<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>MASJID Al Aqsa &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/masjid-al-aqsa/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 25 Feb 2025 07:21:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>MASJID Al Aqsa &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിട്ടയച്ച തടവുകാരെ റമദാനിൽ അൽ അഖ്സ പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന് ഇസ്രാഈല്&#x200d;</title>
		<link>https://www.chandrikadaily.com/israel-will-not-allow-released-prisoners-into-al-aqsa-mosque-during-ramadan.html</link>
					<comments>https://www.chandrikadaily.com/israel-will-not-allow-released-prisoners-into-al-aqsa-mosque-during-ramadan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Feb 2025 07:21:58 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[world]]></category>
		<category><![CDATA[MASJID Al Aqsa]]></category>
		<category><![CDATA[ramadan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331584</guid>

					<description><![CDATA[മോചിതരായ ഫലസ്തീന്&#x200d; തടവുകാരെ ഈ റമദാനില്&#x200d; മസ്ജിദുല്&#x200d; അഖ്‌സയിലേക്ക് അടുപ്പിക്കുകയില്ലെന്നാണ് ഇസ്രാഈലിന്റെ നിലപാടെന്ന് ഇസ്രാഈല്&#x200d; മീഡിയ തന്നെയാണ് റിപ്പോര്&#x200d;ട്ട് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ഗസ്സ വെടിനിര്&#x200d;ത്തല്&#x200d; കരാറിന്റെ ഭാഗമായി മോചിപ്പിച്ച ഫലസ്തീനികള്&#x200d;ക്ക് മസ്ജിദുല്&#x200d; അഖ്‌സയില്&#x200d; പ്രവേശനം നിഷേധിക്കാനൊരുങ്ങി ഇസ്രാഈല്&#x200d;. മോചിതരായ ഫലസ്തീന്&#x200d; തടവുകാരെ ഈ റമദാനില്&#x200d; മസ്ജിദുല്&#x200d; അഖ്‌സയിലേക്ക് അടുപ്പിക്കുകയില്ലെന്നാണ് ഇസ്രാഈലിന്റെ നിലപാടെന്ന് ഇസ്രാഈല്&#x200d; മീഡിയ തന്നെയാണ് റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>റമദാന് മുന്നോടിയായി അല്&#x200d; അഖ്‌സ പള്ളിയുടെ സുരക്ഷ ഇസ്‌റാഈല്&#x200d; വര്&#x200d;ധിപ്പിക്കുന്നുണ്ടെന്ന് ഇസ്രാഈല്&#x200d; ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ അറയിപ്പില്&#x200d; വ്യക്തമാവുന്നു. 3,000 പൊലിസുകാരെ ജറുസലേമിലേക്കും അല്&#x200d; അഖ്‌സയിലേക്കുമുള്ള പാതയിലെ ചെക്ക് പോയിന്റുകളില്&#x200d; വിന്യസിക്കാനാണ് ഇസ്രാഈലിന്റെ നീക്കമെന്നാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്.</p>
<p>അധിനിവേശ വെസ്റ്റ് ബാങ്കില്&#x200d; നിന്ന് 10,000 ഫലസ്തനികള്&#x200d;ക്ക് മാത്രമേ റമാദാനില്&#x200d; പള്ളയില്&#x200d; പ്രവേശിക്കാനുള്ള പെര്&#x200d;മിറ്റ് അനുവദിക്കികയുള്ളുവെന്നും ഇസ്രാഈല്&#x200d; അറിയിപ്പില്&#x200d; പറയുന്നു.</p>
<p>55ന് വയസിന് മുകളിലുള്ള പുരുഷന്&#x200d;മാര്&#x200d;ക്കും 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്&#x200d;ക്കുമാണ് പ്രഥമ പരിഗണന നല്&#x200d;കുകയെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. മുതിര്&#x200d;ന്നവര്&#x200d;ക്കൊപ്പം മാത്രമേ കുട്ടികളെ പള്ളികളില്&#x200d; പ്രവേശിപ്പിക്കൂ എന്നും നിര്&#x200d;ദ്ദേശങ്ങളിലുണ്ട് അതേസമയം, നിര്&#x200d;ദേശങ്ങള്&#x200d; ഇസ്‌റാഈല്&#x200d; സര്&#x200d;ക്കാര്&#x200d; ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.</p>
<p>റമദാനില്&#x200d; എല്ലാ വര്&#x200d;ഷവും അല്&#x200d; അഖ്‌സ പള്ളിയിലേക്കുള്ള പ്രവേശനത്തില്&#x200d; ഫലസ്തീനികള്&#x200d; ഇസ്രാഈലിന്റെ നിയന്ത്രണം നേരിടാറുണ്ട്. അല്&#x200d; അഖ്‌സ സന്ദര്&#x200d;ശനത്തിന് വരുന്നവര്&#x200d;ക്ക് നേരെ അതിക്രമങ്ങളും ഇസ്‌റാഈല്&#x200d; അഴിച്ചു വിടാറുമുണ്ട്. മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധസ്ഥലമാണ് അല്&#x200d; അഖ്‌സ പള്ളി. വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; പ്രകാരം ഇസ്രാഈല്&#x200d; ബന്ദികളെ കൈമാറുന്നതിന് പകരമായി നിരവധി ഫലസ്തീനികളെ ഇസ്രാഈല്&#x200d; വിട്ടയച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-will-not-allow-released-prisoners-into-al-aqsa-mosque-during-ramadan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പവിത്ര ആരാധനാലയമായ മസ്ജിദ് അല്&#x200d; അഖ്സയില്&#x200d; ഇസ്രയേലിന്റെ സൈനിക ആക്രമണം: പള്ളി പൂട്ടി; പ്രതിഷേധം ശക്തം</title>
		<link>https://www.chandrikadaily.com/israeli-police-enter-jerusalems-aqsa-compound-clash-with-muslim-worshipers.html</link>
					<comments>https://www.chandrikadaily.com/israeli-police-enter-jerusalems-aqsa-compound-clash-with-muslim-worshipers.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Jul 2018 17:02:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[MASJID Al Aqsa]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96495</guid>

					<description><![CDATA[ഗസ്സ: ഇസ്‌ലാം മത വിശ്വാസികളുടെ പവിത്ര ആരാധനാലയമായ അല്&#x200d; അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറി ഇസ്രയേല്&#x200d; സൈന്യം നിരവധി പേരെ അറസ്റ്റ് ചെയ്തു. സൈന്യത്തിന് നേരെ കലാപകാരികള്&#x200d; സ്ഫോടക വസ്തുക്കള്&#x200d; എറിഞ്ഞെന്ന് ആരോപിച്ചായിരുന്നു സൈന്യത്തിന്റെ നടപടി. പള്ളിയുടെ കോംമ്പൗണ്ടില്&#x200d; കൂടി നിന്നിരുന്ന വിശ്വാസികള്&#x200d;ക്ക് നേരെ സൈന്യം ഗ്രനേഡാക്രമണം നടത്തി. പെട്ടെന്നുള്ള ആക്രമണമായതില്&#x200d; പള്ളിയിലുണ്ടായിരുന്നു വിശ്വാസികള്&#x200d; ഭയന്നു. പലര്&#x200d;ക്കും സൈന്യം പ്രയോഗിച്ച കണ്ണീര്&#x200d;വാതകത്തില്&#x200d; പരിക്കേറ്റിട്ടുണ്ട്. തീവ്രവാദികള്&#x200d; പള്ളിയുടെ പരിസരത്ത് ഉണ്ടെന്നായിരുന്നു സൈന്യത്തിന്റെ വാദം. മുഖംമൂടി ധരിച്ച ഇവര്&#x200d; പൊലീസിന് നേരെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഗസ്സ: ഇസ്‌ലാം മത വിശ്വാസികളുടെ പവിത്ര ആരാധനാലയമായ അല്&#x200d; അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറി ഇസ്രയേല്&#x200d; സൈന്യം നിരവധി പേരെ അറസ്റ്റ് ചെയ്തു. സൈന്യത്തിന് നേരെ കലാപകാരികള്&#x200d; സ്ഫോടക വസ്തുക്കള്&#x200d; എറിഞ്ഞെന്ന് ആരോപിച്ചായിരുന്നു സൈന്യത്തിന്റെ നടപടി. പള്ളിയുടെ കോംമ്പൗണ്ടില്&#x200d; കൂടി നിന്നിരുന്ന വിശ്വാസികള്&#x200d;ക്ക് നേരെ സൈന്യം ഗ്രനേഡാക്രമണം നടത്തി. പെട്ടെന്നുള്ള ആക്രമണമായതില്&#x200d; പള്ളിയിലുണ്ടായിരുന്നു വിശ്വാസികള്&#x200d; ഭയന്നു. പലര്&#x200d;ക്കും സൈന്യം പ്രയോഗിച്ച കണ്ണീര്&#x200d;വാതകത്തില്&#x200d; പരിക്കേറ്റിട്ടുണ്ട്.</p>
<p>തീവ്രവാദികള്&#x200d; പള്ളിയുടെ പരിസരത്ത് ഉണ്ടെന്നായിരുന്നു സൈന്യത്തിന്റെ വാദം. മുഖംമൂടി ധരിച്ച ഇവര്&#x200d; പൊലീസിന് നേരെ സ്ഫോടക വസ്തുക്കള്&#x200d; വലിച്ചെറിയുകയും ഇതിന് പിന്നാലെ കല്ലെറിയുകയും ചെയ്തെന്ന് സൈന്യം പറഞ്ഞു. ഇരുപതിലധികം യുവാക്കളെ സൈന്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം ആക്രമണത്തെ തുടര്&#x200d;ന്ന് പള്ളിയിലെ നിസ്‌കാരം തടസപ്പെടുകയും ചെയ്തു. സംഭവത്തില്&#x200d; 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തങ്ങളുടെ നാല് ഉദ്യോഗസ്ഥര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇസ്രയേല്&#x200d; പറഞ്ഞു.</p>
<p>അറസ്റ്റ് നടപടികള്&#x200d;ക്ക് ശേഷം ഇസ്രയേല്&#x200d; അല്&#x200d; അഖ്സ പള്ളി ഇരുമ്പ് ചങ്ങല ഉപയോഗിച്ച് അടച്ച് പൂട്ടുകയും ചെയ്തു. വിശ്വാസികള്&#x200d;ക്ക് പള്ളിയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും പള്ളി അടച്ചുപൂട്ടുകയുമായിരുന്നു. തുടര്&#x200d;ന്നാണ് പള്ളിയില്&#x200d; റെയ്ഡ് നടത്തിയത്. ആക്രമണത്തില്&#x200d; പള്ളിയിലെ മൂന്ന് ഗാര്&#x200d;ഡുകള്&#x200d; ഉള്&#x200d;പ്പെടെ 15 പലസ്തീനുകാര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്.</p>
<p>അതേസമയം ഇസ്രയേലിന്റെ നടപടിക്കെതിരെ വന്&#x200d; പ്രതിഷേധമാണ് ഉയരുന്നത്. ഗള്&#x200d;ഫ് രാജ്യങ്ങള്&#x200d; ഒന്നടങ്കം ഇതില്&#x200d; പ്രതിഷേധം അറിയിച്ചു. ന്യൂനപക്ഷങ്ങളെ അടിച്ചമര്&#x200d;ത്താനുള്ള ഇസ്രയേലിന്റെ നീക്കമാണിതെന്നും ജനാധിപത്യ ലംഘനമാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമര്&#x200d;ശനം.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Visuals from Al Aqsa Mosque compound show Israeli forces using tear gas and stun grenades on people at the Mosque <a href="https://t.co/SA6ljIg6NT">pic.twitter.com/SA6ljIg6NT</a></p>
<p>— TRT World Now (@TRTWorldNow) <a href="https://twitter.com/TRTWorldNow/status/1022817677503541248?ref_src=twsrc%5Etfw">July 27, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വിശ്വാസികളുടെ സമ്മര്&#x200d;ദം രൂക്ഷമായതോടെ സൈന്യം അല്&#x200d; അഖ്സ പള്ളി തുറന്നിട്ടുണ്ട്. നിരവധി പേരാണ് പ്രാര്&#x200d;ത്ഥനയ്ക്കായി എത്തിയത്. നേരത്തെ വഖ്ഫ് അതോറിറ്റി സൈന്യം പള്ളിയിലേക്ക് ഇരച്ചു കയറുന്നതിന്റെയും വിശ്വാസികള്&#x200d;ക്ക് നേരെ ഗ്രനേഡ് ഉപയോഗിക്കുന്നതിന്റെയും വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ സൈന്യം സമ്മര്&#x200d;ദത്തിലാവുകയായിരുന്നു. ജോര്&#x200d;ദാനെ പോലുള്ള രാജ്യങ്ങളും ഇസ്രയേലിനെ വിമര്&#x200d;ശിച്ച് രംഗത്തെത്തിയിരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-police-enter-jerusalems-aqsa-compound-clash-with-muslim-worshipers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മസ്ജിദുല്&#x200d; അഖ്‌സ ജൂത ആരാധനാലയമായി ചിത്രീകരിക്കുന്ന വ്യാജ സാറ്റലൈറ്റ് ദൃശ്യം: അമേരിക്കന്&#x200d; അംബാസഡറിനെതിരെ പ്രതിഷേധം ശക്തം</title>
		<link>https://www.chandrikadaily.com/protest-against-freedmans-acceptance-smile-to-temple-mount-instead-of-al-aqsa.html</link>
					<comments>https://www.chandrikadaily.com/protest-against-freedmans-acceptance-smile-to-temple-mount-instead-of-al-aqsa.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 23 May 2018 17:23:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Jerusalem]]></category>
		<category><![CDATA[MASJID Al Aqsa]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=86790</guid>

					<description><![CDATA[ടെല്&#x200d;അവീവ്: മസ്ജിദുല്&#x200d; അഖ്‌സയെ മൂന്നാമത്തെ ജൂത ആരാധനാലയമായി ചിത്രീകരിക്കുന്ന വ്യാജ സാറ്റലൈറ്റ് ദൃശ്യത്തോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ഇസ്രാഈലിലെ അമേരിക്കന്&#x200d; അംബാസഡര്&#x200d; ഡേവിഡ് ഫ്രീഡ്മാനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടെല്&#x200d;അവീവിന് സമീപം പഠനപ്രശ്‌നങ്ങളുള്ള വിദ്യാര്&#x200d;ത്ഥികളെ സഹായിക്കുന്ന ആചിയ എന്ന സന്നദ്ധ സംഘടനയുടെ പരിപാടിയിലാണ് ഫ്രീഡ്മാന്&#x200d; ഫോട്ടോക്ക് പോസ് ചെയ്തത്. ജൂത ആരാധനാലയം നിര്&#x200d;മിക്കുന്നതിന് മസ്ജിദുല്&#x200d; അഖ്‌സ തകര്&#x200d;ക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്രാഈലിലെ വലതുപക്ഷ സംഘടനകള്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് വിവാദ ഫോട്ടോയിലൂടെ ഫ്രീഡ്മാന്&#x200d; ചെയ്തിരിക്കുന്നതെന്ന് സോഷ്യല്&#x200d; മീഡിയകളില്&#x200d; വിമര്&#x200d;ശനമുയര്&#x200d;ന്നിട്ടുണ്ട്. യു.എസ് പ്രസിഡന്റ് [&#8230;]]]></description>
										<content:encoded><![CDATA[<p class="name post-title entry-title">ടെല്&#x200d;അവീവ്: മസ്ജിദുല്&#x200d; അഖ്‌സയെ മൂന്നാമത്തെ ജൂത ആരാധനാലയമായി ചിത്രീകരിക്കുന്ന വ്യാജ സാറ്റലൈറ്റ് ദൃശ്യത്തോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ഇസ്രാഈലിലെ അമേരിക്കന്&#x200d; അംബാസഡര്&#x200d; ഡേവിഡ് ഫ്രീഡ്മാനെതിരെ പ്രതിഷേധം ശക്തമാകുന്നു.</p>
<p>ടെല്&#x200d;അവീവിന് സമീപം പഠനപ്രശ്‌നങ്ങളുള്ള വിദ്യാര്&#x200d;ത്ഥികളെ സഹായിക്കുന്ന ആചിയ എന്ന സന്നദ്ധ സംഘടനയുടെ പരിപാടിയിലാണ് ഫ്രീഡ്മാന്&#x200d; ഫോട്ടോക്ക് പോസ് ചെയ്തത്. ജൂത ആരാധനാലയം നിര്&#x200d;മിക്കുന്നതിന് മസ്ജിദുല്&#x200d; അഖ്‌സ തകര്&#x200d;ക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്രാഈലിലെ വലതുപക്ഷ സംഘടനകള്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് വിവാദ ഫോട്ടോയിലൂടെ ഫ്രീഡ്മാന്&#x200d; ചെയ്തിരിക്കുന്നതെന്ന് സോഷ്യല്&#x200d; മീഡിയകളില്&#x200d; വിമര്&#x200d;ശനമുയര്&#x200d;ന്നിട്ടുണ്ട്. യു.എസ് പ്രസിഡന്റ് റൊണാള്&#x200d;ഡ് ട്രംപിന്റെ ഉത്തരവു കിട്ടിയാല്&#x200d; മസ്ജിദുല്&#x200d; അഖ്‌സയും അവര്&#x200d; തകര്&#x200d;ക്കുമെന്ന് ഫലസ്തീനികള്&#x200d; ട്വിറ്ററില്&#x200d; കുറ്റപ്പെടുത്തി. ഫ്രീഡ്മാന്റെ ചിത്രം വിവാദമായതില്&#x200d; പരിപാടി ഒരുക്കിയ സന്നദ്ധ സംഘടന മാപ്പു പറഞ്ഞു. സംഘടനയില്&#x200d;പെട്ട ഒരാളുടെ വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് വിവാദ പോസ്റ്ററിന് കാരണമായതെന്ന് ആചിയ പറഞ്ഞു.</p>
<p>ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്&#x200d; പോസ്റ്ററിനെക്കുറിച്ച് ഫ്രീഡ്മാന്&#x200d; ബോധവാനായിരുന്നില്ലെന്ന് ഇസ്രാഈലിലെ യു.എസ് എംബസിയും പ്രസ്താവനയില്&#x200d; വ്യക്തമാക്കി. മസ്ജിദുല്&#x200d; അഖ്‌സയുടെ നിലവിലുള്ള സ്ഥിതിയില്&#x200d; മാറ്റമുണ്ടാകാന്&#x200d; പാടില്ലെന്ന് തന്നെയാണ് അമേരിക്കയുടെ നിലപാടെന്ന് എംബസി പ്രസ്താവനയില്&#x200d; പറഞ്ഞു. ഫലസ്തീനിലെ ഇസ്രാഈല്&#x200d; അധിനിവേശ പ്രവര്&#x200d;ത്തനങ്ങളെ ശക്തമായി ന്യായീകരിക്കുന്ന ട്രംപ് ഭരണകൂടത്തിലെ പ്രമുഖനാണ് ഫ്രീഡ്മാന്&#x200d;. യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റിയതിനെ വിമര്&#x200d;ശിച്ച അമേരിക്കന്&#x200d; മാധ്യമങ്ങളെ ഹമാസ് പക്ഷപാതികളെന്ന് വിളിച്ച് ഫ്രീഡ്മാന്&#x200d; അധിക്ഷേപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protest-against-freedmans-acceptance-smile-to-temple-mount-instead-of-al-aqsa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
