<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>MARAD &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/marad/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 26 Oct 2022 16:54:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>MARAD &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൊച്ചി ഹോട്ടലില്&#x200d; വെടിവയ്പ്പ്</title>
		<link>https://www.chandrikadaily.com/shooting-in-kochi-hotel.html</link>
					<comments>https://www.chandrikadaily.com/shooting-in-kochi-hotel.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 26 Oct 2022 16:54:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[MARAD]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220008</guid>

					<description><![CDATA[മദ്യപിച്ച വ്യക്തികള്&#x200d; പണം കൊടുത്ത ശേഷം കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് ഭിത്തിയില്&#x200d; വെടിവെയ്ക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>കൊച്ചി- കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്&#x200d; വെടിവെയ്പ്പ്. മദ്യപിക്കാനെത്തിയ രണ്ട് പേരാണ് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കുണ്ടന്നൂരിലെ ഹോട്ടല്&#x200d; ഓജിസ് കാന്താരി ബാറില്&#x200d; വൈകിട്ടായിരുന്നു സംഭവം.</p>
<p>മദ്യപിച്ച വ്യക്തികള്&#x200d; പണം കൊടുത്ത ശേഷം കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് ഭിത്തിയില്&#x200d; വെടിവെയ്ക്കുകയായിരുന്നു. വെടിയുതിര്&#x200d;ത്ത ഇരുവരും ഓട്ടോറിക്ഷയില്&#x200d; കയറി രക്ഷപ്പെട്ടു. ഹോട്ടല്&#x200d; അധകൃതരുടെ പരാതിയില്&#x200d; മരട് പോലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്.</p>
<p>വെടിവെയ്പ്പ് നടത്തിയവരുടെ ദൃശ്യങ്ങള്&#x200d; പോലീസ് ശേഖരിച്ചു. പ്രാഥമിക പരിശോധനയില്&#x200d; പോലീസിന് വെടിയുണ്ട കണ്ടെത്താനായിട്ടില്ല. ഫോറന്&#x200d;സിക് സംഘം നാളെ പരിശോധന നടത്തും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shooting-in-kochi-hotel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാറാട് കേസില്‍ വര്‍ഗീയ കാര്‍ഡിറക്കി വീണ്ടും ബി.ജെ.പി</title>
		<link>https://www.chandrikadaily.com/bjp-card-marad-isshue.html</link>
					<comments>https://www.chandrikadaily.com/bjp-card-marad-isshue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 08 Oct 2017 16:59:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[MARAD]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46908</guid>

					<description><![CDATA[കോഴിക്കോട്: അനാവശ്യ ആരോപണവുമായി ബി.ജെ.പി വീണ്ടും രംഗത്ത്. മാറാട് കേസിനെ കുത്തിപ്പൊക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന നേതാക്കള്‍ പ്രസ്താവനകള്‍ പുറത്തിറക്കി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനും ജനറല്‍ സെക്രട്ടറി എം.ടി രമേശുമാണ് മാറാട് വിഷയത്തെ കുത്തിപ്പൊക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചതോടെയാണ് മാറാട് വിഷയവും കത്തിക്കാന്‍ ശ്രമം നടത്തിയത്. യാത്രക്ക് കോഴിക്കോട് ജില്ലയില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇത് മറികടക്കാനാണ് മാറാട് ചര്‍ച്ചയാക്കാന്‍ നേതൃത്വം [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: അനാവശ്യ ആരോപണവുമായി ബി.ജെ.പി വീണ്ടും രംഗത്ത്. മാറാട് കേസിനെ കുത്തിപ്പൊക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന നേതാക്കള്&#x200d; പ്രസ്താവനകള്&#x200d; പുറത്തിറക്കി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനും ജനറല്&#x200d; സെക്രട്ടറി എം.ടി രമേശുമാണ് മാറാട് വിഷയത്തെ കുത്തിപ്പൊക്കിക്കൊണ്ടുവരാന്&#x200d; ശ്രമിക്കുന്നത്. കുമ്മനം രാജശേഖരന്&#x200d; നയിക്കുന്ന ജനരക്ഷാ യാത്ര കോഴിക്കോട് ജില്ലയില്&#x200d; പ്രവേശിച്ചതോടെയാണ് മാറാട് വിഷയവും കത്തിക്കാന്&#x200d; ശ്രമം നടത്തിയത്. യാത്രക്ക് കോഴിക്കോട് ജില്ലയില്&#x200d; വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇത് മറികടക്കാനാണ് മാറാട് ചര്&#x200d;ച്ചയാക്കാന്&#x200d; നേതൃത്വം തീരുമാനിച്ചത്.</p>
<p>വാര്&#x200d;ത്താസമ്മേളനം വിളിച്ചു കൂട്ടി അടിസ്ഥാന രഹിതമായ ആവശ്യങ്ങളുമായാണ് എം.ടി രമേശ് രംഗത്തെത്തിയിരിക്കുന്നത്. മുസ്‌ലിം ലീഗ് നേതാക്കളെ വിഷയവുമായി ബന്ധപ്പെടുത്താനാണ് എം.ടി രമേശ് ശ്രമിച്ചത്. ഫാഷിസ്റ്റ് ശക്തികള്&#x200d;ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന പി.കെ കുഞ്ഞാലിക്കുട്ടിയെ പരാമര്&#x200d;ശിച്ച് മാധ്യമ ശ്രദ്ധ നേടാനും രമേശ് മുതിര്&#x200d;ന്നു.</p>
<p>പാര്&#x200d;ലമെന്റിലടക്കം ബി.ജെ.പിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്&#x200d;ത്തുന്ന മുസ്്‌ലിം ലീഗ് ദേശീയ ട്രഷറര്&#x200d; കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയെ കേസുമായി ബന്ധപ്പെടുത്തി ചര്&#x200d;ച്ചയുണ്ടാക്കുക എന്ന ലക്ഷ്യമാണിതിന് പിന്നില്&#x200d;. വര്&#x200d;ഗീയ ശക്തികള്&#x200d;ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന മുസ്്‌ലിം ലീഗിനെ സി.പി.എമ്മുമായും മറ്റു വര്&#x200d;ഗീയ കക്ഷികളുമായും കൂട്ടിച്ചേര്&#x200d;ക്കാനും അദ്ദേഹം മറന്നില്ല. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്&#x200d; ഉയര്&#x200d;ത്തിയ ആരോപണങ്ങള്&#x200d; ഇടതുമുന്നണിയെ സഹായിക്കാന്&#x200d; വേണ്ടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; പറയുന്നത്.</p>
<p>ജനരക്ഷാ യാത്ര ഒരാഴ്ച പിന്നിട്ടിട്ടും പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ വിഷയവുമായി പാര്&#x200d;ട്ടി രംഗത്തെത്തിയത്. യാത്രക്കിടെ ദേശീയ അധ്യക്ഷന്&#x200d; &#8216;-അമിത് ഷാ മുങ്ങിയതും വാര്&#x200d;ത്തയായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാറാട് വിഷയം സജീവമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ കുമ്മനം രാജശേഖരന്&#x200d; മാറാട് സന്ദര്&#x200d;ശിക്കുകയും ചെയ്തിരുന്നു. അതിനിടെ ജനരക്ഷാ യാത്രയില്&#x200d; പ്രവര്&#x200d;ത്തകര്&#x200d; കൊലവിളി മുദ്രാവാക്യം നടത്തുന്നതില്&#x200d; മുതിര്&#x200d;ന്ന ബി.ജെ. പി നേതാക്കള്&#x200d; അതൃപ്തി അറിയിച്ചതും ചര്&#x200d;ച്ചയായിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-card-marad-isshue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
