<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Mathrubhumi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mathrubhumi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 26 Aug 2024 14:28:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Mathrubhumi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാതൃഭൂമി ചീഫ് സബ് എഡിറ്റർ ടി. ഷിനോദ് കുമാർ നിര്യാതനായി</title>
		<link>https://www.chandrikadaily.com/mathrubhumi-chief-sub-editor-t-shinod-kumar-passed-away.html</link>
					<comments>https://www.chandrikadaily.com/mathrubhumi-chief-sub-editor-t-shinod-kumar-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 26 Aug 2024 14:28:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chief Sub Editor]]></category>
		<category><![CDATA[Mathrubhumi]]></category>
		<category><![CDATA[passed away]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307444</guid>

					<description><![CDATA[22 വർഷമായി മാതൃഭൂമി പത്രാധിപ സമിതി അംഗമായ ഷിനോദ്, ദീർഘകാലം മാതൃഭൂമിയുടെ ബെംഗളൂരു റിപ്പോർട്ടറായിരുന്നു.]]></description>
										<content:encoded><![CDATA[<div class="mpp-story-content-details-main mb-3">
<p>മാതൃഭൂമി ചീഫ് സബ് എഡിറ്ററും കോഴിക്കോട് പ്രസ് ക്ളബ് ട്രഷററുമായിരുന്ന പാവങ്ങാട് പുത്തൂർ ക്ഷേത്രത്തിന് സമീപം ‘ഷാമിൻ’ വീട്ടിൽ ടി. ഷിനോദ് കുമാർ (52) അന്തരിച്ചു.</p>
</div>
<div class="mpp-ad-container mpp-header-container d-md-flex d-lg-flex d-xl-flex justify-content-center align-items-center align-content-center text-align-center mb-4 w-100">
<div class="to-advertise-container mb-0">
<div id="div-ad-gpt-1120978-1644502262-0">മാതൃഭൂമി ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. എം.ജെ.യു. സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി, കെ.യു.ഡബ്ളിയു.ജെ. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, പുത്തൂർ ദുർഗാദേവി ക്ഷേത്ര കമ്മിറ്റി അംഗം, കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.</div>
</div>
</div>
<div class="mpp-story-content-details-main my-3">
<p>22 വർഷമായി മാതൃഭൂമി പത്രാധിപ സമിതി അംഗമായ ഷിനോദ്, ദീർഘകാലം മാതൃഭൂമിയുടെ ബെംഗളൂരു റിപ്പോർട്ടറായിരുന്നു. കണ്ണൂർ യൂണിറ്റിലും സെൻട്രൽ ഡെസ്ക്, കോഴിക്കോട് ഡെസ്ക് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ച അദ്ദേഹം നിലവിൽ എൻ.ആർ.ഇ. ഡെസ്ക് ചീഫ് സബ് എഡിറ്ററാണ്.</p>
</div>
<div id="div-ad-desk-1120978-1657207172-0" class="w-100">ഭാര്യ: ആർ. രജിമ (അധ്യാപിക, പാലാഴി ഗവ.ജി.എച്ച്.എസ്.എസ്.). മക്കൾ: പാർവ്വതി, ഗായത്രി. അച്ഛൻ: പരേതനായ അമ്പ്രമോളി കേശവൻ നമ്പ്യാർ (എ.കെ.നമ്പ്യാർ- മാതൃഭൂമി റിട്ട. സൂപ്പർവൈസർ). അമ്മ: ടി. സത്യവതി (റിട്ട. ചീഫ് പ്രൂഫ് റീഡർ, മാതൃഭൂമി). സഹോദരിമാർ: ടി. ഷീബ, ടി. ഷാമിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mathrubhumi-chief-sub-editor-t-shinod-kumar-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഞങ്ങളുടെ മലപ്പുറത്തിനോട് എന്തൊരു സ്‌നേഹമാണ് !-സൈബര്&#x200d;ലോകത്ത് പരിഹാസവും വിമര്&#x200d;ശനവും.</title>
		<link>https://www.chandrikadaily.com/mathrubhumi-kerla.html</link>
					<comments>https://www.chandrikadaily.com/mathrubhumi-kerla.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 11 May 2023 02:25:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Mathrubhumi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=253055</guid>

					<description><![CDATA[ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ പത്രത്തിന്റെ വാര്&#x200d;ത്തയുടെ തലക്കെട്ടാണിത്. വൈക്കം, തൃശൂര്&#x200d; സ്വദേശികളുള്&#x200d;പ്പെടെ കേസിലുള്&#x200d;പ്പെട്ടപ്പോള്&#x200d; മലപ്പുറം സ്വദേശിക്ക് മാത്രം തലക്കെട്ടില്&#x200d; സ്ഥാനം. ഞങ്ങളുടെ മലപ്പുറത്തിനോട് എന്തൊരു സ്‌നേഹമാണ് -സൈബര്&#x200d;ലോകത്ത് പരിഹാസവും വിമര്&#x200d;ശനവും.കഴിഞ്ഞദിവസം എല്ലാ പത്രങ്ങളും ഈ വാര്ത്ത സാധാരണപോലെ നല്&#x200d;കിയപ്പോഴാണ് ദേശീയദിനപത്രത്തിന് ഈ ഹാലിളക്കം. നോക്കണേ മാധ്യമപ്രവര്&#x200d;ത്തനത്തിന്റെ പോക്ക്. ! കെ.വിജയകുമാര്&#x200d; ,മലപ്പുറം]]></description>
										<content:encoded><![CDATA[<p>ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ പത്രത്തിന്റെ വാര്&#x200d;ത്തയുടെ തലക്കെട്ടാണിത്. വൈക്കം, തൃശൂര്&#x200d; സ്വദേശികളുള്&#x200d;പ്പെടെ കേസിലുള്&#x200d;പ്പെട്ടപ്പോള്&#x200d; മലപ്പുറം സ്വദേശിക്ക് മാത്രം തലക്കെട്ടില്&#x200d; സ്ഥാനം. ഞങ്ങളുടെ മലപ്പുറത്തിനോട് എന്തൊരു സ്‌നേഹമാണ് -സൈബര്&#x200d;ലോകത്ത് പരിഹാസവും വിമര്&#x200d;ശനവും.കഴിഞ്ഞദിവസം എല്ലാ പത്രങ്ങളും ഈ വാര്ത്ത സാധാരണപോലെ നല്&#x200d;കിയപ്പോഴാണ് ദേശീയദിനപത്രത്തിന് ഈ ഹാലിളക്കം. നോക്കണേ മാധ്യമപ്രവര്&#x200d;ത്തനത്തിന്റെ പോക്ക്. !<br />
കെ.വിജയകുമാര്&#x200d; ,മലപ്പുറം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mathrubhumi-kerla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാവുന്ന വിവരങ്ങൾക്ക് ഇടം നൽകരുതെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി</title>
		<link>https://www.chandrikadaily.com/centralnewsministerkochi.html</link>
					<comments>https://www.chandrikadaily.com/centralnewsministerkochi.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 18 Mar 2023 07:57:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[informationminister]]></category>
		<category><![CDATA[Mathrubhumi]]></category>
		<category><![CDATA[media]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243184</guid>

					<description><![CDATA[പ്രമുഖ മലയാളം ദിനപത്രമായ "മാതൃഭൂമി"യുടെ ശതാബ്ദി ആഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി]]></description>
										<content:encoded><![CDATA[<p>രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാവുന്ന വിവരങ്ങൾക്ക് ഇടം നൽകുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടു നിൽക്കണമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.കൊച്ചിയിൽ പ്രമുഖ മലയാളം ദിനപത്രമായ &#8220;മാതൃഭൂമി&#8221;യുടെ ശതാബ്ദി ആഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>ഇന്ത്യയുടെ അഖണ്ഡതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുള്ള ഇത്തരം ശബ്ദങ്ങൾക്കും ആഖ്യാനങ്ങൾക്കും മനഃപൂർവമോ അല്ലാതെയോ ഇടം നൽകുന്നതിൽ മാധ്യമങ്ങൾ ജാഗ്രത പാലിക്കാനും വിട്ടുനിൽക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു.എത്ര നിലവാരമില്ലാത്തതും യുക്തിരഹിതവുമായ അഭിപ്രായങ്ങൾ ഉള്ളിൽ നിന്നോ വിദേശത്ത് നിന്നോ എത്തിയാലും നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ ജനാധിപത്യ സ്വഭാവം എല്ലായ്പ്പോഴും നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/centralnewsministerkochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മീശ&#8217; നോവല്&#x200d; പ്രസിദ്ധീകരിച്ചതില്&#x200d; ഖേദം; എം.പി വീരേന്ദ്രകുമാര്&#x200d; എന്&#x200d;.എസ്.എസ് ആസ്ഥാനത്തെത്തി മാപ്പെഴുതി നല്&#x200d;കി</title>
		<link>https://www.chandrikadaily.com/meesha-novel-mathrubhumi.html</link>
					<comments>https://www.chandrikadaily.com/meesha-novel-mathrubhumi.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 08 Aug 2019 05:18:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Mathrubhumi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135652</guid>

					<description><![CDATA[കോട്ടയം: &#8216;മീശ&#8217; നോവല്&#x200d; മാതൃഭൂമി ആഴ്ചപ്പതിപ്പില്&#x200d; പ്രസിദ്ധീകരിച്ചതില്&#x200d; ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി എം.ഡി എം.പി വീരേന്ദ്രകുമാര്&#x200d; എന്&#x200d;.എസ്.എസ് ആസ്ഥാനത്തെത്തി മാപ്പെഴുതി നല്&#x200d;കി. നോവല്&#x200d; പ്രസിദ്ധീകരിച്ച കമല്&#x200d;റാം സജീവ് ഉള്&#x200d;പ്പെടെയുള്ള മാധ്യമപ്രവര്&#x200d;ത്തകരെ മാതൃഭൂമിയില്&#x200d; നിന്ന് പുറത്താക്കിയെന്നും വീരേന്ദ്രകുമാര്&#x200d; എന്&#x200d;.എസ്.എസ് ജനറല്&#x200d; സെക്രട്ടറി സുകുമാരന്&#x200d; നായരെ അറിയിച്ചു. ഇതിനെ തുടര്&#x200d;ന്ന് മാതൃഭൂമി ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിന്&#x200d;വലിച്ചതായും എന്&#x200d;.എസ്.എസ് പുറത്തിറക്കിയ ഔദ്യോഗിക വാര്&#x200d;ത്താകുറിപ്പില്&#x200d; പറയുന്നു. ഹൈന്ദവ സംഘടനകള്&#x200d; ബഹിഷ്‌കരിച്ചതിനെ തുടര്&#x200d;ന്നാണ് മാപ്പെഴുതി നല്&#x200d;കാന്&#x200d; മാതൃഭൂമി തയ്യാറായതെന്ന് വാര്&#x200d;ത്താകുറിപ്പില്&#x200d; പറയുന്നു. ആദ്യമായി എന്&#x200d;.എസ്.എസിനാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>കോട്ടയം: &#8216;മീശ&#8217; നോവല്&#x200d; മാതൃഭൂമി ആഴ്ചപ്പതിപ്പില്&#x200d; പ്രസിദ്ധീകരിച്ചതില്&#x200d; ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി എം.ഡി എം.പി വീരേന്ദ്രകുമാര്&#x200d; എന്&#x200d;.എസ്.എസ് ആസ്ഥാനത്തെത്തി മാപ്പെഴുതി നല്&#x200d;കി. നോവല്&#x200d; പ്രസിദ്ധീകരിച്ച കമല്&#x200d;റാം സജീവ് ഉള്&#x200d;പ്പെടെയുള്ള മാധ്യമപ്രവര്&#x200d;ത്തകരെ മാതൃഭൂമിയില്&#x200d; നിന്ന് പുറത്താക്കിയെന്നും വീരേന്ദ്രകുമാര്&#x200d; എന്&#x200d;.എസ്.എസ് ജനറല്&#x200d; സെക്രട്ടറി സുകുമാരന്&#x200d; നായരെ അറിയിച്ചു. ഇതിനെ തുടര്&#x200d;ന്ന് മാതൃഭൂമി ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിന്&#x200d;വലിച്ചതായും എന്&#x200d;.എസ്.എസ് പുറത്തിറക്കിയ ഔദ്യോഗിക വാര്&#x200d;ത്താകുറിപ്പില്&#x200d; പറയുന്നു.</p>



<p>ഹൈന്ദവ സംഘടനകള്&#x200d; ബഹിഷ്‌കരിച്ചതിനെ തുടര്&#x200d;ന്നാണ് മാപ്പെഴുതി നല്&#x200d;കാന്&#x200d; മാതൃഭൂമി തയ്യാറായതെന്ന് വാര്&#x200d;ത്താകുറിപ്പില്&#x200d; പറയുന്നു. ആദ്യമായി എന്&#x200d;.എസ്.എസിനാണ് മാപ്പെഴുതി നല്&#x200d;കിയത്. വരും ദിവസങ്ങളില്&#x200d; കൂടുതല്&#x200d; ഹൈന്ദവ സംഘടനകള്&#x200d;ക്ക് മാപ്പെഴുതി നല്&#x200d;കുമെന്നും വാര്&#x200d;ത്താകുറിപ്പില്&#x200d; പറയുന്നു.</p>



<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FNSS4nairs%2Fposts%2F2488466681382791&#038;width=500" width="500" height="501" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>



<div class="wp-block-image"><figure class="aligncenter"><img loading="lazy" width="692" height="960" src="https://www.chandrikadaily.com/wp-content/uploads/2019/08/nss.jpg" alt="" class="wp-image-135655"/></figure></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/meesha-novel-mathrubhumi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാതൃഭൂമി ചാനല്&#x200d; സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി</title>
		<link>https://www.chandrikadaily.com/mathrubhumi-news-team-accident.html</link>
					<comments>https://www.chandrikadaily.com/mathrubhumi-news-team-accident.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 23 Jul 2018 11:14:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Drowning]]></category>
		<category><![CDATA[Mathrubhumi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95702</guid>

					<description><![CDATA[കോട്ടയം: മാതൃഭൂമി ചാനല്&#x200d; സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യാനായി പോയപ്പോഴാണ് സംഭവം. കോട്ടയം വൈക്കം കല്ലറക്കടുത്ത് മുണ്ടാറില്&#x200d; വെച്ചാണ് സംഭവം. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്&#x200d; മൂന്നു പേരെ രക്ഷപ്പെടുത്തി. ചാനല്&#x200d; സംഘവുമായെത്തിയ കാറിന്റെ ഡ്രൈവറായ ബിബിന്&#x200d;. പ്രാദേശിക ലേഖകന്&#x200d; സജി എന്നിവരെയാണ് കാണാതായത്. ഇവര്&#x200d;ക്കായി തെരച്ചില്&#x200d; തുടരുകയാണ്. മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്&#x200d;ട്ടര്&#x200d; കെ.ബി ശ്രീധരന്&#x200d;, തിരുവല്ല യൂണിറ്റിലെ ക്യാമറാമാന്&#x200d; അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്തി. [&#8230;]]]></description>
										<content:encoded><![CDATA[<p>കോട്ടയം: മാതൃഭൂമി ചാനല്&#x200d; സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യാനായി പോയപ്പോഴാണ് സംഭവം. കോട്ടയം വൈക്കം കല്ലറക്കടുത്ത് മുണ്ടാറില്&#x200d; വെച്ചാണ് സംഭവം. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്&#x200d; മൂന്നു പേരെ രക്ഷപ്പെടുത്തി.<br />
ചാനല്&#x200d; സംഘവുമായെത്തിയ കാറിന്റെ ഡ്രൈവറായ ബിബിന്&#x200d;.</p>
<p>പ്രാദേശിക ലേഖകന്&#x200d; സജി എന്നിവരെയാണ് കാണാതായത്. ഇവര്&#x200d;ക്കായി തെരച്ചില്&#x200d; തുടരുകയാണ്. മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്&#x200d;ട്ടര്&#x200d; കെ.ബി ശ്രീധരന്&#x200d;, തിരുവല്ല യൂണിറ്റിലെ ക്യാമറാമാന്&#x200d; അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്തി. ഇവരെ മുട്ടുച്ചിറയിലെ ഹോളി ഗോസ്റ്റ് മിഷന്&#x200d; ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. കാണാതായവര്&#x200d;ക്കുള്ള തെരച്ചില്&#x200d; തുടരുകയാണ്. തെരച്ചിലിനായി നാവികസേനയുടെ സേവനവും തേടിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mathrubhumi-news-team-accident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ പെരുംനുണ മാതൃഭൂമിക്ക് വെറും നാക്കുപിഴ</title>
		<link>https://www.chandrikadaily.com/modis-lie-in-mathrubhumi.html</link>
					<comments>https://www.chandrikadaily.com/modis-lie-in-mathrubhumi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 May 2018 10:00:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Mathrubhumi]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[Modi's Lie]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84600</guid>

					<description><![CDATA[&#160; ഇന്ത്യന്&#x200d; സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം നിരന്തരം പറഞ്ഞു കൊണ്ട് വായനക്കാരെ ആകര്&#x200d;ഷിക്കുന്ന മാതൃഭൂമിക്ക് ചരിത്രം വളച്ചൊടിച്ചുകൊണ്ടുള്ള മോദിയുടെ കള്ളകഥകള്&#x200d; വെറും നാവു പിഴ. നരേന്ദ്ര മോദി നടത്തിയ ചരിത്രം വളച്ചൊടിച്ചുള്ള പ്രസ്താവനകളില്&#x200d; രാജ്യത്തിന്റെ വിവിധ കോണുകളില്&#x200d; നിന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് ജയം മാത്രം ലക്ഷ്യം വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്&#x200d;ച്ചയായി കല്ലു വെച്ച പെരുംനുണകള്&#x200d; തട്ടി വിടുമ്പോള്&#x200d; മാതൃഭൂമി അതിനെ വെറും &#8216;നാക്ക് പിഴ&#8217; മാത്രമായി ചിത്രീകരിച്ചിരിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഇന്ത്യന്&#x200d; സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം നിരന്തരം പറഞ്ഞു കൊണ്ട് വായനക്കാരെ ആകര്&#x200d;ഷിക്കുന്ന മാതൃഭൂമിക്ക് ചരിത്രം വളച്ചൊടിച്ചുകൊണ്ടുള്ള മോദിയുടെ കള്ളകഥകള്&#x200d; വെറും നാവു പിഴ.</p>
<p>നരേന്ദ്ര മോദി നടത്തിയ ചരിത്രം വളച്ചൊടിച്ചുള്ള പ്രസ്താവനകളില്&#x200d; രാജ്യത്തിന്റെ വിവിധ കോണുകളില്&#x200d; നിന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് ജയം മാത്രം ലക്ഷ്യം വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്&#x200d;ച്ചയായി കല്ലു വെച്ച പെരുംനുണകള്&#x200d; തട്ടി വിടുമ്പോള്&#x200d; മാതൃഭൂമി അതിനെ വെറും &#8216;നാക്ക് പിഴ&#8217; മാത്രമായി ചിത്രീകരിച്ചിരിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം തിരയുകയാണ് സോഷ്യല്&#x200d; മീഡിയ.</p>
<p>1929 ല്&#x200d; ലാഹോര്&#x200d; ജയിലില്&#x200d; രാഷ്ട്രീയ തടവുകാരനായി ഭഗത് സിങ് കഴിയവേ, കോണ്&#x200d;ഗ്രസ് അദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ലായെന്നാണ് നരേന്ദ്ര മോദി കര്&#x200d;ണാടകയിലെ തിരഞ്ഞെടുപ്പ് യോഗത്തില്&#x200d; പറഞ്ഞത്. എന്നാല്&#x200d; ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു ഭഗത് സിങിനെ സന്ദര്&#x200d;ശിച്ചതിന്റെ ജയില്&#x200d; രേഖകള്&#x200d; തന്നെ പ്രസ്താവന വസ്തുതാവിരുദ്ധവും ചരിത്രത്തെ വളച്ചൊടിച്ചതാണെന്നും സ്ഥാപിക്കുന്നണ്ട്</p>
<p>ബീഹാറില്&#x200d; ജെ.ഡി.യു ബി.ജെ.പിയോടൊപ്പം പോയതില്&#x200d; പ്രതിഷേധിച്ച് &#8216;ഫാസിസ്റ്റ് വിരുദ്ധ നിലപാട്&#8217; ഉയര്&#x200d;ത്തി ജെ.ഡി.യു വിട്ട വിരേന്ദ്രകുമാറിന്റെ പത്രത്തിന് ഭഗത് സിങിനെ കുറിച്ച് മോദി പറഞ്ഞ പെരും നുണ എങ്ങിനെ നാവിപിഴയായി എന്നതാണ് സോഷ്യല്&#x200d;മീഡിയ ഉയര്&#x200d;ത്തുന്ന ചോദ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modis-lie-in-mathrubhumi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖം മറച്ച ഹാദിയ; &#8216;മാതൃഭൂമി&#8217;ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു</title>
		<link>https://www.chandrikadaily.com/mathrubhumi-hadia-fab-image.html</link>
					<comments>https://www.chandrikadaily.com/mathrubhumi-hadia-fab-image.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 31 Oct 2017 05:16:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hadia]]></category>
		<category><![CDATA[hadiya]]></category>
		<category><![CDATA[Mathrubhumi]]></category>
		<category><![CDATA[media]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50924</guid>

					<description><![CDATA[കോഴിക്കോട്: ഹാദിയ കേസില്‍ സുപ്രീം കോടതി വിധി റിപ്പോര്‍ട്ട് ചെയ്ത &#8216;മാതൃഭൂമി&#8217; ദിനപത്രം വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രം വിവാദമാകുന്നു. പാതിമറച്ച, ഒരു പകുതി ഇരുണ്ട നീലയും മറുപകുതി വെള്ളയും നിറത്തിലുള്ള സ്ത്രീമുഖമാണ് വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരിക്കുന്നത്. മുഖം മറച്ച തരത്തിലുള്ള ഹാദിയയുടെ ഒരു ചിത്രം പോലും പുറത്തു വന്നിട്ടില്ലെന്നിരിക്കെ, ആസൂത്രിത ലക്ഷ്യത്തോടെയാണ് മാതൃഭൂമി ഒന്നാം പേജില്‍ തന്നെ ഈ ചിത്രം പ്രസിദ്ധീകരിച്ചത് എന്നാണ് സൂചന. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാവുകയാണ്. മതനിഷ്ഠ പാലിക്കുന്ന മുസ്‌ലിം സ്ത്രീയുടേതെന്ന് തോന്നിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഹാദിയ കേസില്&#x200d; സുപ്രീം കോടതി വിധി റിപ്പോര്&#x200d;ട്ട് ചെയ്ത &#8216;മാതൃഭൂമി&#8217; ദിനപത്രം വാര്&#x200d;ത്തയ്‌ക്കൊപ്പം നല്&#x200d;കിയ ചിത്രം വിവാദമാകുന്നു. പാതിമറച്ച, ഒരു പകുതി ഇരുണ്ട നീലയും മറുപകുതി വെള്ളയും നിറത്തിലുള്ള സ്ത്രീമുഖമാണ് വാര്&#x200d;ത്തയ്‌ക്കൊപ്പം നല്&#x200d;കിയിരിക്കുന്നത്. മുഖം മറച്ച തരത്തിലുള്ള ഹാദിയയുടെ ഒരു ചിത്രം പോലും പുറത്തു വന്നിട്ടില്ലെന്നിരിക്കെ, ആസൂത്രിത ലക്ഷ്യത്തോടെയാണ് മാതൃഭൂമി ഒന്നാം പേജില്&#x200d; തന്നെ ഈ ചിത്രം പ്രസിദ്ധീകരിച്ചത് എന്നാണ് സൂചന. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്&#x200d; വിമര്&#x200d;ശനം ശക്തമാവുകയാണ്.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsudeep.almitra%2Fposts%2F10159388420675265&amp;width=500" width="500" height="766" frameborder="0" scrolling="no"></iframe></p>
<p>മതനിഷ്ഠ പാലിക്കുന്ന മുസ്‌ലിം സ്ത്രീയുടേതെന്ന് തോന്നിക്കുന്ന ചിത്രം വികൃതമായ രീതിയില്&#x200d; ഹാദിയയുമായി ബന്ധപ്പെട്ട വാര്&#x200d;ത്തയില്&#x200d; നല്&#x200d;കുക വഴി, ഈ വിഷയത്തെ വര്&#x200d;ഗീയവല്&#x200d;ക്കരിക്കുകയാണ് &#8216;മാതൃഭൂമി&#8217;യുടെ ലക്ഷ്യം എന്നു കരുതുന്നു. ഹൈക്കോടതി വിധിയെ തുടര്&#x200d;ന്ന് വീട്ടുതടങ്കലിലായ ഹാദിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്&#x200d; നേരിടുന്നു എന്ന നിരവധി റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവന്ന സാഹചര്യത്തിലാണ് മാതൃഭൂമിയുടെ ഈ അതിവായന എന്നതാണ് വിചിത്രം. വീട്ടില്&#x200d; അച്ഛന്റെ മര്&#x200d;ദനമേല്&#x200d;ക്കുന്നുണ്ടെന്നും താന്&#x200d; കൊല്ലപ്പെട്ടേക്കാമെന്നും ഹാദിയ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്&#x200d; പ്രചരിച്ചെങ്കിലും, അവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ പരിഹസിക്കുകയും പ്രതിക്കൂട്ടില്&#x200d; നിര്&#x200d;ത്തുകയുമാണ് മാതൃഭൂമി ചെയ്യുന്നത്.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Ffariskmuhammed%2Fposts%2F1404421712990176&amp;width=500" width="500" height="492" frameborder="0" scrolling="no"></iframe></p>
<p>ന്യൂഡല്&#x200d;ഹിയില്&#x200d; നിന്ന് ഷൈന്&#x200d; മോഹന്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്ത വാര്&#x200d;ത്തയില്&#x200d;, നല്&#x200d;കിയ ചിത്രത്തിന് ആധാരമായ എന്തെങ്കിലും കാര്യങ്ങള്&#x200d; പറയുന്നില്ല. സുപ്രീം കോടതിയില്&#x200d; നിന്നുള്ള റിപ്പോര്&#x200d;ട്ട് തിങ്കളാഴ്ച വ്യവഹാരത്തിലെ സംഭവങ്ങളാണ് പ്രതിപാദിക്കുന്നത്. എന്നാല്&#x200d;, സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയ സുരക്ഷിതയല്ലെന്നും അടിച്ചമര്&#x200d;ത്തപ്പെടുന്നു എന്നുമുള്ള, സംഘ് പരിവാര്&#x200d; പ്രചരിപ്പിക്കുന്ന പൊതുബോധമാണ് വിവാദ ചിത്രം നല്&#x200d;കുക വഴി മാതൃഭൂമി പ്രചരിപ്പിക്കുന്നത്.</p>
<p>പ്രവാചകനെ അപമാനിക്കുന്ന ഫേസ്ബുക്ക് പത്രത്തില്&#x200d; പ്രസിദ്ധീകരിച്ചതിനെ തുടര്&#x200d;ന്നുണ്ടായ വിവാദത്തില്&#x200d;, അത് ഒരു സബ് എഡിറ്ററുടെ കൈയബദ്ധം എന്നായിരുന്നു മാതൃഭൂമിയുടെ വിശദീകരണം. എന്നാല്&#x200d; അതിനു ശേഷം മുസ്‌ലിംകളുമായി ബന്ധപ്പെട്ട നിരവധി വാര്&#x200d;ത്തകളില്&#x200d; തെറ്റിദ്ധാരണാ ജനകമായ നിലപാടുകളാണ് മാതൃഭൂമി സ്വീകരിച്ചത്. അതിന്റെ തുടര്&#x200d;ച്ച മാത്രമാണ് ഹാദിയ വാര്&#x200d;ത്തയില്&#x200d; പ്രകോപനപരമായ ചിത്രം നല്&#x200d;കിയത് എന്നു കരുതപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mathrubhumi-hadia-fab-image.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
