമായി എടുക്കണമെന്നും മനേക ഗാന്ധി പറഞ്ഞു. പരാതി പറഞ്ഞാല്&#x200d; സമൂഹം തങ്ങളെ കുറിച്ച് എന്തു കരുതും എന്ന് ചിന്തിച്ച് ഇതുവരെ സഹിക്കുകയായിരുന്നു സ്ത്രീകള്&#x200d;. ഇപ്പോള്&#x200d; അവര്&#x200d; തുറന്നു പറയാന്&#x200d; തുടങ്ങിയിരിക്കുന്നു. ഓരോ ആരോപണങ്ങളും അന്വേഷിച്ച് കൃത്യമായ നടപടി സ്വീകരിക്കണമെന്നും മനേക ആവശ്യപ്പെട്ടു. അതേ സമയം എം.ജെ അക്ബറിനെതിരെ ഉയര്&#x200d;ന്ന ലൈംഗികാരോപണത്തില്&#x200d; പ്രതികരിക്കാതെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തടിതപ്പിയിരുന്നു. അക്ബറിനെതിരെ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന് സുഷമ പ്രതികരിച്ചില്ല. ഇതിനു പിന്നാലെ പ്രതിരോധ മന്ത്രി നിര്&#x200d;മല സീതാരാനും ഇതു സംബന്ധിച്ച ചോദ്യത്തില്&#x200d; നിന്നും ഒഴിഞ്ഞു മാറി.<br />
ലൈവ്മിന്റ് നാഷണല്&#x200d; ഫീച്ചേഴ്‌സ് എഡിറ്റര്&#x200d; പ്രിയ രമണിയാണ് അക്ബറിനെതിരെ ട്വിറ്ററിലൂടെ ആദ്യം ആരോപണമുന്നയിച്ചത്. ഇതിനു പിന്നാലെ ഏഷ്യന്&#x200d; ഏജില്&#x200d; അക്ബറിന്റെ സഹപ്രവര്&#x200d;ത്തകയായിരുന്ന മറ്റൊരു യുവതി കൂടി പരാതിയുമായി എത്തിയതോടെ ബി.ജെ.പി വെട്ടിലായിരിക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളില്&#x200d; നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര മന്ത്രിക്കെതിരായ ലൈംഗികാരോപ ണം തിരിച്ചടിയാകുമെന്ന ഭീതി ബി.ജെ.പിക്കുണ്ട്. അക്ബറിന്റെ രാജിക്കായി കോണ്&#x200d;ഗ്രസ് ഇതിനോടകം തന്നെ മുറവിളി തുടങ്ങിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/menaka-gandhi-against-mj-akbar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുട്ടികളെ പീഡിപ്പിച്ചാല്&#x200d; വധശിക്ഷ; നിയമനിര്&#x200d;മാണത്തിന് ഒരുങ്ങി കേന്ദ്രം</title>
		<link>https://www.chandrikadaily.com/kathua-rape-case-maneka-gandhi-to-ask-for-death-penalty-for-child-rape.html</link>
					<comments>https://www.chandrikadaily.com/kathua-rape-case-maneka-gandhi-to-ask-for-death-penalty-for-child-rape.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 13 Apr 2018 10:39:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#POCSO]]></category>
		<category><![CDATA[Asifa Murder]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Kathua rape]]></category>
		<category><![CDATA[maneka gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80119</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കഠ്‌വയിലെ ആസിഫയുടെ മരണത്തില്&#x200d; രാജ്യത്ത് പ്രതിഷേധം കത്തുന്നതിനിടെ ഇത്തരം കേസുകളിലെ പ്രതികള്&#x200d;ക്ക് വധശിക്ഷ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഈക്കാര്യം അറിയിച്ചത്. കഠ്‌വയിലെ സംഭവത്തില്&#x200d; താന്&#x200d; വളരെയധികം അസ്വസ്ഥയാണ്. രാജ്യത്ത് കുട്ടികള്&#x200d;ക്കെതിരെയുള്ള അതിക്രമം വര്&#x200d;ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്&#x200d; പോക്‌സോ നിയമത്തില്&#x200d; മാറ്റം കൊണ്ടു വരാന്&#x200d; ഞാനും എന്റെ വകുപ്പും ഉദ്ദേശിക്കുന്നു. പത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്&#x200d;ക്ക് വധശിക്ഷവരെയുള്ള ശിക്ഷയ്ക്ക് വേണ്ടി ശുപാര്&#x200d;ശ ചെയ്യും. മനേക [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കഠ്‌വയിലെ ആസിഫയുടെ മരണത്തില്&#x200d; രാജ്യത്ത് പ്രതിഷേധം കത്തുന്നതിനിടെ ഇത്തരം കേസുകളിലെ പ്രതികള്&#x200d;ക്ക് വധശിക്ഷ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഈക്കാര്യം അറിയിച്ചത്.</p>
<p>കഠ്‌വയിലെ സംഭവത്തില്&#x200d; താന്&#x200d; വളരെയധികം അസ്വസ്ഥയാണ്. രാജ്യത്ത് കുട്ടികള്&#x200d;ക്കെതിരെയുള്ള അതിക്രമം വര്&#x200d;ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്&#x200d; പോക്‌സോ നിയമത്തില്&#x200d; മാറ്റം കൊണ്ടു വരാന്&#x200d; ഞാനും എന്റെ വകുപ്പും ഉദ്ദേശിക്കുന്നു. പത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്&#x200d;ക്ക് വധശിക്ഷവരെയുള്ള ശിക്ഷയ്ക്ക് വേണ്ടി ശുപാര്&#x200d;ശ ചെയ്യും. മനേക ഗാന്ധി യുട്യൂബില്&#x200d; പോസ്റ്റ ചെയ്ത വീഡിയോയില്&#x200d; പറയുന്നു.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Deeply disturbed by incidents of rape against minors, Smt. <a href="https://twitter.com/Manekagandhibjp?ref_src=twsrc%5Etfw">@Manekagandhibjp</a> and <a href="https://twitter.com/MinistryWCD?ref_src=twsrc%5Etfw">@MinistryWCD</a> intend to propose an amendment to the POCSO Act and set a strong deterrent for perpetrators of this heinous crime. <a href="https://t.co/j50STSusLC">https://t.co/j50STSusLC</a> <a href="https://t.co/kTrXfmDLN6">pic.twitter.com/kTrXfmDLN6</a></p>
<p>— Ministry of WCD (@MinistryWCD) <a href="https://twitter.com/MinistryWCD/status/984736395183968256?ref_src=twsrc%5Etfw">April 13, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ജനുവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ ആസിഫയുടെ മൃതദേഹം ഏഴു ദിവസങ്ങള്&#x200d;ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്. ആസിഫയെ തട്ടിക്കൊണ്ടുപോയ ശേഷം രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘം മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയുകയും കൊലപ്പെടുത്തുകയുമായിരുന്നു. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്&#x200d;കി, ക്ഷേത്രത്തിലെ &#8216;ദേവസ്ഥാന&#8217;ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകള്&#x200d; നടത്തി. പ്രതികളിലൊരാളെ ഉത്തര്&#x200d;പ്രദേശിലെ മീററ്റില്&#x200d; നിന്ന് വിളിച്ചുവരുത്തിയതായിരുന്നു. കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹം വീടിനു പരിസരത്ത് ഉപക്ഷേിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kathua-rape-case-maneka-gandhi-to-ask-for-death-penalty-for-child-rape.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മനേകാ ഗാന്ധി നിലപാട് തിരുത്തുന്നു? &#8216;പെണ്‍കുട്ടികള്‍ ആറു മണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണം&#8217;</title>
		<link>https://www.chandrikadaily.com/maneka-gandhi.html</link>
					<comments>https://www.chandrikadaily.com/maneka-gandhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Mar 2017 04:17:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[maneka gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21844</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാഗാന്ധി. പെണ്‍കുട്ടികള്‍ വൈകിട്ട് ആറു മണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണമെന്ന് അവര്‍ പറഞ്ഞു. ലോക വനിതാദിനത്തിന്റെ ഭാഗമായി എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് മനേകാഗാന്ധി ഇത്തരത്തില്‍ പ്രതികരിച്ചത്. വനിതാ ഹോസ്റ്റലുകളില്‍ സമയ നിയന്ത്രണം അനിവാര്യമാണെന്നാണ് മന്ത്രിയുടെ അഭിപ്രായം. കൗമാരപ്രായത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം ഏറെ പ്രശ്‌നങ്ങളുണ്ടാക്കും. വനിതാ കോളജുകളുടെ സുരക്ഷ ശക്തമാക്കിയാല്‍ പോരെ എന്ന ചോദ്യത്തിന് വടിയും പിടിച്ച് നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒരു ചെയ്യാനാവില്ലെന്ന മറുപടിയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്തെ പെണ്&#x200d;കുട്ടികള്&#x200d;ക്ക് കൂടുതല്&#x200d; നിയന്ത്രണമേര്&#x200d;പ്പെടുത്തി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാഗാന്ധി. പെണ്&#x200d;കുട്ടികള്&#x200d; വൈകിട്ട് ആറു മണിക്ക് മുമ്പ് ഹോസ്റ്റലില്&#x200d; കയറണമെന്ന് അവര്&#x200d; പറഞ്ഞു. ലോക വനിതാദിനത്തിന്റെ ഭാഗമായി എന്&#x200d;ഡിടിവിക്കു നല്&#x200d;കിയ അഭിമുഖത്തിലാണ് മനേകാഗാന്ധി ഇത്തരത്തില്&#x200d; പ്രതികരിച്ചത്. വനിതാ ഹോസ്റ്റലുകളില്&#x200d; സമയ നിയന്ത്രണം അനിവാര്യമാണെന്നാണ് മന്ത്രിയുടെ അഭിപ്രായം. കൗമാരപ്രായത്തിലുണ്ടാകുന്ന ഹോര്&#x200d;മോണ്&#x200d; വ്യതിയാനം ഏറെ പ്രശ്‌നങ്ങളുണ്ടാക്കും. വനിതാ കോളജുകളുടെ സുരക്ഷ ശക്തമാക്കിയാല്&#x200d; പോരെ എന്ന ചോദ്യത്തിന് വടിയും പിടിച്ച് നില്&#x200d;ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്&#x200d;ക്ക് ഒരു ചെയ്യാനാവില്ലെന്ന മറുപടിയാണ് അവര്&#x200d; നല്&#x200d;കിയത്. സമയ നിയന്ത്രണം കൊണ്ടു മാത്രമേ സ്ത്രീ സംരക്ഷണം സാധ്യമാകൂവെന്നും മന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനും സമത്വത്തിനും വേണ്ടി നിരന്തരം വാദിച്ചിരുന്ന മനേകയുടെ ഈ പരാമര്&#x200d;ശം രാജ്യവ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maneka-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തില്‍ രാഷ്ട്രപതി ഭരണം വരണമെന്ന് മനേകാ ഗാന്ധി</title>
		<link>https://www.chandrikadaily.com/maneka-on-kerala.html</link>
					<comments>https://www.chandrikadaily.com/maneka-on-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 Feb 2017 10:51:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[maneka gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20656</guid>

					<description><![CDATA[ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം വരണമെന്ന് കേന്ദ്ര വനിതാശിശുക്ഷേമമന്ത്രി മനേകാ ഗാന്ധി. കേരളത്തെ നിയന്ത്രിക്കുന്നത് മാഫിയകളും ക്രിമിനല്‍ സംഘങ്ങളുമാണെന്ന് അവര്‍ ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ക്രിമിനലുകള്‍ക്ക് ഭരിക്കുന്നവരുടെ രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് മനേകാ ഗാന്ധി ആരോപിച്ചു. സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളുമടക്കം ദുര്‍ബല വിഭാഗങ്ങള്‍ സുരക്ഷിതരല്ല. മുഖ്യമന്ത്രി പറയുന്നത് മന്ത്രിമാരോ ഉദ്യോഗസ്ഥരോ വകവെക്കുന്നില്ല. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്ന ഡിജിപിയെ പരിഹസിക്കുന്ന ദയനീയ അവസ്ഥയാണ് നിലവിലുള്ളതെന്നും മനേകാ ഗാന്ധി പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട് ആ പേരില്‍ നിന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേരളത്തില്&#x200d; രാഷ്ട്രപതി ഭരണം വരണമെന്ന് കേന്ദ്ര വനിതാശിശുക്ഷേമമന്ത്രി മനേകാ ഗാന്ധി. കേരളത്തെ നിയന്ത്രിക്കുന്നത് മാഫിയകളും ക്രിമിനല്&#x200d; സംഘങ്ങളുമാണെന്ന് അവര്&#x200d; ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം പൂര്&#x200d;ണമായും തകര്&#x200d;ന്നിരിക്കുകയാണ്. ക്രിമിനലുകള്&#x200d;ക്ക് ഭരിക്കുന്നവരുടെ രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് മനേകാ ഗാന്ധി ആരോപിച്ചു. സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളുമടക്കം ദുര്&#x200d;ബല വിഭാഗങ്ങള്&#x200d; സുരക്ഷിതരല്ല. മുഖ്യമന്ത്രി പറയുന്നത് മന്ത്രിമാരോ ഉദ്യോഗസ്ഥരോ വകവെക്കുന്നില്ല. കുറ്റവാളികള്&#x200d;ക്കെതിരെ നടപടിയെടുക്കുന്ന ഡിജിപിയെ പരിഹസിക്കുന്ന ദയനീയ അവസ്ഥയാണ് നിലവിലുള്ളതെന്നും മനേകാ ഗാന്ധി പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട് ആ പേരില്&#x200d; നിന്ന് വ്യതിചലിക്കുകയാണെന്നും അവര്&#x200d; ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maneka-on-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
