<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>manhole &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/manhole/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Jul 2024 06:54:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>manhole &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജോയിയുടെ മരണത്തിന് ഉത്തരവാദികള്&#x200d; സര്&#x200d;ക്കാരും നഗരസഭയും റെയില്&#x200d;വേയും: കെ. സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/govt-municipal-corporation-railways-responsible-for-joys-death-k-sudhakaran.html</link>
					<comments>https://www.chandrikadaily.com/govt-municipal-corporation-railways-responsible-for-joys-death-k-sudhakaran.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 15 Jul 2024 06:54:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[joy death]]></category>
		<category><![CDATA[k sudhakaran]]></category>
		<category><![CDATA[manhole]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302709</guid>

					<description><![CDATA[മാലിന്യനിര്&#x200d;മാര്&#x200d;ജ്ജനത്തില്&#x200d; അതീവ ഗുരുതരമായവീഴ്ച വരുത്തിയതാണ് രക്ഷാപ്രവര്&#x200d;ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്]]></description>
										<content:encoded><![CDATA[<p>ആമയിഴഞ്ചാന്&#x200d; തോടിലെ നഗരമാലിന്യം വൃത്തിയാക്കാന്&#x200d; ഇറങ്ങിയ ശുചീകരണത്തൊഴിലാളിയായ ജോയിയുടെ മരണത്തിന് ഉത്തരവാദികള്&#x200d; സംസ്ഥാന സര്&#x200d;ക്കാരും നഗരസഭയും റെയില്&#x200d;വേയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്&#x200d; എംപി.</p>
<p>മാലിന്യനിര്&#x200d;മാര്&#x200d;ജ്ജനത്തില്&#x200d; അതീവ ഗുരുതരമായവീഴ്ച വരുത്തിയതാണ് രക്ഷാപ്രവര്&#x200d;ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. മൂന്ന് ദിവസം നീണ്ട തിരച്ചിലിന് ശേഷവും ജോയിയെ ജീവനോടെ കണ്ടെത്താന്&#x200d; കഴിയാതെ പോയത് അത്രയധികം മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നത് കൊണ്ടാണ്. ഇത് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട വിഷയമാണ്. ജീവന്&#x200d; പണയപ്പെടുത്തി ജോയിയെ കണ്ടെത്താനായി ആമയിഴഞ്ചാന്&#x200d; തോട്ടില്&#x200d; രക്ഷാപ്രവര്&#x200d;ത്തനത്തില്&#x200d; ഏര്&#x200d;പ്പെട്ട് സുത്യര്&#x200d;ഹമായ സേവനം നടത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്&#x200d; ഉള്&#x200d;പ്പെടെയുള്ള ദൗത്യസംഘത്തിന്റെ സേവനം ആദരിക്കപ്പെടേണ്ടതാണെന്നും സുധാകരന്&#x200d; പറഞ്ഞു.</p>
<p>സമയബന്ധിതമായി മാലിന്യനിര്&#x200d;മാര്&#x200d;ജ്ജനം നടത്താനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവര്&#x200d; നടത്താതിരുന്നതാണ് ഒരു ശുചീകരണ തൊഴിലാളിയുടെ ദാരുണ അന്ത്യത്തിലേക്ക് കാര്യങ്ങള്&#x200d; എത്തിച്ചത്.ജോയിയുടെ കുടുംബത്തിനുണ്ടായ ഈ ദുരന്തത്തിന്റെ ഉത്തരവാദികള്&#x200d; ഭരണാധികാരികള്&#x200d; തന്നെയാണ്.കൃത്യമായ സമയത്ത് മാലിന്യ നിര്&#x200d;മാര്&#x200d;ജ്ജനം നടത്തുന്നതില്&#x200d; പരാജയപ്പെട്ട സര്&#x200d;ക്കാരും നഗരസഭയും റെയില്&#x200d;വേയും പരസ്പരം ചെളി വാരിയെറിഞ്ഞ നടപടി ഹീനവും അപമാനവുമാണ്. ജോയിയുടെ കുടുംബത്തിന് അര്&#x200d;ഹമായ നഷ്ടപരിഹാരം നല്&#x200d;കാന്&#x200d; സര്&#x200d;ക്കാരും ഇന്ത്യന്&#x200d; റെയില്&#x200d;വെയും തയ്യാറാകണമെന്നും സുധാകരന്&#x200d; ആവശ്യപ്പെട്ടു.</p>
<p>നഗരത്തിലെ മാലിന്യ സംസ്‌കരണം തദ്ദേശ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഉചിതമായ സമയത്ത് വേണ്ടവിധത്തില്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്നുവെങ്കില്&#x200d; ഒരു സാധുമനുഷ്യന് ഇത്തരത്തില്&#x200d; ഒരു ദുരവസ്ഥ ഉണ്ടാകുമായിരുന്നോയെന്ന് പരസ്പരം കുറ്റപ്പെടുത്താന്&#x200d; ശ്രമിക്കുന്നവര്&#x200d; ചിന്തിക്കണം. ഇവിടെയാണ് ഉമ്മന്&#x200d; ചാണ്ടി സര്&#x200d;ക്കാരിന്റെ കാലത്ത് നടത്തിയ ഓപ്പറേഷന്&#x200d; അനന്തയുടെ പ്രസക്തി. ഫ്‌ലാറ്റ്‌ഫോമുകള്&#x200d;ക്ക് അടിയിലുള്ള തുരങ്കത്തിലെ മാലിന്യം നീക്കി വെള്ളമൊഴുക്ക് സുഗമമാക്കാനുള്ള സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്തവും റെയില്&#x200d;വെയ്ക്കുമുണ്ട്. സംസ്ഥാനത്ത് ഉറവിടത്തിലെ മാലിന്യ സംസ്‌കരണം ഫലപ്രദമായി നടക്കുന്നില്ല എന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് റോഡുകളിലും തോടുകളിലും കാനകളിലും കുമിഞ്ഞു കൂടുന്ന മാലിന്യ കൂമ്പാരമെന്നും അദ്ദേഹം കുറ്റപ്പെടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/govt-municipal-corporation-railways-responsible-for-joys-death-k-sudhakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് മാലിന്യത്തിൽ കാണാതായ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു</title>
		<link>https://www.chandrikadaily.com/search-continues-for-missing-laborer-in-thiruvananthapuram-garbage.html</link>
					<comments>https://www.chandrikadaily.com/search-continues-for-missing-laborer-in-thiruvananthapuram-garbage.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 14 Jul 2024 06:22:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manhole]]></category>
		<category><![CDATA[rescue team]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302665</guid>

					<description><![CDATA[30 അംഗ എന്&#x200d;ഡിആര്&#x200d;എഫിന്റെ നേതൃത്വത്തിലാണ് തിരച്ചില്&#x200d; തുടരുന്നത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്&#x200d; തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചില്&#x200d; രണ്ടാം ദിവസവും തുടരുന്നു. സ്‌കൂബ സംഘം മാന്&#x200d;ഹോളില്&#x200d; ഇറങ്ങി പരിശോധന നടത്തി. ഇതുവരെ 40 മീറ്ററാണ് പരിശോധിച്ചത്. 30 അംഗ എന്&#x200d;ഡിആര്&#x200d;എഫിന്റെ നേതൃത്വത്തിലാണ് തിരച്ചില്&#x200d; തുടരുന്നത്.</p>
<p>പരിശോധനക്കായി സംസ്ഥാന സര്&#x200d;ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള റോബോട്ടിനെ എത്തിച്ചു. ശനിയാഴ്ച രാവിലെയാണ് ന​ഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്&#x200d; കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. മാലിന്യം തിങ്ങിനിറഞ്ഞതിനാല്&#x200d; ആദ്യഘട്ടത്തില്&#x200d; തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാന്&#x200d; രക്ഷാപ്രവര്&#x200d;ത്തകര്&#x200d;ക്കായില്ല.</p>
<p>റെയില്&#x200d;വേയുടെ മൂന്നാം പ്ലാറ്റ്‌ഫോമിലെ മാന്&#x200d;ഹോളിലാണ് രാവിലെ സ്‌കൂബ സംഘം പരിശോധിച്ചത്. മൂന്നു പേരാണ് മാന്&#x200d;ഹോളില്&#x200d; ഇറങ്ങിയത്. ഇവിടെ ജോയിയെ കണ്ടെത്താനായില്ല. തുടര്&#x200d;ന്ന് ഇവര്&#x200d; തിരിച്ചു കയറി. തോടില്&#x200d; കുമിഞ്ഞുകൂടിയ മാലിന്യങ്ങള്&#x200d; രക്ഷാപ്രവര്&#x200d;ത്തനം ദുഷ്‌കരമാക്കുന്നു. തോടിനടിയില്&#x200d; നിറയെ പാറക്കെട്ടുകളുമുണ്ട്. ഇതിലും മാലിന്യം നിറഞ്ഞ സ്ഥിതിയാണെന്ന് രക്ഷാപ്രവര്&#x200d;ത്തകര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/search-continues-for-missing-laborer-in-thiruvananthapuram-garbage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ 30 ശതമാനം മാന്&#x200d;ഹോള്&#x200d; മരണവും ഗുജറാത്തിലെന്ന്</title>
		<link>https://www.chandrikadaily.com/30-per-cent-of-indias-manhole-deaths-in-gujarat.html</link>
					<comments>https://www.chandrikadaily.com/30-per-cent-of-indias-manhole-deaths-in-gujarat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Sep 2020 13:05:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp gujarat]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[manhole]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152279</guid>

					<description><![CDATA[മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്&#x200d; എത്തിക്കാന്&#x200d; ഇത്തരം നിരവധി സംഭവങ്ങളില്&#x200d; തങ്ങള്&#x200d; ജുഡീഷ്യറിയെ സമീപിച്ചിട്ടുണ്ടെന്ന് മാനവ് ഗരിമ എന്&#x200d;ജിഒ ഡയറക്ടര്&#x200d; പാര്&#x200d;ഷോതം വഘേല പറഞ്ഞു. ''കടുത്ത അശ്രദ്ധമൂലം ഇപ്പോഴും ജീവന്&#x200d; നഷ്ടപ്പെടുന്നത് നിര്&#x200d;ഭാഗ്യകരമാണ്. ഒരു കാരണവശാലും ഈ രീതി തുടരരുത്, ''അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: രാജ്യത്തെ മാന്&#x200d;ഹോള്&#x200d; മരണങ്ങളില്&#x200d; മുപ്പത് ശതമാനവും ഗുജറാത്തിലാണെന്ന് റിപ്പോര്&#x200d;ട്ട്. കഴിഞ്ഞ വര്&#x200d;ഷം നൂറ് മാന്&#x200d;ഹോള്&#x200d; മരണങ്ങളാണ് ഇന്ത്യയില്&#x200d; രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്&#x200d; മുപ്പതും പേരും ഗുജറാത്തില്&#x200d; നിന്നാണെന്നും റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു. 2019 ല്&#x200d; 19 മാന്&#x200d;ഹോള്&#x200d; മരണങ്ങള്&#x200d; നടന്ന മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. റോഡിലേയോ ഫൂട്പാത്തിലേയോ തുറന്ന മാന്&#x200d;ഹോളില്&#x200d; ആകസ്മികമായി വീഴുകയോ അല്ലെങ്കില്&#x200d; ശുചീകരണ ആവശ്യത്തിനായി ആരെങ്കിലും മാന്&#x200d;ഹോളില്&#x200d; പ്രവേശിക്കുമ്പോഴോ ഉണ്ടാകുന്ന അപകട മരണങ്ങളെയാണ് മാന്&#x200d;ഹോള്&#x200d; മരണങ്ങളെന്ന് വിലയിരുത്തുന്നത്.</p>
<p>കഴിഞ്ഞ നാല് വര്&#x200d;ഷത്തിനിടയില്&#x200d; ഗുജറാത്തിലെ ഏറ്റവും ഉയര്&#x200d;ന്ന മരണസംഖ്യയാണിത്. 2018 ല്&#x200d; രേഖപ്പെടുത്തിയ മരണങ്ങളെ അപേക്ഷിച്ച് 50% വര്&#x200d;ദ്ധനയാണ് ഗുജറാത്തില്&#x200d; ഉണ്ടായിരിക്കുന്നത്. മാന്&#x200d;ഹോളിന് പുറമെ റോഡിലെ കുഴികളില്&#x200d; വീണ് 92 പേരുടെ മരണവും സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ അഞ്ച് വര്&#x200d;ഷത്തിനിടയിലെ രണ്ടാമത്തെ ഉയര്&#x200d;ന്ന നിരക്കാണ്.</p>
<p>ശുചീകരണത്തിനായി മാന്&#x200d;ഹോളില്&#x200d; ഇറങ്ങുന്ന തൊഴിലാളികള്&#x200d;ക്ക് മരണം സംഭവിക്കുന്നത് ഗുരുതരമായ പ്രശ്‌നമാണെന്ന് ദലിത് ആക്ടിവിസ്റ്റ് കിരിത് റാത്തോഡ് പറഞ്ഞു.</p>
<p>&#8221;പ്രതിവര്&#x200d;ഷം ഇത്തരത്തില്&#x200d; ഇരുപതോളം സംഭവങ്ങള്&#x200d; ഞങ്ങള്&#x200d; അറിയുന്നുണ്ട്. എന്നാല്&#x200d; അറിയാത്തതും നിലവിലുണ്ട്. അടുത്തിടെ, സൂറത്തില്&#x200d; രണ്ട് പേര്&#x200d;ക്ക് ജീവന്&#x200d; നഷ്ടപ്പെട്ടിരുന്നു. രാജ്‌കോട്ടില്&#x200d; മൂന്ന് പേരാണ് മാന്&#x200d;ഹോള്&#x200d; ശുചീകരണത്തിനിടെ അപകടത്തില്&#x200d;പെട്ടത്. ഒരു സുരക്ഷയും കൂടാതെയുള്ള ഇത്തരം പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് വിലക്ക് നിലനില്&#x200d;ക്കുന്നുണ്ടെങ്കിലും സാമ്പത്തിക കാരണങ്ങളാലാണ് ആളുകള്&#x200d; ഇതിന് തയാറാകുന്നത്, &#8221;അദ്ദേഹം പറഞ്ഞു.</p>
<p>മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്&#x200d; എത്തിക്കാന്&#x200d; ഇത്തരം നിരവധി സംഭവങ്ങളില്&#x200d; തങ്ങള്&#x200d; ജുഡീഷ്യറിയെ സമീപിച്ചിട്ടുണ്ടെന്ന് മാനവ് ഗരിമ എന്&#x200d;ജിഒ ഡയറക്ടര്&#x200d; പാര്&#x200d;ഷോതം വഘേല പറഞ്ഞു. &#8221;കടുത്ത അശ്രദ്ധമൂലം ഇപ്പോഴും ജീവന്&#x200d; നഷ്ടപ്പെടുന്നത് നിര്&#x200d;ഭാഗ്യകരമാണ്. ഒരു കാരണവശാലും ഈ രീതി തുടരരുത്, &#8221;അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/30-per-cent-of-indias-manhole-deaths-in-gujarat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഴുക്കുചാല്&#x200d; വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി ഏഴ് പേര്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/seven-people-died-in-manhole.html</link>
					<comments>https://www.chandrikadaily.com/seven-people-died-in-manhole.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 15 Jun 2019 14:23:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[died]]></category>
		<category><![CDATA[manhole]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130217</guid>

					<description><![CDATA[ഭക്ഷണശാലയിലെ അഴുക്കുചാല്&#x200d; വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി ഏഴ് പേര്&#x200d; മരിച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിലാണ് സംഭവം പിടിഐ റിപ്പോര്&#x200d;ട്ട് ചെയ്തു വഡോദരയ്ക്ക് 30 കിലോമീറ്റര്&#x200d; അകലെയുള്ള ഫാര്&#x200d;തികുയ്! എന്ന ഗ്രാമത്തിലാണ് സംഭവം. ഹോട്ടലിലെ മാലിന്യച്ചാല്&#x200d; വൃത്തിയാക്കാന്&#x200d; ഇറങ്ങിയതായിരുന്നു തൊഴിലാളികള്&#x200d;. അഞ്ച് ശുചീകരണ തൊഴിലാളികളും രണ്ട് ഹോട്ടല്&#x200d; ജീവനക്കാരുമാണ് മാന്&#x200d;ഹോളില്&#x200d; കുടുങ്ങിയത്. അഴുക്കുചാല്&#x200d; വൃത്തിയാക്കാന്&#x200d; ഇറങ്ങിയ തൊഴിലാളി തിരികെ വരാത്തത് കണ്ട് രക്ഷിക്കാന്&#x200d; മറ്റുള്ളവര്&#x200d; ഇറങ്ങുകയായിരുന്നു. എല്ലാവരും മരണപ്പെട്ടത് ശ്വാസംമുട്ടിയാണെന്നും ജില്ലാ കളക്ടര്&#x200d; കിര്&#x200d; സവേരി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു]]></description>
										<content:encoded><![CDATA[
<p>ഭക്ഷണശാലയിലെ അഴുക്കുചാല്&#x200d; വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി ഏഴ് പേര്&#x200d; മരിച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിലാണ് സംഭവം  പിടിഐ റിപ്പോര്&#x200d;ട്ട് ചെയ്തു <br>
വഡോദരയ്ക്ക് 30 കിലോമീറ്റര്&#x200d; അകലെയുള്ള ഫാര്&#x200d;തികുയ്! എന്ന ഗ്രാമത്തിലാണ് സംഭവം. ഹോട്ടലിലെ മാലിന്യച്ചാല്&#x200d; വൃത്തിയാക്കാന്&#x200d; ഇറങ്ങിയതായിരുന്നു തൊഴിലാളികള്&#x200d;. അഞ്ച് ശുചീകരണ തൊഴിലാളികളും രണ്ട് ഹോട്ടല്&#x200d; ജീവനക്കാരുമാണ് മാന്&#x200d;ഹോളില്&#x200d; കുടുങ്ങിയത്. <br>
അഴുക്കുചാല്&#x200d; വൃത്തിയാക്കാന്&#x200d; ഇറങ്ങിയ തൊഴിലാളി തിരികെ വരാത്തത് കണ്ട് രക്ഷിക്കാന്&#x200d; മറ്റുള്ളവര്&#x200d; ഇറങ്ങുകയായിരുന്നു. എല്ലാവരും മരണപ്പെട്ടത് ശ്വാസംമുട്ടിയാണെന്നും ജില്ലാ കളക്ടര്&#x200d; കിര്&#x200d; സവേരി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/seven-people-died-in-manhole.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
