<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>medical college issue &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/medical-college-issue/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 25 Jun 2019 10:06:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>medical college issue &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യൂത്ത്‌ലീഗ് പ്രതിഷേധം ഫലം കണ്ടു; കോഴിക്കോട് മെഡിക്കല്&#x200d; കോളേജില്&#x200d; മരുന്നുകളുടേയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം പുനഃസ്ഥാപിച്ചു</title>
		<link>https://www.chandrikadaily.com/distributors-ready-to-restart-distribution-of-stent-and-medicine-in-kozhikode-medical-college.html</link>
					<comments>https://www.chandrikadaily.com/distributors-ready-to-restart-distribution-of-stent-and-medicine-in-kozhikode-medical-college.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 25 Jun 2019 10:06:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[medical college issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131096</guid>

					<description><![CDATA[കോഴിക്കോട്: ധനസഹായം അനുവദിക്കാതെ ആയിരക്കണക്കിന് രോഗികളുടെ അഭയകേന്ദ്രമായ കോഴിക്കോട് മെഡിക്കല്&#x200d; കോളേജിനെ തകര്&#x200d;ക്കാനുള്ള സര്&#x200d;ക്കാര്&#x200d; നീക്കം ജനങ്ങള്&#x200d;ക്ക് മുന്നില്&#x200d; തുറന്നുകാട്ടിയ യൂത്ത്‌ലീഗ് പ്രതിഷേധം ഫലം കണ്ടു. കുടിശിക ഉടന്&#x200d; നല്&#x200d;കുമെന്ന് സര്&#x200d;ക്കാര്&#x200d; ഉറപ്പ് നല്&#x200d;കിയതോടെ കോഴിക്കോട് മെഡിക്കല്&#x200d; കോളജിലേക്കുളള മരുന്നിന്റെയും സ്‌റ്റെന്റിന്റെയും വിതരണം പുനരാരംഭിക്കാന്&#x200d; ധാരണയായി. സ്‌റ്റെന്റ് , മരുന്ന് വിതരണ കമ്പനികളുമായി ജില്ലാ കളക്ടര്&#x200d; നടത്തിയ ചര്&#x200d;ച്ചയിലാണ് പ്രതിസന്ധി പരിഹരിക്കാന്&#x200d; തീരുമാനമായത്. സ്‌റ്റെന്റും ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളും വിതരണം ചെയ്യുന്നവര്&#x200d;ക്ക് കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് നല്&#x200d;കാനുണ്ടായിരുന്നത് 18 [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: ധനസഹായം അനുവദിക്കാതെ ആയിരക്കണക്കിന് രോഗികളുടെ അഭയകേന്ദ്രമായ കോഴിക്കോട് മെഡിക്കല്&#x200d; കോളേജിനെ തകര്&#x200d;ക്കാനുള്ള സര്&#x200d;ക്കാര്&#x200d; നീക്കം ജനങ്ങള്&#x200d;ക്ക് മുന്നില്&#x200d; തുറന്നുകാട്ടിയ യൂത്ത്‌ലീഗ് പ്രതിഷേധം ഫലം കണ്ടു.  കുടിശിക ഉടന്&#x200d; നല്&#x200d;കുമെന്ന് സര്&#x200d;ക്കാര്&#x200d; ഉറപ്പ് നല്&#x200d;കിയതോടെ കോഴിക്കോട് മെഡിക്കല്&#x200d; കോളജിലേക്കുളള മരുന്നിന്റെയും സ്‌റ്റെന്റിന്റെയും വിതരണം പുനരാരംഭിക്കാന്&#x200d; ധാരണയായി. സ്‌റ്റെന്റ് , മരുന്ന് വിതരണ കമ്പനികളുമായി ജില്ലാ കളക്ടര്&#x200d; നടത്തിയ ചര്&#x200d;ച്ചയിലാണ് പ്രതിസന്ധി പരിഹരിക്കാന്&#x200d; തീരുമാനമായത്. </p>



<p>സ്‌റ്റെന്റും ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളും വിതരണം ചെയ്യുന്നവര്&#x200d;ക്ക് കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് നല്&#x200d;കാനുണ്ടായിരുന്നത് 18 കോടി രൂപയായിരുന്നു. മരുന്നു വിതരണക്കാര്&#x200d;ക്ക് നല്&#x200d;കാനുള്ളത് 30 കോടിയിലധികം രൂപയാണ്. ഇതിനെ തുടര്&#x200d;ന്നാണ് കുടിശിക ലഭിക്കാതെ ഇനി മരുന്നും ഉപകരണങ്ങളും നല്&#x200d;കാനാവില്ലെന്ന് വിതരണക്കാര്&#x200d; തീരുമാനിച്ചത്. </p>



<p>വിഷയം ഏറ്റെടുത്ത യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് മെഡിക്കല്&#x200d; കോളേജിനെ തകര്&#x200d;ക്കാനുള്ള സര്&#x200d;ക്കാറിന്റെ നീക്കമാണിതെന്ന് ആരോപിച്ചിരുന്നു. വിഷയം വിവാദമായതോടെ അടിയന്തരമായി ഇടപെട്ട ജില്ലാ കളക്ടര്&#x200d; ഇതില്&#x200d; 40ശതമാനം തുക നാളെ നല്&#x200d;കുമെന്ന് ഉറപ്പ് നല്&#x200d;കിയതോടെയാണ് സ്‌റ്റെന്റിന്റേയും ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം പുനഃസ്ഥാപിക്കാന്&#x200d; ധാരണയായത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/distributors-ready-to-restart-distribution-of-stent-and-medicine-in-kozhikode-medical-college.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡോ. കഫീല്&#x200d;ഖാന്&#x200d; പങ്കെടുത്ത പരിപാടിക്കെതിരായ പ്രചാരണം;  സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന്റെ സൃഷ്ടിയെന്ന്</title>
		<link>https://www.chandrikadaily.com/pk-firos-in-medical-college-kafeel-khan-issue.html</link>
					<comments>https://www.chandrikadaily.com/pk-firos-in-medical-college-kafeel-khan-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Mar 2019 11:08:12 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[dr kafeel khan]]></category>
		<category><![CDATA[kozhikode medical college]]></category>
		<category><![CDATA[medical college issue]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120556</guid>

					<description><![CDATA[കോഴിക്കോട്: പ്രമുഖ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്&#x200d; ഖാനുമായി കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; നടത്തിയ ഇന്ററാക്ടീവ് സെഷനുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിന് പിന്നില്&#x200d; സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജനറല്&#x200d; സെക്രട്ടറി പികെ ഫിറോസ്. ഉത്തര്&#x200d;പ്രദേശിലെ കുഞ്ഞുങ്ങളുടെ ജീവന്&#x200d; രക്ഷിക്കാന്&#x200d; ശ്രമിച്ച ഡോക്ടക്കെതിരെയുള്ള നടപടിയിലൂടെ ബി.ജെ.പിയുടെ ആരോപണത്തിന് കയ്യൊപ്പ് ചാര്&#x200d;ത്തുന്നവരായി സി.പി.എമ്മുകാര്&#x200d; മാറിയെന്ന് ഫിറോസ് കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഫിറോസിന്റെ വിമര്&#x200d;ശനം. കഫീല്&#x200d; ഖാനെ ഓര്&#x200d;മ്മയില്ലേ? യോഗി ആദിത്യ നാഥിന്റെ ഉത്തര്&#x200d;പ്രദേശില്&#x200d;, അദ്ധേഹത്തിന്റെ സ്വന്തം തട്ടകത്തിലെ ഹോസ്പിറ്റലില്&#x200d;, [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: പ്രമുഖ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്&#x200d; ഖാനുമായി കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; നടത്തിയ ഇന്ററാക്ടീവ് സെഷനുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിന് പിന്നില്&#x200d; സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജനറല്&#x200d; സെക്രട്ടറി പികെ ഫിറോസ്.</p>



<p>ഉത്തര്&#x200d;പ്രദേശിലെ കുഞ്ഞുങ്ങളുടെ ജീവന്&#x200d; രക്ഷിക്കാന്&#x200d; ശ്രമിച്ച ഡോക്ടക്കെതിരെയുള്ള നടപടിയിലൂടെ ബി.ജെ.പിയുടെ ആരോപണത്തിന് കയ്യൊപ്പ് ചാര്&#x200d;ത്തുന്നവരായി സി.പി.എമ്മുകാര്&#x200d; മാറിയെന്ന് ഫിറോസ് കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഫിറോസിന്റെ വിമര്&#x200d;ശനം. </p>



<p><em>കഫീല്&#x200d; ഖാനെ ഓര്&#x200d;മ്മയില്ലേ?<br> യോഗി ആദിത്യ നാഥിന്റെ ഉത്തര്&#x200d;പ്രദേശില്&#x200d;, അദ്ധേഹത്തിന്റെ സ്വന്തം തട്ടകത്തിലെ ഹോസ്പിറ്റലില്&#x200d;, കുഞ്ഞുങ്ങള്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ പിടഞ്ഞപ്പോള്&#x200d; സ്വന്തം കയ്യില്&#x200d; നിന്നും പണമെടുത്ത് കുഞ്ഞുങ്ങളുടെ ജീവന്&#x200d; രക്ഷിക്കാന്&#x200d; ശ്രമിച്ച ഡോക്ടര്&#x200d; കഫീല്&#x200d; ഖാനെ? <br> യോഗി സര്&#x200d;ക്കാറിന്റെ പിടിപ്പു കേടു മൂലം 60 കുഞ്ഞുങ്ങളുടെ ജീവനാണ് പൊലിഞ്ഞു പോയത്. ഈ സംഭവം പുറം ലോകമറിഞ്ഞത് കഫീല്&#x200d; ഖാനിലൂടെയാണെന്ന് മനസ്സിലാക്കി ആ മനുഷ്യനെ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; വേട്ടയാടി. തോറ്റു കൊടുക്കാതെ അദ്ദേഹവും പോരാടി. അങ്ങിനെ സംഘ് പരിവാരങ്ങളുടെ കണ്ണിലെ കരടായി അദ്ദേഹം.</em></p>



<p><em>ആ കഫീല്&#x200d; ഖാന്&#x200d; ഒരു വര്&#x200d;ഷം മുമ്പ് കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് യൂണിയന്&#x200d; സംഘടിപ്പിച്ച ഒരു പരിപാടിയില്&#x200d; വിദ്യാര്&#x200d;ത്ഥികളുമായി സംവദിച്ചിരുന്നു. ഇത് രാജ്യ വിരുദ്ധമാണെന്നാണ് ഇപ്പോള്&#x200d; ബി.ജെ.പിയുടെ കണ്ടു പിടുത്തം. ഇന്നലെ ഹോസ്പിറ്റല്&#x200d; ഡവലപ്‌മെന്റ് കമ്മിറ്റി (HDC) യോഗം ചേര്&#x200d;ന്നപ്പോള്&#x200d; ഈ പരിപാടിയെ കുറിച്ചന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ആവശ്യപ്പെട്ടു. കേട്ടപാതി ഇതേ കുറിച്ചന്വേഷിക്കണമെന്ന് സമിതിയിലെ അംഗവും സി.പി.എം ജില്ലാ സെക്രട്ടറിയുമായ പി. മോഹനന്&#x200d; മാസ്റ്ററും ആവശ്യപ്പെട്ടത്രേ! കേസ് അന്വേഷിക്കാന്&#x200d; കോഴിക്കാട് പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തു! ബലേ ഭേഷ്</em></p>



<p><em>കഫീല്&#x200d; ഖാനെതിരെ ബി.ജെ.പി അന്വേഷണം ആവശ്യപ്പെടുന്നു. സി.പി.എം പിന്തുണക്കുന്നു. മൈതാന പ്രസംഗങ്ങളില്&#x200d; പിണറായി വിജയന്&#x200d; ആര്&#x200d;.എസ്.എസ്സിനെതിരെ ആഞ്ഞടിക്കുന്നു. വാചകക്കസര്&#x200d;ത്തല്ല നിലപാടാണ് വേണ്ടത്. ബി.ജെ.പിയുടെ ആരോപണത്തിന് കയ്യൊപ്പ് ചാര്&#x200d;ത്തുന്നവരായി മാറി സി.പി.എമ്മുകാര്&#x200d;. പ്രഥമ ദൃഷ്ട്യാ അകല്&#x200d;ച്ചയിലാണെങ്കിലും നിങ്ങള്&#x200d; തമ്മിലുള്ള അന്തര്&#x200d;ധാര ഇപ്പോഴും എപ്പോഴും സജീവം തന്നെയാണ് സഖോ…</em></p>



<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPkFiros%2Fposts%2F2033438570090741&#038;width=500" width="500" height="325" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>



<p><strong>അതേസമയം </strong>ഡോ. കഫീല്&#x200d; ഖാന്&#x200d; വിവാദത്തിന് പിന്നില്&#x200d; സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് ആസ്പത്രി വികസന സമിതി അംഗം എം.എ റസാഖ് മാസ്റ്ററും പറഞ്ഞു. പത്ത് മാസം മുന്&#x200d;പ് നടന്ന സുതാര്യമായ ഒരു പൊതുപരിപാടിയില്&#x200d; രാജ്യവിരുദ്ധ പരാമര്&#x200d;ശമുണ്ടായെന്ന് ഇപ്പോള്&#x200d; ഉയര്&#x200d;ന്നു വന്ന ആരോപണം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ഇക്കാര്യം വികസന സമിതി യോഗത്തില്&#x200d; ഉയര്&#x200d;ത്തിക്കൊണ്ടുവന്ന ബി.ജെ.പിയുടെ ആവശ്യത്തെ പിന്താങ്ങുകയാണ് സി.പി.എം പ്രതിനിധി ചെയ്തത് അദ്ദേഹം പറഞ്ഞു. </p>



<p>തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്&#x200d; സംഘ്പരിവാര്&#x200d; ചാനലായ ജനം ടി.വിയില്&#x200d; കഫീല്&#x200d; ഖാനൊപ്പം മെഡിക്കല്&#x200d; കോളജിലെ ഒരു അധ്യാപകനെയും ചേര്&#x200d;ത്ത് വാര്&#x200d;ത്തയുണ്ടാക്കി പ്രചരിപ്പിക്കുകയാണുണ്ടായത്. ബി.ജെ.പിയുടെ നയങ്ങള്&#x200d;ക്ക് പിന്തുണ നല്&#x200d;കിയതോടെ സി.പി.എം തങ്ങളുടെ സംഘ്പരിവാര്&#x200d; ബന്ധം കൂടുതല്&#x200d; ശക്തമാക്കിയിരിക്കുയാണെന്നും റസാഖ് മാസ്റ്റര്&#x200d; പറഞ്ഞു. പ്രചരിച്ച വ്യാജവാര്&#x200d;ത്തയെ തിരുത്തുന്ന തരത്തില്&#x200d; കോളജ് ഭരണസമിതി കൈക്കൊള്ളാത്തതുകൊണ്ട് കോളജ് യൂണിയന്റെ നേതൃത്വത്തില്&#x200d; പി.ജി അസോസിയേഷന്&#x200d;, ഹൗസ് സര്&#x200d;ജന്&#x200d;സ് അസോസിയേഷന്&#x200d;, സി.പി.എം വിദ്യാര്&#x200d;ത്ഥി സംഘടനയായ എസ്.എഫ്.ഐ, ബി.ജെ.പിയുടെ വിദ്യാര്&#x200d;ത്ഥി സംഘടനയായ എ.ബി.വി.പി തുടങ്ങിയ സംഘടനകള്&#x200d; കഴിഞ്ഞ ദിവസം മെഡിക്കല്&#x200d; കോളജ് പ്രിന്&#x200d;സിപ്പല്&#x200d; ഓഫീസിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ആശുപത്രി വികസന സമിതി യോഗ മിനുട്‌സിലെ വിവാദ പരാമര്&#x200d;ശങ്ങള്&#x200d; തിരുത്തണമെന്നും അനാവശ്യ വിവാദങ്ങളില്&#x200d; നിന്നും പിന്&#x200d;മാറണമെന്നും എം.എ റസാഖ് മാസ്റ്റര്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-firos-in-medical-college-kafeel-khan-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫാര്&#x200d;മസിസ്റ്റ് ഇല്ല: സര്&#x200d;ക്കാര്&#x200d; ആസ്പത്രികളില്&#x200d; ഫാര്&#x200d;മസികളുടെ പ്രവര്&#x200d;ത്തനം താളം തെറ്റുന്നു</title>
		<link>https://www.chandrikadaily.com/no-pharmacist-in-gov-medical-shops.html</link>
					<comments>https://www.chandrikadaily.com/no-pharmacist-in-gov-medical-shops.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Jun 2018 11:39:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[government job]]></category>
		<category><![CDATA[medical]]></category>
		<category><![CDATA[medical college issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91619</guid>

					<description><![CDATA[തലശ്ശേരി: സംസ്ഥാനത്തെ സര്&#x200d;ക്കാര്&#x200d; ആസ്പത്രികളില്&#x200d; ഫാര്&#x200d;മസിസ്റ്റുകളുടെ കുറവ് കാരണം ഫാര്&#x200d;മസികളുടെ പ്രവര്&#x200d;ത്തനം താളം തെറ്റുന്നതായി വ്യാപകമായ ആരോപണം. രോഗം പിടിപെട്ടവര്&#x200d; മരുന്നുകള്&#x200d;ക്കായി സര്&#x200d;ക്കാര്&#x200d; ആസ്പത്രികളില്&#x200d; മണിക്കൂറുകളോളം ക്യൂ നില്&#x200d;ക്കേണ്ട അവസ്ഥയാണ്. ആരോഗ്യ മന്ത്രിയുടെ ജില്ലയില്&#x200d; മാത്രം നിരവധി ഒഴിവുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടും പരിഹാരത്തിന് ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല. കണ്ണൂര്&#x200d; ജില്ലയില്&#x200d; ചെറുതും വലുതുമായ പത്തോളം സര്&#x200d;ക്കാര്&#x200d; ആസ്പത്രികളില്&#x200d; ഒരു ഫാര്&#x200d;മസിസ്റ്റിനെ പോലും നിയമിച്ചിട്ടില്ല. എന്നാല്&#x200d; മറ്റു സ്ഥലങ്ങളില്&#x200d; ചില താല്&#x200d;ക്കാലിക ജീവനക്കാരെ നിയമിച്ചതായും പറയപ്പെടുന്നു. നിലവില്&#x200d; ഫാര്&#x200d;മസിസ്റ്റ് ഉള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>തലശ്ശേരി: സംസ്ഥാനത്തെ സര്&#x200d;ക്കാര്&#x200d; ആസ്പത്രികളില്&#x200d; ഫാര്&#x200d;മസിസ്റ്റുകളുടെ കുറവ് കാരണം ഫാര്&#x200d;മസികളുടെ പ്രവര്&#x200d;ത്തനം താളം തെറ്റുന്നതായി വ്യാപകമായ ആരോപണം. രോഗം പിടിപെട്ടവര്&#x200d; മരുന്നുകള്&#x200d;ക്കായി സര്&#x200d;ക്കാര്&#x200d; ആസ്പത്രികളില്&#x200d; മണിക്കൂറുകളോളം ക്യൂ നില്&#x200d;ക്കേണ്ട അവസ്ഥയാണ്. ആരോഗ്യ മന്ത്രിയുടെ ജില്ലയില്&#x200d; മാത്രം നിരവധി ഒഴിവുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടും പരിഹാരത്തിന് ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല.</p>
<p>കണ്ണൂര്&#x200d; ജില്ലയില്&#x200d; ചെറുതും വലുതുമായ പത്തോളം സര്&#x200d;ക്കാര്&#x200d; ആസ്പത്രികളില്&#x200d; ഒരു ഫാര്&#x200d;മസിസ്റ്റിനെ പോലും നിയമിച്ചിട്ടില്ല. എന്നാല്&#x200d; മറ്റു സ്ഥലങ്ങളില്&#x200d; ചില താല്&#x200d;ക്കാലിക ജീവനക്കാരെ നിയമിച്ചതായും പറയപ്പെടുന്നു. നിലവില്&#x200d; ഫാര്&#x200d;മസിസ്റ്റ് ഉള്ള ആസ്പത്രികളില്&#x200d; അവര്&#x200d;ക്ക് അധിക ചുമതലയും നല്&#x200d;കിയിരിക്കുകയാണ്. ആസ്പത്രികളില്&#x200d; നാനൂറ് മുതല്&#x200d; അഞ്ഞൂറ്റി എണ്&#x200d;പതോളം മരുന്നുകളാണ് ഫാര്&#x200d;മസി വഴി വിതരണം ചെയ്യുന്നത്. ഇതിന് ചുരുങ്ങിയത് മൂന്നു പേരെങ്കിലും വേണ്ടിവരും. കമ്പ്യൂട്ടര്&#x200d; സിസ്റ്റം ഉപയേഗിക്കുന്നതിന് ഫാര്&#x200d;മസിസ്റ്റംകള്&#x200d; ഇല്ലാത്ത ആസ്പത്രികളില്&#x200d; സോഫ്റ്റ്‌വെയര്&#x200d; സംവിധാനം തന്നെ സംസ്ഥാനാടിസ്ഥാനത്തില്&#x200d; ഉപയോഗ ശൂന്യ മാവുകയാണ്. ഓണ്&#x200d;ലൈന്&#x200d; സംവിധാനം കൂടിയായതോടെ ആരോഗ്യ വകുപ്പിനും സ്റ്റോക്ക് സംവിധാനം മനസിലാക്കാന്&#x200d; കഴിയുന്നില്ല. പി.എസ്.സി പ്രസിദ്ധീകരിച്ച ഫാര്&#x200d;മസിസ്റ്റ് ലിസ്റ്റില്&#x200d; നിന്ന് ഉദ്യോഗാര്&#x200d;ത്ഥികളെ നിയമിക്കാതെ ഭരണ സ്വാധീനം ഉപയോഗിച്ച് പിന്&#x200d;വാതിലുകളിലൂടെ സ്വന്തക്കാരെ നിയമിക്കാനാണ് നീക്കം നടക്കുന്നതെന്നും ആരോപണം ഉയര്&#x200d;ന്നിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-pharmacist-in-gov-medical-shops.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;യുവേഴ്‌സ് ഡോക്&#8221;; ഡോക്ടറോട് ചോദിക്കാം ഫെയ്‌സ് ബുക് ലൈവുമായി കോഴിക്കോട് മെഡി.കോളജ് യൂണിയന്&#x200d;</title>
		<link>https://www.chandrikadaily.com/medicalcollegeunion-18-yours-doc-live-in-facebook.html</link>
					<comments>https://www.chandrikadaily.com/medicalcollegeunion-18-yours-doc-live-in-facebook.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Feb 2018 06:39:06 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[juniour doctors]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[medical college issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67871</guid>

					<description><![CDATA[-ചിക്കു ഇര്&#x200d;ഷാദ് മെഡിക്കല്&#x200d; കോളജ്: കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ തെരഞ്ഞെടുക്കപ്പെട്ട പുതിയ യൂണിയന്&#x200d; പുത്തന്&#x200d; സാങ്കേതികത ഉപയോഗപ്പെടുത്തി സാമൂഹ്യ സേവന പരിപാടിയുമായി രംഗത്ത്. വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട സംശങ്ങള്&#x200d;ക്ക് മറുപടി ലഭ്യമാക്കുന്ന രീതിയില്&#x200d; മെഡിക്കല്&#x200d; കോളേജിലെ വിദഗ്ദ്ധ ഡോക്ടര്&#x200d;മാരെ ഫെയ്‌സ് ബുക് ലൈവില്&#x200d; എത്തിക്കുന്ന പുതിയ ആശയവുമയാണ് കാലിക്ക്റ്റ് മെഡിക്കല്&#x200d; കോളജ് 2018 യൂണിയന്&#x200d; രംഗത്തെത്തിയിരിക്കുന്നത്. &#8220;YOUR,S DOC&#8221; (യുവേഴ്‌സ് ഡോക) എന്ന് പേരിട്ടിക്കുന്ന പരിപാടിയില്&#x200d; വിദ്യാര്&#x200d;ഥികള്&#x200d;ക്ക് പുറമെ പൊതുജനങ്ങള്&#x200d;ക്കും പങ്കെടുക്കാവുന്നതാണ്. &#8220;college union 18, calicut [&#8230;]]]></description>
										<content:encoded><![CDATA[<p><strong>-ചിക്കു ഇര്&#x200d;ഷാദ്</strong></p>
<p>മെഡിക്കല്&#x200d; കോളജ്: കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ തെരഞ്ഞെടുക്കപ്പെട്ട പുതിയ യൂണിയന്&#x200d; പുത്തന്&#x200d; സാങ്കേതികത ഉപയോഗപ്പെടുത്തി സാമൂഹ്യ സേവന പരിപാടിയുമായി രംഗത്ത്. വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട സംശങ്ങള്&#x200d;ക്ക് മറുപടി ലഭ്യമാക്കുന്ന രീതിയില്&#x200d; മെഡിക്കല്&#x200d; കോളേജിലെ വിദഗ്ദ്ധ ഡോക്ടര്&#x200d;മാരെ ഫെയ്‌സ് ബുക് ലൈവില്&#x200d; എത്തിക്കുന്ന പുതിയ ആശയവുമയാണ് കാലിക്ക്റ്റ് മെഡിക്കല്&#x200d; കോളജ് 2018 യൂണിയന്&#x200d; രംഗത്തെത്തിയിരിക്കുന്നത്.</p>
<p>&#8220;YOUR,S DOC&#8221; (യുവേഴ്‌സ് ഡോക) എന്ന് പേരിട്ടിക്കുന്ന പരിപാടിയില്&#x200d; വിദ്യാര്&#x200d;ഥികള്&#x200d;ക്ക് പുറമെ പൊതുജനങ്ങള്&#x200d;ക്കും പങ്കെടുക്കാവുന്നതാണ്. <a href="https://www.facebook.com/medicalcollegeunion/">&#8220;college union 18, calicut medical college&#8221;</a> എന്ന ഫെയ്‌സ് ബുക് പേജിലൂടെയാണ് മെഡിക്കല്&#x200d; കോളേജിലെ വിദഗ്ദ്ധ ഡോക്ടര്&#x200d;മാര്&#x200d; ലൈവില്&#x200d; എത്തുന്നത്.</p>
<p>ഫേസ്ബുക്ക് ലൈവ് നടക്കുമ്പോള്&#x200d; പ്രേക്ഷകര്&#x200d;ക്ക് അവരുടെ ഏതു സംശയങ്ങളും comments ആയി ചോദിക്കാവുന്നതാണ്. അതിനുത്തരം അപ്പോള്&#x200d; തന്നെ ഡോക്ടര്&#x200d;മാര്&#x200d; നല്&#x200d;കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.</p>
<p>കോളജ് യൂണിയന്&#x200d; നേതൃത്വത്തില്&#x200d; നടക്കുന്ന &#8216;യുവര്&#x200d; ഡോക്&#8217; പദ്ധതിയുടെ ആദ്യ ലൈവ് പരിപാടി ജനുവരി 31 വൈകി 6 മണിക്കായിരുന്നു. കാലിക്കറ്റ് ഡയബെറ്റിക് ഫോറത്തിന്റെ മുന്&#x200d; സെക്രട്ടറിയും മെഡിസിന്&#x200d; വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ഷമീര്&#x200d; വി.കെ ആണ് ആദ്യ ഡോക്ടര്&#x200d; ലൈവില്&#x200d; എത്തിയത്.<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fmedicalcollegeunion%2Fvideos%2F1593010144121105%2F&amp;show_text=0&amp;width=267" width="267" height="476" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe><br />
സംശയ നിവാരണത്തിനും മറ്റുമായി വന്&#x200d; പ്രേക്ഷകരെ ലഭിച്ചതോടെ പദ്ധതി വന്&#x200d; വിജയമായതായി യൂണിയന്&#x200d; അവകാശപ്പെട്ടു. കമന്റുകളായി വന്ന നിരവധി സംശയങ്ങള്&#x200d;ക്ക് ഡോക്ടര്&#x200d; തന്റെ വിദഗ്ദ്ധ അഭിപ്രായങ്ങള്&#x200d; നല്&#x200d;കി.</p>
<p>മാസത്തില്&#x200d; ഒരിക്കല്&#x200d; &#8220;yours doc&#8221; സംഘടിപ്പിക്കാം എന്നാണ് പ്രാഥമിക ഘട്ടത്തില്&#x200d; കോളേജ് യൂണിയന്&#x200d; തീരുമാനിച്ചിരിക്കുന്നതെന്ന് പ്രോഗ്രാം കോര്&#x200d;ഡിനേറ്റര്&#x200d; അര്&#x200d;ജുന്&#x200d; പി.സി അറിയിച്ചു.</p>
<p>അടുത്ത ലൈവ് ഫെബ്രുവരി മാസം അവസാനത്തിലായിരിക്കും നടക്കുക. ലൈവിലെത്തുന്ന ഡോക്ടറെ സംബന്ധിച്ചും ചര്&#x200d;ച്ച ചെയ്യുന്ന വിഷയം സംബന്ധിച്ചും രണ്ടാഴച്ച മുന്നേ ഫെയ്‌സ് ബുക്ക് പേജില്&#x200d; അറിയിക്കുമെന്ന് യൂണിയന്&#x200d; ചെയര്&#x200d;മാര്&#x200d; അലി സയ്യദ് പറഞ്ഞു. നേരത്തെ yours doc പരിപാടിയുടെ പോസ്റ്റര്&#x200d; പ്രകാശനം കോഴിക്കോട് ജില്ലാ കലക്ടര്&#x200d; യു.വി ജോസ് നിര്&#x200d;വഹിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/medicalcollegeunion-18-yours-doc-live-in-facebook.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരുടെ സമരത്തെ ശക്തമായി നേരിടുമെന്ന് സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/minister-against-government-medical-college-junior-doctors-strike.html</link>
					<comments>https://www.chandrikadaily.com/minister-against-government-medical-college-junior-doctors-strike.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 01 Jan 2018 08:17:49 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[juniour doctors]]></category>
		<category><![CDATA[KK SHY]]></category>
		<category><![CDATA[medical college issue]]></category>
		<category><![CDATA[minister kk shylaja]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62449</guid>

					<description><![CDATA[തിരുവനന്തപുരം: ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; നടത്തുന്ന സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സമരം നിര്&#x200d;ത്തിവെച്ച് ജോലിയില്&#x200d; പ്രവേശിക്കാന്&#x200d; ഡോക്ടര്&#x200d;മാര്&#x200d; തയ്യാറാവണമെന്നും അല്ലാത്തപക്ഷം കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം ഇന്നലെ അംഗീകരിച്ചതാണ്. എന്നിട്ടു സമരവുമായി മുന്നോട്ട് പോവുന്നത് ഏറെ പ്രയാസമുണ്ടാക്കുന്നതാണ്. പണിമുടക്കുന്നതു ജനങ്ങളുടെ ജീവന്&#x200d; വച്ചാണ്. സമരത്തിനു പിന്നില്&#x200d; സ്ഥാപിത താല്&#x200d;പ്പര്യക്കാരാണെന്ന് സംശയമുണ്ട്. സാഹചര്യം മനസ്സിലാക്കാന്&#x200d; ജനങ്ങള്&#x200d; തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. അതേസമയം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; നടത്തുന്ന സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സമരം നിര്&#x200d;ത്തിവെച്ച് ജോലിയില്&#x200d; പ്രവേശിക്കാന്&#x200d; ഡോക്ടര്&#x200d;മാര്&#x200d; തയ്യാറാവണമെന്നും അല്ലാത്തപക്ഷം കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.</p>
<p>ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം ഇന്നലെ അംഗീകരിച്ചതാണ്. എന്നിട്ടു സമരവുമായി മുന്നോട്ട് പോവുന്നത് ഏറെ പ്രയാസമുണ്ടാക്കുന്നതാണ്. പണിമുടക്കുന്നതു ജനങ്ങളുടെ ജീവന്&#x200d; വച്ചാണ്. സമരത്തിനു പിന്നില്&#x200d; സ്ഥാപിത താല്&#x200d;പ്പര്യക്കാരാണെന്ന് സംശയമുണ്ട്. സാഹചര്യം മനസ്സിലാക്കാന്&#x200d; ജനങ്ങള്&#x200d; തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു.</p>
<p>അതേസമയം പെന്&#x200d;ഷന്&#x200d;പ്രായ വര്&#x200d;ധനക്കെതിരെ സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജുകളിലെ ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; നടത്തിവന്ന അനിശ്ചിതകാല സമരം ശക്തമായി തുടരുകയാണ്. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്&#x200d;ച്ച പരാജയപ്പെട്ടതിനെ തുടര്&#x200d;ന്നാണ് സമരം വീണ്ടും ആരംഭിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്&#x200d; അംഗീകരിക്കുന്നതായി ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്&#x200d;ന്നാണ് ചര്&#x200d;ച്ച പരാജയപ്പെട്ടത്. ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ച് എം.ബി.ബി.എസ് വിദ്യാര്&#x200d;ത്ഥികള്&#x200d; ഇന്ന് പഠിപ്പ് മുടക്കുന്നുണ്ട്.</p>
<div id="wraper" class="container HeaderTop-mm">
<div class="mal_wrapper">
<div class="main-frame mal_container">
<div class="two_column_content_wrapper">
<div id="left-column" class="primary-colclose article_section">
<div class="col_leftparaside parsys">
<div class="articlecontentbody section">
<div id="storycontent" class="storycontent literatureportrait">
<div class="articleContainer">
<div class="firstpartext rtearticle parbase">
<div data-pagination-init="article">
<div class="article rte-article" data-paid-status="false">
<p>സമരത്തിൽനിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കുമെന്നും ഒ.പിയിലും വാര്&#x200d;ഡിലും ഡ്യൂട്ടിക്കെത്തില്ലെന്നും ഡോക്ടർമാർ അറിയിച്ചു. മന്ത്രിയുമായുള്ള ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തവരെ പി.ജി അസോസിയേഷന്&#x200d; ഭാരവാഹിത്വത്തില്&#x200d;നിന്നു മാറ്റി. പെൻഷൻ പ്രായം കൂട്ടിയതിനെതിരെ വെള്ളിയാഴ്ചയായിരുന്നു സമരം തുടങ്ങിയത്.</p>
<p><img loading="lazy" class="alignnone size-full wp-image-62454" src="https://www.chandrikadaily.com/wp-content/uploads/2018/01/3b2ffc3f-fe0a-4aea-ac92-aaab365bbf25.jpg" alt="" width="1152" height="648" srcset="https://www.chandrikadaily.com/wp-content/uploads/2018/01/3b2ffc3f-fe0a-4aea-ac92-aaab365bbf25.jpg 1152w, https://www.chandrikadaily.com/wp-content/uploads/2018/01/3b2ffc3f-fe0a-4aea-ac92-aaab365bbf25-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/01/3b2ffc3f-fe0a-4aea-ac92-aaab365bbf25-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/01/3b2ffc3f-fe0a-4aea-ac92-aaab365bbf25-1024x576.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/01/3b2ffc3f-fe0a-4aea-ac92-aaab365bbf25-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/01/3b2ffc3f-fe0a-4aea-ac92-aaab365bbf25-1068x601.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/01/3b2ffc3f-fe0a-4aea-ac92-aaab365bbf25-747x420.jpg 747w" sizes="(max-width: 1152px) 100vw, 1152px" /><img loading="lazy" class="alignnone size-full wp-image-62459" src="https://www.chandrikadaily.com/wp-content/uploads/2018/01/74c8262a-2d6d-464c-941d-c534d7c18e24.jpg" alt="" width="1152" height="648" srcset="https://www.chandrikadaily.com/wp-content/uploads/2018/01/74c8262a-2d6d-464c-941d-c534d7c18e24.jpg 1152w, https://www.chandrikadaily.com/wp-content/uploads/2018/01/74c8262a-2d6d-464c-941d-c534d7c18e24-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/01/74c8262a-2d6d-464c-941d-c534d7c18e24-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/01/74c8262a-2d6d-464c-941d-c534d7c18e24-1024x576.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/01/74c8262a-2d6d-464c-941d-c534d7c18e24-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/01/74c8262a-2d6d-464c-941d-c534d7c18e24-1068x601.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/01/74c8262a-2d6d-464c-941d-c534d7c18e24-747x420.jpg 747w" sizes="(max-width: 1152px) 100vw, 1152px" /> <img loading="lazy" class="alignnone size-full wp-image-62458" src="https://www.chandrikadaily.com/wp-content/uploads/2018/01/4ddf0e28-3ea3-4ea5-a3fc-bee1293f1ad5.jpg" alt="" width="1152" height="648" srcset="https://www.chandrikadaily.com/wp-content/uploads/2018/01/4ddf0e28-3ea3-4ea5-a3fc-bee1293f1ad5.jpg 1152w, https://www.chandrikadaily.com/wp-content/uploads/2018/01/4ddf0e28-3ea3-4ea5-a3fc-bee1293f1ad5-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/01/4ddf0e28-3ea3-4ea5-a3fc-bee1293f1ad5-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/01/4ddf0e28-3ea3-4ea5-a3fc-bee1293f1ad5-1024x576.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/01/4ddf0e28-3ea3-4ea5-a3fc-bee1293f1ad5-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/01/4ddf0e28-3ea3-4ea5-a3fc-bee1293f1ad5-1068x601.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/01/4ddf0e28-3ea3-4ea5-a3fc-bee1293f1ad5-747x420.jpg 747w" sizes="(max-width: 1152px) 100vw, 1152px" /> <img loading="lazy" class="alignnone size-full wp-image-62461" src="https://www.chandrikadaily.com/wp-content/uploads/2018/01/2627bd4d-0784-42a5-ad68-7ccf07563244.jpg" alt="" width="1280" height="720" srcset="https://www.chandrikadaily.com/wp-content/uploads/2018/01/2627bd4d-0784-42a5-ad68-7ccf07563244.jpg 1280w, https://www.chandrikadaily.com/wp-content/uploads/2018/01/2627bd4d-0784-42a5-ad68-7ccf07563244-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/01/2627bd4d-0784-42a5-ad68-7ccf07563244-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/01/2627bd4d-0784-42a5-ad68-7ccf07563244-1024x576.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/01/2627bd4d-0784-42a5-ad68-7ccf07563244-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/01/2627bd4d-0784-42a5-ad68-7ccf07563244-1068x601.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/01/2627bd4d-0784-42a5-ad68-7ccf07563244-747x420.jpg 747w" sizes="(max-width: 1280px) 100vw, 1280px" /> <img loading="lazy" class="alignnone size-full wp-image-62455" src="https://www.chandrikadaily.com/wp-content/uploads/2018/01/4be37686-7648-4b85-97af-22591c4c86e3.jpg" alt="" width="1280" height="720" srcset="https://www.chandrikadaily.com/wp-content/uploads/2018/01/4be37686-7648-4b85-97af-22591c4c86e3.jpg 1280w, https://www.chandrikadaily.com/wp-content/uploads/2018/01/4be37686-7648-4b85-97af-22591c4c86e3-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/01/4be37686-7648-4b85-97af-22591c4c86e3-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/01/4be37686-7648-4b85-97af-22591c4c86e3-1024x576.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/01/4be37686-7648-4b85-97af-22591c4c86e3-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/01/4be37686-7648-4b85-97af-22591c4c86e3-1068x601.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/01/4be37686-7648-4b85-97af-22591c4c86e3-747x420.jpg 747w" sizes="(max-width: 1280px) 100vw, 1280px" />കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ വിദ്യാര്&#x200d;ഥികള്&#x200d; ശക്തമായ സമരമുറകളുമായി മുന്നോട്ടിറങ്ങി.  നേതൃത്വത്തില്&#x200d; മെഡിക്കല്&#x200d; കോളേജ് ജംഗ്ഷനിലേക്ക് വിദ്യാര്&#x200d;ഥികള്&#x200d; റാലി സംഘടിപ്പിച്ചു.</p>
<p>സ്ഥാപിത താല്പര്യങ്ങള്&#x200d; സംരക്ഷിക്കുന്നതിന് വേണ്ടി സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച വികല നയങ്ങള്&#x200d;ക്കെതിരെയുള്ള പ്രതിഷേധമാണെന്നും ശക്തമായ പ്രതിഷേധത്തിന്റെ നാള്&#x200d;വഴികള്&#x200d; സര്&#x200d;ക്കാരും ആരോഗ്യമന്ത്രിയും സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും യൂണിയന്&#x200d; വ്യക്തമാക്കി.</p>
<p>ജൂനിയര്&#x200d; ഡോക്ടരാമാര്&#x200d; നടത്തുന്ന സമരത്തെ ഭയപ്പെടുത്താന്&#x200d; ശ്രമിക്കുന്ന സര്&#x200d;ക്കാരിനെതിരെ കോളജ് യൂണിയന്&#x200d; ഭരിക്കുന്ന ഇന്റിപെന്റന്&#x200d;സിന്റെ നേതൃത്വത്തില്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; മനുഷ്യച്ചങ്ങല തീര്&#x200d;ത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഓഫീസിലേക്ക് കെഎംപിജിഎ കെഎച്ച്എസ്എ യുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.</p>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-against-government-medical-college-junior-doctors-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്&#x200d;ച്ച പരാജയം; ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരുടെ സമരം തുടരുന്നു</title>
		<link>https://www.chandrikadaily.com/government-medical-college-junior-doctors-strike-resrarted.html</link>
					<comments>https://www.chandrikadaily.com/government-medical-college-junior-doctors-strike-resrarted.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 01 Jan 2018 05:35:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[juniour doctors]]></category>
		<category><![CDATA[KK SHAYALAJA]]></category>
		<category><![CDATA[LDF GOV]]></category>
		<category><![CDATA[medical college issue]]></category>
		<category><![CDATA[minister kk shylaja]]></category>
		<category><![CDATA[Nurse Strike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62416</guid>

					<description><![CDATA[തിരുവനന്തപുരം: പെന്&#x200d;ഷന്&#x200d;പ്രായ വര്&#x200d;ധനക്കെതിരെ സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജുകളിലെ ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; നടത്തിവന്ന അനിശ്ചിതകാല സമരം തുടരുന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്&#x200d;ച്ച പരാജയപ്പെട്ടതിനെ തുടര്&#x200d;ന്നാണ് സമരം വീണ്ടും ആരംഭിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്&#x200d; അംഗീകരിക്കുന്നതായി ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്&#x200d;ന്നാണ് ചര്&#x200d;ച്ച പരാജയപ്പെട്ടത്. ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ച് എം.ബി.ബി.എസ് വിദ്യാര്&#x200d;ത്ഥികള്&#x200d; ഇന്ന് പഠിപ്പ് മുടക്കുന്നുണ്ട്. സമരത്തിൽനിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കുമെന്നും ഒ.പിയിലും വാര്&#x200d;ഡിലും ഡ്യൂട്ടിക്കെത്തില്ലെന്നും ഡോക്ടർമാർ അറിയിച്ചു. മന്ത്രിയുമായുള്ള ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തവരെ പി.ജി അസോസിയേഷന്&#x200d; ഭാരവാഹിത്വത്തില്&#x200d;നിന്നു മാറ്റി. പെൻഷൻ പ്രായം കൂട്ടിയതിനെതിരെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പെന്&#x200d;ഷന്&#x200d;പ്രായ വര്&#x200d;ധനക്കെതിരെ സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജുകളിലെ ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; നടത്തിവന്ന അനിശ്ചിതകാല സമരം തുടരുന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്&#x200d;ച്ച പരാജയപ്പെട്ടതിനെ തുടര്&#x200d;ന്നാണ് സമരം വീണ്ടും ആരംഭിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്&#x200d; അംഗീകരിക്കുന്നതായി ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്&#x200d;ന്നാണ് ചര്&#x200d;ച്ച പരാജയപ്പെട്ടത്. ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ച് എം.ബി.ബി.എസ് വിദ്യാര്&#x200d;ത്ഥികള്&#x200d; ഇന്ന് പഠിപ്പ് മുടക്കുന്നുണ്ട്.</p>
<div id="wraper" class="container HeaderTop-mm">
<div class="mal_wrapper">
<div class="main-frame mal_container">
<div class="two_column_content_wrapper">
<div id="left-column" class="primary-colclose article_section">
<div class="col_leftparaside parsys">
<div class="articlecontentbody section">
<div id="storycontent" class="storycontent literatureportrait">
<div class="articleContainer">
<div class="firstpartext rtearticle parbase">
<div data-pagination-init="article">
<div class="article rte-article" data-paid-status="false">
<p>സമരത്തിൽനിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കുമെന്നും ഒ.പിയിലും വാര്&#x200d;ഡിലും ഡ്യൂട്ടിക്കെത്തില്ലെന്നും ഡോക്ടർമാർ അറിയിച്ചു. മന്ത്രിയുമായുള്ള ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തവരെ പി.ജി അസോസിയേഷന്&#x200d; ഭാരവാഹിത്വത്തില്&#x200d;നിന്നു മാറ്റി. പെൻഷൻ പ്രായം കൂട്ടിയതിനെതിരെ വെള്ളിയാഴ്ചയായിരുന്നു സമരം തുടങ്ങിയത്.</p>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
<p>അതേസമയം സമരക്കാരുടെ ആവശ്യങ്ങള്&#x200d; അംഗീകരിക്കുന്നതായി മന്ത്രി കെ.കെ ശൈലജ  ഇന്നലത്തെ ചര്&#x200d;ച്ചക്ക് ശേഷം അറയിച്ചിരുന്നു. പകരം പി.ജി പഠനത്തിനുശേഷം ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസില്&#x200d; കയറാന്&#x200d; കഴിയുന്ന തരത്തില്&#x200d; തസ്തികകള്&#x200d; വര്&#x200d;ധിപ്പിക്കുമെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു. എന്നാല്&#x200d;, പെന്&#x200d;ഷന്&#x200d; പ്രായവര്&#x200d;ധനവ് പിന്&#x200d;വലിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.</p>
<p>സര്&#x200d;വീസില്&#x200d;നിന്ന് ഈ വര്&#x200d;ഷം പിരിയുന്നത് 44 പേരാണ്. അടുത്ത വര്&#x200d;ഷം 16പേര്&#x200d; വിരമിക്കും. പെന്&#x200d;ഷന്&#x200d;പ്രായം വര്&#x200d;ധിപ്പിച്ചതിനെ തുടര്&#x200d;ന്ന് ഇവര്&#x200d; വിരമിക്കാതിരിക്കുന്ന സാഹചര്യത്തില്&#x200d; ഉണ്ടാകുന്ന പ്രയാസം പരിഹരിക്കണമെന്നാണ് സമരം ചെയ്ത ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; പ്രധാനമായും ഉന്നയിച്ചത്. 175 പുതിയ തസ്തികകള്&#x200d; ആരോഗ്യവകുപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്&#x200d; തന്നെ വിരമിക്കല്&#x200d; പ്രായം ഉയര്&#x200d;ത്തിയതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്&#x200d; പുതിയതായി പ്രവേശിക്കുന്നവര്&#x200d;ക്ക് ഉണ്ടാകില്ല എന്ന് സമരക്കാരോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.</p>
<p>പുതിയ തസ്തികകള്&#x200d; ഉള്ളതിനാല്&#x200d; കൂടുതല്&#x200d; ആളുകള്&#x200d;ക്ക് സര്&#x200d;വീസില്&#x200d; പ്രവേശിക്കാന്&#x200d; സാധിക്കും, വരുന്ന വര്&#x200d;ഷം എത്രത്തോളം തസ്തികകള്&#x200d; ഉണ്ടാക്കണമെന്നതിനെക്കുറിച്ച് സമരക്കാരുമായി ധാരണയിലായിട്ടുണ്ട്. നിലവിലുള്ളതിന്റെ രണ്ടോ, മുന്നോ ഇരട്ടി തസ്തികകള്&#x200d; ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>പി.ജി സീറ്റുകളുടെ എണ്ണം വര്&#x200d;ധിപ്പിക്കണമെന്ന ആവശ്യവും സമരക്കാര്&#x200d; ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്&#x200d; സമരക്കാരുടെ ആവശ്യം പരിഗണിക്കാമെന്നും സമരം ചെയ്തവരോട് പ്രതികാര നടപടികള്&#x200d; സ്വീകരിക്കില്ലെന്നും മന്ത്രി ഉറപ്പുനല്&#x200d;കി. പലമേഖലകളിലും തസ്തികകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടാതെ കിടക്കുന്നുണ്ട്. ഇതിലേക്ക് നിയമനം നടക്കുന്നില്ലെന്നും സമരക്കാര്&#x200d; മന്ത്രിയുടെ ശ്രദ്ധയില്&#x200d;പെടുത്തി. ഇക്കാര്യത്തില്&#x200d; പി.എസ്.സിയുമായി ബന്ധപ്പെട്ട് നിയമനം ത്വരിതപ്പെടുത്താന്&#x200d; സര്&#x200d;ക്കാര്&#x200d; ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു. എവിടെയൊക്കെ ഒഴിവുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യാനുണ്ടെന്ന കാര്യം കണ്ടെത്താന്&#x200d; ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d;കൂടി തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഡി.എച്ച്.എസില്&#x200d; ഉള്ള ഒഴിവുകളും ആറ് മാസത്തിനകം നികത്തും. റാങ്ക് ലിസ്റ്റുണ്ടായിട്ടും നിയമനം നടത്താത്ത പ്രശ്നങ്ങളുണ്ടെങ്കില്&#x200d; അത് അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്&#x200d; തീരുമാനമെടുക്കുന്നതിന് മുമ്പ് ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ദന്തല്&#x200d; മേഖലയില്&#x200d; കൂടുതല്&#x200d; തസ്തികകള്&#x200d; സൃഷ്ടിക്കണമെന്ന ആവശ്യവും ജൂനിയര്&#x200d; ഡോക്ടമാര്&#x200d; ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ദന്തല്&#x200d; മേഖലയില്&#x200d; 44 പുതിയ തസ്തികകള്&#x200d; സൃഷ്ടിച്ചിരുന്നു എന്നാല്&#x200d; ഇത് പര്യാപ്തമല്ല. ആര്&#x200d;ദ്രം മിഷന്&#x200d; നടപ്പാകുന്നതോടെ താലൂക്ക് അടിസ്ഥാനത്തില്&#x200d; കൂടുതല്&#x200d; ദന്തല്&#x200d; തസ്തികകള്&#x200d; സൃഷ്ടിക്കുന്നതോടെ ഇതിനും പരിഹാരമുണ്ടാകും. അതേസമയം, ബോണ്ട് സമ്പ്രദായം നിര്&#x200d;ത്തലാക്കണമെന്ന ആവശ്യവും സര്&#x200d;ക്കാര്&#x200d; നിരാകരിച്ചു. പകരം ഇപ്പോഴുള്ള നിര്&#x200d;ബന്ധിത ബോണ്ടിന് പകരം സ്വമേധയാ ബോണ്ട് നല്&#x200d;കുന്ന സാഹചര്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. യോഗ്യരായവരെ കിട്ടാനില്ലാത്തതാണ് ഇപ്പോഴുള്ള നിര്&#x200d;ബന്ധിത ബോണ്ടിന് പിന്നില്&#x200d;. എന്നാല്&#x200d; ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്ന പദ്ധതികളൊക്കെ വേണ്ട രീതിയില്&#x200d; നടപ്പായാല്&#x200d; ബോണ്ട് ആവശ്യമായി വരില്ലെന്നും മന്ത്രി വ്യക്തമാക്കി.<br />
മൂന്ന് ദിവസമായി തുടര്&#x200d;ന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്&#x200d;മാര്&#x200d; നിരാഹാരം ആരംഭിക്കാന്&#x200d; തയാറെടുക്കുന്നതിനിടെയാണ് സര്&#x200d;ക്കാര്&#x200d; ചര്&#x200d;ച്ചയ്ക്കു തയാറായത്. തുടര്&#x200d;ച്ചയായി സമരം ചെയ്താല്&#x200d; സ്ഥിതിഗതികള്&#x200d; മോശമാകുമെന്ന് സര്&#x200d;ക്കാറിനും ഡോക്ടര്&#x200d;മാര്&#x200d;ക്കും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇരുകൂട്ടരും ചര്&#x200d;ച്ചക്ക് തയാറായത്. സമരം തുടങ്ങുന്നതിന് മുമ്പ് ഇരുകൂട്ടരും ചര്&#x200d;ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-medical-college-junior-doctors-strike-resrarted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി കോര്‍കമ്മിറ്റി: കുമ്മനത്തിനെതിരെ രൂക്ഷ വിമര്‍ശനം; പൊട്ടിക്കരഞ്ഞ് എം.ടി രമേശ്</title>
		<link>https://www.chandrikadaily.com/bjp-core-committee-kummanam-and-mt-ramesh.html</link>
					<comments>https://www.chandrikadaily.com/bjp-core-committee-kummanam-and-mt-ramesh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Jul 2017 10:11:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[bjp kerala]]></category>
		<category><![CDATA[Kummanam Rajasekharan]]></category>
		<category><![CDATA[medical college issue]]></category>
		<category><![CDATA[mt ramesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36745</guid>

					<description><![CDATA[തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴയില്‍ സംസ്ഥാന ബിജെപി ആടിയുലഞ്ഞ് നില്‍ക്കവെയ പാര്‍ട്ടിയുടെ കോര്‍കമ്മിറ്റി യോഗം തിരുവനന്തപുരത്ത് സമാപിച്ചു. യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കോഴ ആരോപണം അന്വേഷിക്കാന്‍ മറ്റ് നേതാക്കളെ അറിയിക്കാതെ കമ്മീഷനെ നിയോഗിച്ച നടപടിയാണ് കുമ്മനത്തിനെതിരായ വിമര്‍ശനം ഉയരാന്‍ കാരണം്. അതേസമയം കോര്‍ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയെ പിടിച്ചുലക്കിയ കോഴ വിഷയത്തേക്കാക്കാള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ച്ചയാണ് ചര്‍ച്ചയായത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പിഎസ് ശ്രീധരന്‍ പിള്ളയാണ് കുമ്മനത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മെഡിക്കല്&#x200d; കോളജ് കോഴയില്&#x200d; സംസ്ഥാന ബിജെപി ആടിയുലഞ്ഞ് നില്&#x200d;ക്കവെയ പാര്&#x200d;ട്ടിയുടെ കോര്&#x200d;കമ്മിറ്റി യോഗം തിരുവനന്തപുരത്ത് സമാപിച്ചു.</p>
<p>യോഗത്തില്&#x200d; സംസ്ഥാന അധ്യക്ഷന്&#x200d; കുമ്മനം രാജശേഖരനെതിരെ രൂക്ഷമായ വിമര്&#x200d;ശനമാണ് ഉയര്&#x200d;ന്നത്. കോഴ ആരോപണം അന്വേഷിക്കാന്&#x200d; മറ്റ് നേതാക്കളെ അറിയിക്കാതെ കമ്മീഷനെ നിയോഗിച്ച നടപടിയാണ് കുമ്മനത്തിനെതിരായ വിമര്&#x200d;ശനം ഉയരാന്&#x200d; കാരണം്. അതേസമയം കോര്&#x200d; കമ്മിറ്റി യോഗത്തില്&#x200d; പാര്&#x200d;ട്ടിയെ പിടിച്ചുലക്കിയ കോഴ വിഷയത്തേക്കാക്കാള്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് ചോര്&#x200d;ച്ചയാണ് ചര്&#x200d;ച്ചയായത്.</p>
<p>മുന്&#x200d; സംസ്ഥാന അധ്യക്ഷന്&#x200d; കൂടിയായ പിഎസ് ശ്രീധരന്&#x200d; പിള്ളയാണ് കുമ്മനത്തിനെതിരെ വിമര്&#x200d;ശനമുന്നയിച്ചത്. നേതൃത്വത്തെ അറിയിക്കാതെ കോഴ ആരോപണം അന്വേഷിക്കാന്&#x200d; തീരുമാനിച്ചത് തെറ്റിദ്ധാരണക്ക് ഇടയാക്കിയെന്ന് ശ്രീധരന്&#x200d; പിള്ള അഭിപ്രായപ്പെട്ടു. അന്വേഷണം അഴിമതി നടന്നുവെന്ന് പാര്&#x200d;ട്ടി സ്ഥിരീകരിച്ചത് പോലെയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>അതേസമയം നേതൃയോഗത്തില്&#x200d; വികാരാധീതനായ സംസ്ഥാന ജനറല്&#x200d; സെക്രട്ടറി എം.ടി രമേശ് പൊട്ടിക്കരഞ്ഞു. ഒപ്പമുള്ളവര്&#x200d;തന്നെ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് എം.ടി രമേശ് യോഗത്തില്&#x200d; വികാരാപരിതനായിത്. തന്നെ തകര്&#x200d;ക്കാന്&#x200d; ലക്ഷ്യമിട്ടവര്&#x200d; പാര്&#x200d;ട്ടിയെ ഒന്നാകെയാണ് തകര്&#x200d;ത്തതെന്നും കുറ്റക്കാര്&#x200d;ക്കെതിരെ നടപടിയെടുത്തില്ലെങ്കില്&#x200d; താന്&#x200d; ഇനി പാര്&#x200d;ട്ടിയില്&#x200d; ഉണ്ടാകില്ലെന്നും എംടി രമേശ് യോഗത്തില്&#x200d; പറഞ്ഞു. ഗൂഢാലോചനയെ കുറിച്ച് പാര്&#x200d;ട്ടി അന്വേഷിക്കണമെന്ന് രമേശ് ആവശ്യപ്പെട്ടു.</p>
<p>സ്വാശ്രയ മെഡിക്കല്&#x200d; കോളേജിന് കേന്ദ്ര അനുമതി ലഭിക്കാന്&#x200d; കോഴ വാങ്ങിയെന്ന ബി.ജെ.പി അന്വേഷണക്കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് പുറത്തുവന്നതാണ് സംസ്ഥാനത്തെ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സംസ്ഥാന ജനറല്&#x200d; സെക്രട്ടറി എം.ടി രമേശിനെതിരെയും അന്വേഷണ റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശമുണ്ടായിരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-core-committee-kummanam-and-mt-ramesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപി നേതാക്കളെ വരിഞ്ഞുമുറുക്കി മെഡിക്കല്‍ കോളേജ് അഴിമതി; വിഷയം പാര്‍ലമെന്റില്‍</title>
		<link>https://www.chandrikadaily.com/bjp-medical-college-scam-inquiry-report-at-parliment.html</link>
					<comments>https://www.chandrikadaily.com/bjp-medical-college-scam-inquiry-report-at-parliment.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 20 Jul 2017 05:19:41 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[bjp kerala]]></category>
		<category><![CDATA[medical college issue]]></category>
		<category><![CDATA[parliament]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36393</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതാക്കളെ വരിഞ്ഞുമുറുക്കി മെഡിക്കല്‍ കോളേജ് അഴിമതി. മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ സംസ്ഥാന ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതായ ബിജെപി അന്വേഷണ സമിതിയുടെ കണ്ടെത്തലാണ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയത്. അഴിമതി സംബന്ധിച്ച പരാതിക്കാരന്റെ മൊഴിയില്‍ ബിജെപി നേതാവ് എം.ടി. രമേശിനെക്കുറിച്ചും പരാമര്‍ശമുണ്ട്. അന്വേഷണ സമിതി റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനു കൈമാറിയതായാണ് വിവരം. വിഷയം ഇതിനകം പ്രതിപക്ഷം പാര്‍ലമെന്റിലും ചര്‍ച്ചയായിരിക്കുകയാണ്. വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യം. അഴിമതി വിഷയത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതാക്കളെ വരിഞ്ഞുമുറുക്കി മെഡിക്കല്&#x200d; കോളേജ് അഴിമതി. മെഡിക്കല്&#x200d; കോളജ് അനുവദിക്കാന്&#x200d; സംസ്ഥാന ബിജെപി നേതാക്കള്&#x200d; കോഴ വാങ്ങിയതായ ബിജെപി അന്വേഷണ സമിതിയുടെ കണ്ടെത്തലാണ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയത്. അഴിമതി സംബന്ധിച്ച പരാതിക്കാരന്റെ മൊഴിയില്&#x200d; ബിജെപി നേതാവ് എം.ടി. രമേശിനെക്കുറിച്ചും പരാമര്&#x200d;ശമുണ്ട്. അന്വേഷണ സമിതി റിപ്പോര്&#x200d;ട്ട് പാര്&#x200d;ട്ടി സംസ്ഥാന അധ്യക്ഷന്&#x200d; കുമ്മനം രാജശേഖരനു കൈമാറിയതായാണ് വിവരം. വിഷയം ഇതിനകം പ്രതിപക്ഷം പാര്&#x200d;ലമെന്റിലും ചര്&#x200d;ച്ചയായിരിക്കുകയാണ്.</p>
<p>വിഷയത്തില്&#x200d; പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യം. അഴിമതി വിഷയത്തില്&#x200d; എംബി രാജേഷ് സമര്&#x200d;പ്പിച്ച അടിയന്തിര പ്രമേയം സ്പീക്കര്&#x200d; അനുവദിച്ചില്ല. തുടര്&#x200d;ന്ന് കോഴ ആരോപണത്തില്&#x200d; ലോകസഭ സ്തംഭിക്കുകയായിരുന്നു. ബഹളത്തെ തുടര്&#x200d;ന്ന് സഭാ നടപടികള്&#x200d; നിര്&#x200d;ത്തിവെച്ചതായി സ്പീക്കര്&#x200d; സുമിത്ര മഹാജന്&#x200d; അറിയിച്ചു.<br />
അതിനിടെ സംസ്ഥാന ബിജെപി നേതാക്കള്&#x200d; ഉള്&#x200d;പ്പെട്ട മെഡിക്കല്&#x200d; കോളേജ് കോഴ വിവാദത്തില്&#x200d; സംസ്ഥാന നേതൃത്വത്തോട് കേന്ദ്ര നേതൃത്വം വിശദീകരണം തേടി. സംഭവം ഗൗരവമുള്ളതാണെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി.</p>
<p>തലസ്ഥാനത്തെ ഒരു മെഡിക്കല്&#x200d; കോളജിന് ഇന്ത്യന്&#x200d; മെഡിക്കല്&#x200d; കൗണ്&#x200d;സിലിന്റെ അംഗീകാരം നേടാനായി വേണ്ട ഒത്താശ ചെയ്യാമെന്നേറ്റു ബിജെപി നേതാക്കള്&#x200d; കോടികള്&#x200d; വാങ്ങിയെന്ന ആക്ഷേപമാണ് സംസ്ഥാന നേതൃത്വത്തിനു നേരെ ഉയര്&#x200d;ന്നത്. പാര്&#x200d;ട്ടിയുടെ ഒരു സെല്&#x200d; കണ്&#x200d;വീനറുടെ നേതൃത്വത്തിലുളളവര്&#x200d; വര്&#x200d;ക്കല എസ്ആര്&#x200d; മെഡിക്കല്&#x200d; കോളേജ് ചെയര്&#x200d;മാന്&#x200d; ആര്&#x200d; ഷാജിയില്&#x200d; നിന്നും 5 കോടി 60 ലക്ഷം രൂപ കോഴയായ വാങ്ങിയെന്നാണ് ആരോപണം.<br />
പണം കൊടുത്തെങ്കിലും കാര്യം നടന്നില്ലെന്നു വന്നതോടെ സംരംഭകന്&#x200d; പാര്&#x200d;ട്ടി നേതൃത്വത്തിനു പരാതി നല്&#x200d;കുകയായിരുന്നു. തുടര്&#x200d;ന്ന് പാര്&#x200d;ട്ടി നേതൃത്വം ഇടപെട്ടു അന്വേഷണം നടത്തുകയായിരുന്നു.</p>
<p>വര്&#x200d;ക്കല എസ്ആര്&#x200d; മെഡിക്കല്&#x200d; കോളേജ് ചെയര്&#x200d;മാന്&#x200d; ആര്&#x200d; ഷാജിയില്&#x200d; നിന്നും 5 കോടി 60 ലക്ഷം രൂപ കോഴയായി ആര്&#x200d;എസ് വിനോദ് വാങ്ങിയെന്നാണ് കമ്മീഷനോട് സമ്മതിച്ചത്. മെഡിക്കല്&#x200d; കൗണ്&#x200d;സിലില്&#x200d; നിന്നും അനുമതി തരപ്പെടുത്താന്&#x200d; പെരുമ്പാവൂരിലെ മുസ്ലിം ഹവാല ഇടപാടുകാരന്&#x200d; വഴി ദില്ലിയിലുള്ള സതീഷ് നായര്&#x200d;ക്ക് നല്&#x200d;കിയെന്നും വിനോദ് സമ്മതിച്ചു. ഇത് തന്റെ ബിസിനസ്സിന്റെ ഭാഗമാണെന്ന വിനോദിന്റെ പരാമര്&#x200d;ശം അത്ഭുതപ്പെടുത്തിയെന്നാണ് കമ്മീഷന്റെ വിലയിരുത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-medical-college-scam-inquiry-report-at-parliment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങളോട് അനാദരവ്:പഠനശേഷം ശരീരാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞു</title>
		<link>https://www.chandrikadaily.com/dis-respect-to-dead-bodies-medical-college.html</link>
					<comments>https://www.chandrikadaily.com/dis-respect-to-dead-bodies-medical-college.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Jun 2017 07:52:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[medical college issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31391</guid>

					<description><![CDATA[കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങളോട് അനാദരവ്. അനാട്ടമി വിഭാഗം വിദ്യാര്‍ത്ഥികള്‍ പഠനത്തിന് ഉപയോഗിക്കുന്ന പഴയ മൃതദേഹം കുഴിച്ചുമൂടാതെ ക്യാമ്പസ്സില്‍ കൊണ്ടിട്ടത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അനാട്ടമി വിഭാഗം വിദ്യാര്‍ത്ഥികളാണ് മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചുമൂടാതെ വലിച്ചെറിഞ്ഞത്. മൃതദേഹത്തിന്റെ ചില ഭാഗങ്ങളും ചിലത് പൂര്‍ണ്ണമായും വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ ഫോറന്‍സിക് വിഭാഗം മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തെ സംഘര്‍ഷാവസ്ഥ പോലീസ് ഇടപെട്ട് നിയന്ത്രിച്ചുവരികയാണ്. സംഭവം ഗുരുതരമായ അനാദരവാണ്. സംഭവത്തില്‍ നടപടി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മെഡിക്കല്&#x200d; കോളേജില്&#x200d; മൃതദേഹങ്ങളോട് അനാദരവ്. അനാട്ടമി വിഭാഗം വിദ്യാര്&#x200d;ത്ഥികള്&#x200d; പഠനത്തിന് ഉപയോഗിക്കുന്ന പഴയ മൃതദേഹം കുഴിച്ചുമൂടാതെ ക്യാമ്പസ്സില്&#x200d; കൊണ്ടിട്ടത് വ്യാപക പ്രതിഷേധങ്ങള്&#x200d;ക്ക് വഴിവെച്ചിരിക്കുകയാണ്.</p>
<p>അനാട്ടമി വിഭാഗം വിദ്യാര്&#x200d;ത്ഥികളാണ് മൃതദേഹാവശിഷ്ടങ്ങള്&#x200d; കുഴിച്ചുമൂടാതെ വലിച്ചെറിഞ്ഞത്. മൃതദേഹത്തിന്റെ ചില ഭാഗങ്ങളും ചിലത് പൂര്&#x200d;ണ്ണമായും വലിച്ചെറിയുകയായിരുന്നു. തുടര്&#x200d;ന്ന് നാട്ടുകാര്&#x200d; ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും മൃതദേഹങ്ങള്&#x200d; കുഴിച്ചുമൂടാന്&#x200d; ഫോറന്&#x200d;സിക് വിഭാഗം മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തെ സംഘര്&#x200d;ഷാവസ്ഥ പോലീസ് ഇടപെട്ട് നിയന്ത്രിച്ചുവരികയാണ്.</p>
<p>സംഭവം ഗുരുതരമായ അനാദരവാണ്. സംഭവത്തില്&#x200d; നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.മെഡിക്കല്&#x200d; വിദ്യാഭ്യാസ ഡയറക്ടറോട് ഉടന്&#x200d; റിപ്പോര്&#x200d;ട്ട് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dis-respect-to-dead-bodies-medical-college.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
