<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>manippurclash &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/manippurclash/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 29 Sep 2023 01:32:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>manippurclash &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മണിപ്പൂരില്&#x200d; വീണ്ടും സംഘര്&#x200d;ഷം; മുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണ ശ്രമം</title>
		<link>https://www.chandrikadaily.com/manipur-issue-chiefminister-office-march.html</link>
					<comments>https://www.chandrikadaily.com/manipur-issue-chiefminister-office-march.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 29 Sep 2023 01:32:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manippurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276790</guid>

					<description><![CDATA[മുഖ്യമന്ത്രി സുരക്ഷിതമാണെന്നും സുരക്ഷാ നടപടികള്&#x200d; ശക്തമാക്കാന്&#x200d; നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു]]></description>
										<content:encoded><![CDATA[<p>മണിപ്പൂരില്&#x200d; വീണ്ടും സംഘര്&#x200d;ഷം. പ്രതിഷേധക്കാര്&#x200d; മുഖ്യമന്ത്രി ബിരേന്&#x200d; സിങ്ങിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാന്&#x200d; ശ്രമിച്ചു. മെയ്‌തേയ് വിഭാഗത്തിലെ രണ്ടു കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇംഫാല്&#x200d; ഈസ്റ്റ് ജില്ലയിലെ മുഖ്യമന്ത്രിയുടെ സ്വകാര്യവസതിയിലേക്ക് മാര്&#x200d;ച്ച് നടത്തിയത്.മാർച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറാന്&#x200d; ശ്രമിച്ചതോടെ സംഘര്&#x200d;ഷമുണ്ടാവുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസും അര്&#x200d;ദ്ധസൈനിക വിഭാഗവും തമ്മില്&#x200d; ഏറ്റുമുട്ടി . പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി കണ്ണീര്&#x200d; വാതകവും ലാത്തിചാര്&#x200d;ജും നടത്തി. മുഖ്യമന്ത്രി സുരക്ഷിതമാണെന്നും സുരക്ഷാ നടപടികള്&#x200d; ശക്തമാക്കാന്&#x200d; നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-issue-chiefminister-office-march.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പുരിൽ കാണാതായ വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ; ചിത്രങ്ങൾ പുറത്തുവന്നു</title>
		<link>https://www.chandrikadaily.com/manipur-students-killed-images-out.html</link>
					<comments>https://www.chandrikadaily.com/manipur-students-killed-images-out.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 26 Sep 2023 06:49:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manippurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276385</guid>

					<description><![CDATA[മണിപ്പൂരിൽ നാലു മാസമായി തുടരുന്ന ഇന്&#x200d;റർനെറ്റ് നിരോധനം കഴിഞ്ഞ ദിവസമാണ് നീക്കിയത്.]]></description>
										<content:encoded><![CDATA[<p>പൂർണമായും കലാപം അടങ്ങാത്ത മണിപ്പൂരില്&#x200d; കാണാതായ 2 വിദ്യാര്&#x200d;ത്ഥികള്&#x200d; കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. 20ഉം, 17ഉം വയസ്സുളള മെയ്‌തെയ് വിദ്യര്&#x200d;ത്ഥികളാണ് കൊല്ലപ്പെട്ടത്. ജൂലൈ ആറിനാണ് കുട്ടികളെ കാണാതായത്.ഇന്&#x200d;റര്&#x200d;നെറ്റ് പുനസ്ഥാപിച്ചതിന് പിന്നാലെ കുട്ടികളുടെ ഫോട്ടോകള്&#x200d; പുറത്തുവരികയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.ഈ രണ്ട് വിദ്യാര്&#x200d;ത്ഥികളെ കാണാതായ കേസില്&#x200d; സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കുട്ടികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രത്യക്ഷപ്പെട്ടത്.</p>
<p>മണിപ്പൂരിൽ നാലു മാസമായി തുടരുന്ന ഇന്&#x200d;റർനെറ്റ് നിരോധനം കഴിഞ്ഞ ദിവസമാണ് നീക്കിയത്.ആക്രമസംഭവങ്ങൾ കുറഞ്ഞതും സാധാരണ നിലയിലേക്ക് ജനജീവിതം നീങ്ങുന്നതും കണക്കിലെടുത്താണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം.ഇതിനിടെ വിദ്യാര്&#x200d;ത്ഥികളെ കാണാതായി ഇത്രകാലം കഴിഞ്ഞിട്ടും കൃത്യമായ അന്വേഷണം നടത്താത്ത പൊലീസ് നടപടിക്കെതിരെ ഇതിനകം വ്യാപകമായ പ്രതിഷേധം ഉയര്&#x200d;ന്നിട്ടുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-students-killed-images-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പുരിൽ വീണ്ടും സംഘർഷം ; കൊല്ലപ്പെട്ട 3 പേരുടെ മൃതദേഹങ്ങൾ വികൃതമാക്കി</title>
		<link>https://www.chandrikadaily.com/manippur-freshclash-3killed.html</link>
					<comments>https://www.chandrikadaily.com/manippur-freshclash-3killed.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 19 Aug 2023 01:42:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manippurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270405</guid>

					<description><![CDATA[മണിപ്പുരിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെന്ന്‌ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടതിനു പിന്നാലെയാണ്‌ വീണ്ടും ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരിലെ ഉക്രുൾ ജില്ലയിലെ തൗവായ്‌ ഗ്രാമത്തിൽ വെള്ളിയാഴ്‌ച ഉണ്ടായ വെടിവയ്‌പിൽ മൂന്നുപേർ കൊല്ലപ്പെട്ടു.പുലർച്ചെ ഗ്രാമത്തിന്റെ കിഴക്കു മാറിയുള്ള കുന്നുകളിൽ നിന്നെത്തിയ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. ഇവരെ പ്രതിരോധിക്കാൻ ശ്രമിച്ച വില്ലേജ്‌ വളന്റിയർമാരാണ്‌ കൊല്ലപ്പെട്ട മൂന്നുപേരും. മൂർച്ചയേറിയ കത്തിയുപയോഗിച്ച്‌ വികൃതമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് പോലീസ് പറഞ്ഞു.മണിപ്പുരിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെന്ന്‌ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടതിനു പിന്നാലെയാണ്‌ വീണ്ടും ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manippur-freshclash-3killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി യുടെ നയങ്ങൾ ഇന്ത്യ എന്ന ബഹുസ്വര രാജ്യത്തിന് യോജിച്ചതല്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂർ എന്ന് പി.കെ.കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/manipurissue-pkkunjalikkutti-facebookpost.html</link>
					<comments>https://www.chandrikadaily.com/manipurissue-pkkunjalikkutti-facebookpost.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 22 Jul 2023 11:42:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manippurclash]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pkkunjalikutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265833</guid>

					<description><![CDATA[ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് കൊട്ടിഘോഷിച്ച് സ്ത്രീ സുരക്ഷയെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന ബി.ജെ.പി മണിപ്പൂരിലെ ഭീകരവും, അറപ്പുളവാക്കുന്നതുമായ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മറപിടിക്കുന്നത് അത്യന്തം അപലപനീയമായ കാര്യമാണ്.
അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.]]></description>
										<content:encoded><![CDATA[<p>ബി.ജെ.പി യുടെ നയങ്ങൾ ഇന്ത്യ എന്ന ബഹുസ്വര രാജ്യത്തിന് യോജിച്ചതല്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂർ എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.മണിപ്പൂരിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ നടുക്കമുണ്ടാക്കുന്നതും, ആശങ്കപ്പെടുത്തുന്നതുമാണ്.ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് കൊട്ടിഘോഷിച്ച് സ്ത്രീ സുരക്ഷയെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന ബി.ജെ.പി മണിപ്പൂരിലെ ഭീകരവും, അറപ്പുളവാക്കുന്നതുമായ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മറപിടിക്കുന്നത് അത്യന്തം അപലപനീയമായ കാര്യമാണ്.<br />
അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.</p>
<p>ഒരു ജനതക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ നീതി എന്ന് പറയുന്നത് ഭയ രഹിതരായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നുള്ളതാണ്. അതില്ലാതെ മറ്റെന്ത്‌ ഉണ്ടായിട്ടും കാര്യമില്ല. ഭരിക്കപ്പെടുന്ന സമൂഹത്തിന് സമാധാനത്തിലും ഭയരഹിതരായും ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കൽ ഭരണകൂടത്തിന്റെ വലിയ ഉത്തരവാദിത്വമാണ്. അത്തരമൊരു ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ മണിപ്പൂരിലെ ബി.ജെ.പി സർക്കാർ തീർത്തും പരാജയപ്പെട്ടിരിക്കുന്നു. അതിനോടുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും നിസ്സംഗത ഭീതി ജനിപ്പിക്കുന്നതാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഹിംസയുടെ രാഷ്ട്രീയമാണ് മണിപ്പൂരിലും ബി.ജെ.പി പ്രയോഗിക്കുന്നത്. മഹിതമായ ജനാധിപത്യ മൂല്യങ്ങളാണ് ഇതിലൂടെ അപകടപ്പെടുന്നത്. മണിപ്പൂരിന്റെ വർത്തമാന ചിത്രങ്ങൾ ലോകത്തിന് മുന്നിൽ ഈ മഹാരാജ്യത്തെ നാണം കെടുത്തിയിരിക്കുന്നു. ഈ വെറുപ്പിന്റെ രാഷ്ട്രീയത്തെ അംഗീകരിക്കാൻ ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിന് സാധ്യമല്ല. ഒരു സമൂഹത്തിന്റെ ജീവിക്കാനുള്ള അവകാശത്തിനു മേൽ കടന്ന് കയറുന്നത് ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ല. കുറ്റകരമായ മൗനം വെടിഞ്ഞ് കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെടണം. പ്രധാന മന്ത്രി തന്നെ ഇതിന് മുന്നിട്ടിറങ്ങണം. അശാന്തിയുടെ തീ ആളിക്കത്തുന്ന മണിപ്പൂരിന്റെ മണ്ണിൽ സമാധാനം തിരിച്ചെടുക്കാൻ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipurissue-pkkunjalikkutti-facebookpost.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ</title>
		<link>https://www.chandrikadaily.com/manippurissue-pinarayivijayan.html</link>
					<comments>https://www.chandrikadaily.com/manippurissue-pinarayivijayan.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 22 Jul 2023 11:11:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manippurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265827</guid>

					<description><![CDATA[വർഗ്ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണിപ്പൂരിൽ നിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ് വരുന്നത്. രണ്ടുമാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിച്ചുകൊണ്ട് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അങ്ങേയറ്റം നിന്ദ്യവും അതി ക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകൾ ആൾക്കൂട്ട കലാപകാരികളാൽ വേട്ടയാടപ്പെട്ടത്. കലാപം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. അദ്ദേഹം പറഞ്ഞു.</p>
<p>മണിപ്പൂരിലെ പർവത-താഴ്‌വര നിവാസികൾ തമ്മിലുള്ള ചരിത്രപരമായ വൈരുദ്ധ്യങ്ങൾക്കുമേൽ എരിതീയിൽ എണ്ണയൊഴിച്ച് അതിനെ വർഗ്ഗീയമായി ആളിക്കത്തിക്കുകയാണ്. ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നതെന്ന് വ്യക്തമാണ്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ സംഘടിതമായി ആക്രമിച്ചു തകർക്കപ്പെടുന്ന നിലയാണ്.</p>
<p>സമാധാനം പുനഃസ്‌ഥാപിക്കാൻ ബാധ്യസ്ഥരായവർ തന്നെ കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്നതായാണ് വാർത്തകൾ വരുന്നത്. മണിപ്പൂർ വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ കുറ്റകരമായ മൗനവും സംഘപരിവാർ അജണ്ടയും ശക്തമായി വിമർശിക്കപ്പെടുകയാണ്. വർഗ്ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manippurissue-pinarayivijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരില്&#x200d; യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തിലെ  പ്രധാന പ്രതിയുടെ വീട് പ്രതിഷേധക്കാര്&#x200d; കത്തിച്ചു</title>
		<link>https://www.chandrikadaily.com/manippurclash-protest15images.html</link>
					<comments>https://www.chandrikadaily.com/manippurclash-protest15images.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 21 Jul 2023 05:51:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manippurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265659</guid>

					<description><![CDATA[ഇതിനിടെ മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌ത രണ്ടുപേർകൂടി അറസ്‌റ്റിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരില്&#x200d; യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് പ്രതിഷേധക്കാര്&#x200d; കത്തിച്ചു.ഹ്യൂറെം ഹെറോദാസ് മെയ്‌റ്റെയുടെ വീടാണ് വ്യാഴാഴ്ച പ്രതിഷേധക്കാര്&#x200d; കത്തിച്ചത്.സ്ത്രീകള്&#x200d; അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്.കേസിൽ നാല് പേരാണ് ഇപ്പോൾ അറസ്റ്റിലായത്. കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.</p>
<p>ഇതിനിടെ മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌ത രണ്ടുപേർകൂടി അറസ്‌റ്റിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്.സംഭവത്തില്&#x200d; ഉള്&#x200d;പ്പെട്ട എട്ട് പേരെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്.സംഭവത്തില്&#x200d; ദേശീയ മനുഷ്യാവകാശ കമ്മീഷന്&#x200d; മണിപ്പൂര്&#x200d; സര്&#x200d;ക്കാരിന് നോട്ടീസയച്ചു</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manippurclash-protest15images.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാപക പ്രതിഷേധം ; മണിപ്പുരിൽ സ്‌‌ത്രീകളെ നഗ്നരാക്കി പീഡിപ്പിച്ച രണ്ടു പേർ കൂടി അറസ്‌റ്റിൽ</title>
		<link>https://www.chandrikadaily.com/manippurissue-indiaprotest.html</link>
					<comments>https://www.chandrikadaily.com/manippurissue-indiaprotest.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 21 Jul 2023 04:58:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manippurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265645</guid>

					<description><![CDATA[സംഭവത്തില്&#x200d; ദേശീയ മനുഷ്യാവകാശ കമ്മീഷന്&#x200d; മണിപ്പൂര്&#x200d; സര്&#x200d;ക്കാരിന് നോട്ടീസയച്ചു]]></description>
										<content:encoded><![CDATA[<p>മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌ത രണ്ടുപേർകൂടി അറസ്‌റ്റിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്.സംഭവത്തില്&#x200d; ഉള്&#x200d;പ്പെട്ട എട്ട് പേരെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്.സംഭവത്തില്&#x200d; ദേശീയ മനുഷ്യാവകാശ കമ്മീഷന്&#x200d; മണിപ്പൂര്&#x200d; സര്&#x200d;ക്കാരിന് നോട്ടീസയച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manippurissue-indiaprotest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂർ വിഷയം : ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന്  നോട്ടീസ് നൽകി മുസ്‌ലിം ലീഗ് അംഗങ്ങൾ</title>
		<link>https://www.chandrikadaily.com/manippurissue-lokhsabha-muslimleague.html</link>
					<comments>https://www.chandrikadaily.com/manippurissue-lokhsabha-muslimleague.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 20 Jul 2023 07:00:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Loksabha]]></category>
		<category><![CDATA[manippurclash]]></category>
		<category><![CDATA[muslimleague]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265539</guid>

					<description><![CDATA[മണിപ്പൂരിൽ നരകതുല്യമായ ഒരു സാഹചര്യമാണ് നിലവിലുള്ളതെന്നും അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയം പാർലമെന്റ് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിംലീഗ് എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, ഡോ.എം.പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭ സ്പീക്കർക്ക് നോട്ടീസ് നൽകി.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരിൽ നരകതുല്യമായ ഒരു സാഹചര്യമാണ് നിലവിലുള്ളതെന്നും അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയം പാർലമെന്റ് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിംലീഗ് എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, ഡോ.എം.പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭ സ്പീക്കർക്ക് നോട്ടീസ് നൽകി. മണിപ്പൂർ സംസ്ഥാനം ഏറെ സംഘർഷഭരിതമാണ്. അവിടെ നടന്നുകൊണ്ടിരിക്കുന്ന നിയമലംഘനങ്ങൾ, അക്രമങ്ങൾ തുടങ്ങിയവ നിയന്ത്രിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. മണിപ്പൂരിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും മറ്റെല്ലാ കാര്യങ്ങളും നിർത്തി പാർലമെന്റ് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നും മുസ്ലീംലീഗ് എം.പിമാർ നോട്ടീസിൽ ആവശ്യപ്പെട്ടു. മണിപ്പൂരിൽ മൂന്ന് സ്ത്രീകളെ ജനക്കൂട്ടം വിവസ്ത്രരാക്കി പരേഡ് ചെയ്ത വാർത്ത ഇന്നത്തെ വാർത്തമാധ്യമങ്ങളിൽ വന്നിരുന്നു. മണിപ്പൂർ സംസ്ഥാനത്ത് ദിവസവും ഇത്തരത്തിൽ അസ്വസ്ഥപ്പെടുത്തുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും എം.പിമാർ നോട്ടീസിൽ ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manippurissue-lokhsabha-muslimleague.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു ; മൗനം വെടിഞ്ഞ് മോദി; മണിപ്പൂരിലെ സംഭവം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി</title>
		<link>https://www.chandrikadaily.com/manippurburning-governmentsilent-protestoppositionparties.html</link>
					<comments>https://www.chandrikadaily.com/manippurburning-governmentsilent-protestoppositionparties.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 20 Jul 2023 05:38:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manippurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265529</guid>

					<description><![CDATA[അതേസമയം മണിപ്പൂരിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമ്പോഴും ഇക്കാര്യത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ പ്രതിപക്ഷം കടുത്ത രോഷവുമായി രംഗത്ത് വന്നിരുന്നു. ഇന്ന് തുടങ്ങുന്ന പാർലമെൻറ് വർഷകാല സമ്മേളനത്തതിൽ മണിപ്പൂർ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചു.]]></description>
										<content:encoded><![CDATA[<p>മണിപ്പൂർ വിഷയത്തിൽ രാജ്യത്ത് ശക്തമായ രോഷമുയർന്നതോടെ മൗനം വെടിഞ്ഞ് മോദി.മണിപ്പൂരിലെ സംഭവം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.കുറ്റവാളികൾക്കു മാപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപ് മാധ്യമങ്ങളോടു സാരിക്കുകയായിരുന്നു അദ്ദേഹം. 140 കോടി ഇന്ത്യക്കാരെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് മണിപ്പുരിൽ നടന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.</p>
<p>അതേസമയം മണിപ്പൂരിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമ്പോഴും ഇക്കാര്യത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ പ്രതിപക്ഷം കടുത്ത രോഷവുമായി രംഗത്ത് വന്നിരുന്നു. ഇന്ന് തുടങ്ങുന്ന പാർലമെൻറ് വർഷകാല സമ്മേളനത്തതിൽ മണിപ്പൂർ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചു.</p>
<p>മണിപ്പൂർ കലാപത്തിൽ ചർച്ച ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എൻകെ പ്രേമചന്ദ്രൻ ബിനോയ് വിശ്വം, എ എ റഹീം എന്നിവർ നോട്ടീസ് നൽകി.ഇവർക്ക് പുറമെ കോൺഗ്രസ് എംപി മനീഷ് തിവാരി എന്നിവർ ലോക്സഭയിലും നോട്ടീസ് നൽകി. രാജ്യസഭയിൽ ഇതേ വിഷയത്തിൽ കോൺഗ്രസ് എംപി മാണിക്യം ടാഗോറും, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരും നോട്ടീസ് നൽകിയിട്ടുണ്ട്.</p>
<p>പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഹൃദയ ഭേദകമായ ദൃശ്യങ്ങളാണ് മണിപ്പൂരിൽ നിന്ന് വരുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും അക്രമത്തിന് നേരെ കണ്ണടച്ചു നിൽക്കുന്നു. ഈ ദൃശ്യങ്ങളൊന്നും ഇവരെ അസ്വസ്ഥരാക്കുന്നില്ലേ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. വെറുപ്പ് മണിപ്പൂരിൽ ജയിച്ചുവെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമ്മൻ പറഞ്ഞു. ഇരട്ട എഞ്ചിൻ ഭീകരതയോട് മോദി മൗനം പാലിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മണിപ്പൂരിലെ സ്ത്രീകൾക്ക് നീതി ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപിയുടെ നാരി ശക്തി അവകാശവാദം പൊള്ളയാണെന്ന് തെളിയുമെന്ന് തൃണമൂൽ കോൺഗ്രസും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം രാജ്യത്തെ ജനങ്ങൾക്ക് വേദനാജനകമെന്ന് എഎപിയും പ്രതികരിച്ചു.</p>
<p>മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ നീക്കാൻ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manippurburning-governmentsilent-protestoppositionparties.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂര്&#x200d; ; കലാപം അഴിച്ചുവിടുന്നതിൽ ബിജെപിക്ക് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് ഇറോം ഷർമിള</title>
		<link>https://www.chandrikadaily.com/manipurburning-eromsharmila-bjp.html</link>
					<comments>https://www.chandrikadaily.com/manipurburning-eromsharmila-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 02 Jul 2023 05:41:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[iromshamila]]></category>
		<category><![CDATA[manippurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262460</guid>

					<description><![CDATA[അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ സന്ദർശനത്തിന് പിന്നാലെയാണ് സ്ഥിതി വഷളായതെന്ന ആരോപണമുണ്ട്. ഇതിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. കേന്ദ്രസർക്കാർ ഇതിൽ വേർതിരിവുകളില്ലാതെ ഇടപെടണമെന്നും ഇറോം ഷർമിള പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മണിപ്പൂര്&#x200d; കലാപം അഴിച്ചുവിടുന്നതിൽ ബിജെപിക്ക് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് ഇറോം ഷർമിള ആവശ്യപ്പെട്ടു. ഒരു വാർത്താ ചാനലിലിനോട് സംസാരിക്കുമ്പോഴാണ് അഫ്സ്പയ്ക്കെതിരെ ഒരു കാലത്ത് മണിപ്പൂരിൽ സമാനതകളില്ലാത്ത പോരാട്ടം നടത്തിയ സമരനായിക ഇറോം ഷർമിള ഈ ആവശ്യമുന്നയിച്ചത്.ഭരണകക്ഷിയായ ബിജെപിക്ക് ഇപ്പോഴത്തെ കലാപം അഴിച്ചുവിടുന്നതിൽ പങ്കുണ്ടെന്ന ആരോപണമടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഇറോം ഷർമിള, കേന്ദ്രസർക്കാരിന്&#x200d;റെ ഇടപെടൽ അത്യാവശ്യം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.</p>
<p>അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ സന്ദർശനത്തിന് പിന്നാലെയാണ് സ്ഥിതി വഷളായതെന്ന ആരോപണമുണ്ട്. ഇതിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. കേന്ദ്രസർക്കാർ ഇതിൽ വേർതിരിവുകളില്ലാതെ ഇടപെടണമെന്നും ഇറോം ഷർമിള പറഞ്ഞു.മെയ്തെയ് വിഭാഗത്തിന്&#x200d;റെ സംവരണകാര്യത്തിൽ തീരുമാനമെടുക്കാൻ ഉത്തരവിട്ട മണിപ്പൂർ ചീഫ് ജസ്റ്റിസിന് സംസ്ഥാനത്തെ സ്ഥിതിയറിയില്ല.കലാപം നിയന്ത്രിക്കുന്നതിൽ ബിരേൻ സിംഗ് കാഴ്ചക്കാരനാകരുത്, വേർതിരിവ് കാണിക്കരുതെന്നും ഇറോം ഷർമിള ആവശ്യപ്പെട്ടു.</p>
<p>വനമേഖലകളിൽ താമസിക്കുന്ന ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നടക്കമുള്ള കുക്കി വിഭാഗക്കാരെ പുറത്താക്കണമെന്ന ഹിന്ദു മെയ്തെയ് വിഭാഗക്കാരനായ മുഖ്യമന്ത്രി ബിരേൻ സിംഗിന്&#x200d;റെ വാശിയും പ്രശ്നം വഷളാക്കി. അദ്ദേഹം ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കണമായിരുന്നു. ഇറോം ഷർമിള പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipurburning-eromsharmila-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
