<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>manipur chief minister &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/manipur-chief-minister/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 20 Nov 2024 05:10:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>manipur chief minister &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മണിപ്പൂര്&#x200d; ബിജെപിയില്&#x200d; ഭിന്നത രൂക്ഷം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്&#x200d; നിന്ന് 19 എം.എല്&#x200d;.എമാര്&#x200d; വിട്ടുനിന്നു</title>
		<link>https://www.chandrikadaily.com/manipur-bjp-splits-sharply-19-mlas-abstained-from-the-meeting-called-by-the-chief-minister.html</link>
					<comments>https://www.chandrikadaily.com/manipur-bjp-splits-sharply-19-mlas-abstained-from-the-meeting-called-by-the-chief-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 20 Nov 2024 05:10:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Biren Singh]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[manipur chief minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318240</guid>

					<description><![CDATA[സംസ്ഥാന സര്&#x200d;ക്കാര്&#x200d; വംശീയ കലാപം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പൂര്&#x200d;ണമായി പരാജയപ്പെട്ടുവെന്ന് ബി.ജെ.പി അധ്യക്ഷന്&#x200d; ജെ.പി നദ്ദയ്ക്ക് അയച്ച കത്തില്&#x200d; എന്&#x200d;.പി.പി തുറന്നടിച്ചു.]]></description>
										<content:encoded><![CDATA[<p>മണിപ്പൂര്&#x200d; മുഖ്യമന്ത്രി ബീരേന്&#x200d; സിങിന്റെ യോഗത്തില്&#x200d;നിന്ന് വിട്ടുനിന്ന് 19 ബി.ജെ.പി എം.എല്&#x200d;.എമാര്&#x200d;. കലാപം രൂക്ഷമായിരിക്കുന്ന സംസ്ഥാനത്തെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനും അക്രമകാരികള്&#x200d;ക്കെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച് ചര്&#x200d;ച്ച ചെയ്യാനും വിളിച്ച യോഗമാണ് 37 ബി.ജെ.പി. എം.എല്&#x200d;.എ മാരില്&#x200d; 19 പേരും ബഹിഷ്‌കരിച്ചത്. ഇതോടെ സംസ്ഥാനത്തെ ബി.ജെ.പിയിലെ ഭിന്നത രൂക്ഷമായിരിക്കുകയാണ്.</p>
<p>ജിരിബാമില്&#x200d; കുക്കികള്&#x200d; ബന്ദികളാക്കിയ മെയ്തി കുടുംബത്തിലെ 6 പേര്&#x200d; കൊല്ലപ്പെട്ടിരുന്നു. മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. അക്രമികള്&#x200d;ക്കെതിരേ നടപടിയെടുക്കാനുള്ള പ്രമേയം പാസാക്കുന്നതിനാണ് യോഗം സംഘടിപ്പിച്ചത്. യോഗം ബഹിഷ്‌കരിച്ചവരില്&#x200d; ഇരുവിഭാഗത്തിലുംപെട്ട മന്ത്രിമാരടക്കമുള്ള എം.എല്&#x200d;.എമാര്&#x200d; ഉള്&#x200d;പ്പെടുന്നു. ഇവരോട് വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നോട്ടീസ് അയച്ചുവെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>കഴിഞ്ഞ ദിവസമാണ് ജിരിബാമില്&#x200d; ബി.ജെ.പി നേതാക്കള്&#x200d; കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചത്. ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജനറല്&#x200d; സെക്രട്ടറിമാരായ മുത്തും ഹേമന്ത് സിങ്, പി ബിരാമണി സിങ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുത്തും ബ്രോജേന്ദ്രോ സിങ്, മേഘാജിത്ത് സിങ്, എല്&#x200d; ചവ്വോബ സിങ് തുടങ്ങിയവരാണ് രാജിവെച്ചത്. കലാപം നിയന്ത്രിക്കാന്&#x200d; കഴിയാത്ത വിധം സര്&#x200d;ക്കാര്&#x200d; നിസ്സഹായാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി.</p>
<p>കൂടാതെ, മണിപ്പൂരില്&#x200d; സഖ്യ സര്&#x200d;ക്കാരില്&#x200d;നിന്ന് നാഷണല്&#x200d; പീപ്പിള്&#x200d;സ് പാര്&#x200d;ട്ടി (എന്&#x200d;.പി.പി.) പിന്&#x200d;മാറുകയും ചെയ്തു. സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് എന്&#x200d;.പി.പി. ഏഴ് എല്&#x200d;.എല്&#x200d;.എമാരാണ് പാര്&#x200d;ട്ടിക്കുള്ളത്. സംസ്ഥാനത്തെ സംഘര്&#x200d;ഷാവസ്ഥ നിയന്ത്രിക്കുന്നതില്&#x200d; ബീരേന്&#x200d; സിങ് സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടു എന്നാരോപിച്ചാണ് പിന്മാറ്റം.</p>
<p>സംസ്ഥാനത്തെ നിലവിലുള്ള ക്രമസമാധാന സാഹചര്യങ്ങളില്&#x200d; അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടാണ് കോണ്&#x200d;റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്&#x200d; പീപ്പിള്&#x200d;സ് പാര്&#x200d;ട്ടി സര്&#x200d;ക്കാരിനുള്ള പിന്തുണ പിന്&#x200d;വലിച്ചത്. സംസ്ഥാന സര്&#x200d;ക്കാര്&#x200d; വംശീയ കലാപം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പൂര്&#x200d;ണമായി പരാജയപ്പെട്ടുവെന്ന് ബി.ജെ.പി അധ്യക്ഷന്&#x200d; ജെ.പി നദ്ദയ്ക്ക് അയച്ച കത്തില്&#x200d; എന്&#x200d;.പി.പി തുറന്നടിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-bjp-splits-sharply-19-mlas-abstained-from-the-meeting-called-by-the-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താജ്മഹല്‍ കാണാനെത്തിയ വിദ്യാര്‍ത്ഥികളെ തടഞ്ഞ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു</title>
		<link>https://www.chandrikadaily.com/manipur-students-allegedly-denied-entry-into-taj-mahal-inquiry-ordered.html</link>
					<comments>https://www.chandrikadaily.com/manipur-students-allegedly-denied-entry-into-taj-mahal-inquiry-ordered.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 10 Jan 2017 15:26:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[manipur chief minister]]></category>
		<category><![CDATA[taj mahal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16325</guid>

					<description><![CDATA[അഗ്ര: മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘത്തിന് താജ്മഹലില്‍ വിലക്കേര്‍പ്പെടുത്തിയ സിആര്‍പിഎഫ് നടപടിയില്‍ പുരാവസ്തു വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇംഫാലിലെ കേന്ദ്ര കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് പൗരത്വ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ എന്ന് നിലപാട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. മണിപ്പൂര്‍ സ്വദേശികളാണെന്നു പറഞ്ഞിട്ടും കാഴ്ചയില്‍ വിദേശികളോട് സാമ്യമുണ്ടെന്നു പറഞ്ഞാണ് ഇവരെ സിആര്‍പിഎഫ് തടഞ്ഞു വച്ചത്. വര്‍ഗവിവേചനം കാട്ടുകയാണെന്നു പരാതി നല്‍കിയ ഇവരെ പൊലീസ് ഇടപെട്ടു താജ്മഹലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോളജ് [&#8230;]]]></description>
										<content:encoded><![CDATA[<p>അഗ്ര: മണിപ്പൂരില്&#x200d; നിന്നുള്ള വിദ്യാര്&#x200d;ത്ഥി സംഘത്തിന് താജ്മഹലില്&#x200d; വിലക്കേര്&#x200d;പ്പെടുത്തിയ സിആര്&#x200d;പിഎഫ് നടപടിയില്&#x200d; പുരാവസ്തു വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇംഫാലിലെ കേന്ദ്ര കാര്&#x200d;ഷിക സര്&#x200d;വകലാശാല വിദ്യാര്&#x200d;ത്ഥികള്&#x200d; പഠനത്തിന്റെ ഭാഗമായി താജ്മഹല്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; എത്തിയപ്പോഴാണ് പൗരത്വ രേഖകള്&#x200d; ഹാജരാക്കിയാല്&#x200d; മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ എന്ന് നിലപാട് സിആര്&#x200d;പിഎഫ് ഉദ്യോഗസ്ഥര്&#x200d; സ്വീകരിച്ചത്. മണിപ്പൂര്&#x200d; സ്വദേശികളാണെന്നു പറഞ്ഞിട്ടും കാഴ്ചയില്&#x200d; വിദേശികളോട് സാമ്യമുണ്ടെന്നു പറഞ്ഞാണ് ഇവരെ സിആര്&#x200d;പിഎഫ് തടഞ്ഞു വച്ചത്. വര്&#x200d;ഗവിവേചനം കാട്ടുകയാണെന്നു പരാതി നല്&#x200d;കിയ ഇവരെ പൊലീസ് ഇടപെട്ടു താജ്മഹലില്&#x200d; പ്രവേശിപ്പിക്കുകയായിരുന്നു. കോളജ് ഐഡന്ററി കാര്&#x200d;ഡും വിനോദയാത്ര സംബന്ധിച്ച കോളജിന്റെ ഔദ്യോഗിക രേഖകളും കാണിച്ചെങ്കിലും സിആര്&#x200d;പിഎഫ് ഉദ്യോഗസ്ഥര്&#x200d; അംഗീകരിച്ചില്ല. ഇന്ത്യന്&#x200d; പൗരന്മാരായി കണക്കാക്കണമെങ്കില്&#x200d; ആധാര്&#x200d; കാര്&#x200d;ഡ് തന്നെ ഹാജരാക്കണമെന്ന നിലപാടാണ് ഉദ്യോഗസ്ഥര്&#x200d; സ്വീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്&#x200d;ത്ഥികളില്&#x200d; നിന്നു മൊഴിയെടുക്കുമെന്നും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്&#x200d; ആവശ്യപ്പെട്ടതായും പുരാവസ്തു വകുപ്പ് അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-students-allegedly-denied-entry-into-taj-mahal-inquiry-ordered.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് നേരെ വധശ്രമം; വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്</title>
		<link>https://www.chandrikadaily.com/manipur-cm-okram-ibobi-escapes-unhurt-in-firing-at-helipad.html</link>
					<comments>https://www.chandrikadaily.com/manipur-cm-okram-ibobi-escapes-unhurt-in-firing-at-helipad.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Mon, 24 Oct 2016 13:30:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[manipur chief minister]]></category>
		<category><![CDATA[okram obobi singh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=4569</guid>

					<description><![CDATA[ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനു നേരെ വധശ്രമം. ഉക്‌റുള്‍ ഹെലിപാടില്‍ നിന്ന് അംഗരക്ഷരുമായി ഇറങ്ങവെ അജ്ഞാതര്‍ വെടിവെക്കുകയായിരുന്നു. മുഖ്യമന്ത്രി അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. അംഗരക്ഷകരിലൊലാള്‍ക്ക് പരിക്കേറ്റു. നാഗാ തീവ്രവാദികളാണ് അക്രമണത്തിന് പിന്നിലെന്നാണ് സംശയം. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരിപാടികള്‍ റദ്ദാക്കി തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി അടിയന്തിര കാബിനറ്റ് യോഗം വിളിച്ചു ചേര്‍ത്തു.]]></description>
										<content:encoded><![CDATA[<p>ഇംഫാല്&#x200d;: മണിപ്പൂര്&#x200d; മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനു നേരെ വധശ്രമം. ഉക്‌റുള്&#x200d; ഹെലിപാടില്&#x200d; നിന്ന് അംഗരക്ഷരുമായി ഇറങ്ങവെ അജ്ഞാതര്&#x200d; വെടിവെക്കുകയായിരുന്നു. മുഖ്യമന്ത്രി അപകടത്തില്&#x200d; നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. അംഗരക്ഷകരിലൊലാള്&#x200d;ക്ക് പരിക്കേറ്റു.</p>
<p>നാഗാ തീവ്രവാദികളാണ് അക്രമണത്തിന് പിന്നിലെന്നാണ് സംശയം. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരിപാടികള്&#x200d; റദ്ദാക്കി തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി അടിയന്തിര കാബിനറ്റ് യോഗം വിളിച്ചു ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-cm-okram-ibobi-escapes-unhurt-in-firing-at-helipad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
