<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Mass Shoot &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mass-shoot/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 28 Oct 2018 14:59:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Mass Shoot &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അമേരിക്കയില്&#x200d; ജൂത ആരാധനാലയത്തില്&#x200d; വെടിവെപ്പ്; 11 പേര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/11-people-killed-in-saturdays-attack-on-a-synagogue.html</link>
					<comments>https://www.chandrikadaily.com/11-people-killed-in-saturdays-attack-on-a-synagogue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 28 Oct 2018 14:54:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[gun fire]]></category>
		<category><![CDATA[gun shoot]]></category>
		<category><![CDATA[Mass Shoot]]></category>
		<category><![CDATA[synagogue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108686</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: അമേരിക്കയില്&#x200d; ജൂത ആരാധനാലയത്തിലുണ്ടായ വെടിവെപ്പില്&#x200d; 11 പേര്&#x200d; കൊല്ലപ്പെട്ടു. പൊലീസുകാരുള്&#x200d;പ്പെടെ ആറുപേര്&#x200d;ക്ക് പരിക്കേറ്റു. പെന്&#x200d;സില്&#x200d;വാനിയയിലെ പിറ്റ്‌സ്ബര്&#x200d;ഗിലെ സിനഗോഗിലാണ് സംഭവം. സംഭവത്തില്&#x200d; നാല്&#x200d;പതുകാരനായ റോബര്&#x200d;ട്ട് ബോവേഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ട്രീ ഓഫ് ലൈഫ് സിനഗോഗില്&#x200d; സാബത്ത് ചടങ്ങ് നടക്കുന്നതിനിടെ തോക്കും ഗ്രനേഡുകളുമായെത്തിയ ജനക്കൂട്ടത്തിനുനേരെ വെടിവെക്കുകയായിരുന്നു. സിനഗോഗിലുണ്ടായത് വംശീയാക്രമണമാണെന്നാണ് പ്രാഥമിത നിഗമനം. ആക്രമണം നടക്കുമ്പോള്&#x200d; ജൂത പളളിയില്&#x200d; നൂറോളം ആളുകളുണ്ടായിരുന്നു. ജൂതന്&#x200d;മാര്&#x200d; മരിക്കണമെന്ന് ആക്രോഷിച്ചാണ് ബോവേഴ്‌സ് വെടിയുതിര്&#x200d;ത്തതെന്ന് ദൃക്‌സാക്ഷികള്&#x200d; പറഞ്ഞു. അക്രമത്തിനിടെ പൊലീസിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അമേരിക്കയില്&#x200d; ജൂത ആരാധനാലയത്തിലുണ്ടായ വെടിവെപ്പില്&#x200d; 11 പേര്&#x200d; കൊല്ലപ്പെട്ടു. പൊലീസുകാരുള്&#x200d;പ്പെടെ ആറുപേര്&#x200d;ക്ക് പരിക്കേറ്റു. പെന്&#x200d;സില്&#x200d;വാനിയയിലെ പിറ്റ്‌സ്ബര്&#x200d;ഗിലെ സിനഗോഗിലാണ് സംഭവം. സംഭവത്തില്&#x200d; നാല്&#x200d;പതുകാരനായ റോബര്&#x200d;ട്ട് ബോവേഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ട്രീ ഓഫ് ലൈഫ് സിനഗോഗില്&#x200d; സാബത്ത് ചടങ്ങ് നടക്കുന്നതിനിടെ തോക്കും ഗ്രനേഡുകളുമായെത്തിയ ജനക്കൂട്ടത്തിനുനേരെ വെടിവെക്കുകയായിരുന്നു.</p>
<p>സിനഗോഗിലുണ്ടായത് വംശീയാക്രമണമാണെന്നാണ് പ്രാഥമിത നിഗമനം. ആക്രമണം നടക്കുമ്പോള്&#x200d; ജൂത പളളിയില്&#x200d; നൂറോളം ആളുകളുണ്ടായിരുന്നു. ജൂതന്&#x200d;മാര്&#x200d; മരിക്കണമെന്ന് ആക്രോഷിച്ചാണ് ബോവേഴ്‌സ് വെടിയുതിര്&#x200d;ത്തതെന്ന് ദൃക്‌സാക്ഷികള്&#x200d; പറഞ്ഞു. അക്രമത്തിനിടെ പൊലീസിന്റെ വെടിയേറ്റ് അക്രമിയായ റോബര്&#x200d;ട്ട് ബോവേഴ്‌സ് ആസ്പത്രിയില്&#x200d; ചികിത്സയിലാണ്. അടുത്തിടെ മൂന്ന് ഒട്ടോമാറ്റിക്ക് തോക്കുകളുടെ ഫോട്ടോ പ്രതി സോഷ്യല്&#x200d; മീഡിയില്&#x200d; പോസ്റ്റ് ചെയ്തിരുന്നു.<br />
<iframe loading="lazy" src="https://www.youtube.com/embed/UMw9Lgz7-gY" width="853" height="480" frameborder="0" allowfullscreen="allowfullscreen"></iframe><br />
സംഭവത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് അപലപിച്ചു. സെമിറ്റിക് വിരുദ്ധ ആക്രമണമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11-people-killed-in-saturdays-attack-on-a-synagogue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രസീലിലെ ഡാന്&#x200d;സ് ക്ലബ്ബില്&#x200d; വെടിവെപ്പ് : 14 പേര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/brazil-at-least-14-dead-in-fortaleza-nightclub-shooting.html</link>
					<comments>https://www.chandrikadaily.com/brazil-at-least-14-dead-in-fortaleza-nightclub-shooting.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 28 Jan 2018 03:45:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[gun shoot]]></category>
		<category><![CDATA[Mass Shoot]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67085</guid>

					<description><![CDATA[&#160; സാവോ പോളോ: ബ്രസീലിലെ ഡാന്&#x200d;സ് ക്ലബ്ബില്&#x200d; വെടിവെപ്പ്. അക്രമികള്&#x200d; നടത്തിയ വെടിവെപ്പില്&#x200d; 14 പേര്&#x200d; കൊല്ലപ്പെട്ടുകയും പന്ത്രണ്ടു വയസ്സുകാനുള്&#x200d;പ്പെടെ ആറുപേര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്&#x200d; ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ശനിയാഴ്ച പുലര്&#x200d;ച്ചെ ഒന്നരയോടെ ഫോര്&#x200d;ട്ടലെസയിലെ ഫോറോ ഡോ ഗാഗോ ഡാന്&#x200d;സ് ക്ലബ്ബ് പരിസരത്ത് മൂന്നു വാഹനങ്ങളിലായി എത്തിയ സായുധരായ അക്രമികള്&#x200d; പിന്നീട് ക്ലബിലേക്കു തള്ളിക്കയറി വെടിവെക്കുകയായിരുന്നു. മയക്കുമരുന്നു മാഫിയക്കെതിരെ പൊലീസ് നടത്തുന്ന നീക്കങ്ങള്&#x200d;ക്കുള്ള തിരിച്ചടിയാണ് വെടിവെപ്പെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ക്ലബിന്റെ തൊട്ടടുത്തുള്ള പാര്&#x200d;ക്കിങ് ഗ്രൗണ്ടിലേയും വീടുകളിലേയും ചുമരുകളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സാവോ പോളോ: ബ്രസീലിലെ ഡാന്&#x200d;സ് ക്ലബ്ബില്&#x200d; വെടിവെപ്പ്. അക്രമികള്&#x200d; നടത്തിയ വെടിവെപ്പില്&#x200d; 14 പേര്&#x200d; കൊല്ലപ്പെട്ടുകയും പന്ത്രണ്ടു വയസ്സുകാനുള്&#x200d;പ്പെടെ ആറുപേര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്&#x200d; ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ശനിയാഴ്ച പുലര്&#x200d;ച്ചെ ഒന്നരയോടെ ഫോര്&#x200d;ട്ടലെസയിലെ ഫോറോ ഡോ ഗാഗോ ഡാന്&#x200d;സ് ക്ലബ്ബ് പരിസരത്ത് മൂന്നു വാഹനങ്ങളിലായി എത്തിയ സായുധരായ അക്രമികള്&#x200d; പിന്നീട് ക്ലബിലേക്കു തള്ളിക്കയറി വെടിവെക്കുകയായിരുന്നു. മയക്കുമരുന്നു മാഫിയക്കെതിരെ പൊലീസ് നടത്തുന്ന നീക്കങ്ങള്&#x200d;ക്കുള്ള തിരിച്ചടിയാണ് വെടിവെപ്പെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>ക്ലബിന്റെ തൊട്ടടുത്തുള്ള പാര്&#x200d;ക്കിങ് ഗ്രൗണ്ടിലേയും വീടുകളിലേയും ചുമരുകളില്&#x200d; വെടിയുണ്ടകളുടെ പാടുകളുള്&#x200d; പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമണം ആസൂത്രിതമാണെന്നും അതിക്രൂരമായ ആക്രമണമാണു നടന്നിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സമീപകാലത്തൊന്നും ഇത്രയും ക്രൂരമായ ആക്രമണം ഫോര്&#x200d;ട്ടലേസയില്&#x200d; ഉണ്ടായിട്ടില്ല. അക്രമികള്&#x200d;ക്കുവേണ്ടിയുള്ള തിരച്ചില്&#x200d; തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ലഹരി വില്&#x200d;പന സംഘങ്ങള്&#x200d; തമ്മിലുള്ള പ്രശ്‌നങ്ങളാണ് ആക്രമണത്തിനു പിന്നില്ലെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. ജനുവരി ഏഴിന് ഫോര്&#x200d;ട്ടലേസയില്&#x200d; നടന്ന ഇരുവിഭാഗങ്ങള്&#x200d; തമ്മിലുള്ള സംഘട്ടനത്തില്&#x200d; നാലു പേര്&#x200d; കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞവര്&#x200d;ഷം മേഖലയില്&#x200d; നിരവധി പേരാണ് ഇത്തരത്തില്&#x200d; കൊലചെയ്യപ്പെട്ടത്. ഇതില്&#x200d; 80 ശതമാനവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കൊലപാതകങ്ങളാണെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brazil-at-least-14-dead-in-fortaleza-nightclub-shooting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെടിയൊച്ച നിയലയ്ക്കാതെ യു എസ് ; കൂട്ടക്കുരുതിയില്‍ 26 മരണം</title>
		<link>https://www.chandrikadaily.com/mass-assassination-in-us.html</link>
					<comments>https://www.chandrikadaily.com/mass-assassination-in-us.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Nov 2017 15:31:55 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[Mass Shoot]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52349</guid>

					<description><![CDATA[വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. സതര്‍ലന്‍ഡ് സ്പ്രിങ്കിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വെടിവെപ്പുണ്ടായത്. ഡെവിന്‍ പാട്രിക് കെല്ലിയെന്ന 26കാരനാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ പിന്നീട് വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ ചര്‍ച്ചിലേക്ക് കടന്നുവന്ന് അക്രമി വെടിവെക്കുകയായിരുന്നു. ഭാര്യയേയും കുട്ടിയേയും ആക്രമിച്ചതിന് സൈനിക കോടതിയില്‍ വിചാരണ നേരിട്ട് 2014ല്‍ യു.എസ് വ്യോമസേനയില്‍നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് കെല്ലി. വെള്ളക്കാരനായ യുവാവാണ് ആക്രമണം നടത്തിയതെന്ന് യു.എസ് പൊലീസും [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അമേരിക്കയിലെ ടെക്‌സാസില്&#x200d; ക്രിസ്ത്യന്&#x200d; പള്ളിയിലുണ്ടായ വെടിവെപ്പില്&#x200d; 26 പേര്&#x200d; കൊല്ലപ്പെട്ടു. ഇരുപതോളം പേര്&#x200d;ക്ക് പരിക്കേറ്റു.<br />
സതര്&#x200d;ലന്&#x200d;ഡ് സ്പ്രിങ്കിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വെടിവെപ്പുണ്ടായത്. ഡെവിന്&#x200d; പാട്രിക് കെല്ലിയെന്ന 26കാരനാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ പിന്നീട് വാഹനത്തില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തി. പ്രാര്&#x200d;ത്ഥന നടന്നുകൊണ്ടിരിക്കെ ചര്&#x200d;ച്ചിലേക്ക് കടന്നുവന്ന് അക്രമി വെടിവെക്കുകയായിരുന്നു. ഭാര്യയേയും കുട്ടിയേയും ആക്രമിച്ചതിന് സൈനിക കോടതിയില്&#x200d; വിചാരണ നേരിട്ട് 2014ല്&#x200d; യു.എസ് വ്യോമസേനയില്&#x200d;നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് കെല്ലി.<br />
വെള്ളക്കാരനായ യുവാവാണ് ആക്രമണം നടത്തിയതെന്ന് യു.എസ് പൊലീസും സ്ഥിരീകരിച്ചു. അക്രമിയെ വെടിവെപ്പിന് പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. ബുള്ളറ്റ്പ്രൂഫ് കവചം ധരിച്ചാണ് ഇയാള്&#x200d; ചര്&#x200d;ച്ചിലെത്തിയത്. വെടിവെപ്പിനുശേഷം ചര്&#x200d;ച്ചില്&#x200d;നിന്ന് പുറത്തുകടന്ന അക്രമിയെ ദൃക്‌സാക്ഷികളിലൊരാള്&#x200d; വെടിവെച്ചു. അക്രമിയുടെ തോക്ക് പിടിച്ചുവാങ്ങിയാണ് അദ്ദേഹം വെടിവെച്ചത്. രക്ഷപ്പെടുന്നതിനിടെ കാര്&#x200d; നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്&#x200d; മറിഞ്ഞു. കാറില്&#x200d; അക്രമിയെ മരിച്ച നിലയില്&#x200d; കണ്ടെത്തി. ഇയാള്&#x200d; സ്വയം വെടിവെച്ചതാണോ പ്രദേശവാസിയുടെ വെടിയേറ്റതാണോ മരണകാരണമെന്ന് വ്യക്തമല്ല.<br />
വാഹനത്തില്&#x200d;നിന്ന് നിരവധി ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്&#x200d; ഗര്&#x200d;ഭിണികളും കുട്ടികളും പെടും. ടെക്‌സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് ഇതെന്ന് ഗവര്&#x200d;ണര്&#x200d; അഭിപ്രായപ്പെട്ടു. വെടിവെപ്പിനെ യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് അപലപിച്ചു. ലാസ് വേഗസിലെ സംഗീത പരിപാടിയില്&#x200d; 58 പേര്&#x200d; കൊല്ലപ്പെട്ട വെടിവെപ്പ് നടന്ന് ഒരു മാസം പിന്നിടുന്നതിനുമുമ്പാണ് ടെക്‌സാസ് വെടിവെപ്പ്.<br />
ലാസ് വേഗസില്&#x200d; നൂറുകണക്കിന് ആളുകള്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mass-assassination-in-us.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
