<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Manippur &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/manippur/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 13 Oct 2023 08:11:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Manippur &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മണിപ്പൂരിൽ വീണ്ടും സംഘർഷം ; ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലും വെടിവയ്പ്പ്</title>
		<link>https://www.chandrikadaily.com/manpiurclash-again.html</link>
					<comments>https://www.chandrikadaily.com/manpiurclash-again.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 13 Oct 2023 08:11:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Manippur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279126</guid>

					<description><![CDATA[മേയ് മൂന്നിനാണ് മണിപ്പൂരില്&#x200d; കുക്കി- മെയ്തി വിഭാഗങ്ങള്&#x200d; തമ്മിലുള്ള സംഘര്&#x200d;ഷം ആരംഭിച്ചത്. ഇതുവരെ 180-ല്&#x200d; അധികം പേര്&#x200d; കൊല്ലപ്പെടുകയും നൂറുകണക്കിനുപേര്&#x200d;ക്ക് പരുക്കേല്&#x200d;ക്കുകയും ചെയ്തതായാണ് കണക്ക്.]]></description>
										<content:encoded><![CDATA[<p>സമാധാന ശ്രമങ്ങൾ ഫലിക്കുന്നില്ലെന്ന് വ്യക്തമാക്കി വീണ്ടും മണിപ്പുരില്&#x200d; സംഘര്&#x200d;ഷം. ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലും ഉണ്ടായ സംഘര്&#x200d;ഷത്തിൽ മൂന്നുപേര്&#x200d;ക്ക് പരുക്കേറ്റു. പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കി. ഇന്റർനെറ്റ് നിയന്ത്രണം മേഖലയിൽ ഏർപ്പെടുത്തി. മേയ് മൂന്നിനാണ് മണിപ്പൂരില്&#x200d; കുക്കി- മെയ്തി വിഭാഗങ്ങള്&#x200d; തമ്മിലുള്ള സംഘര്&#x200d;ഷം ആരംഭിച്ചത്. ഇതുവരെ 180-ല്&#x200d; അധികം പേര്&#x200d; കൊല്ലപ്പെടുകയും നൂറുകണക്കിനുപേര്&#x200d;ക്ക് പരുക്കേല്&#x200d;ക്കുകയും ചെയ്തതായാണ് കണക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manpiurclash-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഡിറ്റേഴ്‌സ് ഗില്&#x200d;ഡിലെ മാധ്യമ പ്രവർ‌ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/editorsguild-manipur.html</link>
					<comments>https://www.chandrikadaily.com/editorsguild-manipur.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 06 Sep 2023 09:56:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Manippur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273197</guid>

					<description><![CDATA[കലാപത്തിന് പ്രേരണ നല്&#x200d;കുന്നതാണ് എഡിറ്റേഴ്‌സ് ഗില്&#x200d;ഡിന്റെ റിപ്പോര്&#x200d;ട്ട് എന്ന് കാട്ടിയാണ് മണിപ്പൂര്&#x200d; പൊലീസ് കേസെടുത്തത്.]]></description>
										<content:encoded><![CDATA[<p>എഡിറ്റേഴ്സ് ​ഗിൽഡിന്റെ മൂന്ന് മാധ്യമ പ്രവര്&#x200d;ത്തകരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു.മണിപ്പൂര്&#x200d; പൊലീസ് രജിസ്റ്റര്&#x200d; ചെയ്ത എഫ്‌ഐആര്&#x200d; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്&#x200d;ഡ് നൽകിയ ഹര്&#x200d;ജിയിലാണ് നടപടി. വിഷയത്തിൽ മണിപ്പൂർ സർക്കാരിന്റെ വിശദീകരണം കോടതി തേടി.കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കും. മണിപ്പൂരിലെ മാധ്യമങ്ങൾ ഏകപക്ഷീയമായി വാർത്ത കൊടുത്തുവെന്നായിരുന്നു എഡിറ്റേഴ്സ് ​ഗിൽഡ് വസ്തുതാന്വേഷണ സംഘം പുറത്തുവിട്ട റിപ്പോര്&#x200d;ട്ട്. കലാപത്തിന് പ്രേരണ നല്&#x200d;കുന്നതാണ് എഡിറ്റേഴ്‌സ് ഗില്&#x200d;ഡിന്റെ റിപ്പോര്&#x200d;ട്ട് എന്ന് കാട്ടിയാണ് മണിപ്പൂര്&#x200d; പൊലീസ് കേസെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorsguild-manipur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മണിപ്പൂർ കത്തുന്നു, സഹായിക്കണമെന്ന്&#8217; മേരി കോം; സൈന്യം രംഗത്ത്</title>
		<link>https://www.chandrikadaily.com/manipurclasharmydeployed.html</link>
					<comments>https://www.chandrikadaily.com/manipurclasharmydeployed.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 04 May 2023 08:26:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[army]]></category>
		<category><![CDATA[Manippur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251537</guid>

					<description><![CDATA[പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവരെ ടാഗ് ചെയ്താണ് മേരി കോമിന്&#x200d;റെ ട്വീറ്റ്.]]></description>
										<content:encoded><![CDATA[<p>മെയ്തി സമുദായത്തിനു പട്ടികവർഗ പദവിക്ക് നൽകിയതിനെ തുടർന്നുണ്ടായ പ്രതിഷേധം ശക്തമായ മണിപ്പൂരിലെ ചിലയിടങ്ങളിൽ ഇപ്പോഴും അക്രമസംഭവങ്ങൾ തുടരുന്നതായി റിപ്പോർട്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളിൽ സൈന്യം ഇന്ന് ഫ്ലാഗ് മാർച്ച് നടത്തി. ഇംഫാൽ, ചുരാചന്ദ്പൂർ, കാങ്പോക്പി എന്നിവിടങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മണിപ്പൂരിലെ എട്ട് ജില്ലകളിൽ ഇന്നലെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. മണിപ്പൂർ സർക്കാർ സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചു. അക്രമം നിയന്ത്രിക്കാൻ സൈന്യത്തെയും അസം റൈഫിൾസിനെയും വിളിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സൈന്യവും അസം റൈഫിൾസും ചേർന്ന് ഇന്ന് ഫ്ലാഗ് മാർച്ച് നടത്തി.</p>
<p>അക്രമത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാമ്പുകളിലും സർക്കാർ ഓഫീസ് പരിസരങ്ങളിലും 7500 ഓളം പേർക്ക് അഭയം നൽകി.മണിപ്പൂരിലെ ജനസംഖ്യയുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്,&#8221; സൈനികാധികൃതർ പ്രസ്താവനയിൽ പറഞ്ഞു.പ്രതിഷേധത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മുഖ്യമന്ത്രി സിങ്ങുമായി സംസാരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനത്തെ അക്രമ ബാധിത പ്രദേശങ്ങളിലേക്ക് കേന്ദ്രം റാപ്പിഡ് ആക്ഷൻ ഫോഴ്സ് ടീമുകളെ അയച്ചിട്ടുണ്ട്.</p>
<p>‘എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ.’’ –ഇതിനിടെ ബോക്സിങ് ഇതിഹാസം മേരി കോം ട്വീറ്റ് ചെയ്തു.പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവരെ ടാഗ് ചെയ്താണ് മേരി കോമിന്&#x200d;റെ ട്വീറ്റ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipurclasharmydeployed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാല് കുട്ടികളില്&#x200d; കൂടുതലുള്ളവര്&#x200d;ക്ക് മണിപ്പൂരില്&#x200d; സര്&#x200d;ക്കാര്&#x200d; ആനുകൂല്യങ്ങളില്ല</title>
		<link>https://www.chandrikadaily.com/there-are-no-government-benefits-in-manipur-for-more-than-four-children.html</link>
					<comments>https://www.chandrikadaily.com/there-are-no-government-benefits-in-manipur-for-more-than-four-children.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 15 Oct 2022 04:22:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Manippur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=219425</guid>

					<description><![CDATA[മണിപ്പൂരില്&#x200d; നാലില്&#x200d; കൂടുതല്&#x200d; കുട്ടികളുള്ള കുടുംബങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; ആനുകൂല്യങ്ങള്&#x200d; നിര്&#x200d;ത്തലാക്കുന്നു.]]></description>
										<content:encoded><![CDATA[<p>ഗുവാഹത്തി: മണിപ്പൂരില്&#x200d; നാലില്&#x200d; കൂടുതല്&#x200d; കുട്ടികളുള്ള കുടുംബങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; ആനുകൂല്യങ്ങള്&#x200d; നിര്&#x200d;ത്തലാക്കുന്നു. മണിപ്പൂര്&#x200d; സ്‌റ്റേറ്റ് പോപ്പുലേഷന്&#x200d; കമ്മീഷന്&#x200d; ഓര്&#x200d;ഡിനന്&#x200d;സിന് മുഖ്യമന്ത്രി എന്&#x200d; ബിരേന്&#x200d; സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നല്&#x200d;കി. ഇതുപ്രകാരം നാലില്&#x200d; കൂടുതല്&#x200d; കുട്ടികളുള്ള കുടുംബങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; ആനുകൂല്യങ്ങള്&#x200d; നല്&#x200d;കില്ല. ഏതെങ്കിലും ദമ്പതികള്&#x200d;ക്ക് നാലില്&#x200d; കൂടുതല്&#x200d; കുട്ടികളുണ്ടെങ്കില്&#x200d; കുടുംബത്തിലെ ഒരു അംഗത്തിനും സര്&#x200d;ക്കാര്&#x200d; ആനുകൂല്യങ്ങള്&#x200d; നല്&#x200d;കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു.</p>
<p>സംസ്ഥാനത്ത് ജനസംഖ്യാ കമ്മീഷന്&#x200d; സ്ഥാപിക്കാനുള്ള പ്രമേയം സംസ്ഥാന നിയമസഭ നേരത്തെ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. ബി. ജെ.പി എം.എല്&#x200d;.എ ഖുമുക്ചം ജോയ്കിസാനാണ് സംസ്ഥാനത്തേക്ക് പുറത്തുനിന്നുള്ളവരുടെ നുഴഞ്ഞുകയറ്റം ആരോപിച്ച് പ്രമേയം അവതരിപ്പിച്ചത്. 1971- 2001 കാലഘട്ടത്തില്&#x200d; മണിപ്പൂരിലെ മലയോര ജില്ലകളില്&#x200d; 153.3% ജനസംഖ്യാ വളര്&#x200d;ച്ച 2001 മുതല്&#x200d; 2011 വരെ 250% ആയി ഉയര്&#x200d;ന്നതായി അദ്ദേഹം പറഞ്ഞു.</p>
<p>2011 ലെ സെന്&#x200d;സസ് പ്രകാരം മണിപ്പൂരില്&#x200d; 28.56 ലക്ഷം ജനസംഖ്യയുണ്ട്. 2001 ല്&#x200d; ഇത് 22.93 ലക്ഷമായിരുന്നു. ജനസംഖ്യ നിയന്ത്രണം സംബന്ധിച്ച് അയല്&#x200d;രസംസ്ഥാനമായ അസമും നിയമം പാസാക്കിയിട്ടുണ്ട്.<br />
2021 ജനുവരി 1നോ അതിനുശേഷമോ രണ്ടില്&#x200d; കൂടുതല്&#x200d; കുട്ടികളുള്ളവരെ സര്&#x200d;ക്കാര്&#x200d; ജോലിയില്&#x200d; നിന്ന് വിലക്കിക്കൊണ്ട് അസമിലെ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-are-no-government-benefits-in-manipur-for-more-than-four-children.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിക്കെതിരെ പോസ്റ്റ്: മണിപ്പൂരില്&#x200d;  മാധ്യമപ്രവര്&#x200d;ത്തകന്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/modi-manippur-journalist.html</link>
					<comments>https://www.chandrikadaily.com/modi-manippur-journalist.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 01 Dec 2018 16:26:19 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[Manippur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112496</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മണിപ്പൂര്&#x200d; മുഖ്യമന്ത്രി എന്&#x200d;. ബിരേന്&#x200d; സിങിനെയും വിമര്&#x200d;ശിച്ച് ഫേസ്ബുക്കില്&#x200d; വിഡിയോ പോസ്റ്റ് ചെയ്ത മണിപ്പൂരി മാധ്യമപ്രവര്&#x200d;ത്തകന്&#x200d; അറസ്റ്റില്&#x200d;. കിഷോര്&#x200d; ചന്ദ്ര വാങ്‌ഗേയയെ ആണ് ദേശീയ സുരക്ഷാ നിയമപ്രകാരം കഴിഞ്ഞ 27ന് അറസ്റ്റിലായത്. രാജ്യദ്രോഹ കുറ്റമാണ് കിഷോര്&#x200d;ചന്ദ്രക്കെതിരെ ചുമത്തിയത്. കേസില്&#x200d; ഇയാള്&#x200d;ക്ക് വെസ്റ്റ് ഇംഫാലിലെ സി.ജെ.എം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ മാധ്യമപ്രവര്&#x200d;ത്തകന്&#x200d; നടത്തിയത് അഭിപ്രായ സ്വതന്ത്ര്യത്തിന്റെ ഭാഗമായാണെന്നും അതിനെ രാജ്യദ്രോഹമായി കണക്കാന്&#x200d; കഴിയില്ലെന്നും പരാമര്&#x200d;ശിച്ചാണ് കോടതി ജാമ്യം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മണിപ്പൂര്&#x200d; മുഖ്യമന്ത്രി എന്&#x200d;. ബിരേന്&#x200d; സിങിനെയും വിമര്&#x200d;ശിച്ച് ഫേസ്ബുക്കില്&#x200d; വിഡിയോ പോസ്റ്റ് ചെയ്ത മണിപ്പൂരി മാധ്യമപ്രവര്&#x200d;ത്തകന്&#x200d; അറസ്റ്റില്&#x200d;. കിഷോര്&#x200d; ചന്ദ്ര വാങ്‌ഗേയയെ ആണ് ദേശീയ സുരക്ഷാ നിയമപ്രകാരം കഴിഞ്ഞ 27ന് അറസ്റ്റിലായത്.<br />
രാജ്യദ്രോഹ കുറ്റമാണ് കിഷോര്&#x200d;ചന്ദ്രക്കെതിരെ ചുമത്തിയത്. കേസില്&#x200d; ഇയാള്&#x200d;ക്ക് വെസ്റ്റ് ഇംഫാലിലെ സി.ജെ.എം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ മാധ്യമപ്രവര്&#x200d;ത്തകന്&#x200d; നടത്തിയത് അഭിപ്രായ സ്വതന്ത്ര്യത്തിന്റെ ഭാഗമായാണെന്നും അതിനെ രാജ്യദ്രോഹമായി കണക്കാന്&#x200d; കഴിയില്ലെന്നും പരാമര്&#x200d;ശിച്ചാണ് കോടതി ജാമ്യം നല്&#x200d;കിയത്. എന്നാല്&#x200d; ദേശീയ സുരക്ഷാ നിയമ പ്രകാരം കിഷോര്&#x200d;ചന്ദ്രയെ അറസ്റ്റ് ചെയ്യണമെന്ന് വെസ്റ്റ് ഇംഫാല്&#x200d; ജില്ലാ മജിസ്‌ട്രേറ്റ് പിന്നീട് ഉത്തരവിടുകയായിരുന്നു. എന്&#x200d;.എസ്.എ നിയമപ്രകാരം ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന ഒരാളെ കസ്റ്റഡിയിലെടുക്കാവുന്നതാണ്. ഈ നിയമ പ്രകാരം അറസ്റ്റിലാവുന്ന വ്യക്തിയെ വിചാരണക്കായി കോടതിയില്&#x200d; ഹാജരാക്കുകയോ അഭിഭാഷകനെ നിയോഗിക്കാന്&#x200d; കഴിയുകയോ ഇല്ല. മണിപ്പൂരില്&#x200d; ബി.ജെ.പി ത്സാന്&#x200d;സി റാണി ലക്ഷ്മിഭായിയുടെ ജന്മവാര്&#x200d;ഷികാഘോഷ പരിപാടികള്&#x200d; നടത്തിയതിനെതിരെയാണ് കിഷോര്&#x200d;ചന്ദ്ര ഫേസ്ബുക്കില്&#x200d; പോസ്റ്റിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-manippur-journalist.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊലചെയ്യപ്പെടുന്ന ജനാധിപത്യം; ഒരു മണിപ്പൂര്&#x200d; മാതൃക</title>
		<link>https://www.chandrikadaily.com/manippur-issue.html</link>
					<comments>https://www.chandrikadaily.com/manippur-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 18 May 2018 17:02:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Manippur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=85830</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി: കര്&#x200d;ണാടകയില്&#x200d; ഭൂരിപക്ഷ സഖ്യത്തെ മറികടന്ന് വലിയ ഒറ്റകക്ഷിയെ സര്&#x200d;ക്കാറുണ്ടാക്കാന്&#x200d; ക്ഷണിച്ച ഗവര്&#x200d;ണര്&#x200d; വജുഭായ് വാലയുടെ നടപടി സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുവന്ന സംസ്ഥാനങ്ങളെ ഒരിക്കല്&#x200d;കൂടി ദേശീയതലത്തില്&#x200d;തന്നെ ചര്&#x200d;ച്ചാ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. പ്രത്യേകിച്ച് പുതിയ സാഹചര്യത്തില്&#x200d; ഈ സംസ്ഥാനങ്ങളിലെല്ലാം സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിന് അവകാശമുന്നയിച്ച് വലിയ ഒറ്റകക്ഷികള്&#x200d; ഗവര്&#x200d;ണറെ കണ്ട പശ്ചാത്തലത്തില്&#x200d;. ഇതില്&#x200d; തന്നെ ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെയും അതുവഴി ജനാധിപത്യത്തെ തന്നെ കൊല്ലാക്കൊല ചെയ്യുന്നതിന്റെയും ഏറ്റവും രൗദ്രഭാവങ്ങള്&#x200d; കണ്ട സംസ്ഥാനമാണ് മണിപ്പൂര്&#x200d;.60 അംഗ നിയമസഭയിലേക്ക് 2017 [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: കര്&#x200d;ണാടകയില്&#x200d; ഭൂരിപക്ഷ സഖ്യത്തെ മറികടന്ന് വലിയ ഒറ്റകക്ഷിയെ സര്&#x200d;ക്കാറുണ്ടാക്കാന്&#x200d; ക്ഷണിച്ച ഗവര്&#x200d;ണര്&#x200d; വജുഭായ് വാലയുടെ നടപടി സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുവന്ന സംസ്ഥാനങ്ങളെ ഒരിക്കല്&#x200d;കൂടി ദേശീയതലത്തില്&#x200d;തന്നെ ചര്&#x200d;ച്ചാ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.<br />
പ്രത്യേകിച്ച് പുതിയ സാഹചര്യത്തില്&#x200d; ഈ സംസ്ഥാനങ്ങളിലെല്ലാം സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിന് അവകാശമുന്നയിച്ച് വലിയ ഒറ്റകക്ഷികള്&#x200d; ഗവര്&#x200d;ണറെ കണ്ട പശ്ചാത്തലത്തില്&#x200d;. ഇതില്&#x200d; തന്നെ ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെയും അതുവഴി ജനാധിപത്യത്തെ തന്നെ കൊല്ലാക്കൊല ചെയ്യുന്നതിന്റെയും ഏറ്റവും രൗദ്രഭാവങ്ങള്&#x200d; കണ്ട സംസ്ഥാനമാണ് മണിപ്പൂര്&#x200d;.60 അംഗ നിയമസഭയിലേക്ക് 2017 മാര്&#x200d;ച്ച് നാല്, എട്ട് തിയതികളില്&#x200d; രണ്ടു ഘട്ടങ്ങളിലായി നടന്ന ജനവിധിയില്&#x200d; ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.<br />
28 സീറ്റ് ലഭിച്ച കോണ്&#x200d;ഗ്രസാണ് വലിയ ഒറ്റകക്ഷി. കേവല ഭൂരിപക്ഷത്തിന് മൂന്നു സിറ്റിന്റെ മാത്രം കുറവാണ് കോണ്&#x200d;ഗ്രസിനുണ്ടായിരുന്നത്. സ്വതന്ത്രരുടെ പിന്തുണയോടെ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; കോണ്&#x200d;ഗ്രസ് അവകാശമുന്നയിച്ചെങ്കിലും ഗവര്&#x200d;ണര്&#x200d; നെജ്മ ഹെപ്തുല്ല ഇത് തള്ളി രണ്ടാമത്തെ വലിയ കക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുകയായി രുന്നു. 21 അംഗങ്ങളാണ് ബി. ജെ.പിക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 10 പേരുടെ കുറവ്. സഭയില്&#x200d; വിശ്വാസം തെളിയിക്കാന്&#x200d; എന്&#x200d;.പി.പിയേയും എന്&#x200d;.പി.എഫിനെയും കൂട്ടുപിടിച്ചെങ്കിലും അംഗബലം 29 മാത്രമേ ആയുള്ളൂ.<br />
എല്&#x200d;.ജെ.പിയുടെ ഒരംഗത്തിന്റെ കൂടി പിന്തുണ ലഭിച്ചതോടെ 30 ആയി. എന്നിട്ടും ഒരംഗത്തിന്റെ കുറവ്. ഇത് നികത്താന്&#x200d; കോണ്&#x200d;ഗ്രസ് അംഗം ശ്യാംകുമാര്&#x200d; സിങിനെ കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി ചാക്കിട്ടുപിടിച്ചു.വിശ്വാസ വോട്ടെടുപ്പില്&#x200d; ശ്യാംകുമാര്&#x200d; സിങ് വിപ്പ് ലംഘിച്ച് ബി.ജെ.പിയുടെ എന്&#x200d; ബിരേണ്&#x200d; സിങിനെ പിന്തുണച്ചു.<br />
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെടാവുന്ന കുറ്റമാണിത്. അന്നുതന്നെ ശ്യാംകുമാര്&#x200d; സിങിനെ പാര്&#x200d;ട്ടിയില്&#x200d;നിന്ന് പുറത്താക്കിയ കോണ്&#x200d;ഗ്രസ് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്&#x200d;ക്ക് കത്തും നല്&#x200d;കി. എന്നാല്&#x200d; സ്പീക്കര്&#x200d; ഇതിന്മേല്&#x200d; നടപടി സ്വീകരിച്ചില്ല. ഇതോടെ കോണ്&#x200d;ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. കേസില്&#x200d; വാദം നീണ്ടുപോയതല്ലാതെ ഇതുവരേയും ഹൈക്കോടതി തീരുമാനമെടുത്തില്ല. ഫലത്തില്&#x200d; ശ്യാംകുമാര്&#x200d; സിങ് നിയമസഭാംഗമായി തുടരുന്നു എന്നു മാത്രമല്ല, ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയെന്നോണം ബി.ജെ.പി അദ്ദേഹത്തെ പൊതുവിതരണ വകുപ്പ് മന്ത്രിയാക്കുകയും ചെയ്തു.<br />
അതേസമയം ഒരംഗം എതിര്&#x200d;ത്താല്&#x200d; ഏതു സമയത്തും അവിശ്വാസം പാസാകുമെന്നതിനാല്&#x200d; ബി.ജെ.പി സര്&#x200d;ക്കാറിനുമേല്&#x200d; ഭീഷണി തൂങ്ങിനിന്നു. ഇത് മറികടക്കാന്&#x200d; ഒമ്പത് കോണ്&#x200d;ഗ്രസ് എം .എല്&#x200d;.എമാരെക്കൂടി ചാക്കിട്ടുപിടിക്കുകയാണ് ബി.ജെ.പി ചെയ്തത്. ബി.ജെ.പി വേദിയിലെത്തി പരസ്യമായി ഇവര്&#x200d; രാഷ്ട്രീയ കൂറുമാറ്റം പ്രഖ്യാപിച്ചു.<br />
ഇതോടെ ഒമ്പതു പേരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് സ്പീക്കര്&#x200d;ക്ക് കത്തു നല്&#x200d;കി. സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും ബി.ജെ.പി നോമിനികള്&#x200d; ആയതിനാല്&#x200d; നടപടിയെടുക്കാതെ പരാതി ഫയലില്&#x200d;വച്ചു. ഇതിനിടെ കൂറുമാറ്റം ബാധകമാകാതിരിക്കാന്&#x200d; ബി.ജെ.പി മറ്റൊരു തന്ത്രംകൂടി പരീക്ഷിച്ചു. കൂറുമാറിയ എം.എല്&#x200d;.എമാരെയെല്ലാം സഭാ സമ്മേളനങ്ങളില്&#x200d; പ്രതിപക്ഷ ബെഞ്ചില്&#x200d; തന്നെ ഇരുത്തി. &#8216;പ്രതിപക്ഷ&#8217;ത്തിരുന്ന് സര്&#x200d;ക്കാറിനെ പിന്തുണക്കുന്ന അത്യപൂര്&#x200d;വ്വ സാഹചര്യം മണിപ്പൂര്&#x200d; നിയമസഭയില്&#x200d; പ്രകടമാകാന്&#x200d; തുടങ്ങിയിട്ട് മാസങ്ങളായി.<br />
മണിപ്പൂരില്&#x200d; മാത്രമല്ല, ഇന്ത്യന്&#x200d; ജനാധിപത്യത്തിന്റെ ചരിത്രത്തില്&#x200d; തന്നെ അത്യപൂര്&#x200d;വ്വമായ പ്രതിഭാസമാണിത്. കേന്ദ്ര ഭരണത്തിലെ അധികാരവും സ്വാധീനവും ഉപയോഗിച്ച് ഈ എം.എല്&#x200d;.എമാര്&#x200d; അയോഗ്യരാക്കപ്പെടുന്നതിനെ ബി.ജെ.പി തടഞ്ഞുവെച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായ നിയമനിര്&#x200d;മാണ സഭകളില്&#x200d; തന്നെ ജനാധിപത്യ ധ്വംസനത്തിന്റെ ഏറ്റവും പ്രകടമായ നാടകങ്ങള്&#x200d; അരങ്ങേറുമ്പോള്&#x200d; നിയമവും ഭരണഘടനയുമെല്ലാം നോക്കു കുത്തി മാത്രമാവുകയാണെന്ന് കോണ്&#x200d;ഗ്രസ് പി.സി.സി പ്രസിഡണ്ട് ടി.എന്&#x200d; ഹോകിപ് ആരോപിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manippur-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
