<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>masappadi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/masappadi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 16 May 2025 02:58:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>masappadi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാസപ്പടിക്കേസ്; എസ്എഫ്ഐഒ അന്വേഷണം ചോദ്യംചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും</title>
		<link>https://www.chandrikadaily.com/monthly-case-the-petition-filed-by-cmrl-questioning-the-sfio-investigation-will-be-heard-today.html</link>
					<comments>https://www.chandrikadaily.com/monthly-case-the-petition-filed-by-cmrl-questioning-the-sfio-investigation-will-be-heard-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 16 May 2025 02:58:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[masappadi]]></category>
		<category><![CDATA[sfio]]></category>
		<category><![CDATA[veena vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341401</guid>

					<description><![CDATA[മാസപ്പടിക്കേസില്‍ വീണ വിജയന് ഇന്ന് നിര്‍ണായകം. എസ്എഫ്ഐഒ അന്വഷണം ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം സിഎംആര്‍എല്‍ &#8211; എക്സാലോജിക് സാമ്പത്തിക ഇടപാടിലെ അന്വേഷണം പൂര്‍ത്തിയാക്കി എസ്എഫ്ഐഒ നല്‍കിയ റിപ്പോര്‍ട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. അതേസമയം അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കേരള ഹൈക്കോടതിയുടെ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അധികാര പരിധിയില്‍ വ്യക്തത [&#8230;]]]></description>
										<content:encoded><![CDATA[<p>മാസപ്പടിക്കേസില്&#x200d; വീണ വിജയന് ഇന്ന് നിര്&#x200d;ണായകം. എസ്എഫ്ഐഒ അന്വഷണം ചോദ്യം ചെയ്ത് സിഎംആര്&#x200d;എല്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി ഡല്&#x200d;ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള്&#x200d; ബെഞ്ചാണ് ഹര്&#x200d;ജി പരിഗണിക്കുക. അതേസമയം സിഎംആര്&#x200d;എല്&#x200d; &#8211; എക്സാലോജിക് സാമ്പത്തിക ഇടപാടിലെ അന്വേഷണം പൂര്&#x200d;ത്തിയാക്കി എസ്എഫ്ഐഒ നല്&#x200d;കിയ റിപ്പോര്&#x200d;ട്ട് എറണാകുളം അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതിയുടെ പരിഗണനയിലാണ്.</p>
<p>അതേസമയം അന്വേഷണ റിപ്പോര്&#x200d;ട്ടിന്മേല്&#x200d; തുടര്&#x200d; നടപടികള്&#x200d; സ്വീകരിക്കുന്നതിന് കേരള ഹൈക്കോടതിയുടെ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അധികാര പരിധിയില്&#x200d; വ്യക്തത വരുത്തുന്നത്. ഡല്&#x200d;ഹി ഹൈക്കോടതിയുടെ വാക്കാല്&#x200d; വിലക്ക് ലംഘിച്ചാണ് എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോര്&#x200d;ട്ട് നല്&#x200d;കിയതെന്നാണ് സിഎംആര്&#x200d;എലിന്റെ വാദം. ഇത്തരമൊരു വിലക്കില്ലെന്നാണ് എസ്എഫ്ഐഒയുടെ നിലപാട്. ഇക്കാര്യത്തിലും ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള്&#x200d; ബെഞ്ച് വ്യക്തത വരുത്തിയേക്കും. കഴിഞ്ഞ രണ്ട് തവണ പരിഗണനാ പട്ടികയില്&#x200d; ഉള്&#x200d;പ്പെട്ടുവെങ്കിലും ഹര്&#x200d;ജി സിംഗിള്&#x200d; ബെഞ്ച് പരിഗണിച്ചിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/monthly-case-the-petition-filed-by-cmrl-questioning-the-sfio-investigation-will-be-heard-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാസപ്പടിക്കേസ്; പേര് വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണം; മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്</title>
		<link>https://www.chandrikadaily.com/monthly-case-name-information-should-be-submitted-in-a-sealed-envelope-high-court-notice-to-chief-minister-and-daughter.html</link>
					<comments>https://www.chandrikadaily.com/monthly-case-name-information-should-be-submitted-in-a-sealed-envelope-high-court-notice-to-chief-minister-and-daughter.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 16 Apr 2025 12:31:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[masappadi]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[veena vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338285</guid>

					<description><![CDATA[ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങളാണ് ഹാജരാക്കേണ്ടത്.]]></description>
										<content:encoded><![CDATA[<p>മാസപ്പടിക്കേസില്&#x200d; പേര് വിവരങ്ങള്&#x200d; മുദ്രവച്ച കവറില്&#x200d; ഹാജരാക്കണമെന്ന് മുഖ്യമന്ത്രിക്കും മകള്&#x200d;ക്കും ഹൈക്കോടതി നോട്ടീസ്. ഇന്ററിം സെറ്റില്&#x200d;മെന്റ് ബോര്&#x200d;ഡിന്റെ റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങളാണ് ഹാജരാക്കേണ്ടത്. വിഷയത്തില്&#x200d; സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്&#x200d;ദേശം.</p>
<p>ഹരജിയില്&#x200d; മുഖ്യമന്ത്രി, മകള്&#x200d; ടി.വീണ എന്നിവര്&#x200d; ഉള്&#x200d;പ്പടെ 19 എതിര്&#x200d;കക്ഷികള്&#x200d;ക്ക് നോട്ടീസ് അയച്ചു. ഇവരെ കൂടാതെ കേന്ദ്രസര്&#x200d;ക്കാര്&#x200d;, ഇന്ററിം ബോര്&#x200d;ഡ് ഓഫ് സെറ്റില്&#x200d;മെന്റ്, സെബി, സിബിഐ, സിഎംആര്&#x200d;എല്&#x200d;, സിഎംആര്&#x200d;എല്&#x200d; രജിസ്റ്റാര്&#x200d;, ശശിധരന്&#x200d; കര്&#x200d;ത്ത, മകന്&#x200d; ശരണ്&#x200d; എസ് കര്&#x200d;ത്ത, ഭാര്യ, ജീവനക്കാര്&#x200d;, എക്സാലോജിക് സൊലൂഷ്യന്&#x200d;സ്, കേരളാ സ്റ്റേറ്റ് ഇന്&#x200d;ഡസ്ട്രിയല്&#x200d; ഡെവലപ്മെന്റ് കോര്&#x200d;പറേഷന്&#x200d; അടക്കം 19 കക്ഷികള്&#x200d;ക്കാണ് നോട്ടീസ്.</p>
<p>സിബിഐ അന്വേഷണ ആവശ്യവുമായി ബന്ധപ്പെട്ട് എതിര്&#x200d;കക്ഷികളെ കൂടി കേള്&#x200d;ക്കാനുള്ള പ്രാഥമിക നടപടിയാണിത്. വിശദീകരണം കേട്ട ശേഷമായിരിക്കും തുടര്&#x200d;നടപടികള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/monthly-case-name-information-should-be-submitted-in-a-sealed-envelope-high-court-notice-to-chief-minister-and-daughter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാസപ്പടിക്കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറും; കോടതി നിര്‍ദേശം</title>
		<link>https://www.chandrikadaily.com/monthly-case-sfio-to-forward-copy-of-charge-sheet-to-ed-court-order.html</link>
					<comments>https://www.chandrikadaily.com/monthly-case-sfio-to-forward-copy-of-charge-sheet-to-ed-court-order.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 15 Apr 2025 06:49:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[masappadi]]></category>
		<category><![CDATA[veena vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338134</guid>

					<description><![CDATA[എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.]]></description>
										<content:encoded><![CDATA[<p>മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്&#x200d;പ്പ് ഇഡിക്ക് കൈമാറാന്&#x200d; കോടതി നിര്&#x200d;ദേശം. എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതിയുടെ ഉത്തരവ്. കുറ്റപത്രം പരിശോധിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്&#x200d; വീണ വിജയന്&#x200d; അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിലേക്ക് ഇ ഡി കടന്നേക്കും.</p>
<p>സിഎംആര്&#x200d;എല്&#x200d; &#8211; എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ റിപ്പോര്&#x200d;ട്ട് കുറ്റകൃത്യമായി പരിഗണിക്കാന്&#x200d; മതിയായ തെളിവുണ്ടെന്ന് കോടതി നിരീിച്ചു. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകള്&#x200d; നിലനില്&#x200d;ക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഞ്ചന, തെറ്റായ വിവരങ്ങള്&#x200d; നല്&#x200d;കി തുടങ്ങിയ കുറ്റങ്ങള്&#x200d; ചുമത്തിയതിനാല്&#x200d; കനത്ത പിഴയും, കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് ആറുമാസം മുതല്&#x200d; പത്ത് വര്&#x200d;ഷം വരെ ശിക്ഷയും ലഭിക്കാം. വീണ വിജയന്&#x200d; അടക്കമുള്ളവര്&#x200d; വൈകാതെ വിചാരണ നടപടികള്&#x200d;ക്ക് വിധേയരാകേണ്ടിവരും.</p>
<p>മാസപ്പടി കേസില്&#x200d; ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; ഇഡി അന്വേഷണം തുടങ്ങിയിരുന്നു. സിഎംആര്&#x200d;എല്&#x200d; ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. അതിനിടെയാണ്, കേസില്&#x200d; അന്വേഷണം നടത്തിയ സീരിയസ് ഫ്രോഡ് ഇന്&#x200d;വെസ്റ്റിഗേഷന്&#x200d; ഏജന്&#x200d;സി എറണാകുളം അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതി 7 ല്&#x200d; വീണ വിജയനെ പ്രതിയാക്കി കുറ്റപത്രം സമര്&#x200d;പ്പിച്ചത്.</p>
<p>ഇതിന്റെ പകര്&#x200d;പ്പ് വേണമെന്ന ഇഡിയുടെ അപേക്ഷ കോടതി പരിഗണിക്കുകയും, പകര്&#x200d;പ്പ് നല്&#x200d;കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കുകയുമായിരുന്നു. എസ്എഫ്ഐഒയുടെ കുറ്റപത്രത്തിന്റെ പകര്&#x200d;പ്പ് ഇന്നു തന്നെ ഇഡിക്ക് കൈമാറിയേക്കും. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്&#x200d;പ്പ് കൂടി ലഭിക്കുന്നതോടെ, അതു കൂടി പരിശോധിച്ച് തുടര്&#x200d; നടപടികളിലേക്ക് പോകാനാണ് ഇഡിയുടെ തീരുമാനം.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/monthly-case-sfio-to-forward-copy-of-charge-sheet-to-ed-court-order.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തലസ്ഥാനത്തെ കറക്ക് കമ്പനി</title>
		<link>https://www.chandrikadaily.com/karak-company-inn-thhe-capital.html</link>
					<comments>https://www.chandrikadaily.com/karak-company-inn-thhe-capital.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 15 Apr 2025 02:40:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[masappadi]]></category>
		<category><![CDATA[veena vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338087</guid>

					<description><![CDATA[EDITORIAL
]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്&#x200d; വീണക്കെതിരായ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇടതുമുന്നണി സാക്ഷ്യം വഹിക്കുന്ന അസാധാരണ സംഭവവികാസങ്ങള്&#x200d; ഒരു ഭാഗത്ത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മുന്&#x200d; പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ കോടതി പറയുന്ന ഞെട്ടിക്കുന്ന വിവരങ്ങള്&#x200d; മറുഭാഗത്ത്, വിജിലന്&#x200d;സ് പോലെ ഒരു അന്വേഷണ വിഭാഗത്തെ നീതിപീഠം പൊളിച്ചടുക്കുമ്പോള്&#x200d; പൊലീസ് വകുപ്പിന് നായകത്വം വഹിക്കുന്ന മുഖ്യമന്ത്രിക്ക് പതിവ് പോലെ മിണ്ടാട്ടമില്ല. തലസ്ഥാനം ഭരിക്കുന്നത് അഴിമതിക്കാരുടെ കുറക്ക് കമ്പനിയെന്ന് പകല്&#x200d; പോലെ വ്യക്തം. വrണാ വിജയന് പ്രതിരോധം തീര്&#x200d;ക്കേണ്ടത് സി.പി.ഐയുടെ ബാധ്യതയല്ലെന്ന് പാര്&#x200d;ട്ടി സെക്രട്ടറി ബിനോയ് വിശ്വം നിലപാടെടുത്തതിനു പിന്നാലെയാണ് മുന്നണിയിലെ പ്രധാന കക്ഷികളായ സി.പിഎമ്മും സി.പി.ഐയും കൊമ്പുകോര്&#x200d;ത്തിരിക്കുന്നത്. മാസപ്പടി ഇടതുമുന്നണിയുടെ കേസല്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ തുറന്നുപറച്ചില്&#x200d; സി.പി.എമ്മിനെ ഞെട്ടിച്ചുകളയുകയായിരുന്നു. &#8216;ഇത് എല്&#x200d;. ഡി.എഫിന്റെ കേസല്ല. അന്വേഷണ ഏജന്&#x200d;സി കേസ് രാഷട്രീയ പ്രേരിതമാക്കിമാറ്റാന്&#x200d; ശ്രമിച്ചാല്&#x200d; അപ്പോള്&#x200d; രാഷ്ട്രീയമായി നേരിടും. മുഖ്യമന്ത്രിയുടെ മകളുടെ കാര്യം കമ്യൂണിസ്റ്റ് പാര്&#x200d;ട്ടിയുടെ നിലപാടല്ല. കേസിലെ തെറ്റും ശെരിയുമെല്ലാം കമ്പനി നിയമപ്രകാരം തീരുമാനിക്കപ്പെടണം&#8217; എന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞുവെച്ചത്. എക്‌സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ.കുറ്റപത്രം രാ ഷ്ട്രിയപേരിതമായ നീക്കത്തിന്റെ ഭാഗമാണെന്ന പ്രഖ്യാപിത നിലപാടുമായി മുന്നോട്ടുപോകുന്ന സര്&#x200d;ക്കാറിനെയും ദുമായി മുന്നോട്ടുക സി.പി.എമ്മിനെയും സംബന്ധിച്ച് ഓര്&#x200d;ക്കാപ്പുറത്തടിച്ച അടിയായിട്ടാണ് ഈ പ്രസ്താവന മാറിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ സ്വര്&#x200d;ണക്കടത്ത് കേസില്&#x200d; സ്വീകരിച്ചതു പോലെ കേന്ദ്ര ഏജന്&#x200d;സികളെ ഉപയോഗപ്പെടുത്തി കേരളത്തെ പ്രതിരോധത്തിലാക്കാനുള്ള മോദി സര്&#x200d;ക്കാറിന്റെ നീക്കങ്ങളുടെ ഭാഗമാണ് മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥ തയിലുള്ള കമ്പനിക്കെതിരായ നടപടിയെന്ന് വരുത്തിത്തീര്&#x200d;ക്കാനായിരുന്നു പാര്&#x200d;ട്ടിയുടെയും സര്&#x200d;ക്കാറിന്റെയും ശ്രമം. സ്വര്&#x200d;ണക്കടത്തില്&#x200d; ലഭിച്ചതുപോലെ മുന്നണിയുടെ ഒന്നാകെയുള്ള പിന്തുണയും അതുവഴി പൊതുസമൂഹത്തി ന് മുന്നില്&#x200d; എളുപ്പത്തില്&#x200d; പ്രതിരോധം തീര്&#x200d;ക്കാന്&#x200d; കഴിയുമെന്നുമായിരുന്നു പിണറായിയും കൂട്ടരും കരുതിയിരുന്നത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്&#x200d;ത്താസമ്മേളനത്തില്&#x200d; വീണാവിജയനെ സംബന്ധിച്ച ചോദ്യത്തിനുള്ള പ്രതികരണവും ഇതേ തരത്തില്&#x200d; തന്നെയായിരുന്നു. കേന്ദ്ര ഏജന്&#x200d;സികളുടെ രാഷ്ട്രീയ പ്രേരിത നീക്കത്തിന്റെ ഭാഗമായ നടപടികളെ പിന്തുണക്കുന്നു എന്ന പ്രചരണത്തിലൂടെ പ്രതിപക്ഷ പ്രതിഷേധങ്ങള്&#x200d;ക്കും തടയിടാമെന്നും ഇടതുപക്ഷം കണക്കുകൂട്ടിയിരിക്കുകയായിരുന്നു. ഈ സന്ദര്&#x200d;ഭത്തിലാണ് എല്ലാ മനക്കോട്ടകളെയും ചിട്ടുകൊട്ടാരം പോലെ തകര്&#x200d;ത്തുകൊണ്ട് സി.പി.ഐ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ മകള്&#x200d;ക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്നണിക്കുപോലും അഭിപ്രായമില്ലെന്ന് പൊതുസമൂഹത്തിനുമുന്നില്&#x200d; അവര്&#x200d; തുറന്നു സമ്മതിച്ചിരിക്കുകയാണ്.</p>
<p>വിഷയത്തില്&#x200d; സി.പി.എമ്മില്&#x200d; എത്രത്തോളം ആശങ്ക സ്യഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് നേതാക്കള്&#x200d; നടത്തിക്കൊണ്ടിരിക്കുന്നപ്രസ്താവനകളും ഇടപെടലുകളും. വീണക്കെതിരായ കേസിന്റെ കാര്യത്തില്&#x200d; ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈകാര്യം ചെയ്യാന്&#x200d; വീണക്ക് അറിയാമെന്നുമായിരുന്നു മന്ത്രി ശിവന്&#x200d; കുട്ടിയുടെ പ്രതികരണം. ഘടകകക്ഷി നേതാവിന്റെ പേരു തന്നെ വ്യക്തമാക്കി മാധ്യമങ്ങള്&#x200d;ക്കുമുന്നില്&#x200d; മന്ത്രി നടത്തി യരൂക്ഷ വിമര്&#x200d;ശനം മുന്നണി സംവിധാനത്തിന്റെ എല്ലാ അലകും പിടിയും കാറ്റില്&#x200d;പറത്താന്&#x200d; പര്യാപ്തമായിട്ടുള്ളതാണ്. കേസിന് പിന്നില്&#x200d; രാഷ്ട്രിയ ദുഷ്ടലാക്കുണ്ടെന്നും ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണി യോഗത്തിലായിരുന്നുവെന്നുമുള്ള പ്രസ്താവനകള്&#x200d;ക്ക് താക്കിതിന്റെയും മുന്നറിയിപ്പിന്റെയും സ്വരമാണ്. എ.എ റഹിമുള്&#x200d;പ്പെടെയുള്ള നേതാക്കളും ബിനോയ് വിശ്വത്തെ തള്ളി രംഗത്തെത്തുകയുണ്ടായി. മന്ത്രി ശിവന്&#x200d;കുട്ടിക്കുള്ള മറുപടിയുമായി സി.പി.ഐ വീണ്ടും രംഗത്തെത്തിയെങ്കിലും ആ പാര്&#x200d;ട്ടിയുടെ ദൗര്&#x200d;ബല്യവും നിവൃത്തികേടും കൃത്യമായി അതില്&#x200d; പ്രതിഫലിച്ചിരിക്കുകയാണ്. വിഷയത്തില്&#x200d; സി.പി.ഐയുടെ നിലപാടിന്റെ ഭാവി എന്തായിത്തിരുമെന്നും അതില്&#x200d; സൂചനകളുണ്ട്. പൂര്&#x200d;ണമായും സി.പി.എമ്മിന്റെ തിട്ടൂരങ്ങള്&#x200d;ക്ക് വഴിപ്പെട്ട് കഴിയുന്ന സി.പി.ഐ സമീപകാലങ്ങളിലെ രാഷ്ട്രിയ വിഷയങ്ങളിലെല്ലാം അവ ഒക്കുന്നതാണ് കാണാന്&#x200d; കഴിഞ്ഞാണ് ഈ രോട് ചേര്&#x200d;ന്നു നില്&#x200d;ക്കുന്നതാണ്. വിധേയത്വം സി.പി.ഐ അണികള്&#x200d;ക്കുതന്നെ ഉള്&#x200d;ക്കൊ ള്ളാന്&#x200d; കഴിയാത്ത സാഹചര്യത്തില്&#x200d; വരെ എത്തിച്ചേരു കയും ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തില്&#x200d; പാര്&#x200d;ട്ടിയുടെ നേത്യയോഗങ്ങളില്&#x200d; തന്നെ കടുത്ത വിമര്&#x200d;ശനങ്ങളാണ് നേത്യത്വം ഏറ്റുവാങ്ങുന്നത്. ഇടതുമുന്നണിയുടെ പേരില്&#x200d; പുറത്തുവരുന്ന തിരുമാനങ്ങള്&#x200d; സി.പി.എം ഒറ്റക്കാണ് എടുക്കുന്നതെന്നുവരെ വിമര്&#x200d;ശനമുയര്&#x200d;ന്നിരിക്കുകയാണ്. വീണയെ പ്രതിചേര്&#x200d;ക്കാന്&#x200d; എസ്.എഫ്.ഐ.ഒ തീരുമാനിച്ച ഉടനെ മുഖ്യമന്ത്രിയെ ന്യായീകിരിച്ച് ബിനോയ് വിശ്വം രംഗത്തുവന്നതിനെതിരെയും രൂക്ഷമായ വിമര്&#x200d;ശനങ്ങളാണ് പാര്&#x200d;ട്ടിയില്&#x200d; ഉയര്&#x200d;ന്നത്. ഈ മുന്നണിയില്&#x200d; നില്&#x200d;ക്കുമ്പോള്&#x200d; എല്&#x200d;.ഡി.എഫ് ആണ് ശരിയെന്ന സമീപനം വേണ്ടിവരുമെന്നും വേറെ വഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വര്&#x200d;ണക്കടത്തുകേസ് പോലെ കേരളത്തിനെതിരായ കേന്ദ്ര സര്&#x200d;ക്കാറിന്റെ രാഷ്ട്രീയ പകപോക്കലാക്കി പുകമറ സൃഷ്ടിച്ച് മകള്&#x200d; നടത്തിയ തട്ടിപ്പിനെ ന്യായീകരിക്കാനുള്ള മുഖ്യമന്ത്രിയുടെയും അതിന് ഓശാന പാടുന്ന സി.പി.എമ്മിന്റെയും സമീപനത്തിനാണ് ഇവിടെ തിരിച്ചടി ലഭിച്ചിരിക്കുന്നത്. കെ.എം എബ്രഹാം വിഷയം ചെറുതല്ല. പക്ഷേ മുഖ്യമന്ത്രി മിണ്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karak-company-inn-thhe-capital.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
