<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mc josephine &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mc-josephine/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 24 Jan 2021 03:03:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mc josephine &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വനിതാ കമ്മീഷൻ അധ്യക്ഷയെ മാനസിക പരിശോധനക്ക് വിധേയമാക്കണം: പി.സി ജോർജ്ജ്</title>
		<link>https://www.chandrikadaily.com/pc-george-against-mc-josephine.html</link>
					<comments>https://www.chandrikadaily.com/pc-george-against-mc-josephine.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Sun, 24 Jan 2021 03:03:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[mc josephine]]></category>
		<category><![CDATA[PC George MLA]]></category>
		<category><![CDATA[state women's commission]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177752</guid>

					<description><![CDATA[ജോസഫൈന്റെ മനോനില പരിശോധിക്കണമെന്നും പി.സി ജോർജ്ജ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കിടപ്പു രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ച വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈനെ സർക്കാർ ഇടപെട്ട് മാനസിക പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പി.സി ജോർജ്ജ് എം.എൽ.എ. വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിലപാട് വലിയ പ്രതിഷേധത്തിനിടയാവുന്നതിനിടക്കാണ് പി.സി ജോർജ് രൂക്ഷ പ്രതികരണവുമായി<br />
രംഗത്തെത്തിയത്. ജോസഫൈന്റെ മനോനില പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>കഴിഞ്ഞ ദിവസമാണ് വിവാദസംഭവമുണ്ടായത്. പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശിനി ലക്ഷ്മിക്കുട്ടിയായിരുന്നു പരാതിക്കാരി. മദ്യപിച്ച് അയൽവാസി മർദിച്ച സംഭവത്തിലാണ് ലക്ഷ്മിക്കുട്ടി പരാതി നൽകിയത്. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് വനിതാ കമ്മിഷനിൽ പരാതി നൽകിയത്. ഹിയറിംഗിന് ലക്ഷ്മിക്കുട്ടി നേരിട്ട് ഹാജരാകണമെന്ന് വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇതേപ്പറ്റി ചോദിക്കാൻ വിളിച്ചപ്പോഴായിരുന്നു ലക്ഷ്മിക്കുട്ടിയുടെ ബന്ധുവിനോട് വനിതാ കമ്മിഷൻ കയർത്തത്. പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിംഗിന് ഹാജരാകണമെന്ന് പറഞ്ഞതായും ബന്ധു പറഞ്ഞിരുന്നു.</p>
<p>അടൂരിലാണ് ഹിയറിങ്ങിന് വരാൻ പറഞ്ഞിരുന്നത്. എന്നാൽ കോട്ടാങ്കൽ സ്വദേശിയായ ലക്ഷ്മിക്കുട്ടിക്ക് അൻപത് കിലോമീറ്റർ അകലെയുള്ള അടൂരിലേക്ക് ഹിയറിംഗിന് എത്തുക ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിൽ ലക്ഷ്മിക്കുട്ടിയമ്മയുടെ ചെറുമകൻ വനിതാ കമ്മീഷൻ വെബ്‌സൈറ്റിൽ നിന്നും കോണ്ടാക്ട് നമ്പർ എടുത്തു അതിൽ വിളിച്ചു.</p>
<p>വനിതാ കമ്മീഷൻ അധ്യക്ഷയായ എംസി ജോസഫൈനാണ് ഈ കോൾ എടുത്തത്. അവരോട് കാര്യങ്ങൾ വിശദീകരിച്ച ചെറുമകൻ ഇത്രയും പ്രായമായ മുത്തശ്ശിയുമായി ഇത്ര ദൂരം സഞ്ചരിക്കാനാവില്ലെന്നും അതിനാൽ ഹിയറിംഗിന്റെ സ്ഥലം മാറ്റി തരാനാവുമോ എന്നും ചോദിച്ചു. ഇതോടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പരാതിക്കാരോട് പൊട്ടിത്തെറിച്ചത്.</p>
<p>വിവാദമായ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ</p>
<p>ജോസഫൈൻ: ആരാണ് പരാതിക്കാരി</p>
<p>പരാതിക്കാരിയുടെ ബന്ധു: എന്റെ വല്ല്യമ്മയാണ് പരാതിക്കാരി, ലക്ഷമിക്കുട്ടിയെന്നാണ് പേര്, 89 വയസ്സുണ്ട്.</p>
<p>ജോസഫൈൻ: അപ്പോ പിന്നെ എന്തിനാ പരാതി കൊടുത്തത്, അത് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ മതിയായിരുന്നല്ലോ ?89 വയസ്സുള്ള അമ്മയെ കൊണ്ട് വനിതാ കമ്മീഷനിൽ പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ടത്, 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാൻ ആരു പറഞ്ഞു ഇതിലൊക്കെ ആരെയെങ്കിലും ബന്ധപ്പെടുത്തേടേഡോ</p>
<p>പരാതിക്കാരിയുടെ ബന്ധു: അപ്പോൾ ഇതു വനിതാ കമ്മീഷനിൽ അല്ലേ പരാതി കൊടുക്കേണ്ടത്</p>
<p>ജോസഫൈൻ: 89 വയസ്സുള്ള തള്ളയെ എന്നാ പിന്നെ വനിതാ കമ്മീഷനിൽ എത്തിക്ക്, വനിതാ കമ്മീഷനിൽ പരാതി കൊടുത്താൽ വിളിപ്പിക്കും, അപ്പോൾ എത്തണം. സുഖമില്ലാത്ത ഇത്രയും വയസ്സുള്ള അമ്മയെ കൊണ്ടു പരാതി കൊടുത്താൽ ആളെ ശിക്ഷിക്കാൻ പറ്റോ ഇല്ലലോ, കമ്മീഷൻ രണ്ടു കൂട്ടരേയും വിളിപ്പിക്കും, കാര്യങ്ങൾ ചോദിപ്പിക്കും. അപ്പോ ഇത്രയും പ്രായമുള്ളൊരു അമ്മയ്ക്ക് വനിതാ കമ്മീഷൻ ഓഫീസിൽ വിളിപ്പിച്ചാൽ വരാൻ പറ്റുമോ ഇല്ലയോ എന്നൊക്കെ നോക്കട്ടെ</p>
<p>പരാതിക്കാരിയുടെ ബന്ധു: തിരുവല്ലയായിരുന്നേൽ വരാമായിരുന്നു, ഇതിപ്പോ അടൂരല്ലേ ഒരുപാട് ദൂരമുണ്ട്</p>
<p>ജോസഫൈൻ: അതൊക്കെ നിങ്ങള് തീരുമാനിച്ചോ, വരണോ വേണ്ടയോ എന്നൊക്കെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pc-george-against-mc-josephine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>80 വയസുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്&#x200d; ആരു പറഞ്ഞു; പരാതിക്കാരനു നേരെ വനിതാ കമ്മീഷന്&#x200d; അധ്യക്ഷയുടെ ശകാരവര്&#x200d;ഷം</title>
		<link>https://www.chandrikadaily.com/mc-josephain-news.html</link>
					<comments>https://www.chandrikadaily.com/mc-josephain-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 22 Jan 2021 13:05:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mc josephine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177576</guid>

					<description><![CDATA[അയല്&#x200d;വാസി വീട്ടില്&#x200d; കയറി മര്&#x200d;ദ്ദിച്ച സംഭവത്തില്&#x200d; നീതി തേടി വനിതാ കമ്മീഷനില്&#x200d; എത്തിയ വൃദ്ധക്കും കുടുംബത്തിനുമാണ് സംസ്ഥാന വനിതാ കമ്മീഷന്റെ ശകാരം കേള്&#x200d;ക്കേണ്ടി വന്നത്]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: വയോധികയുടെ പരാതി സംബന്ധിച്ച് ചോദിക്കാന്&#x200d; വിളിച്ചതിന് അധിക്ഷേപിച്ച് വനിതാ കമ്മീഷന്&#x200d; അധ്യക്ഷ എംസി ജോസഫൈന്&#x200d;. അയല്&#x200d;വാസി വീട്ടില്&#x200d; കയറി മര്&#x200d;ദ്ദിച്ച സംഭവത്തില്&#x200d; നീതി തേടി വനിതാ കമ്മീഷനില്&#x200d; എത്തിയ വൃദ്ധക്കും കുടുംബത്തിനുമാണ് സംസ്ഥാന വനിതാ കമ്മീഷന്റെ ശകാരം കേള്&#x200d;ക്കേണ്ടി വന്നത്.</p>
<p>പത്തനംതിട്ട കോട്ടാങ്ങല്&#x200d; സ്വദേശിനി ലക്ഷ്മിക്കുട്ടിയാണ് പരാതിക്കാരി. മദ്യപിച്ച് അയല്&#x200d;വാസി മര്&#x200d;ദിച്ച സംഭവത്തിലാണ് ലക്ഷ്മിക്കുട്ടി പരാതി നല്&#x200d;കിയത്. പൊലീസില്&#x200d; പരാതി നല്&#x200d;കിയിട്ടും നടപടിയുണ്ടായില്ല. തുടര്&#x200d;ന്നാണ് വനിതാ കമ്മിഷനില്&#x200d; പരാതി നല്&#x200d;കിയത്. ഹിയറിംഗിന് ലക്ഷ്മിക്കുട്ടി നേരിട്ട് ഹാജരാകണമെന്ന് വനിതാ കമ്മിഷന്&#x200d; ആവശ്യപ്പെട്ടിരുന്നു. ഇതേപ്പറ്റി ചോദിക്കാന്&#x200d; വിളിച്ചപ്പോഴായിരുന്നു ലക്ഷ്മിക്കുട്ടിയുടെ ബന്ധുവിനോട് വനിതാ കമ്മിഷന്&#x200d; കയര്&#x200d;ത്തത്. പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിംഗിന് ഹാജരാകണമെന്ന് പറഞ്ഞതായും ബന്ധു പറയുന്നു.</p>
<p>അടൂരിലാണ് ഹിയറിങ്ങിന് വരാന്&#x200d; പറഞ്ഞിരുന്നത്. എന്നാല്&#x200d; കോട്ടാങ്കല്&#x200d; സ്വദേശിയായ ലക്ഷ്മിക്കുട്ടിക്ക് അന്&#x200d;പത് കിലോമീറ്റര്&#x200d; അകലെയുള്ള അടൂരിലേക്ക് ഹിയറിംഗിന് എത്തുക ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തില്&#x200d; ലക്ഷ്മിക്കുട്ടിയമ്മയുടെ ചെറുമകന്&#x200d; വനിതാ കമ്മീഷന്&#x200d; വെബ്‌സൈറ്റില്&#x200d; നിന്നും കോണ്ടാക്ട് നമ്പര്&#x200d; എടുത്തു അതില്&#x200d; വിളിച്ചു.</p>
<p>വനിതാ കമ്മീഷന്&#x200d; അധ്യക്ഷയായ എംസി ജോസഫൈനാണ് ഈ കോള്&#x200d; എടുത്തത്. അവരോട് കാര്യങ്ങള്&#x200d; വിശദീകരിച്ച ചെറുമകന്&#x200d; ഇത്രയും പ്രായമായ മുത്തശ്ശിയുമായി ഇത്ര ദൂരം സഞ്ചരിക്കാനാവില്ലെന്നും അതിനാല്&#x200d; ഹിയറിംഗിന്റെ സ്ഥലം മാറ്റി തരാനാവുമോ എന്നും ചോദിച്ചു. ഇതോടെയാണ് വനിതാ കമ്മീഷന്&#x200d; അധ്യക്ഷ പരാതിക്കാരോട് പൊട്ടിത്തെറിച്ചത്.</p>
<p>വിവാദമായ ഫോണ്&#x200d; സംഭാഷണത്തിന്റെ ശബ്ദരേഖ</p>
<p>ജോസഫൈന്&#x200d;: ആരാണ് പരാതിക്കാരി</p>
<p>പരാതിക്കാരിയുടെ ബന്ധു: എന്റെ വല്ല്യമ്മയാണ് പരാതിക്കാരി, ലക്ഷമിക്കുട്ടിയെന്നാണ് പേര്, 89 വയസ്സുണ്ട്.</p>
<p>ജോസഫൈന്&#x200d;: അപ്പോ പിന്നെ എന്തിനാ പരാതി കൊടുത്തത്, അത് പൊലീസ് സ്റ്റേഷനില്&#x200d; പരാതി കൊടുത്താല്&#x200d; മതിയായിരുന്നല്ലോ ?89 വയസ്സുള്ള അമ്മയെ കൊണ്ട് വനിതാ കമ്മീഷനില്&#x200d; പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ടത്, 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാന്&#x200d; ആരു പറഞ്ഞു ഇതിലൊക്കെ ആരെയെങ്കിലും ബന്ധപ്പെടുത്തേടേഡോ&#8230;</p>
<p>പരാതിക്കാരിയുടെ ബന്ധു: അപ്പോള്&#x200d; ഇതു വനിതാ കമ്മീഷനില്&#x200d; അല്ലേ പരാതി കൊടുക്കേണ്ടത്</p>
<p>ജോസഫൈന്&#x200d;: 89 വയസ്സുള്ള തള്ളയെ എന്നാ പിന്നെ വനിതാ കമ്മീഷനില്&#x200d; എത്തിക്ക്, വനിതാ കമ്മീഷനില്&#x200d; പരാതി കൊടുത്താല്&#x200d; വിളിപ്പിക്കും, അപ്പോള്&#x200d; എത്തണം. സുഖമില്ലാത്ത ഇത്രയും വയസ്സുള്ള അമ്മയെ കൊണ്ടു പരാതി കൊടുത്താല്&#x200d; ആളെ ശിക്ഷിക്കാന്&#x200d; പറ്റോ ഇല്ലലോ, കമ്മീഷന്&#x200d; രണ്ടു കൂട്ടരേയും വിളിപ്പിക്കും, കാര്യങ്ങള്&#x200d; ചോദിപ്പിക്കും. അപ്പോ ഇത്രയും പ്രായമുള്ളൊരു അമ്മയ്ക്ക് വനിതാ കമ്മീഷന്&#x200d; ഓഫീസില്&#x200d; വിളിപ്പിച്ചാല്&#x200d; വരാന്&#x200d; പറ്റുമോ ഇല്ലയോ എന്നൊക്കെ നോക്കട്ടെ</p>
<p>പരാതിക്കാരിയുടെ ബന്ധു: തിരുവല്ലയായിരുന്നേല്&#x200d; വരാമായിരുന്നു, ഇതിപ്പോ അടൂരല്ലേ ഒരുപാട് ദൂരമുണ്ട്</p>
<p>ജോസഫൈന്&#x200d;: അതൊക്കെ നിങ്ങള് തീരുമാനിച്ചോ, വരണോ വേണ്ടയോ എന്നൊക്കെ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mc-josephain-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാളയാര്&#x200d; കേസില്&#x200d; വനിതാ കമ്മീഷന്&#x200d; എന്തിന് ഇടപെടണമെന്ന് ചോദിച്ച എം.സി ജോസഫൈനെതിരെ വന്&#x200d; പ്രതിഷേധം</title>
		<link>https://www.chandrikadaily.com/protest-against-women-commission.html</link>
					<comments>https://www.chandrikadaily.com/protest-against-women-commission.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 29 Oct 2019 05:25:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mc josephine]]></category>
		<category><![CDATA[valayar girls death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142802</guid>

					<description><![CDATA[പാലക്കാട്: വാളയാര്&#x200d; കേസില്&#x200d; വനിതാ കമ്മീഷന്&#x200d; എന്തിന് ഇടപെടണം എന്ന് ചോദിച്ച എം.സി.ജോസഫൈനെതിരെ വന്&#x200d;രോഷം ഉയരുന്നു. സോഷ്യല്&#x200d; ലോകത്ത് പ്രതിഷേധത്തിന്റെ വലിയ ട്രോളുകളാണ് വനിതാകമ്മീഷനെതിരെ ഉയരുന്നത്. ചില കേസുകളില്&#x200d; സജീവമാവുകയും മറ്റ് ചിലപ്പോള്&#x200d; മൗനം പാലിക്കുകയും ചെയ്യുന്ന വനിതാ കമ്മീഷനെതിരെ മുന്&#x200d;പും രോഷമുയര്&#x200d;ന്നിട്ടുണ്ട്. എന്നാല്&#x200d; വാളയാര്&#x200d; പോലെ കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്&#x200d; രാഷ്ട്രീയത്തനപ്പുറം രോഷമുയരുമ്പോഴാണ് ജോസഫൈന്റെ വിവാദ പരാമര്&#x200d;ശം. പോക്‌സോ കേസ് വനിതാ കമ്മിഷന്&#x200d; കൈകാര്യം ചെയ്യേണ്ടതല്ല എന്ന വാദമാണ് കമ്മിഷന്&#x200d; മുന്നോട്ട് വയ്ക്കുന്നത്. കമ്മീഷനു [&#8230;]]]></description>
										<content:encoded><![CDATA[
<p>പാലക്കാട്: വാളയാര്&#x200d; കേസില്&#x200d; വനിതാ കമ്മീഷന്&#x200d; എന്തിന് ഇടപെടണം എന്ന് ചോദിച്ച എം.സി.ജോസഫൈനെതിരെ വന്&#x200d;രോഷം ഉയരുന്നു. സോഷ്യല്&#x200d; ലോകത്ത് പ്രതിഷേധത്തിന്റെ വലിയ ട്രോളുകളാണ് വനിതാകമ്മീഷനെതിരെ ഉയരുന്നത്. ചില കേസുകളില്&#x200d; സജീവമാവുകയും മറ്റ് ചിലപ്പോള്&#x200d; മൗനം പാലിക്കുകയും ചെയ്യുന്ന വനിതാ കമ്മീഷനെതിരെ മുന്&#x200d;പും രോഷമുയര്&#x200d;ന്നിട്ടുണ്ട്. എന്നാല്&#x200d; വാളയാര്&#x200d; പോലെ കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്&#x200d; രാഷ്ട്രീയത്തനപ്പുറം രോഷമുയരുമ്പോഴാണ് ജോസഫൈന്റെ വിവാദ പരാമര്&#x200d;ശം.</p>



<p>പോക്‌സോ കേസ് വനിതാ കമ്മിഷന്&#x200d; കൈകാര്യം  ചെയ്യേണ്ടതല്ല എന്ന വാദമാണ് കമ്മിഷന്&#x200d; മുന്നോട്ട് വയ്ക്കുന്നത്. കമ്മീഷനു മേല്&#x200d; കുതിരകയറിയിട്ട് കാര്യമില്ല. സംഭവം ഉണ്ടായപ്പോള്&#x200d; സ്ഥലം സന്ദര്&#x200d;ശിക്കാന്&#x200d; തനിക്ക് സമയം ലഭിച്ചിരുന്നില്ല. പകരം കമ്മീഷന്&#x200d; അംഗം അവിടെ എത്തിയിരുന്നു എന്നുമായിരുന്നു വനിതാ കമ്മീഷന്&#x200d; അധ്യക്ഷയുടെ വാദം.</p>



<figure class="wp-block-image"><img loading="lazy" width="845" height="440" src="https://www.chandrikadaily.com/wp-content/uploads/2019/10/walayar-troll-new-1.jpg" alt="" class="wp-image-142805"/></figure>



<figure class="wp-block-image"><img loading="lazy" width="845" height="440" src="https://www.chandrikadaily.com/wp-content/uploads/2019/10/wayalar-troll-new-1.jpg" alt="" class="wp-image-142804"/></figure>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protest-against-women-commission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാളയാര്&#x200d; കേസ്; സംഭവം ഉണ്ടായപ്പോള്&#x200d; സ്ഥലം സന്ദര്&#x200d;ശിക്കാന്&#x200d; സമയം ലഭിച്ചിരുന്നില്ല &#8211; വനിതാ കമ്മീഷന്&#x200d; അധ്യക്ഷ ജോസഫൈന്&#x200d;</title>
		<link>https://www.chandrikadaily.com/valayar-case-mc-joseohine-statment.html</link>
					<comments>https://www.chandrikadaily.com/valayar-case-mc-joseohine-statment.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 28 Oct 2019 13:30:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mc josephine]]></category>
		<category><![CDATA[valayar case]]></category>
		<category><![CDATA[women commisiojn]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142755</guid>

					<description><![CDATA[വാളയാര്&#x200d; കേസില്&#x200d; സംഭവം നടന്ന സമയത്ത് സ്ഥലം സന്ദര്&#x200d;ശിക്കാന്&#x200d; തനിക്ക് സമയമില്ലായിരുന്നെന്നും പകരം ഒരു അംഗത്തെ പറഞ്ഞ് വിട്ടിരുന്നെന്നും കേരള വനിതാ കമ്മീഷന്&#x200d; അധ്യക്ഷ ജോസഫൈന്&#x200d;. വനിതാ കമ്മീഷന്&#x200d; ഈ കേസില്&#x200d; ഇടപെടേണ്ട ആവശ്യമില്ല. പോക്‌സോ കേസ് വനിതാ കമ്മിഷന്&#x200d; കൈകാര്യം ചെയ്യേണ്ടതല്ലെന്നും എം.സി.ജോസഫൈന്&#x200d; വ്യക്തമാക്കി. വാളയാര്&#x200d; കേസില്&#x200d; ദേശീയപട്ടികജാതി കമ്മീഷന്&#x200d; ഇടപെട്ടിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തെ ജാഗ്രതക്കുറവിനെക്കുറിച്ചും പൊലീസ് അന്വേഷണത്തിലെ വീഴ്ച്ചയെക്കുറിച്ചും പരിശോധിക്കുമെന്ന് പട്ടിതജാതി കമ്മീഷന്&#x200d; അറിയിച്ചു. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള കമ്മീഷന്&#x200d; ഉപാധ്യക്ഷന്&#x200d; എല്&#x200d; മുരുകനാണ് പരിശോധന [&#8230;]]]></description>
										<content:encoded><![CDATA[
<p>വാളയാര്&#x200d; കേസില്&#x200d; സംഭവം നടന്ന സമയത്ത് സ്ഥലം സന്ദര്&#x200d;ശിക്കാന്&#x200d; തനിക്ക് സമയമില്ലായിരുന്നെന്നും പകരം ഒരു അംഗത്തെ പറഞ്ഞ് വിട്ടിരുന്നെന്നും കേരള വനിതാ കമ്മീഷന്&#x200d; അധ്യക്ഷ ജോസഫൈന്&#x200d;. </p>



<p>വനിതാ കമ്മീഷന്&#x200d; ഈ കേസില്&#x200d;  ഇടപെടേണ്ട ആവശ്യമില്ല. പോക്‌സോ കേസ് വനിതാ കമ്മിഷന്&#x200d; കൈകാര്യം ചെയ്യേണ്ടതല്ലെന്നും എം.സി.ജോസഫൈന്&#x200d;  വ്യക്തമാക്കി.<br>
വാളയാര്&#x200d; കേസില്&#x200d; ദേശീയപട്ടികജാതി കമ്മീഷന്&#x200d; ഇടപെട്ടിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തെ ജാഗ്രതക്കുറവിനെക്കുറിച്ചും പൊലീസ് അന്വേഷണത്തിലെ വീഴ്ച്ചയെക്കുറിച്ചും പരിശോധിക്കുമെന്ന് പട്ടിതജാതി കമ്മീഷന്&#x200d; അറിയിച്ചു.  ദക്ഷിണേന്ത്യയുടെ ചുമതലയുള്ള കമ്മീഷന്&#x200d; ഉപാധ്യക്ഷന്&#x200d; എല്&#x200d; മുരുകനാണ് പരിശോധന നടത്തുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/valayar-case-mc-joseohine-statment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏതൊരു പെണ്&#x200d;കുട്ടിയും പ്രതീക്ഷിക്കുന്ന നീതി തനിക്ക് കിട്ടുമെന്ന് കരുതി ; രമ്യ ഹരിദാസ്</title>
		<link>https://www.chandrikadaily.com/i-expect-justice-as-a-women.html</link>
					<comments>https://www.chandrikadaily.com/i-expect-justice-as-a-women.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 29 May 2019 06:59:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mc josephine]]></category>
		<category><![CDATA[Ramya Haridas]]></category>
		<category><![CDATA[state women commission]]></category>
		<category><![CDATA[vijayaraghavan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128709</guid>

					<description><![CDATA[ഇടത് മുന്നണി കണ്&#x200d;വീനര്&#x200d; നടത്തിയ വിവാദ പരാമര്&#x200d;ശത്തില്&#x200d; വനിതാ കമ്മീഷന്റെ തീരുമാനത്തെ വിമര്&#x200d;ശിച്ച് വീണ്ടും രമ്യ ഹരിദാസ്. വിവാദ പരാമര്&#x200d;ശത്തില്&#x200d; മൊഴിയെടുക്കാന്&#x200d; പോലും വനിതാ കമ്മീഷന്&#x200d; തയ്യാറായില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ഏതൊരു പെണ്&#x200d;കുട്ടിയും പ്രതീക്ഷിക്കുന്ന നീതി തനിക്ക് കിട്ടുമെന്ന് കരുതി. അതുണ്ടായില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. ഇടത് മുന്നണി കണ്&#x200d;വീനര്&#x200d; എ വിജയരാഘവന്&#x200d; നടത്തിയ വിവാദ പരാമര്&#x200d;ശത്തില്&#x200d; സ്വമേധയാ നടപടി എടുക്കാമായിരുന്നു. എന്നിട്ടും അത് ചെയ്തില്ല. ഈ സാഹചര്യത്തില്&#x200d; കോടതിയില്&#x200d; നല്&#x200d;കിയ കേസുമായി മുന്നോട്ട് പോകാനാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>ഇടത് മുന്നണി കണ്&#x200d;വീനര്&#x200d; നടത്തിയ വിവാദ പരാമര്&#x200d;ശത്തില്&#x200d; വനിതാ കമ്മീഷന്റെ തീരുമാനത്തെ വിമര്&#x200d;ശിച്ച് വീണ്ടും രമ്യ ഹരിദാസ്. വിവാദ പരാമര്&#x200d;ശത്തില്&#x200d; മൊഴിയെടുക്കാന്&#x200d; പോലും വനിതാ കമ്മീഷന്&#x200d; തയ്യാറായില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ഏതൊരു പെണ്&#x200d;കുട്ടിയും പ്രതീക്ഷിക്കുന്ന നീതി തനിക്ക് കിട്ടുമെന്ന് കരുതി. അതുണ്ടായില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. <br>
ഇടത് മുന്നണി കണ്&#x200d;വീനര്&#x200d; എ വിജയരാഘവന്&#x200d; നടത്തിയ വിവാദ പരാമര്&#x200d;ശത്തില്&#x200d; സ്വമേധയാ നടപടി എടുക്കാമായിരുന്നു. എന്നിട്ടും അത് ചെയ്തില്ല. ഈ സാഹചര്യത്തില്&#x200d; കോടതിയില്&#x200d; നല്&#x200d;കിയ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ആലത്തൂര്&#x200d; എംപി രമ്യ ഹരിദാസ് പറഞ്ഞു. <br>
രമ്യ ഹരിദാസിനെതിരായ എ വിജയരാഘവന്&#x200d; നടത്തിയ മോശം പരാമര്&#x200d;ശത്തില്&#x200d; വനിത കമ്മീഷന്&#x200d; കേസെടുത്തോ എന്ന ചോദ്യത്തോട് രോഷത്തോടെയാണ് വനിത കമ്മീഷന്&#x200d; അധ്യക്ഷ എം സി ജോസഫൈന്&#x200d; കഴിഞ്ഞ ദിവസം പ്രതികരിച്ചത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-expect-justice-as-a-women.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശി എം.എല്&#x200d;.എക്കെതിരെ ദേശീയ വനിതാ കമീഷന്&#x200d; സ്വമേധയാ കേസെടുത്തു; രേഖ ശര്&#x200d;മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും</title>
		<link>https://www.chandrikadaily.com/national-womens-commission-books-sasi-mla.html</link>
					<comments>https://www.chandrikadaily.com/national-womens-commission-books-sasi-mla.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Sep 2018 04:58:23 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[mc josephine]]></category>
		<category><![CDATA[national womens commission]]></category>
		<category><![CDATA[rekha sharma]]></category>
		<category><![CDATA[SASI MLA]]></category>
		<category><![CDATA[state women commission]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101818</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ലൈംഗിക ആരോപണത്തില്&#x200d; പി.കെ. ശശി എം.എല്&#x200d;.എക്കെതിരെ ദേശീയ വനിതാ കമീഷന്&#x200d; സ്വമേധയാ കേസെടുത്തു. മാധ്യമ വാര്&#x200d;ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് ദേശീയ വനിതാ കമീഷന്&#x200d; അധ്യക്ഷ രേഖാ ശര്&#x200d;മ വ്യക്തമാക്കി. പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്&#x200d; സ്വമേധയാ കേസെടുക്കാനാവില്ലെന്ന് സംസ്ഥാന വനിതാ കമീഷന്&#x200d; അധ്യക്ഷ എം.സി ജോസഫൈന്&#x200d; പ്രതികരിച്ചതിന് പിന്നാലെയാണ് ദേശീയ വനിതാ കമീഷന്റെ നടപടി. സംഭവത്തില്&#x200d; ദേശീയ വനിതാ കമീഷന്&#x200d; അധ്യക്ഷ രേഖ ശര്&#x200d;മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും സംഭവത്തില്&#x200d; സ്വമേധയാ കേസെടുക്കാനികില്ലെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ലൈംഗിക ആരോപണത്തില്&#x200d; പി.കെ. ശശി എം.എല്&#x200d;.എക്കെതിരെ ദേശീയ വനിതാ കമീഷന്&#x200d; സ്വമേധയാ കേസെടുത്തു. മാധ്യമ വാര്&#x200d;ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് ദേശീയ വനിതാ കമീഷന്&#x200d; അധ്യക്ഷ രേഖാ ശര്&#x200d;മ വ്യക്തമാക്കി. പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്&#x200d; സ്വമേധയാ കേസെടുക്കാനാവില്ലെന്ന് സംസ്ഥാന വനിതാ കമീഷന്&#x200d; അധ്യക്ഷ എം.സി ജോസഫൈന്&#x200d; പ്രതികരിച്ചതിന് പിന്നാലെയാണ് ദേശീയ വനിതാ കമീഷന്റെ നടപടി. സംഭവത്തില്&#x200d; ദേശീയ വനിതാ കമീഷന്&#x200d; അധ്യക്ഷ രേഖ ശര്&#x200d;മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും</p>
<p>സംഭവത്തില്&#x200d; സ്വമേധയാ കേസെടുക്കാനികില്ലെന്ന് പറഞ്ഞ സംസ്ഥാന വനിതാ കമീഷന്&#x200d; അധ്യക്ഷ ജോസഫൈന്&#x200d; യുവതി പരാതി നല്&#x200d;കിയാല്&#x200d; കേസെടുക്കാമെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പാര്&#x200d;ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്&#x200d; പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്&#x200d;ട്ടിയാണെന്നും ജോസഫൈന്&#x200d; വ്യക്തമാക്കിയിരുന്നു.</p>
<p>പാര്&#x200d;ട്ടിയും വനിതാ കമീഷനും രണ്ടും രണ്ടാണ്. യുവതിയുടെ പരാതി കമ്മീഷന് കിട്ടിയിട്ടില്ല. ഇപ്പോഴും ആരാണ് പരാതിക്കാരിയെന്ന് കമീഷന് അറിയില്ല. അതിനാല്&#x200d; തന്നെ സ്വമേധയാ കേസെടുക്കാനാവില്ല. യുവതിക്ക് പൊലീസില്&#x200d; പരാതി കൊടുക്കാമായിരുന്നിട്ടും അവര്&#x200d; അത് ചെയ്തിട്ടില്ലെന്നും ജോസഫൈന്&#x200d; ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗം കൂടിയായ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിത നേതാവാണ് ലൈംഗിക പീഡന പരാതി നല്&#x200d;കിയത്. എം.എല്&#x200d;.എ ശാരീരികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനും പരാതി നല്&#x200d;കിയിരുന്നു.</p>
<p>പാലക്കാട് ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നല്&#x200d;കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബൃന്ദ കാരാട്ടിന് പരാതി നല്&#x200d;കിയത്. തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിള്&#x200d; പി.ബിയെ അറിയിക്കുകയും ചെയ്തു. തുടര്&#x200d;ന്ന് പരാതി അന്വേഷിച്ച് നടപടിയെടുക്കാന്&#x200d; കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മറ്റിക്ക് നിര്&#x200d;ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/national-womens-commission-books-sasi-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിതാ കമ്മീഷന്&#x200d; അധ്യക്ഷ എം.സി ജോസഫൈന് നേരെ സൈബര്&#x200d; ആക്രമണം</title>
		<link>https://www.chandrikadaily.com/womens-commission-cyber-attack-news.html</link>
					<comments>https://www.chandrikadaily.com/womens-commission-cyber-attack-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Jul 2018 10:42:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cyber attack]]></category>
		<category><![CDATA[mc josephine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96268</guid>

					<description><![CDATA[തിരുവനന്തപുരം: ഹനാന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷന്&#x200d; അദ്ധ്യക്ഷ എം.സി ജോസഫൈനെതിരേയും സൈബര്&#x200d; ആക്രമണം. ശബരിമല, സ്ത്രീകളുടെ കുമ്പസാരം ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങളില്&#x200d; നടത്തിയ പ്രസ്താവനയാണ് ജോസഫൈനിതിരെയുള്ള സൈബര്&#x200d; ആക്രമണത്തിന് കാരണമായത്. ആക്രമണം സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നല്&#x200d;കും. ഇന്നലെ കോഴിക്കോട് നടത്തിയ വാര്&#x200d;ത്താ സമ്മേളനത്തിലെ ചില പരാമര്&#x200d;ശങ്ങളെ തുടര്&#x200d;ന്നാണ് സാമൂഹ്യ മാധ്യമങ്ങളില്&#x200d; അധിക്ഷേപമുണ്ടായത്. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച് ആശയസംവാദം ഉയര്&#x200d;ന്നു വരണമെന്നും പുതിയ അഭിപ്രായങ്ങള്&#x200d; ഉണ്ടാകട്ടെ എന്നും ജോസഫൈന്&#x200d; പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജോസഫൈന് നേരെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഹനാന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷന്&#x200d; അദ്ധ്യക്ഷ എം.സി ജോസഫൈനെതിരേയും സൈബര്&#x200d; ആക്രമണം. ശബരിമല, സ്ത്രീകളുടെ കുമ്പസാരം ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങളില്&#x200d; നടത്തിയ പ്രസ്താവനയാണ് ജോസഫൈനിതിരെയുള്ള സൈബര്&#x200d; ആക്രമണത്തിന് കാരണമായത്. ആക്രമണം സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നല്&#x200d;കും.</p>
<p>ഇന്നലെ കോഴിക്കോട് നടത്തിയ വാര്&#x200d;ത്താ സമ്മേളനത്തിലെ ചില പരാമര്&#x200d;ശങ്ങളെ തുടര്&#x200d;ന്നാണ് സാമൂഹ്യ മാധ്യമങ്ങളില്&#x200d; അധിക്ഷേപമുണ്ടായത്. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച് ആശയസംവാദം ഉയര്&#x200d;ന്നു വരണമെന്നും പുതിയ അഭിപ്രായങ്ങള്&#x200d; ഉണ്ടാകട്ടെ എന്നും ജോസഫൈന്&#x200d; പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജോസഫൈന് നേരെ സൈബര്&#x200d; ആക്രമണം നടന്നത്. ജോസഫൈന്റ കുടുംബാംഗങ്ങളെ അപമാനിക്കുന്ന രീതിയിലും സാമൂഹ്യ മാധ്യമങ്ങളില്&#x200d; പരാമര്&#x200d;ശങ്ങളുമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/womens-commission-cyber-attack-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹനാനെതിരെയുള്ള അപവാദം: കേസെടുക്കണമെന്ന് വനിതാ കമ്മീഷന്&#x200d;, വി.എസ്; പിന്തുണയുമായി മുഖ്യമന്ത്രിയും</title>
		<link>https://www.chandrikadaily.com/pinarayi-vijayan-supports-to-hanan-vs-achudanandan-mc-josephine-police-case-news.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayan-supports-to-hanan-vs-achudanandan-mc-josephine-police-case-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Jul 2018 06:50:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hanan]]></category>
		<category><![CDATA[mc josephine]]></category>
		<category><![CDATA[pinarayai vijayan]]></category>
		<category><![CDATA[VS Achudanathan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96231</guid>

					<description><![CDATA[തിരുവനന്തപുരം: മീന്&#x200d;വിറ്റ് ഉപജീവനം നടത്തുന്ന വിദ്യാര്&#x200d;ത്ഥി ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്&#x200d; നടക്കുന്ന അപവാദപ്രചാരണത്തിനെതിരെ കേസെടുക്കാന്&#x200d; പൊലീസിനോട് ആവശ്യപ്പെട്ടുവെന്ന് വനിതാകമ്മീഷന്&#x200d; അറിയിച്ചു. ഹനാനെതിരെ നടക്കുന്നത് സോഷ്യല്&#x200d;മീഡിയ ഗുണ്ടായിസമാണ്. ഹനാന്&#x200d; അതിജീവനത്തിന് വേണ്ടി പോരാടാന്&#x200d; നിര്&#x200d;ബന്ധിതയാക്കപ്പെട്ട സാഹചര്യമാണ്. അങ്ങനെയൊരവസ്ഥ ആ കുട്ടിക്ക് നേരിടേണ്ടി വന്നത് സമൂഹത്തിന്റെ കുഴപ്പമാണെന്നും അവര്&#x200d; പറഞ്ഞു. അപമാനിച്ചവര്&#x200d;ക്കെതിരെ വനിതാ കമ്മീഷന്&#x200d; ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. സോഷ്യല്&#x200d;മീഡിയയിലൂടെ അപമാനിച്ചവരെ പ്രത്യേകമായി സിറ്റിങ്ങുകള്&#x200d; വിളിച്ച് വിചാരണ ചെയ്യുമെന്നും ജോസഫൈന്&#x200d; പറഞ്ഞു. അപമാനിച്ചവര്&#x200d;ക്കെതിരെ സൈബര്&#x200d; നിയമപ്രകാരം കേസെടുക്കണമെന്ന് വി.എസ്. അച്ചുതാനന്ദനും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മീന്&#x200d;വിറ്റ് ഉപജീവനം നടത്തുന്ന വിദ്യാര്&#x200d;ത്ഥി ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്&#x200d; നടക്കുന്ന അപവാദപ്രചാരണത്തിനെതിരെ കേസെടുക്കാന്&#x200d; പൊലീസിനോട് ആവശ്യപ്പെട്ടുവെന്ന് വനിതാകമ്മീഷന്&#x200d; അറിയിച്ചു. ഹനാനെതിരെ നടക്കുന്നത് സോഷ്യല്&#x200d;മീഡിയ ഗുണ്ടായിസമാണ്. ഹനാന്&#x200d; അതിജീവനത്തിന് വേണ്ടി പോരാടാന്&#x200d; നിര്&#x200d;ബന്ധിതയാക്കപ്പെട്ട സാഹചര്യമാണ്. അങ്ങനെയൊരവസ്ഥ ആ കുട്ടിക്ക് നേരിടേണ്ടി വന്നത് സമൂഹത്തിന്റെ കുഴപ്പമാണെന്നും അവര്&#x200d; പറഞ്ഞു.</p>
<p>അപമാനിച്ചവര്&#x200d;ക്കെതിരെ വനിതാ കമ്മീഷന്&#x200d; ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. സോഷ്യല്&#x200d;മീഡിയയിലൂടെ അപമാനിച്ചവരെ പ്രത്യേകമായി സിറ്റിങ്ങുകള്&#x200d; വിളിച്ച് വിചാരണ ചെയ്യുമെന്നും ജോസഫൈന്&#x200d; പറഞ്ഞു.</p>
<p>അപമാനിച്ചവര്&#x200d;ക്കെതിരെ സൈബര്&#x200d; നിയമപ്രകാരം കേസെടുക്കണമെന്ന് വി.എസ്. അച്ചുതാനന്ദനും പറഞ്ഞു. കുറ്റവാളികളെ നിയമത്തിനു മുന്നില്&#x200d; കൊണ്ടുവരാന്&#x200d; പൊലീസ് മുന്നോട്ടുവരണമെന്നും അതിജീവനത്തിനു വേണ്ടിയുള്ള ഹനാന്റെ പോരാട്ടത്തെ അഭിനന്ദിക്കുന്നുവെന്നും വി.എസ് പറഞ്ഞു.</p>
<p>ഹനാനെ പിന്തുണച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. സ്വന്തം കാലില്&#x200d; നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണെന്ന് പിണറായി വിജയനും പറഞ്ഞു. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാന്&#x200d; കാണിച്ച ആത്മവിശ്വാസം കൈവിടരുത്. ഹനാനൊപ്പമുണ്ട്. കേരളം മുഴുവന്&#x200d; ആ കുട്ടിയെ പിന്തുണക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>സ്വന്തം കാലില്&#x200d; നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴില്&#x200d; ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങള്&#x200d; നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമാണ്. അത്തരം ജീവീതാനുഭവങ്ങളിലൂടെ കടന്നു പോയവര്&#x200d;ക്ക് അത് മനസിലാക്കാനാകും.</p>
<p>അതിലും മുകളിലാണ് കൊച്ചിയില്&#x200d; താമസിക്കുന്ന ഹനാന്റെ സ്ഥാനം. തൊഴിലെടുത്ത് പഠിക്കുക മാത്രമല്ല, സ്വന്തം കുടുംബത്തിന് അത്താണിയാവാനാണ് ഹനാന്&#x200d; ശ്രമിച്ചത്. ഹനാന്റെ ജീവിതാനുഭവങ്ങള്&#x200d; മനസിലാക്കുമ്പോള്&#x200d; ആ കുട്ടിയില്&#x200d; അഭിമാനം തോന്നുന്നു. ഹനാന്&#x200d; ധൈര്യപൂര്&#x200d;വ്വം മുന്നോട്ടു പോവുക. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാന്&#x200d; കാണിച്ച ആത്മവിശ്വാസം കൈവിടരുത്. ഹനാനൊപ്പമുണ്ട്. കേരളം മുഴുവന്&#x200d; ആ കുട്ടിയെ പിന്തുണക്കണം.</p>
<p>സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്&#x200d; പലതും ഇരുതല മൂര്&#x200d;ച്ചയുള്ള വാളാണെന്ന് എല്ലാവരും ഓര്&#x200d;മ്മിക്കണം. സമൂഹമാധ്യമങ്ങളിലെ ഇടപെടലില്&#x200d; കൂടുതല്&#x200d; സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നു. കയ്യില്&#x200d; കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി ആശാസ്യമല്ല. സത്യം അറിയാതെ പല പ്രചരണങ്ങളേയും ഏറ്റെടുക്കുന്ന രീതിയാണുളളത്. കൂടുതല്&#x200d; വിപത്തുകളിലേക്ക് സമൂഹത്തെ നയിക്കാനേ ഇത് ഉപകരിക്കൂ എന്ന് ഓര്&#x200d;മ്മിപ്പിക്കുന്നു. ഈ പ്രചരണങ്ങളിലും തളരാതെ മുന്നേറാന്&#x200d; ഹനാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayan-supports-to-hanan-vs-achudanandan-mc-josephine-police-case-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിതാ കമ്മിഷന്&#x200d; അധ്യക്ഷ എം.സി ജോസഫൈന് വാഹനാപകടത്തില്&#x200d; പരിക്ക്</title>
		<link>https://www.chandrikadaily.com/mc-josephine-car-accident-news.html</link>
					<comments>https://www.chandrikadaily.com/mc-josephine-car-accident-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 30 May 2018 11:34:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[accident death]]></category>
		<category><![CDATA[mc josephine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87942</guid>

					<description><![CDATA[കോട്ടയം: സംസ്ഥാന വനിതാ കമ്മിഷന്&#x200d; അധ്യക്ഷ എം.സി ജോസഫൈന് വാഹനാപകടത്തില്&#x200d; പരിക്കേറ്റു. ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്തു വച്ചാണ് അപകടമുണ്ടായത്. ജോസഫൈനെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. ജോസഫൈന്റെ കാര്&#x200d; മതിലില്&#x200d; ഇടിച്ചാണ് അപകടമുണ്ടായത്. വനിതാ കമ്മിഷന്&#x200d; അധ്യക്ഷയെയും െ്രെഡവറെയും തെള്ളകത്തെ സ്വകാര്യ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കോട്ടയം: സംസ്ഥാന വനിതാ കമ്മിഷന്&#x200d; അധ്യക്ഷ എം.സി ജോസഫൈന് വാഹനാപകടത്തില്&#x200d; പരിക്കേറ്റു. ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്തു വച്ചാണ് അപകടമുണ്ടായത്. ജോസഫൈനെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>ജോസഫൈന്റെ കാര്&#x200d; മതിലില്&#x200d; ഇടിച്ചാണ് അപകടമുണ്ടായത്. വനിതാ കമ്മിഷന്&#x200d; അധ്യക്ഷയെയും െ്രെഡവറെയും തെള്ളകത്തെ സ്വകാര്യ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mc-josephine-car-accident-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്&#x200d;ക്കെതിരെ കര്&#x200d;ശനനടപടി: വനിതാകമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/kerala-womens-commission-mc-josephine.html</link>
					<comments>https://www.chandrikadaily.com/kerala-womens-commission-mc-josephine.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Dec 2017 15:39:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mc josephine]]></category>
		<category><![CDATA[womens commission]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61388</guid>

					<description><![CDATA[കൊച്ചി: മാതാപിതാക്കളെ നടതള്ളുന്ന പ്രശ്‌നം സംസ്ഥാനത്ത് വര്&#x200d;ധിച്ചു വരുന്നുവെന്ന് വനിതാകമ്മീഷന്&#x200d; അദ്ധ്യക്ഷ എം സി ജോസഫൈന്&#x200d;. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്&#x200d;ക്കെതിരെ വനിതാകമ്മീഷന്&#x200d; ശക്തമായ നടപടിയെടുക്കുമെന്നും ജോസഫൈന്&#x200d; പറഞ്ഞു. എറണാകുളം വൈഎംസിഎ ഹാളില്&#x200d; നടന്ന മെഗാഅദാലത്തില്&#x200d; പങ്കെടുക്കുകയായിരുന്നു അവര്&#x200d;. സമൂഹത്തിലെ ധാര്&#x200d;മിക മൂല്യങ്ങള്&#x200d; കൂറഞ്ഞു വരുന്നു. മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ധാര്&#x200d;മികത പോലും പലര്&#x200d;ക്കും ഇല്ലെന്നത് ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നത്. സ്ത്രീകള്&#x200d; നേരിടുന്ന പ്രശ്‌നങ്ങളെന്താണെന്ന് സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. വീട്ടമ്മമാര്&#x200d; മാത്രമല്ല, ഉന്നതവിദ്യാഭ്യാസമുള്ളവരും പദവികള്&#x200d; വഹിക്കുന്നവരുമടക്കം വനിതാകമ്മീഷനെ പ്രശ്‌നപരിഹാരത്തിനായി സമീപിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടു പോലും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കൊച്ചി:</strong> മാതാപിതാക്കളെ നടതള്ളുന്ന പ്രശ്‌നം സംസ്ഥാനത്ത് വര്&#x200d;ധിച്ചു വരുന്നുവെന്ന് വനിതാകമ്മീഷന്&#x200d; അദ്ധ്യക്ഷ എം സി ജോസഫൈന്&#x200d;. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്&#x200d;ക്കെതിരെ വനിതാകമ്മീഷന്&#x200d; ശക്തമായ നടപടിയെടുക്കുമെന്നും ജോസഫൈന്&#x200d; പറഞ്ഞു. എറണാകുളം വൈഎംസിഎ ഹാളില്&#x200d; നടന്ന മെഗാഅദാലത്തില്&#x200d; പങ്കെടുക്കുകയായിരുന്നു അവര്&#x200d;. സമൂഹത്തിലെ ധാര്&#x200d;മിക മൂല്യങ്ങള്&#x200d; കൂറഞ്ഞു വരുന്നു. മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ധാര്&#x200d;മികത പോലും പലര്&#x200d;ക്കും ഇല്ലെന്നത് ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നത്. സ്ത്രീകള്&#x200d; നേരിടുന്ന പ്രശ്‌നങ്ങളെന്താണെന്ന് സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.</p>
<p>വീട്ടമ്മമാര്&#x200d; മാത്രമല്ല, ഉന്നതവിദ്യാഭ്യാസമുള്ളവരും പദവികള്&#x200d; വഹിക്കുന്നവരുമടക്കം വനിതാകമ്മീഷനെ പ്രശ്‌നപരിഹാരത്തിനായി സമീപിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടു പോലും പല സ്ത്രീകള്&#x200d;ക്കും തങ്ങള്&#x200d;ക്കെതിരെ വരുന്ന മോശമായ പദപ്രയോഗങ്ങളെയോ പ്രവൃത്തികളെയോ തടുക്കാനാവുന്നില്ല. പെണ്&#x200d;മക്കള്&#x200d;ക്ക് സ്വത്തുനല്&#x200d;കാതെയിരിക്കുന്ന കേസുകളും പരിഗണനക്ക് വരുന്നുണ്ട്. കേരളത്തിലെ സ്ത്രീകള്&#x200d; ഇപ്പോള്&#x200d; തുറന്നു പറച്ചിലിന്റെ കാലഘട്ടത്തിലാണിപ്പോള്&#x200d;. കേരളസമൂഹത്തിന് മുഴുവനും സ്ത്രീകളുടെ പ്രശ്‌നങ്ങള്&#x200d; മനസ്സിലാക്കാനും അവരുടെ അന്തസ്സ് സംരക്ഷിക്കാനുമുള്ള ബാധ്യതയുണ്ട്.</p>
<p>അന്തസ്സും അഭിമാനവും സംരക്ഷിക്കാനുള്ള സന്നദ്ധത സ്ത്രീകളും അത് അനുവദിച്ചുകൊടുക്കാനുള്ള സന്നദ്ധത സമൂഹവും കാണിക്കണം. എല്ലാവരും പരമാവധി വിട്ടുവീഴ്ച മനോഭാവത്തോടെ പ്രശ്‌നങ്ങളെ സമീപിക്കണമെന്നും വനിതാകമ്മീഷന്&#x200d; അദ്ധ്യക്ഷ പറഞ്ഞു. വനിതാകമ്മീഷന്&#x200d; അംഗങ്ങളായ ഇ എം രാധ, ഷിജി ശിവജി, ഡയറക്ടര്&#x200d; വി യു കുര്യാക്കോസ്, വൈഎംസിഎ പ്രസിഡന്റ് അബ്രഹാം തോമസ് തുടങ്ങിയവര്&#x200d; പങ്കെടുത്തു. 132 കേസുകളാണ് അദാലത്തില്&#x200d; പരിഗണിച്ചത്. ഇതില്&#x200d; 43 എണ്ണം തീര്&#x200d;പ്പാക്കി. പോലീസില്&#x200d; നിന്നും വിവിധ വകുപ്പുകളില്&#x200d; നിന്നുമുള്ള റിപ്പോര്&#x200d;ട്ടിനായി 20 എണ്ണവും ആര്&#x200d;ഡിഒയുടെ റിപ്പോര്&#x200d;ട്ടിനായി ആറെണ്ണവും കൗണ്&#x200d;സലിങിനായി നാലെണ്ണവും അയച്ചു. അടുത്ത അദാലത്തിലേക്കായി 59 കേസുകള്&#x200d; മാറ്റി വച്ചു. അഡ്വ ആനി പോള്&#x200d;, ഇ എം അലിയാര്&#x200d;, സ്മിതാ ഗോപി, ഡെന്&#x200d;സി മാത്യു തുടങ്ങിയവരും അദാലത്തില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-womens-commission-mc-josephine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
