<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>manmohan sing &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/manmohan-sing/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 07 May 2018 17:59:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>manmohan sing &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മോദിയുടേത് നയങ്ങളല്ല, മണ്ടന്&#x200d;  ആശയങ്ങളെന്ന് മന്&#x200d;മോഹന്&#x200d;</title>
		<link>https://www.chandrikadaily.com/ahammed-shareef-pv.html</link>
					<comments>https://www.chandrikadaily.com/ahammed-shareef-pv.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 07 May 2018 17:56:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[karnataka election]]></category>
		<category><![CDATA[manmohan sing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83792</guid>

					<description><![CDATA[അഹമ്മദ് ഷരീഫ് പി.വി ബംഗളൂരു കര്&#x200d;ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വര്&#x200d;ഗീയ പരാമര്&#x200d;ശങ്ങള്&#x200d; അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണെന്ന് മുന്&#x200d; പ്രധാനമന്ത്രി ഡോ.മന്&#x200d;മോഹന്&#x200d; സിങ്. ബംഗളൂരുവില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദിക്കും കേന്ദ്രത്തിലെ ബി.ജെ.പി സര്&#x200d;ക്കാറിനുമെതിരെ നിശിതമായ വിമര്&#x200d;ശനമാണ് മന്&#x200d;മോഹന്&#x200d; നടത്തിയത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരം താണ രീതിയില്&#x200d; പ്രസ്താവനകള്&#x200d; നടത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന വര്&#x200d;ഗീയ ധ്രുവീകരണം സമൂഹത്തിന് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. മോദി ഇക്കാര്യത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഹമ്മദ് ഷരീഫ് പി.വി</strong><br />
ബംഗളൂരു</p>
<p>കര്&#x200d;ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വര്&#x200d;ഗീയ പരാമര്&#x200d;ശങ്ങള്&#x200d; അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണെന്ന് മുന്&#x200d; പ്രധാനമന്ത്രി ഡോ.മന്&#x200d;മോഹന്&#x200d; സിങ്. ബംഗളൂരുവില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദിക്കും കേന്ദ്രത്തിലെ ബി.ജെ.പി സര്&#x200d;ക്കാറിനുമെതിരെ നിശിതമായ വിമര്&#x200d;ശനമാണ് മന്&#x200d;മോഹന്&#x200d; നടത്തിയത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരം താണ രീതിയില്&#x200d; പ്രസ്താവനകള്&#x200d; നടത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന വര്&#x200d;ഗീയ ധ്രുവീകരണം സമൂഹത്തിന് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. മോദി ഇക്കാര്യത്തില്&#x200d; പാഠം പഠിക്കുമെന്നാണ് താന്&#x200d; പ്രതീക്ഷിക്കുന്നത്.<br />
നോട്ട് അസാധുവാക്കലും തിരക്കിട്ട് നടപ്പാക്കിയ ജി.എസ്.ടിയും മോദി സര്&#x200d;ക്കാര്&#x200d; കാണിച്ച മണ്ടത്തരമാണെന്ന് മുന്&#x200d; പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ മന്&#x200d;മോഹന്&#x200d; സിങ്. ധനകാര്യ മേഖലയില്&#x200d; മോദി സര്&#x200d;ക്കാര്&#x200d; പിന്തുടരുന്നത് നയങ്ങളല്ല, മണ്ടന്&#x200d; ആശയങ്ങള്&#x200d; മാത്രമാണെന്നും മന്&#x200d;മോഹന്&#x200d; സിങ് ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്&#x200d;ണാടകയില്&#x200d; എത്തിയ സിങ് ബംഗളൂരുവില്&#x200d; മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.<br />
മോദി സര്&#x200d;ക്കാറിന്റെ നടപടികളുടെ ഫലമായി ചെറുകിട ഇടത്തരം വ്യവസായങ്ങള്&#x200d; പൂര്&#x200d;ണമായും തകര്&#x200d;ന്നു. നിരവധി പേര്&#x200d;ക്ക് തൊഴില്&#x200d; നഷ്ടമായി. രണ്ട് കോടി തൊഴില്&#x200d; അവസരങ്ങള്&#x200d; സൃഷ്ടിക്കുമെന്ന് വീരവാദം മുഴക്കിയ മോദിക്കു കീഴില്&#x200d; 72 കോടി തൊഴിലവസരങ്ങളാണ് നഷ്ടമായതെന്നും മന്&#x200d;മോഹന്&#x200d; സിങ് പറഞ്ഞു.<br />
മോദി സര്&#x200d;ക്കാറിന് കീഴില്&#x200d; ബാങ്കിങ് മേഖലയില്&#x200d; ജനങ്ങള്&#x200d;ക്ക് വിശ്വാസം നഷ്ടമായി. ബാങ്കുകളില്&#x200d; നിക്ഷേപം നടത്താന്&#x200d; ജനം തയാറാവുന്നില്ല. മോദിക്കൊപ്പം ദാവോസില്&#x200d; കണ്ട നീരവ് മോദി, ഏതാനും ദിവസത്തിനകമാണ് ഒളിവില്&#x200d; പോയത്. മോദി സര്&#x200d;ക്കാര്&#x200d; നടത്തുന്ന അത്ഭുതങ്ങളുടെ നേര്&#x200d;ക്കാഴ്ചയാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു.<br />
എക്‌സൈസ് നികുതി വര്&#x200d;ധിപ്പിച്ചതാണ് ഇപ്പോഴത്തെ പെട്രോള്&#x200d;, ഡീസല്&#x200d; വിലവര്&#x200d;ധനക്ക് കാരണമെന്നും ചെയ്യേണ്ട ജോലി മോദി സര്&#x200d;ക്കാര്&#x200d; ചെയ്യുന്നില്ലെന്നും മന്&#x200d;മോഹന്&#x200d; പറഞ്ഞു. രണ്ടാം യു.പി.എ സര്&#x200d;ക്കാര്&#x200d; ഉണ്ടാക്കിയെടുത്ത രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത നാലു വര്&#x200d;ഷം കൊണ്ട് മോദി സര്&#x200d;ക്കാര്&#x200d; പൂര്&#x200d;ണമായും തകര്&#x200d;ത്തെന്ന് സിങ് പറഞ്ഞു. കര്&#x200d;ണാടകയിലെ സിദ്ധരാമയ്യ സര്&#x200d;ക്കാറിനെ കുറ്റംപറയുന്ന മോദി, ഭരണവും സാമൂഹ്യ നീതിയും നടപ്പിലാക്കുന്നത് എങ്ങിനെയെന്ന് കര്&#x200d;ണാടകയെ കണ്ട് പഠിക്കണം. ഭിന്നാഭിപ്രായങ്ങള്&#x200d; പറയുന്ന വിദ്യാര്&#x200d;ത്ഥികളടക്കമുള്ളവരെ അടിച്ചമര്&#x200d;ത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്. തന്നെ മൗനിയെന്ന് ആക്ഷേപിച്ചിരുന്ന നരേന്ദ്രമോദി എന്തുകൊണ്ടാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കാന്&#x200d; തയാറാവാത്തത്. പ്രധാനമന്ത്രിയുടെ ഓഫീസിനുണ്ടായിരുന്ന പവിത്രസ്ഥാനം പൂര്&#x200d;ണമായി നഷ്ടമായെന്നും മന്&#x200d;മോഹന്&#x200d;സിങ് പറഞ്ഞു.<br />
70 വര്&#x200d;ഷം കൊണ്ട് കോണ്&#x200d;ഗ്രസ് എല്ലാം തകര്&#x200d;ത്തെന്ന് ആരോപിക്കുന്ന മോദി രാജ്യത്ത് ഹരിത വിപ്ലവമടക്കം കാര്&#x200d;ഷിക മേഖലയില്&#x200d; നടപ്പിലായ സമഗ്ര വികസനങ്ങളെ കുറിച്ച് പഠിക്കുന്നത് നന്നാവുമെന്നും അദ്ദേഹം കൂടിച്ചേര്&#x200d;ത്തു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, കോണ്&#x200d;ഗ്രസ് വക്താക്കളായ രണ്&#x200d;ദീപ് സിങ് സുര്&#x200d;ജേവാല, പ്രിയങ്ക ചതുര്&#x200d;വേദി, എ.ഐ.സി.സി സെക്രട്ടി രാജീവ് ഗൗഡ സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ahammed-shareef-pv.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി വാ തുറക്കണം; പ്രധാനമന്ത്രിയെ പരിഹസിച്ച് മന്&#x200d;മോഹന്&#x200d; സിങ്</title>
		<link>https://www.chandrikadaily.com/pm-narendra-modi-should-follow-own-advice-to-me-speak-more-often-says-manmohan.html</link>
					<comments>https://www.chandrikadaily.com/pm-narendra-modi-should-follow-own-advice-to-me-speak-more-often-says-manmohan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 18 Apr 2018 18:06:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Asifa Murder]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Kathua rape]]></category>
		<category><![CDATA[manmohan sing]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[Unnao]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81008</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കത്വയില്&#x200d; എട്ടു വയസുകാരിയെ ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിലും, ഉന്നാവോയില്&#x200d; ബി.ജെ.പി എം.എല്&#x200d;.എ പ്രായപൂര്&#x200d;ത്തിയാവാത്ത പെണ്&#x200d;കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിലും സുദീര്&#x200d;ഘമായ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ്. മോദി വല്ലപ്പോഴും വാ തുറക്കണമെന്നും ഇക്കാര്യത്തില്&#x200d; തന്നെ ഉപദേശിച്ച കാര്യം മറക്കേണ്ടെന്നും മന്&#x200d;മോഹന്&#x200d; സിങ് പറഞ്ഞു. ഇന്ത്യന്&#x200d; എക്‌സ്പ്രസ് പത്രത്തിന് നല്&#x200d;കിയ അഭിമുഖത്തിലാണ് മോദിയെ മന്&#x200d;മോഹന്&#x200d; രൂക്ഷമായി വിമര്&#x200d;ശിച്ചത്. ദീര്&#x200d;ഘ കാലം മൗനം പാലിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കത്വയില്&#x200d; എട്ടു വയസുകാരിയെ ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിലും, ഉന്നാവോയില്&#x200d; ബി.ജെ.പി എം.എല്&#x200d;.എ പ്രായപൂര്&#x200d;ത്തിയാവാത്ത പെണ്&#x200d;കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിലും സുദീര്&#x200d;ഘമായ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ്.</p>
<p>മോദി വല്ലപ്പോഴും വാ തുറക്കണമെന്നും ഇക്കാര്യത്തില്&#x200d; തന്നെ ഉപദേശിച്ച കാര്യം മറക്കേണ്ടെന്നും മന്&#x200d;മോഹന്&#x200d; സിങ് പറഞ്ഞു. ഇന്ത്യന്&#x200d; എക്‌സ്പ്രസ് പത്രത്തിന് നല്&#x200d;കിയ അഭിമുഖത്തിലാണ് മോദിയെ മന്&#x200d;മോഹന്&#x200d; രൂക്ഷമായി വിമര്&#x200d;ശിച്ചത്. ദീര്&#x200d;ഘ കാലം മൗനം പാലിച്ച ശേഷം വെള്ളിയാഴ്ച മോദി മൗനം ഭേദിച്ചതില്&#x200d; സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ മൗന്&#x200d; (നിശബ്ദന്&#x200d;) മോഹന്&#x200d; സിങ് എന്ന് പലപ്പോഴും വിശേഷിപ്പിച്ചിരുന്ന മോദി തനിക്കു നല്&#x200d;കിയ ഉപദേശം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കത്വ, ഉന്നാവോ സംഭവങ്ങളില്&#x200d; പ്രധാനമന്ത്രി മൗനം തുടര്&#x200d;ന്നാല്&#x200d; അത് കുറ്റവാളികള്&#x200d; മുതലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കത്വ, ഉന്നാവോ പോലുള്ള സംഭവങ്ങളില്&#x200d; ഭരണാധികാരികള്&#x200d; അനുയായികള്&#x200d;ക്ക് കൃത്യമായ സന്ദേശം നല്&#x200d;കാനാണ് ശ്രമിക്കേണ്ടതെന്നും തന്നെ പലപ്പോഴും ഉപദേശിക്കുന്ന മോദി ഇക്കാര്യങ്ങള്&#x200d; സ്വയം ചെയ്യാന്&#x200d; തയാറാകുന്നില്ലെന്നും മന്&#x200d;മോഹന്&#x200d; സിങ് കുറ്റപ്പെടുത്തി. ജമ്മുകശ്മീര്&#x200d; മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കത്വ കേസ് കുറച്ചു കൂടി ഗൗരവമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും സിങ് പറഞ്ഞു.</p>
<p>കത്വയില്&#x200d; പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്&#x200d;കുട്ടിക്ക് ഹിന്ദു, മുസ്്‌ലിം വിവേചനം പോലും അറിയില്ലെന്ന പെണ്&#x200d;കുട്ടിയുടെ പിതാവിന്റെ അഭിപ്രായം ഏറെ വേദനയോടെയാണ് വായിച്ചതെന്നും കേസിന് വര്&#x200d;ഗീയ നിറം നല്&#x200d;കാന്&#x200d; ബി.ജെ.പി നടത്തിയ ശ്രമം അത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ, മുസ്്‌ലിംകള്&#x200d;ക്കും ദളിതുകള്&#x200d;ക്കുമെതിരായ അതിക്രമം എന്നീ വിഷയങ്ങളില്&#x200d; ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്&#x200d; കണ്ണടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെ ഉന്നാവോയില്&#x200d; ബലാത്സംഗം ചെയ്ത കേസില്&#x200d; ഉന്നാവോ ബിജെപി എംഎല്&#x200d;എ കുല്&#x200d;ദീപ് സിംഗ് സെംഗാറിനെ അടുത്തിടെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. എംഎല്&#x200d;എയ്‌ക്കെതിരെ ഇന്ത്യന്&#x200d; ശിക്ഷാ നിയമപ്രകാരം തട്ടിക്കൊണ്ടുപോകല്&#x200d;, ബലാത്സംഗം, ഭയപ്പെടുത്തല്&#x200d;, എന്നീ കേസുകളാണ് എഫ്‌ഐആറില്&#x200d; രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്. പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കത്വ കേസില്&#x200d; ബിജെപി മന്ത്രിമാര്&#x200d; പ്രതികളെ പിന്തുണച്ചതും വിവാദമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-narendra-modi-should-follow-own-advice-to-me-speak-more-often-says-manmohan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദളിത്-ന്യൂനപക്ഷ വേട്ട പെരുകുന്നു;  മന്&#x200d;മോഹന്&#x200d; സിങ്</title>
		<link>https://www.chandrikadaily.com/dalith-hunting-is-rising-in-india-says-manmohan-sing.html</link>
					<comments>https://www.chandrikadaily.com/dalith-hunting-is-rising-in-india-says-manmohan-sing.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 11 Apr 2018 15:16:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[manmohan sing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=79737</guid>

					<description><![CDATA[ചണ്ഡിഗഡ്: രാജ്യത്ത് ദളിതര്&#x200d;ക്കും ന്യൂനപക്ഷങ്ങള്&#x200d;ക്കും നേരെ ആക്രമങ്ങള്&#x200d; പെരുകുകയാണെന്ന് മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ്. കഴിഞ്ഞയിടെയായി രാജ്യത്ത് അരങ്ങേറുന്ന സംഭവങ്ങള്&#x200d; ഇക്കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ജനാധിപത്യത്തിന് നിരക്കാത്തത് സംഭവിച്ചു കൊണ്ടേയിരിക്കുന്നു. വിഭജിച്ചുള്ള പ്രവര്&#x200d;ത്തനങ്ങളാണ് നടന്നു വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്&#x200d; നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം മന്&#x200d;മോഹന്&#x200d; വ്യക്തമാക്കിയത്. അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. ജനങ്ങളെ വിഭജിക്കാന്&#x200d; ശ്രമം നടക്കുന്നത്. പ്രദേശത്തിന്റെയും മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്&#x200d; വിഭജനം നടക്കുകയാണ്. ഇതിനിടയില്&#x200d; ന്യൂനപക്ഷങ്ങള്&#x200d; വേട്ടയാടപ്പെടുന്നു. ഇത്തരത്തിലുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ചണ്ഡിഗഡ്: രാജ്യത്ത് ദളിതര്&#x200d;ക്കും ന്യൂനപക്ഷങ്ങള്&#x200d;ക്കും നേരെ ആക്രമങ്ങള്&#x200d; പെരുകുകയാണെന്ന് മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ്. കഴിഞ്ഞയിടെയായി രാജ്യത്ത് അരങ്ങേറുന്ന സംഭവങ്ങള്&#x200d; ഇക്കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ജനാധിപത്യത്തിന് നിരക്കാത്തത് സംഭവിച്ചു കൊണ്ടേയിരിക്കുന്നു. വിഭജിച്ചുള്ള പ്രവര്&#x200d;ത്തനങ്ങളാണ് നടന്നു വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്&#x200d; നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം മന്&#x200d;മോഹന്&#x200d; വ്യക്തമാക്കിയത്. അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. ജനങ്ങളെ വിഭജിക്കാന്&#x200d; ശ്രമം നടക്കുന്നത്. പ്രദേശത്തിന്റെയും മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്&#x200d; വിഭജനം നടക്കുകയാണ്. ഇതിനിടയില്&#x200d; ന്യൂനപക്ഷങ്ങള്&#x200d; വേട്ടയാടപ്പെടുന്നു. ഇത്തരത്തിലുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; ഒരിക്കലും നമ്മുടെ ജനാധിപത്യത്തിന് ഭൂഷണമല്ല. ജനങ്ങള്&#x200d;ക്കാണ് സ്വാതന്ത്രം വേണ്ടത്. എന്നാല്&#x200d;, ഇവിടെ സ്വാതന്ത്രം എന്ന വാക്കു തന്നെ ചോദ്യം ചെയ്യപ്പെടുന്നു. അഭിപ്രായ സ്വാതന്ത്രം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalith-hunting-is-rising-in-india-says-manmohan-sing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ പാക് പരാമര്&#x200d;ശം; മന്&#x200d;മോഹന്&#x200d; സിങ്ങിന്റെ ദേശസ്നേഹത്തെ ചോദ്യംചെയ്തിട്ടില്ലെന്ന് സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/govt-gives-clarification-on-narendra-modi-pak-plot-comment-against-manmohan-singh.html</link>
					<comments>https://www.chandrikadaily.com/govt-gives-clarification-on-narendra-modi-pak-plot-comment-against-manmohan-singh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 27 Dec 2017 15:36:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[manmohan sing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61574</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്&#x200d; മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;ഹമോന്&#x200d;സിങിനും ഉപരാഷ്ട്രപതി ഹാമിദ് അന്&#x200d;സാരിക്കും എതിരെ അധിക്ഷേപകരമായ പരാമര്&#x200d;ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്&#x200d; വിശദീകരണവുമായി ബി.ജെ.പി. മന്&#x200d;മോഹന്&#x200d;സിങിന്റെയും ഹാമിദ് അന്&#x200d;സാരിയുടെയും പ്രതിപദ്ധതയെ ചോദ്യം ചെയ്തിട്ടില്ലെന്നും അപമാനിക്കാന്&#x200d; ഉദ്ദേശിച്ചിട്ടില്ലെന്നും രാജ്യസഭയില്&#x200d; കേന്ദ്രമന്ത്രി അരുണ്&#x200d; ജെയ്റ്റ്‌ലി വ്യക്തമാക്കി. ഇത്തരം ധാരണകള്&#x200d; തെറ്റാണെന്നും ഈ നേതാക്കളുടെ പ്രതിബദ്ധതയെ തങ്ങള്&#x200d; മാനിക്കുന്നുവെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്&#x200d;ത്തു. വിഷയത്തില്&#x200d; സര്&#x200d;ക്കാര്&#x200d; മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് തുടര്&#x200d;ച്ചയായി സഭ തടസ്സപ്പെടുത്തുന്ന വേളയിലാണ് ബി.ജെ.പി പ്രസ്താവനയുമായി രംഗത്തെത്തിയത്. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ന്യൂഡല്&#x200d;ഹി:</strong> ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്&#x200d; മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;ഹമോന്&#x200d;സിങിനും ഉപരാഷ്ട്രപതി ഹാമിദ് അന്&#x200d;സാരിക്കും എതിരെ അധിക്ഷേപകരമായ പരാമര്&#x200d;ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്&#x200d; വിശദീകരണവുമായി ബി.ജെ.പി. മന്&#x200d;മോഹന്&#x200d;സിങിന്റെയും ഹാമിദ് അന്&#x200d;സാരിയുടെയും പ്രതിപദ്ധതയെ ചോദ്യം ചെയ്തിട്ടില്ലെന്നും അപമാനിക്കാന്&#x200d; ഉദ്ദേശിച്ചിട്ടില്ലെന്നും രാജ്യസഭയില്&#x200d; കേന്ദ്രമന്ത്രി അരുണ്&#x200d; ജെയ്റ്റ്‌ലി വ്യക്തമാക്കി. ഇത്തരം ധാരണകള്&#x200d; തെറ്റാണെന്നും ഈ നേതാക്കളുടെ പ്രതിബദ്ധതയെ തങ്ങള്&#x200d; മാനിക്കുന്നുവെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്&#x200d;ത്തു. വിഷയത്തില്&#x200d; സര്&#x200d;ക്കാര്&#x200d; മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് തുടര്&#x200d;ച്ചയായി സഭ തടസ്സപ്പെടുത്തുന്ന വേളയിലാണ് ബി.ജെ.പി പ്രസ്താവനയുമായി രംഗത്തെത്തിയത്.</p>
<p>ജെയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്കു മറുപടിയായി, കോണ്&#x200d;ഗ്രസ് നേതാവ് മണിശങ്കര്&#x200d; അയ്യരുടെ ചായക്കാരന്&#x200d; പരാമര്&#x200d;ശവുമായി തങ്ങള്&#x200d;ക്ക് ബന്ധമില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. ഭാവിയില്&#x200d; അത്തരത്തിലുള്ള പരാമര്&#x200d;ശങ്ങള്&#x200d; ആവര്&#x200d;ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് അയ്യര്&#x200d; മോദിക്കെതിരെ നീച് എന്ന പരാമര്&#x200d;ശം നടത്തിയിരുന്നത്. ഇതിന് പകരമായി മണിശങ്കര്&#x200d; അയ്യരുടെ വീട്ടില്&#x200d; വെച്ചു നടന്ന ചടങ്ങില്&#x200d; ബി.ജെ.പിയെ പരാജയപ്പെടുത്താന്&#x200d; പാകിസ്താനുമായി ചേര്&#x200d;ന്ന് ഗൂഢാലോചന നടന്നു എന്ന് മോദി ആരോപിച്ചിരുന്നു. മന്&#x200d;മോഹന്&#x200d;സിങ്, ഉപരാഷ്ട്രപതി ഹാമിത് അന്&#x200d;സാരി, പാക് ഹൈകമ്മീഷണര്&#x200d; സുഹൈല്&#x200d; മഹ്്മൂദ്, മുന്&#x200d; പാക് വിദേശകാര്യമന്ത്രി ഖുര്&#x200d;ഷിദ് കസൂരി തുടങ്ങിയവര്&#x200d; പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. പ്രധാനമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്ന് മന്&#x200d;മോഹന്&#x200d; സിങ് കുറ്റപ്പെടുത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/govt-gives-clarification-on-narendra-modi-pak-plot-comment-against-manmohan-singh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്&#x200d;മോഹന്&#x200d; സിങിന്റെ പാക് ബന്ധം പാര്&#x200d;ലമെന്റില്&#x200d; ഉന്നയിക്കാന്&#x200d; മോദിക്ക് ധൈര്യമുണ്ടോ ? വെല്ലുവിളിയുമായി കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/congress-party-challenge-pm-modi-to-talk-about-manmohan-sigh-pak-relation-in-parliament.html</link>
					<comments>https://www.chandrikadaily.com/congress-party-challenge-pm-modi-to-talk-about-manmohan-sigh-pak-relation-in-parliament.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 20 Dec 2017 14:35:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[indian parliment]]></category>
		<category><![CDATA[manmohan sing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60397</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിനിടെ മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണം പാര്&#x200d;ലമെന്റില്&#x200d; ഉന്നയിക്കാന്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോ കോണ്&#x200d;ഗ്രസിന്റെ വെല്ലുവിളി. മന്&#x200d;മോഹന്&#x200d; സിങിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്&#x200d;ശത്തെച്ചൊല്ലി തുടര്&#x200d;ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതിനു പിന്നാലെയാണ് ആരോപണം പാര്&#x200d;ലമെന്റില്&#x200d; ഉന്നയിക്കാനുള്ള കോണ്&#x200d;ഗ്രസിന്റെ വെല്ലുവിളി. മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത്. പരാമര്&#x200d;ശത്തില്&#x200d; മാപ്പു പറയാന്&#x200d; പ്രധാനമന്ത്രിക്ക് മടിയുണ്ടെങ്കില്&#x200d;, മന്&#x200d;മോഹന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിനിടെ മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണം പാര്&#x200d;ലമെന്റില്&#x200d; ഉന്നയിക്കാന്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോ കോണ്&#x200d;ഗ്രസിന്റെ വെല്ലുവിളി. മന്&#x200d;മോഹന്&#x200d; സിങിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്&#x200d;ശത്തെച്ചൊല്ലി തുടര്&#x200d;ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതിനു പിന്നാലെയാണ് ആരോപണം പാര്&#x200d;ലമെന്റില്&#x200d; ഉന്നയിക്കാനുള്ള കോണ്&#x200d;ഗ്രസിന്റെ വെല്ലുവിളി. മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത്.</p>
<p>പരാമര്&#x200d;ശത്തില്&#x200d; മാപ്പു പറയാന്&#x200d; പ്രധാനമന്ത്രിക്ക് മടിയുണ്ടെങ്കില്&#x200d;, മന്&#x200d;മോഹന്&#x200d; സിങിന് പാക്ക് ബന്ധമുണ്ടെന്ന പ്രസ്താവന തെരഞ്ഞെടുപ്പ് ജയിക്കാന്&#x200d; മാത്രം ഉപയോഗിച്ച ആയുധമാണെന്ന് മോദി സമ്മതിക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോട് ഞങ്ങള്&#x200d;ക്ക് ബഹുമാനം മാത്രമേയുള്ളൂ. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നടത്തിയ വിവാദ പരാമര്&#x200d;ശം പാര്&#x200d;ലമെന്റിലും ആവര്&#x200d;ത്തിക്കാന്&#x200d; അദ്ദേഹത്തിന് ധൈര്യമുണ്ടോ എന്നാണ് അറിയേണ്ടത്. പരാമര്&#x200d;ശത്തെച്ചൊല്ലി മാപ്പ് പറയാന്&#x200d; പ്രധാനമന്ത്രിക്ക് മടിയുണ്ടങ്കില്&#x200d;, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ജയിക്കാന്&#x200d; പറഞ്ഞതാണെന്ന് അംഗീകരിച്ച് പ്രസ്താവന പിന്&#x200d;വലിക്കണം അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>മുന്&#x200d;പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങിന് പാക്ക് ബന്ധം ആരോപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന പ്രതിപക്ഷ ബഹളത്തില്&#x200d; പാര്&#x200d;ലമെന്റ് ശീതകാല സമ്മേളനം തുടര്&#x200d;ച്ചയായി തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച ഗുരുതരമായ വിവാദം പരാമര്&#x200d;ശം പ്രധാനമന്ത്രി നടത്തിയതിന് പാര്&#x200d;ലമെന്റിലല്ലെന്ന് ചൂണ്ടിക്കാട്ടി ആരും മാപ്പു പറയില്ലെന്ന് രാജ്യസഭാ അധ്യക്ഷന്&#x200d; കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നു വ്യക്തമാക്കിയിരുന്നു.</p>
<p>തുടര്&#x200d;ന്ന് പ്രതിപക്ഷ ബഹളത്തില്&#x200d; സമ്മേളനം ഇന്നത്തേക്കു പിരിയുകയായിരുന്നു. തുടര്&#x200d;ന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്&#x200d; ഉയര്&#x200d;ത്തിയ ഗുരുതരമായ ആരോപണം പാര്&#x200d;ലമെന്റില്&#x200d; ആവര്&#x200d;ത്തിക്കാനുള്ള കോണ്&#x200d;ഗ്രസിന്റെ വെല്ലുവിളി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-party-challenge-pm-modi-to-talk-about-manmohan-sigh-pak-relation-in-parliament.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രീയ നേട്ടങ്ങള്&#x200d;ക്കായി നുണ പറയുന്ന പ്രധാനമന്ത്രി രാജ്യത്തോട് മാപ്പുപറയണമെന്ന് മന്&#x200d;മോഹന്&#x200d; സിംഗ്</title>
		<link>https://www.chandrikadaily.com/pak-meddling-row-manmohan-singh-says-pained-by-falsehood-spread-by-prime-minister.html</link>
					<comments>https://www.chandrikadaily.com/pak-meddling-row-manmohan-singh-says-pained-by-falsehood-spread-by-prime-minister.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 11 Dec 2017 15:22:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[gujarath election]]></category>
		<category><![CDATA[manmohan sing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58982</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്&#x200d; നേട്ടമുണ്ടാക്കാന്&#x200d; കോണ്&#x200d;ഗ്രസ് പാക്കിസ്ഥാന്റെ പിന്തുണ തേടിയെന്ന ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്&#x200d; പ്രധാനമന്ത്രി ഡോ. മന്&#x200d;മോഹന്&#x200d; സിംഗിന്റെ ശക്തമായ മറുപടി. മോദിയുടെ പ്രസ്താവന പച്ചക്കള്ളവും വ്യാജനിര്&#x200d;മിതിയുമാണെന്ന് മന്&#x200d;മോഹന്&#x200d; സിങ് പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്&#x200d;ക്കായി നുണ പറയുന്ന നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും മന്&#x200d;മോഹന്&#x200d; സിംഗ് ആവശ്യപ്പെട്ടു. . ഇപ്പോള്&#x200d; സസ്‌പെന്&#x200d;ഷനിലിക്കുന്ന കോണ്&#x200d;ഗ്രസ് നേതാവ് മണി ശങ്കര്&#x200d; അയ്യരുടെ വീട്ടില്&#x200d; നടന്ന യോഗത്തില്&#x200d; പങ്കെടുത്തവരുടെയും മാധ്യമപ്രവര്&#x200d;ത്തകരുടെയും ഉള്&#x200d;പ്പെടെ പേരുവിവരങ്ങളും ചേര്&#x200d;ത്താണു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്&#x200d; നേട്ടമുണ്ടാക്കാന്&#x200d; കോണ്&#x200d;ഗ്രസ് പാക്കിസ്ഥാന്റെ പിന്തുണ തേടിയെന്ന ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്&#x200d; പ്രധാനമന്ത്രി ഡോ. മന്&#x200d;മോഹന്&#x200d; സിംഗിന്റെ ശക്തമായ മറുപടി. മോദിയുടെ പ്രസ്താവന പച്ചക്കള്ളവും വ്യാജനിര്&#x200d;മിതിയുമാണെന്ന് മന്&#x200d;മോഹന്&#x200d; സിങ് പറഞ്ഞു.</p>
<p>രാഷ്ട്രീയ നേട്ടങ്ങള്&#x200d;ക്കായി നുണ പറയുന്ന നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും മന്&#x200d;മോഹന്&#x200d; സിംഗ് ആവശ്യപ്പെട്ടു. . ഇപ്പോള്&#x200d; സസ്‌പെന്&#x200d;ഷനിലിക്കുന്ന കോണ്&#x200d;ഗ്രസ് നേതാവ് മണി ശങ്കര്&#x200d; അയ്യരുടെ വീട്ടില്&#x200d; നടന്ന യോഗത്തില്&#x200d; പങ്കെടുത്തവരുടെയും മാധ്യമപ്രവര്&#x200d;ത്തകരുടെയും ഉള്&#x200d;പ്പെടെ പേരുവിവരങ്ങളും ചേര്&#x200d;ത്താണു പ്രസ്താവന</p>
<p>&#8216;താന്&#x200d; പുറത്തു വിട്ട പട്ടികയിലെ ഒരാളു പോലും ദേശവിരുദ്ധ പ്രവൃത്തികള്&#x200d; നടത്തിയതിനു യാതൊരു തെളിവുമില്ല. ഇത്രയും ഉന്നതസ്ഥാനത്തിരിക്കുന്ന സാഹചര്യത്തില്&#x200d; അല്&#x200d;പമെങ്കിലും പക്വത കാണിക്കാന്&#x200d; പ്രധാനമന്ത്രി തയാറാകണം. മുന്&#x200d; പ്രധാനമന്ത്രിയുടെയും സേനാ തലവന്റെയും ഉള്&#x200d;പ്പെടെ ഓഫിസിനു നേരെ കരിവാരിത്തേക്കുന്ന അപകടകരമായ നടപടിയാണ് മോദി പിന്തുടരുന്നത്. ഭരണഘടനാപരമായി നിലനില്&#x200d;ക്കുന്ന സ്ഥാപനങ്ങളെ കളങ്കപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ തുടര്&#x200d;ച്ചയാണു പുതിയ ആരോപണങ്ങള്&#x200d;. ഭീകരാവദത്തോട് എല്ലാത്തരം വിട്ടുവീഴ്ചകളും ചെയ്തു പോരാടുന്ന ചരിത്രമുള്ള ബിജെപി ദേശീയതയെക്കുറിച്ച് കോണ്&#x200d;ഗ്രസിനെ ഗിരിപ്രഭാഷണങ്ങള്&#x200d; നടത്തി പഠിപ്പിക്കേണ്ട&#8217; മന്&#x200d;മോഹന്&#x200d; സിങ് പറഞ്ഞു.</p>
<p>ഉദംപുറിലും ഗുര്&#x200d;ദാസ്പുറിലും ഭീകരാക്രമണം നടത്തിയതിനു പിന്നാലെ ആരും ക്ഷണിക്കാതെ പാക്കിസ്ഥാനിലേക്കു പോയ കാര്യം മോദി മറന്നോ? പാക്കിസ്ഥാന്റെ &#8216;കാര്&#x200d;മികത്വ&#8217;ത്തില്&#x200d; നടത്തിയതെന്ന് ഉറപ്പുള്ള ഒരു ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി പാക്ക് ചാരസംഘടനയുടെ പ്രതിനിധിയെ പഠാന്&#x200d;കോട്ട് വ്യോമസേന താവളത്തിലേക്ക് ക്ഷണിച്ചതിന്റെ കാരണവും മോദി രാജ്യത്തോടു വ്യക്തമാക്കണം&#8217; മന്&#x200d;മോഹന്&#x200d; ആവശ്യപ്പെട്ടു.</p>
<p>&#8216;കഴിഞ്ഞ 50 വര്&#x200d;ഷത്തിലേറെയായി ഞാനെന്താണ് രാജ്യത്തിനു വേണ്ടി ചെയ്തതെന്ന കാര്യം ഇന്ത്യക്കാര്&#x200d;ക്കെല്ലാം അറിയാം. നഷ്ടപ്പെട്ട രാഷ്ട്രീയ പ്രതാപം വീണ്ടെടുക്കാന്&#x200d; ആരും, മോദി ഉള്&#x200d;പ്പെടെ, അതിനെ ചോദ്യം ചെയ്യാന്&#x200d; വരേണ്ടതില്ല. മണിശങ്കര്&#x200d; അയ്യരുടെ വീട്ടില്&#x200d; നടന്ന അത്താഴവിരുന്നില്&#x200d; ഗുജറാത്ത് തിരഞ്ഞെടുപ്പിനെപ്പറ്റി ഒരാളോടു പോലും ഞാന്&#x200d; സംസാരിച്ചിട്ടില്ല. അവിടെയുള്ളവരും അങ്ങനെത്തന്നെയായിരുന്നു. ഇന്ത്യ പാക്ക് നയതന്ത്ര ബന്ധത്തെപ്പറ്റിയായിരുന്നു സംസാരമെല്ലാം. മോദിയുടെ നുണകളെയെല്ലാം തള്ളിക്കളയുകയാണ് മന്&#x200d;മോഹന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കോണ്&#x200d;ഗ്രസ്സ് നേതാവ് മണി ശങ്കര്&#x200d; അയ്യറുടെ വീട്ടില്&#x200d; ഒരാഴ്ച മുമ്പ് നടന്ന സല്&#x200d;ക്കാരത്തില്&#x200d; പാക് സ്ഥാനപതി, പാക് മുന്&#x200d; വിദേശകാര്യമന്ത്രി എന്നിവര്&#x200d; സംബന്ധിച്ചെന്നാണ് ആരോപണം. മുന്&#x200d;പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിംഗ് മുന്&#x200d; ഉപരാഷട്രപതി ഹാമിദ് അന്&#x200d;സാരി എന്നിവരും പാക് നേതാക്കള്&#x200d;ക്കൊപ്പം ഈ പരിപാടിയില്&#x200d; പങ്കെടുത്തെന്നും ഇതിന് ശേഷമാണ് മണിശങ്കര്&#x200d; അയ്യര്&#x200d; തന്നെ താഴെ തരക്കാരന്&#x200d; എന്ന് വിശേഷിപ്പിച്ചെതെന്നും മോദി ഇന്നലെ ഗുജറാത്തില്&#x200d; പറഞ്ഞിരുന്നു. ഇക്കാര്യത്തില്&#x200d; കോണ്&#x200d;ഗ്രസ്സിനെ വിമര്&#x200d;ശിക്കുന്നതിനൊപ്പം പാകിസ്ഥാന്&#x200d; ഗുജറാത്ത് തെരെഞ്ഞെടുപ്പില്&#x200d; ഇടപെടുന്നുവെന്ന് കൂടി ആരോപിച്ച സാഹചര്യത്തിലാണ് മോദിക്കെതിരെ രൂക്ഷപ്രതികരണവുമായി മന്&#x200d;മോഹന്&#x200d;സ്ങ് രംഗത്തെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pak-meddling-row-manmohan-singh-says-pained-by-falsehood-spread-by-prime-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; ഗാന്ധി കോണ്&#x200d;ഗ്രസിന് ഏറെ പ്രീയപ്പെട്ടവന്&#x200d;; മന്&#x200d;മോഹന്&#x200d;സിങ്</title>
		<link>https://www.chandrikadaily.com/rahul-gandhi-a-darling-of-congress-men-and-women-says-manmohan-singh.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-a-darling-of-congress-men-and-women-says-manmohan-singh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 04 Dec 2017 12:39:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[manmohan sing]]></category>
		<category><![CDATA[rahul ghandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57787</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാഹുല്&#x200d; ഗാന്ധി കോണ്&#x200d;ഗ്രസിന് ഏറെ പ്രീയപ്പെട്ടവനാണെന്ന് മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d;സിങ്. കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടിയിലെ പുരുഷന്മാര്&#x200d;ക്കും സ്ത്രീകള്&#x200d;ക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിയാണ് രാഹുല്&#x200d;. പാര്&#x200d;ട്ടിക്കും രാജ്യത്തിനും അദ്ദേഹത്തിന്റെ സേവനം ഉറപ്പിക്കാനുള്ള പുതിയ ചുവടുവെപ്പാണിതെന്നും രാഹുലിന്റെ സ്ഥാനകയറ്റം പിന്തുണച്ച് കൊണ്ട് മന്&#x200d;മോഹന്&#x200d;സിങ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാല് നാമനിര്&#x200d;ദേശങ്ങളില്&#x200d; രാഹുലിനെ പ്രധാനമായി പിന്തുണച്ചത് മന്&#x200d;മോഹന്&#x200d; സിങ് ആയിരുന്നു. പത്തൊമ്പത് വര്&#x200d;ഷം കോണ്&#x200d;ഗ്രസിനെ നയിച്ച വ്യക്തിയാണ് സോണിയ ഗാന്ധി എന്നാല്&#x200d; രാഹുലിന്റെ നേതൃത്വത്തില്&#x200d; കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടിയുടെ പുതിയ അദ്ധ്യായം ആരംഭിക്കുകയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ന്യൂഡല്&#x200d;ഹി</strong>: രാഹുല്&#x200d; ഗാന്ധി കോണ്&#x200d;ഗ്രസിന് ഏറെ പ്രീയപ്പെട്ടവനാണെന്ന് മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d;സിങ്. കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടിയിലെ പുരുഷന്മാര്&#x200d;ക്കും സ്ത്രീകള്&#x200d;ക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിയാണ് രാഹുല്&#x200d;. പാര്&#x200d;ട്ടിക്കും രാജ്യത്തിനും അദ്ദേഹത്തിന്റെ സേവനം ഉറപ്പിക്കാനുള്ള പുതിയ ചുവടുവെപ്പാണിതെന്നും രാഹുലിന്റെ സ്ഥാനകയറ്റം പിന്തുണച്ച് കൊണ്ട് മന്&#x200d;മോഹന്&#x200d;സിങ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാല് നാമനിര്&#x200d;ദേശങ്ങളില്&#x200d; രാഹുലിനെ പ്രധാനമായി പിന്തുണച്ചത് മന്&#x200d;മോഹന്&#x200d; സിങ് ആയിരുന്നു.</p>
<p>പത്തൊമ്പത് വര്&#x200d;ഷം കോണ്&#x200d;ഗ്രസിനെ നയിച്ച വ്യക്തിയാണ് സോണിയ ഗാന്ധി എന്നാല്&#x200d; രാഹുലിന്റെ നേതൃത്വത്തില്&#x200d; കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടിയുടെ പുതിയ അദ്ധ്യായം ആരംഭിക്കുകയാണ് മന്&#x200d;മോഹന്&#x200d;സിങ്ങ് പറഞ്ഞു.</p>
<p>സ്ഥാനമൊഴിയുന്ന പ്രസിഡണ്ടും മാതാവുമായ സോണിയ ഗാന്ധിയടക്കം 89 പേരാണ് ഇതിനകം രാഹുലിനെ പ്രസിഡണ്ട് പദവിയിലേക്ക് പിന്തുണച്ച് പത്രിക സമര്&#x200d;പ്പിച്ചിരിക്കുന്നത്. രാഹുലിന്റെ പ്രസിഡണ്ട് പദവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്&#x200d; ഉണ്ടാകും.</p>
<p>അക്ബര്&#x200d; റോഡിലെ പാര്&#x200d;ട്ടി ആസ്ഥാനത്ത് ഇന്നു രാവിലെയാണ് രാഹുല്&#x200d; ഗാന്ധി പ്രസിഡണ്ട് സ്ഥാനത്തേക്കു മത്സരിക്കുന്നതിനുള്ള നാമനിര്&#x200d;ദേശ പത്രിക വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനു മുന്നില്&#x200d; സമര്&#x200d;പ്പിച്ചത്. 47കാരനായ രാഹുലിനു വേണ്ടി നേതാക്കളും അണികളുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്നായി 89 നാമനിര്&#x200d;ദേശ പത്രികകള്&#x200d; ലഭിച്ചു. പാര്&#x200d;ട്ടി ആസ്ഥാനത്തിനു തൊട്ടടുത്തുള്ള വസതിയില്&#x200d; വെച്ച് സോണിയ ഗാന്ധിയാണ് രാഹുലിനെ നാമനിര്&#x200d;ദേശം ചെയ്യുന്ന പത്രികയില്&#x200d; ആദ്യമായി ഒപ്പുവെച്ചത്. മുമ്പ് രാഹുലിനെ എതിര്&#x200d;ത്തിരുന്ന പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്&#x200d; അമരിന്ദര്&#x200d; സിങും 47കാരനു വേണ്ടി പത്രിക നല്&#x200d;കി.</p>
<p>മുന്&#x200d; പ്രധാനമന്ത്രി ഡോ. മന്&#x200d;മോഹന്&#x200d; സിങ്, മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി, സീനിയര്&#x200d; നേതാക്കളായ ഷീല ദീക്ഷിത്, മൊഹ്‌സിന കിദ്വായ് തുടങ്ങിയവരില്&#x200d; നിന്ന് രാഹുല്&#x200d; അനുഗ്രഹം തേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-a-darling-of-congress-men-and-women-says-manmohan-singh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്&#x200d;ഗ്രസ് അധ്യക്ഷസ്ഥാനം: രാഹുല്&#x200d; ഇന്ന് നാമനിര്&#x200d;ദ്ദേശ പത്രിക സമര്&#x200d;പ്പിക്കും</title>
		<link>https://www.chandrikadaily.com/congress-president-nomination-rahul-today.html</link>
					<comments>https://www.chandrikadaily.com/congress-president-nomination-rahul-today.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 04 Dec 2017 04:04:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[manmohan sing]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[soniya gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57731</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കോണ്&#x200d;ഗ്രസ്സ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധി ഇന്ന് നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിക്കും. രാവിലെ 10.30ന് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; മുമ്പാകെയാണ് രാഹുല്&#x200d;പത്രിക സമര്&#x200d;പ്പിക്കുക. ഇന്ന് വൈകുന്നേരം മൂന്ന് വരെയാണ് നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിക്കാനുള്ള സമയം. മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ്, സോണിയാഗാന്ധി എന്നിവര്&#x200d; പത്രിക സമര്&#x200d;പ്പിക്കുന്ന വേളയില്&#x200d; ഉണ്ടായിരിക്കും. ഏ.കെ ആന്റണി ആസ്പത്രിയിലായതിനാല്&#x200d; എത്തില്ലെന്നാണ് വിവരം. നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ ഇതുവരെ മറ്റാരും നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിച്ചിട്ടില്ല. രാഹുലിനെതിരെ ആരും മത്സരിക്കില്ലെന്നാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോണ്&#x200d;ഗ്രസ്സ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധി ഇന്ന് നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിക്കും. രാവിലെ 10.30ന് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; മുമ്പാകെയാണ് രാഹുല്&#x200d;പത്രിക സമര്&#x200d;പ്പിക്കുക. ഇന്ന് വൈകുന്നേരം മൂന്ന് വരെയാണ് നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിക്കാനുള്ള സമയം. മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ്, സോണിയാഗാന്ധി എന്നിവര്&#x200d; പത്രിക സമര്&#x200d;പ്പിക്കുന്ന വേളയില്&#x200d; ഉണ്ടായിരിക്കും. ഏ.കെ ആന്റണി ആസ്പത്രിയിലായതിനാല്&#x200d; എത്തില്ലെന്നാണ് വിവരം.</p>
<p>നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ ഇതുവരെ മറ്റാരും നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിച്ചിട്ടില്ല. രാഹുലിനെതിരെ ആരും മത്സരിക്കില്ലെന്നാണ് കരുതപ്പെടുന്നത്. നാളെ രാവിലെ 11-നാണ് സൂക്ഷ്പരിശോധന. ഈ മാസം പതിനൊന്നാണ് പത്രിക പിന്&#x200d;വലിക്കാനുള്ള അവസാന തിയ്യതി. രാഹുല്&#x200d;ഗാന്ധി മാത്രമാണ് സ്ഥാനാര്&#x200d;ത്ഥിയെങ്കില്&#x200d; അന്നുതന്നെ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത. എ.ഐ.സി.സി സമ്മേളനത്തിലായിരിക്കും രാഹുല്&#x200d;ഗാന്ധി ഔപചാരികമായി കോണ്&#x200d;ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്&#x200d;ക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-president-nomination-rahul-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂഡീസ് റേറ്റിങില്‍ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്ന് മന്‍മോഹന്‍ സിങ്</title>
		<link>https://www.chandrikadaily.com/moodys-upgrade-need-not-mean-we-are-out-of-the-woods-says-manmohan-singh.html</link>
					<comments>https://www.chandrikadaily.com/moodys-upgrade-need-not-mean-we-are-out-of-the-woods-says-manmohan-singh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Nov 2017 13:16:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[demonetization]]></category>
		<category><![CDATA[GST]]></category>
		<category><![CDATA[manmohan sing]]></category>
		<category><![CDATA[manmohansingh]]></category>
		<category><![CDATA[moody's]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54755</guid>

					<description><![CDATA[കൊച്ചി: കഴിഞ്ഞ ദിവസം പുറത്തുവന്ന മൂഡീസ് റേറ്റിങ്ങില്‍ വാചാലമായ കേന്ദ്ര സര്‍ക്കാറിന് മറുപടിയുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ.മന്‍മോഹന്‍ സിങ്. മൂഡീസ് റേറ്റിങ്ങില്‍ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്നും ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുന്നത് നല്ല ലക്ഷണമല്ലെന്നുമായിരുന്നും ഡോക്ടര്‍ സിങ് പറഞ്ഞു. എറണാകുളത്ത് സെന്റ് തെരേസാസ് കോളജില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Dr. Manmohan Singh&#8217;s visit to #Kochi helped journos like me to ask some questions [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: കഴിഞ്ഞ ദിവസം പുറത്തുവന്ന മൂഡീസ് റേറ്റിങ്ങില്&#x200d; വാചാലമായ കേന്ദ്ര സര്&#x200d;ക്കാറിന് മറുപടിയുമായി മുന്&#x200d; പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ.മന്&#x200d;മോഹന്&#x200d; സിങ്. മൂഡീസ് റേറ്റിങ്ങില്&#x200d; പ്രധാനമന്ത്രി മതിമറന്നു പോകരുതെന്നും ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്&#x200d;ധിക്കുന്നത് നല്ല ലക്ഷണമല്ലെന്നുമായിരുന്നും ഡോക്ടര്&#x200d; സിങ് പറഞ്ഞു.</p>
<p>എറണാകുളത്ത് സെന്റ് തെരേസാസ് കോളജില്&#x200d; സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച സെമിനാറില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Dr. Manmohan Singh&#8217;s visit to <a href="https://twitter.com/hashtag/Kochi?src=hash&amp;ref_src=twsrc%5Etfw">#Kochi</a> helped journos like me to ask some questions regarding the state of our economy. Pic by <a href="https://twitter.com/albin_tnie?ref_src=twsrc%5Etfw">@albin_tnie</a> <a href="https://t.co/FthUZ5L88x">pic.twitter.com/FthUZ5L88x</a></p>
<p>— Rajesh Abraham (@pendown) <a href="https://twitter.com/pendown/status/931854744955449344?ref_src=twsrc%5Etfw">November 18, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
നോട്ട് നിരോധനത്തെ തുടര്&#x200d;ന്ന് രാജ്യത്തിന്റെ സാമ്പത്തിക രംഗം അപകടസ്ഥിതിയിലാണ്. സാമ്പത്തിക പരിഷ്‌കാരങ്ങളെ തുടര്&#x200d;ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തില്&#x200d;നിന്ന് വിപണി ഉടന്&#x200d; കരകയറില്ലെന്നും. അപകടസ്ഥിതി മറികടന്നെന്ന തെറ്റായ ധാരണ വേണ്ടെന്നും സിങ് വ്യക്തമാക്കി. രാജ്യത്ത് സാമ്പത്തിക അസമത്വം വര്&#x200d;ധിച്ചു വരികയാണെന്നും മുന്&#x200d; പ്രധാനമന്ത്രി പറഞ്ഞു.</p>
<p>&#8220;എന്&#x200d;.ഡി.എ സര്&#x200d;ക്കാര്&#x200d; നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്&#x200d;&#8221; എന്ന വിഷയത്തില്&#x200d; സംസാരിക്കവെയാണ് ധനകാര്യ വിദഗ്ധന്&#x200d; കൂടിയായ മുന്&#x200d; പ്രധാനമന്ത്രി കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപടികളെ വിമര്&#x200d;ശനത്തിന് വിധേയമാക്കിയത്.</p>
<p>കേന്ദ്രസര്&#x200d;ക്കാരിന്റെ തെറ്റായ സമീപനങ്ങള്&#x200d; രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ സാരമായി ബാധിച്ചു. കള്ളപ്പണത്തിന് എതിരായി നോട്ട് നിരോധനം ഒരു ശരിയായ നടപടിയായിരുന്നില്ല. ഭൂനികുതി അടക്കമുള്ള നികുതികള്&#x200d; ലഘൂകരിക്കുകയായിരുന്നു വിഷയത്തില്&#x200d; വേണ്ടിയിരുന്നതെന്നും മന്&#x200d;മോഹന്&#x200d; അഭിപ്രായപ്പെട്ടു.<br />
പുതിയ ഒരു നികുതി സമ്പ്രദായം കൊണ്ടുവരുമ്പോള്&#x200d; സ്വീകരിക്കേണ്ട തയ്യാറെടുപ്പുകള്&#x200d; ഇല്ലാതെയാണ് ജിഎസ്ടി നടപ്പാക്കിയത്. ഏറെ തിരക്കിട്ട് നടപ്പാക്കിയിട്ട് പരാജയപ്പെട്ടപ്പോള്&#x200d; ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയാണ് സര്&#x200d;ക്കാര്&#x200d; ചെയ്യുന്നതെന്നും സിങ് കുറ്റപ്പെടുത്തി. പദ്ധതി നടപ്പാക്കിയ ശേഷം ജി.എസ്.ടി കൗണ്&#x200d;സില്&#x200d; നരവധി തവണ യോഗം ചേര്&#x200d;ന്നതും നികുതി നിരക്കില്&#x200d; മാറ്റം വരുത്തിയതും ഇതിന് തെഴിവാണെന്നും മന്&#x200d;മോഹന്&#x200d; സിങ് പറഞ്ഞു.</p>
<p>അന്താരാഷ്ട്ര റേറ്റിങ് ഏജന്&#x200d;സിയായ മൂഡീസ് രാജ്യത്തെ നിക്ഷേപ യോഗ്യതാ നിരക്ക് ഉയര്&#x200d;ന്നതായി കഴിഞ്ഞ ദിവസം റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. റിപ്പോര്&#x200d;ട്ടിനെ തുടര്&#x200d;ന്ന് കേന്ദ്ര സര്&#x200d;ക്കാന്&#x200d; വന്&#x200d; അവകാശ വാദങ്ങളുമായി രംഗത്തെത്തിയിരുന്നു. റേറ്റിങ് ഉയര്&#x200d;ത്തിയത് രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ നേട്ടമായാണ് ബിജെപി ഉയര്&#x200d;ത്തിക്കാട്ടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/moodys-upgrade-need-not-mean-we-are-out-of-the-woods-says-manmohan-singh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യം സാമ്പത്തിക ദുരിതത്തിന്റെ പടുകുഴിയിലകപ്പെട്ടു; ഡോ. മന്‍മോഹന്‍സിങ്</title>
		<link>https://www.chandrikadaily.com/narendra-modi-manmohansing-india.html</link>
					<comments>https://www.chandrikadaily.com/narendra-modi-manmohansing-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 17 Nov 2017 19:06:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[manmohan sing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54604</guid>

					<description><![CDATA[നോട്ട് നിരോധനം ചരിത്രപരമായ വങ്കത്തരമായി മാറിയെന്നും കൂനിന്മേല്‍ കുരു പോലെ ചരക്ക് സേവന നികുതി കൂടി നടപ്പാക്കിയതോടെ രാജ്യം സാമ്പത്തിക ദുരിതത്തിന്റെ പടുകുഴിയിലകപ്പെട്ടുവെന്നും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. യു.ഡി.എഫ് ജാഥ പടയൊരുക്കത്തിന്റെ മധ്യമേഖലാ പൊതു സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെറ്റായ സാമ്പത്തിക നയങ്ങളെ നിശിതമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍സിങ് രംഗത്തെത്തിയത്. രാജ്യവും ജനങ്ങളും ഇടപെടുന്ന സമസ്ത മേഖലയും തളര്‍ച്ചയുടെയും തകര്‍ച്ചയുടെയും വക്കിലാണ്. അപകടകരമായ സാമ്പത്തിക നയങ്ങള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>നോട്ട് നിരോധനം ചരിത്രപരമായ വങ്കത്തരമായി മാറിയെന്നും കൂനിന്മേല്&#x200d; കുരു പോലെ ചരക്ക് സേവന നികുതി കൂടി നടപ്പാക്കിയതോടെ രാജ്യം സാമ്പത്തിക ദുരിതത്തിന്റെ പടുകുഴിയിലകപ്പെട്ടുവെന്നും മുന്&#x200d;പ്രധാനമന്ത്രി ഡോ. മന്&#x200d;മോഹന്&#x200d;സിങ്. യു.ഡി.എഫ് ജാഥ പടയൊരുക്കത്തിന്റെ മധ്യമേഖലാ പൊതു സമ്മേളനം കൊച്ചിയില്&#x200d; ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെറ്റായ സാമ്പത്തിക നയങ്ങളെ നിശിതമായി വിമര്&#x200d;ശിച്ച് മുന്&#x200d; പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്&#x200d;മോഹന്&#x200d;സിങ് രംഗത്തെത്തിയത്.</p>
<p>രാജ്യവും ജനങ്ങളും ഇടപെടുന്ന സമസ്ത മേഖലയും തളര്&#x200d;ച്ചയുടെയും തകര്&#x200d;ച്ചയുടെയും വക്കിലാണ്. അപകടകരമായ സാമ്പത്തിക നയങ്ങള്&#x200d; നരേന്ദ്രമോദി തിരുത്തിയില്ലെങ്കില്&#x200d; ഈ ദുരിതത്തില്&#x200d; നിന്ന് എപ്പോള്&#x200d; രാജ്യത്തിന് കരകയറാന്&#x200d; കഴിയുമെന്ന് പറയാന്&#x200d; കഴിയില്ല. ഏഴ് പതിറ്റാണ്ട് മുമ്പ് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്&#x200d; നാല്&#x200d;പതുകോടി ജനങ്ങള്&#x200d;ക്ക് ഭക്ഷണത്തിനു പോലും വകയില്ലായിരുന്നു. പരിതാപകരമായ ഈ അവസ്ഥയില്&#x200d; നിന്ന് എല്ലാ രംഗത്തും പുരോഗതി നേടി കരുത്തുറ്റ രാജ്യമായി ഇന്ത്യയെ വളര്&#x200d;ത്തിയതില്&#x200d; നെഹ്‌റുവും ഇന്ദിരയും രാജീവും വഹിച്ച പങ്ക് അനിഷേധ്യമാണ്.</p>
<p>മതസൗഹാര്&#x200d;ദ്ദത്തിന്റെ മഹത്തായ പാരമ്പര്യമുള്ള ഇന്ത്യയെ മതത്തിന്റെ പേരില്&#x200d; ഭിന്നിപ്പിച്ച് തകര്&#x200d;ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഈ വിദ്വംസക ശക്തികള്&#x200d;ക്കെതിരെ അവസാനം വരെ പോരാടാന്&#x200d; നാം പ്രതിജ്ഞാ ബദ്ധമാണ്. കേരളത്തില്&#x200d; സി.പി.എം നേതൃത്വത്തിലുള്ള ഇടതു മുന്നണി സര്&#x200d;ക്കാര്&#x200d; ക്രമസമാധാന രംഗത്തും സാമ്പത്തിക രംഗത്തും പരാജയമാണ്. ദേശീയതലത്തില്&#x200d; ബി.ജെ.പിയെ ചെറുത്തുതോല്&#x200d;പ്പിക്കുന്നതിന് കോണ്&#x200d;ഗ്രസ് നേതൃത്വത്തില്&#x200d; വിശാലമായ ദേശീയ ബദലിനെ പിന്തുണക്കാന്&#x200d; ഇടതുപക്ഷം തയ്യാറാണോ? അതോ ബി.ജെ.പിയേയും കോണ്&#x200d;ഗ്രസിനെയും തുല്യ ശക്തിയായാണോ ഇടതുപക്ഷം കാണുന്നതെന്നും ഡോ. മന്&#x200d;മോഹന്&#x200d;സിംഗ് ചോദിച്ചു.</p>
<p>എറണാകുളത്തപ്പന്&#x200d; മൈതാനിയില്&#x200d; നടന്ന പ്രൗഢ സമ്മേളനത്തെ അഭിസംബോധന ചെയ്ത മന്&#x200d;മോഹന്&#x200d; സിങ്, പതിവില്&#x200d; നിന്ന് വ്യത്യസ്തമായി ഒരുമണിക്കൂര്&#x200d; നീണ്ട പ്രസംഗമാണ് നടത്തിയത്. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയും ബഹുഭാഷാ പണ്ഡിതനുമായ എം.പി അബ്ദുസമദ് സമദാനി പ്രസംഗം പരിഭാഷപ്പെടുത്തി. കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്&#x200d; അധ്യക്ഷത വഹിച്ചു.</p>
<p>മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പടയൊരുക്കം സ്ഥിരാംഗങ്ങളായ ഡോ. എം.കെ. മുനീര്&#x200d; എം.എല്&#x200d;.എ, വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്&#x200d;.എ, മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി, മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സുലൈമാന്&#x200d; സേട്ട്, വയലാര്&#x200d; രവി, എന്&#x200d;.കെ. പ്രേമചന്ദ്രന്&#x200d;, മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് എം.പി. അബ്ദുല്&#x200d;ഖാദര്&#x200d;, ടി.ജെ. വിനോദ്, എം.ഒ. ജോണ്&#x200d;, പ്രൊഫ. കെ.വി. തോമസ്, സി.പി. ജോണ്&#x200d;, ദേവരാജന്&#x200d;, കെ. മുരളീധരന്&#x200d;, പി.പി. തങ്കച്ചന്&#x200d;, പി.സി. ചാക്കോ, ഡോ. വര്&#x200d;ഗീസ് ജോര്&#x200d;ജ്, പി.സി. വിഷ്ണുനാഥ്, ജോണി നെല്ലൂര്&#x200d;, അനൂപ് ജേക്കബ്, കെ.സി. വേണുഗോപാല്&#x200d; പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/narendra-modi-manmohansing-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
