<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mangaluru &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mangaluru/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 11 Nov 2025 07:06:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mangaluru &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുക്കുപണ്ടം പണയം വെച്ച് വ്യാജവായ്പ കേസ്: നാല് പേര്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/fake-loan-case-four-people-arrested.html</link>
					<comments>https://www.chandrikadaily.com/fake-loan-case-four-people-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Nov 2025 07:06:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mangaluru]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363142</guid>

					<description><![CDATA[ പ്രതികളില്‍ നിന്ന് 4.3 ലക്ഷം രൂപയും ഹാള്‍മാര്‍ക്ക് സ്റ്റാമ്പുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ലേസര്‍ മെഷീനും കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു. ]]></description>
										<content:encoded><![CDATA[<p>മംഗളൂരു: മുക്കുപണ്ടങ്ങള്&#x200d; പണയം വെച്ച് വ്യാജരേഖകള്&#x200d; ഉപയോഗിച്ച് വായ്പയെടുത്ത കേസില്&#x200d; നാലുപേരെ ഷിര്&#x200d;വ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്&#x200d; നിന്ന് 4.3 ലക്ഷം രൂപയും ഹാള്&#x200d;മാര്&#x200d;ക്ക് സ്റ്റാമ്പുകള്&#x200d; നിര്&#x200d;മിക്കാന്&#x200d; ഉപയോഗിച്ചിരുന്ന ലേസര്&#x200d; മെഷീനും കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു. ആമ്പല്&#x200d;പടി കാപ്പേട്ട് പുനീത് ആനന്ദ് കൊടിയന്&#x200d;(51), തെങ്കാനിടിയൂര്&#x200d; ലക്ഷ്മിനഗര്&#x200d; സുദീപ്(41), കടപ്പടി ഏനാഗുഡെ രഞ്ജന്&#x200d; കുമാര്&#x200d;(39), പെര്&#x200d;ഡൂര്&#x200d; അലങ്കാര്&#x200d; എച്ച് സര്&#x200d;വജീത്(47) എന്നിവരാണ് അറസ്റ്റിലായത്. ബ്രഫ്മവര്&#x200d;, ഹിരിയഡ്ക, ഉടുപ്പി പട്ടണം തുടങ്ങിയ ഇടങ്ങളിലായി പ്രതികള്&#x200d; വ്യാജ സ്വര്&#x200d;ണാഭരണങ്ങള്&#x200d; പണയം വെച്ച് ഒന്നിലധികം ബാങ്കുകളില്&#x200d; നിന്ന് വായ്പ എടുത്തതായി പൊലീസ് അന്വേഷണത്തില്&#x200d; കണ്ടെത്തി. കര്&#x200d;ണാടക ബാങ്ക് കട്ടേങ്കാരി ശാഖാ മാനേജര്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; ഷിര്&#x200d;വ പൊലീസ് നാല് കേസുകളില്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. പ്രതികളെ കോടതിയില്&#x200d; ഹാജരാക്കി ജുഡീഷ്യല്&#x200d; കസ്റ്റഡിയില്&#x200d; വിട്ടു. കാര്&#x200d;ക്കള സബ്ഡിവിഷന്&#x200d; എ.എസ്.പി ഡോ.ഹര്&#x200d;ഷ പ്രിയവന്ദ, കാപ്പു സര്&#x200d;ക്കിള്&#x200d; ഇന്&#x200d;സ്‌പെക്ടര്&#x200d; അസ്മത് അലി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-loan-case-four-people-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹൈഡ്രോപോണിക്‌സ് കഞ്ചാവ് പിടികൂടി</title>
		<link>https://www.chandrikadaily.com/hydroponics-cannabis-seizeed-from-mangaluru-international-airport.html</link>
					<comments>https://www.chandrikadaily.com/hydroponics-cannabis-seizeed-from-mangaluru-international-airport.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 14 Oct 2025 17:31:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Airport]]></category>
		<category><![CDATA[mangaluru]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358501</guid>

					<description><![CDATA[മുംബൈയില്‍ നിന്നുവന്ന യാത്രക്കാരനായ ശങ്കര്‍ നാരായണ്‍ പോദ്ദാറില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ]]></description>
										<content:encoded><![CDATA[<p>മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; നിന്ന് 500 ഗ്രാം ഹൈഡ്രോപോണിക്‌സ് കഞ്ചാവ് പിടികൂടി. മുംബൈയില്&#x200d; നിന്നുവന്ന യാത്രക്കാരനായ ശങ്കര്&#x200d; നാരായണ്&#x200d; പോദ്ദാറില്&#x200d; നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇന്&#x200d;ഡിഗോ വിമാനത്തിലാണ് ഇയാളെത്തിയത്.</p>
<p>രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിമാനം ഇറങ്ങിയ ഉടന്&#x200d; തന്നെ സെന്&#x200d;ട്രല്&#x200d; ഇന്&#x200d;ഡസ്ട്രിയല്&#x200d; സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്&#x200d; ഇയാളെ തടഞ്ഞുനിര്&#x200d;ത്തി ചോദ്യം ചെയ്തു. ചെക്ക്-ഇന്&#x200d; ബാഗേജ് പരിശോധനക്കിടെ ഏകദേശം 512 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ഉദ്യോഗസ്ഥര്&#x200d; കണ്ടെത്തുകയായിരുന്നു.</p>
<p>കൂടുതല്&#x200d; അന്വേഷണത്തിനും നിയമനടപടികള്&#x200d;ക്കുമായി യാത്രക്കാരനെയും പിടിച്ചെടുത്ത വസ്തുക്കളും ബാജ്പെ പൊലീസിന് കൈമാറി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hydroponics-cannabis-seizeed-from-mangaluru-international-airport.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മംഗളൂരുവില്‍ മണ്ണിടിഞ്ഞ് അപകടം: വീടുനുള്ളില്‍ അകപ്പെട്ട 2 കുഞ്ഞുങ്ങള്‍ മരിച്ചു, അമ്മ അബോധാവസ്ഥയില്‍</title>
		<link>https://www.chandrikadaily.com/mangaluru-incident.html</link>
					<comments>https://www.chandrikadaily.com/mangaluru-incident.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 30 May 2025 11:20:06 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[rain]]></category>
		<category><![CDATA[weather]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[heavyrain incidents]]></category>
		<category><![CDATA[landslide]]></category>
		<category><![CDATA[mangaluru]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343041</guid>

					<description><![CDATA[എന്‍ഡിആര്‍എഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്]]></description>
										<content:encoded><![CDATA[<p>മംഗളൂരു: മംഗളൂരുവിലെ ഉള്ളാളില്&#x200d; കനത്ത മഴയില്&#x200d; വീട് മണ്ണിടിഞ്ഞ് തര്&#x200d;ന്നു. വീടിനുള്ളില്&#x200d; കുടുങ്ങിയ കുഞ്ഞുങ്ങള്&#x200d; മരിച്ചു. ആര്യന്&#x200d; മൂന്ന് വയസ്സ്, രണ്ട് വയസ്സുക്കാരന്&#x200d; ആരുഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലില്&#x200d; മരിച്ചിരുന്നു. </p>
<p>കുട്ടികളുടെ അമ്മ കുഞ്ഞിനെ ചേര്&#x200d;ത്ത് പിടിച്ച നിലയില്&#x200d; അബോധാവസ്ഥയില്&#x200d; കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. എന്&#x200d;ഡിആര്&#x200d;എഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവര്&#x200d;ത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mangaluru-incident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആധാര്&#x200d; കയ്യില്&#x200d; കരുതിയില്ലെന്ന കാരണം പറഞ്ഞ് പിഞ്ചു വിദ്യാര്&#x200d;ഥികളെ ബസില്&#x200d; നിന്ന് ഇറക്കിവിട്ടു</title>
		<link>https://www.chandrikadaily.com/1pinchu-let-the-students-off-the-bus-saying-that-he-did-not-have-aadhaar-with-him.html</link>
					<comments>https://www.chandrikadaily.com/1pinchu-let-the-students-off-the-bus-saying-that-he-did-not-have-aadhaar-with-him.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 25 Aug 2023 15:28:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aadharcard]]></category>
		<category><![CDATA[mangaluru]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271508</guid>

					<description><![CDATA[നാട്ടുകാർ ബസ് തടഞ്ഞു
]]></description>
										<content:encoded><![CDATA[<p>ഉള്ളാള്&#x200d; കുമ്പളയില്&#x200d; ആധാര്&#x200d; കാര്&#x200d;ഡ് കയ്യില്&#x200d; കരുതിയില്ലെന്ന കാരണം പറഞ്ഞ് കര്&#x200d;ണാടക ആര്&#x200d;.ടി.സി ബസ് കണ്ടക്ടര്&#x200d; പിഞ്ചു വിദ്യാര്&#x200d;ഥിനികളെ ഇറക്കിവിട്ടതായി പരാതി. ക്ഷുഭിതരായ നാട്ടുകാര്&#x200d; അടുത്ത സ്‌റ്റോപ്പില്&#x200d; ബസ് തടഞ്ഞ് കണ്ടക്ടറെ വിളിച്ചിറക്കി ചോദ്യം ചെയ്തു.</p>
<p>മംഗളൂരുകുമ്പള റൂട്ടില്&#x200d; സര്&#x200d;വീസ് നടത്തുന്ന സിറ്റി ബസിലാണ് സംഭവം. കണ്ടക്ടര്&#x200d; എഎസ്.എച്ച്.ഹുസൈനാണ് കുമ്പള ഗവ. സ്‌കൂള്&#x200d; വിട്ടു വരുകയായിരുന്ന രണ്ട്, മൂന്ന് ക്ലാസുകളിലെ അഞ്ച് പെണ്&#x200d;കുട്ടികളെ ഇറക്കിവിട്ടത്. സ്ഥിരം കണ്ടക്ടര്&#x200d; അവധിയായതിനാല്&#x200d; താല്&#x200d;ക്കാലികമായി ജോലിക്ക് കയറിയതായിരുന്നു ഹുസൈന്&#x200d;.</p>
<p>ഇതേ ബസില്&#x200d; പതിവ് യാത്രാക്കാരായ കുട്ടികളോട് ഇതുവരെ ആധാര്&#x200d; കാര്&#x200d;ഡ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് സ്‌കൂള്&#x200d; പ്രധാനാധ്യാപിക എം.എം.ഗുലാബി പറഞ്ഞു. അവരും ഈ ബസ് യാത്രക്കാരിയാണ്. ആധാര്&#x200d; പരിശോധിക്കണമെന്ന നിര്&#x200d;ദേശം പാലിക്കുക മാത്രമാണ് താന്&#x200d; ചെയ്തതെന്ന് മനുഷ്യത്വരഹിത പെരുമാറ്റം എന്ന ആക്ഷേപങ്ങളോട് കണ്ടക്ടര്&#x200d; പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1pinchu-let-the-students-off-the-bus-saying-that-he-did-not-have-aadhaar-with-him.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുല്&#x200d;ത്താന്&#x200d; ഗോള്&#x200d;ഡ് ജ്വല്ലറിയിലെ അക്രമം: 3 ബജ്‌റംഗ്ദള്&#x200d; നേതാക്കളെ നാടുകടത്തും</title>
		<link>https://www.chandrikadaily.com/sultan-gold-jewelery-violence-3-bajrang-dal-leaders-to-be-deported.html</link>
					<comments>https://www.chandrikadaily.com/sultan-gold-jewelery-violence-3-bajrang-dal-leaders-to-be-deported.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 22 Jul 2023 12:10:47 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[mangaluru]]></category>
		<category><![CDATA[sulthan gold jewllery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265840</guid>

					<description><![CDATA[ജ്വല്ലറിയില്&#x200d; ജീവനക്കാരിയായ ഹിന്ദു പെണ്&#x200d;കുട്ടിയോട് സഹപ്രവര്&#x200d;ത്തകനായ മുസ്‌ലിം യുവാവ് സംസാരിച്ചു നില്&#x200d;ക്കുമ്പോഴായിരുന്നു അക്രമം നടന്നത്.]]></description>
										<content:encoded><![CDATA[<p>മംഗളൂരു: കഴിഞ്ഞ വര്&#x200d;ഷം ഡിസംബര്&#x200d; ആറിന് മംഗളൂരു കങ്കനാടിയിലെ സുല്&#x200d;ത്താന്&#x200d; ഗോള്&#x200d;ഡ് ജ്വല്ലറിയില്&#x200d; അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരനെ അക്രമിക്കുകയും ചെയ്ത സംഭവം നയിച്ച 3 ബജ്‌റംഗ്ദള്&#x200d; നേതാക്കളെ ഒരു വര്&#x200d;ഷത്തേക്ക് നാടുകടത്തും. മംഗളൂരു ആസ്ഥാനമായി രൂപവത്കരിച്ച വര്&#x200d;ഗീയ വിദ്വേഷ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കും സദാചാര ഗുണ്ടായിസത്തിനും എതിരായ പ്രത്യേക പൊലീസ് സ്‌ക്വാഡിന്റെ ശുപാര്&#x200d;ശ അനുസരിച്ചാണിത്. ഗണേഷ് അത്താവര്&#x200d;, ജയപ്രകാശ് ശക്തിനഗര്&#x200d;, ബാല്&#x200d;ചന്ദര്&#x200d; അത്താവര്&#x200d; എന്നിവരെയാണ് നാടുകടത്തുന്നത്.</p>
<p>ജ്വല്ലറിയില്&#x200d; ജീവനക്കാരിയായ ഹിന്ദു പെണ്&#x200d;കുട്ടിയോട് സഹപ്രവര്&#x200d;ത്തകനായ മുസ്‌ലിം യുവാവ് സംസാരിച്ചു നില്&#x200d;ക്കുമ്പോഴായിരുന്നു അക്രമം നടന്നത്. പെണ്&#x200d;കുട്ടിയുടെ രക്ഷിതാക്കളെന്ന് പരിചയപ്പെടുത്തിയവര്&#x200d;ക്കൊപ്പം ഇരച്ചു കയറിയായിരുന്നു ബജ്‌റംഗ്ദള്&#x200d; സംഘത്തിന്റെ ആക്രമണം. ആഭരണങ്ങള്&#x200d; വാങ്ങാന്&#x200d; വന്നവരുടെ സാന്നിധ്യത്തില്&#x200d; യുവാവിനെ മര്&#x200d;ദിച്ചു. ജ്വല്ലറിയില്&#x200d; പരിഭ്രാന്തി സൃഷ്ടിച്ച സംഘം താക്കീത് നല്&#x200d;കി ഇറങ്ങിപ്പോവുകയായിരുന്നു. മര്&#x200d;ദനമേറ്റ യുവാവും ജ്വല്ലറി മാനേജരും നല്&#x200d;കിയ പരാതികളില്&#x200d; അന്ന് പൊലീസ് കേസെടുത്തിരുന്നു.</p>
<p>എന്നാല്&#x200d; കഴിഞ്ഞ ഭരണത്തില്&#x200d; അക്രമികള്&#x200d; നല്&#x200d;കിയ എതിര്&#x200d; പരാതിയിലും പൊലീസ് നടപടിയുണ്ടായി. 3 ബജ്‌റംഗ്ദള്&#x200d; നേതാക്കള്&#x200d;ക്കും മംഗളൂരു ഡെപ്യൂട്ടി പൊലീസ് കമീഷണര്&#x200d; മുമ്പാകെ ഹാജരാവാന്&#x200d; പ്രത്യേക സ്‌ക്വാഡ് നോട്ടീസ് നല്&#x200d;കിയിരുന്നു. കഴിഞ്ഞ മാര്&#x200d;ച്ച് 26ന് മംഗളൂരു നഗരത്തില്&#x200d; മറോളിയില്&#x200d; സംഘടിപ്പിച്ച ഹോളി ആഘോഷം അക്രമിച്ച് അലങ്കോലപ്പെടുത്തിയ സംഭവത്തിനും നേതൃത്വം നല്&#x200d;കിയത് ഈ മൂന്നു പേരായിരുന്നു.</p>
<p>യുവാക്കളും യുവതികളും ഇടകലരുന്നു, ഭിന്ന സമുദായക്കാര്&#x200d; ഒത്തുചേരുന്നു എന്നാരോപിച്ചായിരുന്നു രംഗ് ദെ ബര്&#x200d;സ എന്ന് പേരിട്ട ആഘോഷം നടക്കുന്നിടത്തേക്ക് സംഘടിച്ചെത്തി ഇരച്ചുകയറി ബജ്‌റംഗ്ദള്&#x200d; അക്രമം നടത്തിയത്.ഡിജെ പാര്&#x200d;ട്ടിക്കായി ഏര്&#x200d;പ്പെടുത്തിയ സംഗീത ഉപകരണങ്ങളും ഹോളിയില്&#x200d; വിതറാന്&#x200d; സൂക്ഷിച്ച പലതരം കളറുകളും നശിപ്പിച്ചിരുന്നു. സംഘാടകരായ യുവാക്കളെ മര്&#x200d;ദിക്കുകയും ചെയ്തു. അക്രമത്തെ തുടര്&#x200d;ന്ന് ആഘോഷ പരിപാടികള്&#x200d; തുടരാനാവാതെ പങ്കെടുക്കാന്&#x200d; എത്തിയവര്&#x200d; തിരിച്ചു പോവുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sultan-gold-jewelery-violence-3-bajrang-dal-leaders-to-be-deported.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു</title>
		<link>https://www.chandrikadaily.com/news-updates-latest-news.html</link>
					<comments>https://www.chandrikadaily.com/news-updates-latest-news.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Mon, 20 Feb 2023 03:46:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[mangaluru]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238948</guid>

					<description><![CDATA[സഹോദരന്&#x200d; സുബ്രയ ദേവാഡിഗയുടെ പരാതിയില്&#x200d; കോട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.]]></description>
										<content:encoded><![CDATA[<p>മംഗളൂരു: കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണുമരിച്ചു. ഉഡുപ്പി ജില്ലയിലെ കോട്ട സ്വദേശിനി ഗുണവതി (39) യാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെ ഒമ്ബത് മണിയോടെയാണ് സംഭവം.</p>
<p>രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്&#x200d; കുന്ദാപുര ഗവ. താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും 10.10 ഓടെ മരണം സംഭവിച്ചതായി സഹോദരന്&#x200d; സുബ്രയ ദേവാഡിഗ പറഞ്ഞു. 2022 ഡിസംബര്&#x200d; 23ന് ഉഡുപ്പിയിലെ ഗവ. കൂസമ്മ ശംഭു ഷെട്ടി മെമ്മോറിയല്&#x200d; ഹാജി അബ്ദുള്ള മദര്&#x200d; ആന്&#x200d;ഡ് ചൈല്&#x200d;ഡ് ഹോസ്പിറ്റലിലായിരുന്നു പ്രസവം. 21 ദിവസത്തിന് ശേഷമാണ് ഡിസ്ചാര്&#x200d;ജ് ചെയ്ത് വീട്ടിലെത്തിയത്. സഹോദരന്&#x200d; സുബ്രയ ദേവാഡിഗയുടെ പരാതിയില്&#x200d; കോട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-latest-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധ്യാപകന്&#x200d; ഇരുമ്പ് വടികൊണ്ടടിച്ച നാലാം ക്ലാസ്സുകാരന്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/news-mangaluru-boy-dead.html</link>
					<comments>https://www.chandrikadaily.com/news-mangaluru-boy-dead.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 20 Dec 2022 10:47:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mangaluru]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227695</guid>

					<description><![CDATA[സംഭവത്തില്&#x200d; അധ്യാപകന്&#x200d; മുട്ടു ഹദലിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു]]></description>
										<content:encoded><![CDATA[<p>മംഗളൂരു: അധ്യാപകന്റെ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ നാലാംക്ലാസ് വിദ്യാര്&#x200d;ഥി മരിച്ചു. ഗഡഗ് നര്&#x200d;ഗുണ്ട് ഹദാലി ഗ്രാമത്തില്&#x200d; ഗവ.മോഡല്&#x200d; പ്രൈമറി സ്‌കൂളിലെ ഭരത് ബാരകേരി (9) ആണ് മരിച്ചത്.</p>
<p>സംഭവത്തില്&#x200d; അധ്യാപകന്&#x200d; മുട്ടു ഹദലിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.ഇയാള്&#x200d; ഒളിവിലാണ്.ശനിയാഴ്ചയാണ് കുട്ടി അക്രമത്തിനിരയായത്.ചോരയൊഴുക്കി അതേ സ്‌കൂളില്&#x200d; അധ്യാപികയായ മാതാവ് ഗീത ബാരകേരിയുടെയടുത്തേക്കാണ് കുട്ടി കരഞ്ഞ് ഓടിച്ചെന്നത്. കാരണം ചോദിച്ച ഗീതയേയും അധ്യാപകന്&#x200d; മര്&#x200d;ദ്ദിച്ചതായി പറയുന്നു. കുഴഞ്ഞു വീണതിനെത്തുടര്&#x200d;ന്ന് ഹുബ്ബള്ളിയിലെ ആശുപത്രിയില്&#x200d; കുട്ടി ചികിത്സയിലായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-mangaluru-boy-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
