<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>medical bill &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/medical-bill/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 09 Apr 2018 03:48:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>medical bill &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കണ്ണൂര്&#x200d;, കരുണ മെഡിക്കല്&#x200d; പ്രവേശന ബില്&#x200d; ഗവര്&#x200d;ണര്&#x200d; തള്ളി</title>
		<link>https://www.chandrikadaily.com/controversy-ldf-government-medical-ordinance-from-governor.html</link>
					<comments>https://www.chandrikadaily.com/controversy-ldf-government-medical-ordinance-from-governor.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 07 Apr 2018 12:35:53 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[governe]]></category>
		<category><![CDATA[karuna medical]]></category>
		<category><![CDATA[medical bill]]></category>
		<category><![CDATA[p sadashivam]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[Sadashivam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=79000</guid>

					<description><![CDATA[തിരുവനന്തപുരം: സുപ്രീംകോടതി ഇടപടലോടെ വിവാദമായ കണ്ണൂര്&#x200d;, കരുണ മെഡിക്കല്&#x200d; പ്രവേശന ഒപ്പുവയ്ക്കാതെ ഗവര്&#x200d;ണര്&#x200d; ഗവര്&#x200d;ണര്&#x200d; തള്ളി. ബില്&#x200d; നിലനില്&#x200d;ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്&#x200d;ന്ന് ഭരണഘടന നല്&#x200d;കുന്ന പ്രത്യേകാധികാരം ഉപയോഗിച്ചാണ് ഗവര്&#x200d;ണര്&#x200d; ജസ്റ്റിസ് പി.സദാശിവം തള്ളിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം അനുസരിച്ചാണ് ഗവര്&#x200d;ണറുടെ നടപടി. ബില്ലിനാധാരമായ ഓര്&#x200d;ഡിനന്&#x200d;സ് നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്&#x200d;ന്ന നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ ബില്ലാണ് സര്&#x200d;ക്കാര്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് കൈമാറിയത്. 180 വിദ്യാര്&#x200d;ഥികളുടെ മെഡിക്കല്&#x200d; പ്രവേശനം ക്രമപ്പെടുത്താന്&#x200d; ഭരണ-പ്രതിപക്ഷ ഐക്യത്തോടെ കൊണ്ടുവന്ന നിയമത്തില്&#x200d; ഗവര്&#x200d;ണര്&#x200d; ഒപ്പുവയ്ക്കാതിരുന്നത് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സുപ്രീംകോടതി ഇടപടലോടെ വിവാദമായ കണ്ണൂര്&#x200d;, കരുണ മെഡിക്കല്&#x200d; പ്രവേശന ഒപ്പുവയ്ക്കാതെ ഗവര്&#x200d;ണര്&#x200d; ഗവര്&#x200d;ണര്&#x200d; തള്ളി. ബില്&#x200d; നിലനില്&#x200d;ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്&#x200d;ന്ന് ഭരണഘടന നല്&#x200d;കുന്ന പ്രത്യേകാധികാരം ഉപയോഗിച്ചാണ് ഗവര്&#x200d;ണര്&#x200d; ജസ്റ്റിസ് പി.സദാശിവം തള്ളിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം അനുസരിച്ചാണ് ഗവര്&#x200d;ണറുടെ നടപടി. ബില്ലിനാധാരമായ ഓര്&#x200d;ഡിനന്&#x200d;സ് നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്&#x200d;ന്ന നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ ബില്ലാണ് സര്&#x200d;ക്കാര്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് കൈമാറിയത്.<br />
180 വിദ്യാര്&#x200d;ഥികളുടെ മെഡിക്കല്&#x200d; പ്രവേശനം ക്രമപ്പെടുത്താന്&#x200d; ഭരണ-പ്രതിപക്ഷ ഐക്യത്തോടെ കൊണ്ടുവന്ന നിയമത്തില്&#x200d; ഗവര്&#x200d;ണര്&#x200d; ഒപ്പുവയ്ക്കാതിരുന്നത് സര്&#x200d;ക്കാരിന് തിരിച്ചടിയായി.</p>
<p>കണ്ണൂര്&#x200d;, കരുണ മെഡിക്കല്&#x200d; കോളേജുകളില്&#x200d; പ്രവേശനം നേടിയ വിദ്യാര്&#x200d;ഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്&#x200d;ക്കാര്&#x200d; തിടുക്കത്തില്&#x200d; ബില്&#x200d; പാസാക്കാന്&#x200d; ശ്രമിച്ചത്. വിഷയത്തില്&#x200d; ഓര്&#x200d;ഡിനന്&#x200d;സ് കൊണ്ടുവന്ന സര്&#x200d;ക്കാര്&#x200d; നീക്കത്തിനെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷവിമര്&#x200d;ശം നടത്തിയിരുന്നു.</p>
<p>സര്&#x200d;ക്കാരിനുള്ളിലെ തര്&#x200d;ക്കങ്ങള്&#x200d;ക്കും ആശയക്കുഴപ്പങ്ങള്&#x200d;ക്കുമൊടുവില്&#x200d; കണ്ണൂര്&#x200d;, കരുണ മെഡിക്കല്&#x200d; കോളജ് പ്രവേശന ബില്&#x200d; ഇന്ന് രാവിലെയാണ് ഗവര്&#x200d;ണര്&#x200d;ക്ക് കൈമാറിയത്. ക്രമവിരുദ്ധമെന്ന് കോടതി കണ്ടെത്തിയ പ്രവേശനം ക്രമപ്പെടുത്താനായിരുന്നു നിയമസഭ പുതിയ ബില്&#x200d; കൊണ്ടുവന്നത്.</p>
<p>അതേസമയം ബില്ലില്&#x200d; ആരോഗ്യവകുപ്പ് അഡീഷണല്&#x200d; ചീഫ് സെക്രട്ടറി രേഖപ്പെടുത്തിയ കുറിപ്പാണ് ഗവര്&#x200d;ണര്&#x200d; ബില്ല് തള്ളാന്&#x200d; കാരണമായത്.<br />
ബില്&#x200d; &#8216;നിയമപരമായി നിലനില്&#x200d;ക്കുമോ എന്നകാര്യത്തില്&#x200d; സംശയമുണ്ട്&#8217; എന്ന കുറിപ്പായിരുന്നു അഡീഷണല്&#x200d; ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റേത്. നിയമവകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് നേരിട്ടെത്തിയാണ് കരുണ , കണ്ണൂര്&#x200d;മെഡിക്കല്&#x200d;കോളജ് ബില്ലുള്&#x200d;പ്പെടെ ആറ് ബില്ലുകളും പതിമൂന്ന് ഓര്&#x200d;ഡിനന്&#x200d;സുകളും അംഗീകാരത്തിനായി ഗവര്&#x200d;ണ്ണര്&#x200d; ജസ്റ്റിസ് പി.സദാശിവത്തിന് നല്&#x200d;കിയത്. നിയമ സെക്രട്ടറിയുമായി ഗവര്&#x200d;ണ്ണര്&#x200d; അല്&#x200d;പ്പനേരം ആശയവിനിമയം നടത്തുകയുമുണ്ടായി. കോടതിയലക്ഷ്യ നടപടികള്&#x200d; ഉണ്ടായാല്&#x200d; സര്&#x200d;ക്കാര്&#x200d; നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് സെക്രട്ടറിമാര്&#x200d; നല്&#x200d;കിയിരുന്നു.</p>
<p>എന്നാല്&#x200d; ബില്ലില്&#x200d; ആരോഗ്യ, നിയമ വകുപ്പ് സെക്രട്ടറിമാര്&#x200d; അഭിപ്രായം രേഖപ്പെടുത്തിയതില്&#x200d;, സര്&#x200d;ക്കാരിന് കടുത്ത അതൃപ്തിയാണുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/controversy-ldf-government-medical-ordinance-from-governor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.സി. ഐക്ക് പകരം എന്&#x200d;. എം.സി: വിവാദ ബില്&#x200d; ഇന്ന് പാര്&#x200d;ലമെന്റില്&#x200d;; ഡോക്ടര്&#x200d;മാര്&#x200d; മെഡിക്കല്&#x200d; ബന്ദ് ആചരിക്കുന്നു</title>
		<link>https://www.chandrikadaily.com/bill-on-parliament-dotors-on-medical-bandh-today.html</link>
					<comments>https://www.chandrikadaily.com/bill-on-parliament-dotors-on-medical-bandh-today.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 02 Jan 2018 03:33:27 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[IMA]]></category>
		<category><![CDATA[medical bill]]></category>
		<category><![CDATA[medical strike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62614</guid>

					<description><![CDATA[മെഡിക്കല്&#x200d; കൗണ്&#x200d;സില്&#x200d; ഓഫ് ഇന്ത്യ(എം.സി. ഐ)ക്ക് പകരമായി നാഷണല്&#x200d; മെഡിക്കല്&#x200d; കമ്മീഷന്&#x200d;(എന്&#x200d;. എം.സി) രൂപകരിക്കാന്&#x200d; ലക്ഷ്യമിട്ടുകൊണ്ടുള്ള വിവാദ ബില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇന്ന് പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിച്ചേക്കും. ആരോഗ്യ മേഖലയിലെ ശക്തമായ എതിര്&#x200d;പ്പ് അവഗണിച്ചാണ് ബില്ലുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനം. ആരോഗ്യ മേഖലയില്&#x200d; രാജ്യം ഇതുവരെ കൈവരിച്ച പുരോഗതി തകിടം മറിക്കുന്നതാണ് ബില്ലിലെ പല നിര്&#x200d;ദേശങ്ങളുമെന്ന ആരോപണവുമായി ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d; രംഗത്തെത്തി. ബില്ലിനെതിരെ ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d; (ഐ.എം.എ) ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും. [&#8230;]]]></description>
										<content:encoded><![CDATA[<p>മെഡിക്കല്&#x200d; കൗണ്&#x200d;സില്&#x200d; ഓഫ് ഇന്ത്യ(എം.സി. ഐ)ക്ക് പകരമായി നാഷണല്&#x200d; മെഡിക്കല്&#x200d; കമ്മീഷന്&#x200d;(എന്&#x200d;. എം.സി) രൂപകരിക്കാന്&#x200d; ലക്ഷ്യമിട്ടുകൊണ്ടുള്ള വിവാദ ബില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇന്ന് പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിച്ചേക്കും. ആരോഗ്യ മേഖലയിലെ ശക്തമായ എതിര്&#x200d;പ്പ് അവഗണിച്ചാണ് ബില്ലുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനം. ആരോഗ്യ മേഖലയില്&#x200d; രാജ്യം ഇതുവരെ കൈവരിച്ച പുരോഗതി തകിടം മറിക്കുന്നതാണ് ബില്ലിലെ പല നിര്&#x200d;ദേശങ്ങളുമെന്ന ആരോപണവുമായി ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d; രംഗത്തെത്തി.</p>
<div id="wraper" class="container HeaderTop-mm">
<div class="mal_wrapper">
<div class="main-frame mal_container">
<div class="two_column_content_wrapper">
<div id="left-column" class="primary-colclose article_section">
<div class="col_leftparaside parsys">
<div class="articlecontentbody section">
<div id="storycontent" class="storycontent literatureportrait">
<div class="articleContainer">
<div class="firstpartext rtearticle parbase">
<div data-pagination-init="article">
<div class="article rte-article" data-paid-status="false">
<p>ബില്ലിനെതിരെ ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d; (ഐ.എം.എ) ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും. ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര ചികിത്സാ പഠന ഗവേഷണ മേഖലകളുടെ തകര്&#x200d;ച്ചക്ക് വഴിയൊരുക്കുന്ന നീക്കത്തില്&#x200d;നിന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; പിന്തിരിയണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മെഡിക്കൽ ബന്ദിൽ കേരളത്തിലെ ഡോക്ടർമാരും പങ്കെടുക്കുന്നതിനാൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ഇന്നു തടസ്സപ്പെട്ടേക്കും.</p>
<p>നാഷണല്&#x200d; മെഡിക്കല്&#x200d; കമ്മീഷന്&#x200d; (എന്&#x200d;.എം.സി) ബില്ല് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇന്ന് പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിക്കാന്&#x200d; ഇരിക്കെയാണ് ഡോക്ടര്&#x200d;മാര്&#x200d; സമരം ശക്തമാക്കുന്നത്. എന്&#x200d;.എം.സി ബില്ലില്&#x200d; അടങ്ങിയിട്ടുള്ള പൊതുജനാരോഗ്യ വിരുദ്ധമായ നിര്&#x200d;ദ്ദേശങ്ങള്&#x200d; പിന്&#x200d;വലിക്കണമെന്നും ആയുര്&#x200d;വേദ, ഹോമിയോ ഡോക്ടര്&#x200d;മാര്&#x200d;ക്ക് പിന്&#x200d;വാതില്&#x200d; വഴി അലോപ്പതി മരുന്നുകള്&#x200d; ഉപയോഗിക്കാന്&#x200d; ലൈസന്&#x200d;സ് നല്&#x200d;കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. സാധാരണക്കാര്&#x200d;ക്കു മെഡിക്കല്&#x200d; പഠനം അപ്രാപ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്.</p>
<p>എം.ബി.ബിഎസ് ബിരുദധാരികള്&#x200d;ക്ക് എക്‌സിറ്റ് പരീക്ഷ നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, ഡോക്ടര്&#x200d;മാരെ സമാധാനമായി ജോലി ചെയ്യാന്&#x200d; അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധത്തില്&#x200d; ഉന്നയിക്കും. ഐ.എം.എ മെഡിക്കല്&#x200d; സ്റ്റുഡന്റ്‌സ് നെറ്റ്‌വര്&#x200d;ക്ക്, കെ.ജി.എം.ഒ.എ, കെ.ജി.എം.സി.ടി.എ തുടങ്ങിയ സംഘടനകളും പ്രതിഷേധത്തില്&#x200d; പങ്കാളികളാകും. പൊതുജനങ്ങള്&#x200d; നാഷണല്&#x200d; മെഡിക്കല്&#x200d; കമ്മീഷന്&#x200d; ബില്&#x200d; എന്താണെന്ന് മനസ്സിലാക്കണമെന്നും ജനങ്ങളുടെ ജീവനു തന്നെ അപകടം വരുത്തുന്ന വിധം കുറുക്കുവഴികളിലൂടെ ബ്രിഡ്ജ് കോഴ്‌സുകള്&#x200d; നടത്തി മുറിവൈദ്യന്&#x200d;മാരെ സൃഷ്ടിച്ച് യോഗ്യതയില്ലാത്തവരെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വക്താക്കളാക്കാനുള്ള ശ്രമം തടയണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.</p>
<p>ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടയ്ക്കല്&#x200d; കത്തി വെക്കുന്ന നയം ജന വിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞ് എല്ലാ രാഷ്ട്രീയ സംഘടനകളും യോജിച്ച് ബില്ലിനെ ശക്തമായി എതിര്&#x200d;ക്കണമെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. വര്&#x200d;ഗീസ് ചെറിയാന്&#x200d; ആവശ്യപ്പെട്ടു.</p>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
<p><strong>ബില്ലും വിവാദങ്ങളും ഇങ്ങനെ:-</strong></p>
<p>നാഷണല്&#x200d; മെഡിക്കല്&#x200d; കമ്മീഷന്&#x200d; ബില്&#x200d; 2017 എന്ന പേരിലാണ് പുതിയ ബില്&#x200d; അവതരിപ്പിക്കുന്നത്. വോട്ടിങിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഡോക്ടര്&#x200d;മാരാണ് മെഡിക്കല്&#x200d; കൗണ്&#x200d;സില്&#x200d; ഓഫ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. എന്നാല്&#x200d; പുതുതായി രൂപീകരിക്കുന്ന എന്&#x200d;.എം.സിയില്&#x200d; അലോപതി ഡോക്ടര്&#x200d;മാര്&#x200d;ക്ക് നാമമാത്ര പ്രാതിനിധ്യം മാത്രമേ ഉണ്ടാകൂ.</p>
<p>പുതുതായി രൂപീകരിക്കുന്ന എന്&#x200d;.എം.സിയില്&#x200d; 25 അംഗങ്ങളാണുണ്ടാവുക. കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി തലവനായ സെലക്ഷന്&#x200d; ബോര്&#x200d;ഡ് നിര്&#x200d;ദേശിക്കുന്ന പേരുകളില്&#x200d;നിന്ന് 25 പേരെ കേന്ദ്ര മന്ത്രിസഭയാണ് നോമിനേറ്റ് ചെയ്യുക. ഫലത്തില്&#x200d; മെഡിക്കല്&#x200d; രംഗം രാഷ്ട്രീയ വല്&#x200d;ക്കരിക്കാന്&#x200d; തീരുമാനം വഴിയൊരുക്കും.<br />
ആയുര്&#x200d;വേദ, ഹോമിയോ, യൂനാനി, മൃഗ ചികിത്സാ മേഖലയിലുള്ളവര്&#x200d;ക്ക് ഹ്രസ്വകാല ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപതി മരുന്നുകള്&#x200d; ഉപയോഗിച്ച് ചികിത്സ നടത്താന്&#x200d; അനുമതി നല്&#x200d;കുന്നതാണ് ബില്ലിലെ ഏറ്റവും വിവാദമുയരുന്ന വ്യവസ്ഥ. ഇത് മുറി വൈദ്യന്മാരെ സൃഷ്ടിക്കാന്&#x200d; മാത്രമേ ഉപ്കരിക്കൂവെന്നും പാവനമായ ആരോഗ്യരക്ഷാ മേഖലയെ തകര്&#x200d;ച്ചയിലേക്ക് നയിക്കുമെന്നുമാണ് വിമര്&#x200d;ശനം.</p>
<p>എം.ബി.ബി.എസ് പഠനം പൂര്&#x200d;ത്തിയാക്കിയവര്&#x200d;ക്ക് ഡോക്ടറായി പ്രാക്ടിസ് ചെയ്യണമെങ്കില്&#x200d; ലൈസന്&#x200d;ഷിയേറ്റ് പരീക്ഷ കൂടി പാസ്സാകണമെന്നതാണ് മറ്റൊരു വ്യവസ്ഥ. അഞ്ചര വര്&#x200d;ഷത്തെ പഠനവും പരീക്ഷയും വിജയകരമായി പൂര്&#x200d;ത്തിയാക്കിവര്&#x200d; വീണ്ടും പരീക്ഷ എഴുതണമെന്ന വ്യവസ്ഥ ക്രൂരതയാണെന്നാണ് ആരോപണം.<br />
റഷ്യ, ചൈന, നേപ്പാള്&#x200d; തുടങ്ങിയ രാജ്യങ്ങളില്&#x200d; പണം നല്&#x200d;കി മെഡിക്കല്&#x200d; ബിരുദം നേടി വരുന്നവര്&#x200d;ക്ക് നേരത്തെ മെഡിക്കല്&#x200d; കൗണ്&#x200d;സില്&#x200d; നടത്തിയിരുന്ന ക്വാളിഫയിങ് പരീക്ഷ എടുത്തുകളയും എന്നതാണ് മറ്റൊരു നിര്&#x200d;ദേശം. ഇതും മുറി വൈദ്യന്മാരെ സൃഷ്ടിക്കുമെന്നാണ് ഐ.എം.എ ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bill-on-parliament-dotors-on-medical-bandh-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രോഗികളുടെ അവകാശം ഉറപ്പാക്കാന്‍ മെഡിക്കല്‍ ബില്ല് കൊണ്ടുവരണം; ഇ. അഹമ്മദിന്റെ മക്കള്‍ പ്രധാനമന്ത്രിയെ കണ്ടു</title>
		<link>https://www.chandrikadaily.com/e-ahmed-hb-hbhighv-hvhv-modi-delhi.html</link>
					<comments>https://www.chandrikadaily.com/e-ahmed-hb-hbhighv-hvhv-modi-delhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Jul 2017 16:06:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[dr fousiya]]></category>
		<category><![CDATA[e ahmed]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[karippur]]></category>
		<category><![CDATA[medical bill]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35897</guid>

					<description><![CDATA[ന്യൂഡല്‍ഹി: രോഗികളുടെ അവകാശം ഉറപ്പാക്കുന്നവിധത്തില്‍ മെഡിക്കല്‍ ബില്ല് കൊണ്ടുവരണമെന്ന് മകള്‍ ഡോ. ഫൗസിയ ഷെര്‍സാദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അന്തരിച്ച മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ മക്കളായ ഡോ. ഫൗസിയയും നസീര്‍ അഹമ്മദും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ടാണ് ആവശ്യം അറിയിച്ചത്. ഇത്തരത്തിലൊരു നിയമനിര്‍മാണം കൊണ്ടുവരുന്നത് രാജ്യത്തെ മെഡിക്കല്‍ സംവിധാനത്തില്‍ വന്‍ പുരോഗതിക്കു കാരണമാവും. ഇത്തരമൊരു നിയമത്തിനു രോഗികളുടെയും ഡോക്ടര്‍മാരുടെയും മറ്റു പാരാമെഡിക്കല്‍ ജീവനക്കാരുടെയും അവകാശങ്ങളും ഉറപ്പാക്കാന്‍ കഴിയും. നിരവധി രാജ്യങ്ങളിലുള്ള ഇതുസംബന്ധിച്ച നിയമം ഇന്ത്യന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രോഗികളുടെ അവകാശം ഉറപ്പാക്കുന്നവിധത്തില്&#x200d; മെഡിക്കല്&#x200d; ബില്ല് കൊണ്ടുവരണമെന്ന് മകള്&#x200d; ഡോ. ഫൗസിയ ഷെര്&#x200d;സാദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അന്തരിച്ച മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്&#x200d; ഇ. അഹമ്മദിന്റെ മക്കളായ ഡോ. ഫൗസിയയും നസീര്&#x200d; അഹമ്മദും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്&#x200d; കണ്ടാണ് ആവശ്യം അറിയിച്ചത്.</p>
<p>ഇത്തരത്തിലൊരു നിയമനിര്&#x200d;മാണം കൊണ്ടുവരുന്നത് രാജ്യത്തെ മെഡിക്കല്&#x200d; സംവിധാനത്തില്&#x200d; വന്&#x200d; പുരോഗതിക്കു കാരണമാവും. ഇത്തരമൊരു നിയമത്തിനു രോഗികളുടെയും ഡോക്ടര്&#x200d;മാരുടെയും മറ്റു പാരാമെഡിക്കല്&#x200d; ജീവനക്കാരുടെയും അവകാശങ്ങളും ഉറപ്പാക്കാന്&#x200d; കഴിയും. നിരവധി രാജ്യങ്ങളിലുള്ള ഇതുസംബന്ധിച്ച നിയമം ഇന്ത്യന്&#x200d; ഭരണഘടനയില്&#x200d; ഇല്ല. മിക്ക രാജ്യങ്ങളിലൂം രോഗികളുടെ അവകാശം ആശുപത്രികളില്&#x200d; രേഖപ്പെടുത്തിവച്ചിട്ടുണ്ടാവും. എന്നാല്&#x200d; ഇന്ത്യയില്&#x200d; ആ സംവിധാനം ഇല്ല.</p>
<p>ഇന്ത്യയില്&#x200d; രോഗികളുടെ അവകാശം സംബന്ധിച്ച പരാതി ഉപഭോക്തൃ സംരക്ഷണ നിയമത്തിനു കീഴിലാണ് നല്&#x200d;കാനാവുക. ഇതു മാറ്റി രോഗികള്&#x200d;ക്കുള്ള അവകാശങ്ങള്&#x200d; കൃത്യമായി വിശദമാക്കുന്ന ബില്ല് പാര്&#x200d;ലമെന്റ് പാസ്സാക്കണമെന്നും ഫൗസിയ ആവശ്യപ്പെട്ടു. ഇതോടെ, ഇത്തരത്തിലൊരു ബില്ല് കൊണ്ടുവരുന്നതിന് ഫൗസിയയുടെ അടുത്തുനിന്ന് പ്രധാനമന്ത്രി വിവരങ്ങള്&#x200d; തേടി.</p>
<p>കരിപ്പൂര്&#x200d; വിമാനത്താവളത്തിന് ഇ. അഹമ്മദിന്റെ പേര് നല്&#x200d;കണമെന്ന് നസീറും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചര്&#x200d;ച്ചചെയ്യാമെന്ന് പ്രധാനമന്ത്രി മറുപടി നല്&#x200d;കി. ബന്ധപ്പെട്ടവരുമായി ചര്&#x200d;ച്ചചെയ്ത ശേഷമേ തീരുമാനമെടുക്കാന്&#x200d; കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനുവരി 31ന് രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പാര്&#x200d;ലമെന്റില്&#x200d; കുഴഞ്ഞുവീണതിനെ തുടര്&#x200d;ന്ന് രാംമനോഹര്&#x200d; ലോഹ്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിക്കപ്പെട്ട ഇ. അഹമ്മദിനോട് അധികൃതറുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത വിവേചനം വിവാദത്തിനിരയായിരുന്നു.</p>
<p>സംഭവത്തില്&#x200d; അഹമ്മദിന്റെ മക്കള്&#x200d; നല്&#x200d;കിയ പരാതി മനുഷ്യാവകാശ കമ്മിഷന്റെ പരിഗണനയിലാണ്. ഇതിനു ശേഷം രോഗികളുടെ അവകാശം സംരക്ഷിക്കുന്നതിനായി പ്രത്യേക ബില്ല് കൊണ്ടുവരണമെന്ന് അഹമ്മദിന്റെ മക്കള്&#x200d; ആവശ്യപ്പെട്ടുവരികയാണ്. മരണശേഷം ആദ്യമായാണ് അഹമ്മദിന്റെ മക്കള്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്&#x200d;കാണുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-ahmed-hb-hbhighv-hvhv-modi-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
