<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>message &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/message/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 04 Dec 2025 11:20:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>message &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>33 വര്‍ഷം മുമ്പ് ലോകത്തെ മാറ്റിയ &#8216;മെറി ക്രിസ്മസ്&#8217;; ആദ്യ എസ്എംഎസിന് ഇന്ന് ജന്മദിനം</title>
		<link>https://www.chandrikadaily.com/merry-christmas-that-changed-the-world-33-years-ago-today-is-the-birthday-of-the-first-sms.html</link>
					<comments>https://www.chandrikadaily.com/merry-christmas-that-changed-the-world-33-years-ago-today-is-the-birthday-of-the-first-sms.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 04 Dec 2025 11:20:49 +0000</pubDate>
				<category><![CDATA[tech]]></category>
		<category><![CDATA[message]]></category>
		<category><![CDATA[SMS]]></category>
		<category><![CDATA[technews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366815</guid>

					<description><![CDATA[1992 ഡിസംബര്‍ 3ന് വോഡഫോണ്‍ എഞ്ചിനിയര്‍ നീല്‍ പാപ്വോര്‍ത്ത് തന്റെ കമ്പ്യൂട്ടറില്‍ നിന്ന് സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ജാര്‍വീസിന്റെ ഓര്‍ബിറ്റല്‍ 901 മൊബൈല്‍ ഫോണിലേക്ക് അയച്ച 'Merry Christmas' ആയിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് സന്ദേശം]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ആഗോള ആശയവിനിമയത്തില്&#x200d; വിപ്ലവം സൃഷ്ടിച്ച ആദ്യത്തെ ടെക്സ്റ്റ് മെസേജിന് ഇന്ന് 33 വര്&#x200d;ഷം. 1992 ഡിസംബര്&#x200d; 3ന് വോഡഫോണ്&#x200d; എഞ്ചിനിയര്&#x200d; നീല്&#x200d; പാപ്വോര്&#x200d;ത്ത് തന്റെ കമ്പ്യൂട്ടറില്&#x200d; നിന്ന് സഹപ്രവര്&#x200d;ത്തകനായ റിച്ചാര്&#x200d;ഡ് ജാര്&#x200d;വീസിന്റെ ഓര്&#x200d;ബിറ്റല്&#x200d; 901 മൊബൈല്&#x200d; ഫോണിലേക്ക് അയച്ച &#8216;Merry Christmas&#8217; ആയിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് സന്ദേശം. അതുവരെ മൊബൈല്&#x200d; ഫോണിലൂടെ എഴുത്ത് സന്ദേശങ്ങള്&#x200d; അയയ്ക്കാനുള്ള സംവിധാനം ഇല്ലാതിരുന്നതിനാല്&#x200d; ഈ ചെറുസന്ദേശം തന്നെ ആശയവിനിമയരംഗത്ത് വലിയ വഴിത്തിരിവായി.</p>
<p>160 അക്ഷരപരിധിയുള്ള ലഘു മെസേജായിരുന്നെങ്കിലും ഈ സാങ്കേതിക പരീക്ഷണം പിന്നീട് ലോകമൊട്ടുക്കും ആശയവിനിമയത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ സംഭവമായി. ഈ ആദ്യ സന്ദേശം അയച്ചതോടെ ആശയവിനിമയ രംഗത്ത് പുതിയ അധ്യായം തുടങ്ങിയതും തുടര്&#x200d;ന്ന് എസ്എംഎസ് ആഗോള നിലവാരമായി മാറുകയും ചെയ്തു. ഇന്ന് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്&#x200d;, ഇന്&#x200d;സ്റ്റാഗ്രാം ഡി.എം., ഇമോജികള്&#x200d;, ഏകഎകള്&#x200d;, ഗ്രൂപ്പ് ചാറ്റുകള്&#x200d; തുടങ്ങി അനവധി സംവിധാനങ്ങളിലൂടെ ഓരോ സെക്കന്&#x200d;ഡിലും ദശലക്ഷക്കണക്കിന് സന്ദേശങ്ങള്&#x200d; ലോകമെമ്പാടും കൈമാറുന്നു.</p>
<p>സോഷ്യല്&#x200d; മീഡിയയില്&#x200d; ഇന്ന് ആദ്യ എസ്എംഎസിനെ കുറിച്ച് രസകരമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്. &#8216;ക്രിസ്മസിന് മുന്&#x200d;പേ &#8216;മെറി ക്രിസ്മസ്&#8217; അയച്ചത് എന്തിനു?&#8217; എന്ന പരിഹാസത്തിനൊപ്പം, ഒരു ലളിതമായ രണ്ട് വാക്കുകളുടെ സന്ദേശം ലോകത്തെ സാങ്കേതിക പുരോഗതിയുടെ വഴി തുറന്ന മഹത്തായ നിമിഷമാണെന്ന് പലരും ഓര്&#x200d;മ്മിപ്പിക്കുന്നു. 33 വര്&#x200d;ഷം മുമ്പ് ആരംഭിച്ച ഈ ചെറുസന്ദേശത്തിന്റെ യാത്ര ഇന്ന് കോടിക്കണക്കിന് ആശയങ്ങള്&#x200d; കൈമാറ്റം ചെയ്യുന്ന അതിവേഗ ഡിജിറ്റല്&#x200d; ലോകത്തിന്റെയും അടിസ്ഥാനം തന്നെയാണെന്ന് വിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടുന്നു</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/merry-christmas-that-changed-the-world-33-years-ago-today-is-the-birthday-of-the-first-sms.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഐജി അശ്ലീല സന്ദേശം അയച്ചെന്ന പരാതി; വനിത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി</title>
		<link>https://www.chandrikadaily.com/complaint-that-aigs-sent-obscenee-message-statements-of-women-police-officers-were-recorded.html</link>
					<comments>https://www.chandrikadaily.com/complaint-that-aigs-sent-obscenee-message-statements-of-women-police-officers-were-recorded.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 11 Sep 2025 01:58:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[message]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353607</guid>

					<description><![CDATA[വിനോദ് കുമാര്‍ അയച്ച സന്ദേശങ്ങള്‍ ദുരുദ്ദേശപരമായിരുന്നുവെന്നാണ് പരാതിക്കാരുടെ മൊഴി.]]></description>
										<content:encoded><![CDATA[<p>എഐജി വി.ജി വിനോദ് കുമാര്&#x200d; അശ്ലീല സന്ദേശങ്ങള്&#x200d; അയച്ചെന്ന പരാതിയില്&#x200d; വനിത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിനോദ് കുമാര്&#x200d; അയച്ച സന്ദേശങ്ങള്&#x200d; ദുരുദ്ദേശപരമായിരുന്നുവെന്നാണ് പരാതിക്കാരുടെ മൊഴി. വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്&#x200d;ഷോട്ടുകളും കൈമാറിയിട്ടുണ്ട്.</p>
<p>ബുധനാഴ്ച വൈകുന്നേരത്തോടെ പരാതിക്കാര്&#x200d; പൊലീസ് ആസ്ഥാനത്തെത്തി മൊഴി നല്&#x200d;കുകയായിരുന്നു. വിനോദ് കുമാറിന്റെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. ഗുഡ്മോര്&#x200d;ണിംഗ്, ഗുഡ്നൈറ്റ് സന്ദേശങ്ങള്&#x200d; മാത്രമാണ് താന്&#x200d; അയച്ചതെന്നും ബ്രോഡ്കാസ്റ്റ് മെസേജ് ആയിരുന്നുവെന്നുമായിരുന്നു വിനോദ് കുമാര്&#x200d; പറഞ്ഞത്. എസിപി മെറിന്&#x200d; ജോസഫാണ് പരാതി രേഖപ്പെടുത്തിയത്. റിപ്പോര്&#x200d;ട്ട് പരിശോധിച്ച് തുടര്&#x200d; നടപടികള്&#x200d; സ്വീകരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-aigs-sent-obscenee-message-statements-of-women-police-officers-were-recorded.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിഹാബ് തങ്ങളുടെ ക്ഷമയുടെയും സമാധാനത്തിന്റെയും ജീവിത സന്ദേശം ഭാവിതലമുറക്ക് കൈമാറണം: മുഹമ്മദ് അസ്ഹറുദ്ധീന്&#x200d;</title>
		<link>https://www.chandrikadaily.com/1shihab-should-pass-on-their-lifes-message-of-patience-and-peace-to-future-generations-muhammad-azharuddin.html</link>
					<comments>https://www.chandrikadaily.com/1shihab-should-pass-on-their-lifes-message-of-patience-and-peace-to-future-generations-muhammad-azharuddin.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 04 Sep 2024 09:46:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[message]]></category>
		<category><![CDATA[muhamadali shihab thangal]]></category>
		<category><![CDATA[Muhammad Azharuddin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308389</guid>

					<description><![CDATA[മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>ശിഹാബ് തങ്ങൾ പകർന്നു നൽകിയ ക്ഷമയുടെയും സമാധാനത്തിന്റെയും ജീവിത സന്ദേശം ഭാവിതലമുറക്ക് കൈമാറണമെന്ന് മുൻ എം.പിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് രാജ്യത്തെങ്ങും സംഘർഷമുണ്ടായപ്പോൾ ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ ആഹ്വാനം നൽകിയ ശിഹാബ് തങ്ങളുടെ ചരിത്രം ഭാവിതലമുറ പഠിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ക്ഷമയും സഹനവും കൈമാറ്റം ചെയ്യപ്പെടേണ്ട സന്ദേശമാണെന്നും ക്ഷമിക്കുന്നവരോടൊപ്പം അല്ലാഹു ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അര നൂറ്റാണ്ട് കാലമായി തുടരുന്ന കോൺഗ്രസ്- മുസ്‌ലിംലീഗ് ബന്ധം വിസ്മയിപ്പിക്കുന്ന രാഷ്ട്രീയ ബന്ധമാണ്. മാനവികതക്കാണ് നാം മുൻഗണന നൽകുന്നത്. കഴിഞ്ഞ കാലങ്ങളിൽ വളരെ എളുപ്പത്തിലാണ് പാർലമെന്റിൽ ബില്ലുകൾ പാസ്സാക്കിയിരുന്നത്. എന്നാൽ വഖഫ് ബിൽ ഉൾപ്പെടെ പാർലമെന്റ് കമ്മിറ്റിക്ക് വിടുന്നതാണ് കണ്ടത്. ഇത് രാജ്യത്ത് സംഭവിച്ച വലിയ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നര പതിറ്റാണ്ട് കാലം മുസ്ലിംലീഗിന് നേതൃത്വം നൽകിയ ശിഹാബ് തങ്ങൾ കേരളത്തിന് മാത്രമല്ല, ലോകത്തിന് ആകമാനം മാതൃകയായ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1shihab-should-pass-on-their-lifes-message-of-patience-and-peace-to-future-generations-muhammad-azharuddin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭരണഘടനാപരവും ജനാധിപത്യപരവുമായ സംരക്ഷണ കവചമാണ് സ്വാതന്ത്ര്യം: രാഹുൽ ഗാന്ധി</title>
		<link>https://www.chandrikadaily.com/freedom-is-constitutional-and-democratic-shield-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/freedom-is-constitutional-and-democratic-shield-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 15 Aug 2024 05:49:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[independance day]]></category>
		<category><![CDATA[message]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306302</guid>

					<description><![CDATA[സ്വാതന്ത്ര ദിനാഘോഷ ആശംസ അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല, അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴ ചേർത്ത നമ്മുടെ സംരക്ഷണ കവചമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് രാഹുൽ ഗാന്ധിയുടെ സന്ദേശം. രാജ്യത്തെ എല്ലാ ജനങ്ങൾക്കും സ്വാതന്ത്ര്യ ദിനാശംസകൾ. നമ്മളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല. അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴ ചേർത്ത ഏറ്റവും വലിയ സംരക്ഷണ കവചമാണ്. അത് ആവിഷ്‌കാരത്തിന്റെ ശക്തിയാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>സ്വാതന്ത്ര ദിനാഘോഷ ആശംസ അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല, അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴ ചേർത്ത നമ്മുടെ സംരക്ഷണ കവചമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് രാഹുൽ ഗാന്ധിയുടെ സന്ദേശം.</p>
<p>രാജ്യത്തെ എല്ലാ ജനങ്ങൾക്കും സ്വാതന്ത്ര്യ ദിനാശംസകൾ. നമ്മളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല. അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴ ചേർത്ത ഏറ്റവും വലിയ സംരക്ഷണ കവചമാണ്. അത് ആവിഷ്‌കാരത്തിന്റെ ശക്തിയാണ്. സ്വപ്‌നങ്ങൾ നിറവേറ്റാനുള്ള പ്രതീക്ഷയാണ് എന്നും രാഹുൽ എക്‌സിൽ കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/freedom-is-constitutional-and-democratic-shield-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി നൂറുരൂപയ്ക്ക് താഴെ ഗൂഗിൾ പേ ചെയതാൽ മെസേജ് വരില്ല; അലർട്ട് നിർത്തലാക്കി എച്ച്ഡിഎഫ്സി ബാങ്ക്</title>
		<link>https://www.chandrikadaily.com/if-google-pay-is-less-than-100-rupees-the-message-will-not-appear-hdfc-bank-canceled-the-alert.html</link>
					<comments>https://www.chandrikadaily.com/if-google-pay-is-less-than-100-rupees-the-message-will-not-appear-hdfc-bank-canceled-the-alert.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 May 2024 08:21:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[google pay]]></category>
		<category><![CDATA[HDFC Bank]]></category>
		<category><![CDATA[message]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298966</guid>

					<description><![CDATA[തീരുമാനം ജൂണ്&#x200d; 25 മുതല്&#x200d; നിലവില്&#x200d; വരും]]></description>
										<content:encoded><![CDATA[<p>100 രൂപയില്&#x200d; തഴെയുള്ള യുപിഐ ഇടപാടുകളില്&#x200d; എസ്‌എംഎസ് അലര്&#x200d;ട്ട് നിര്&#x200d;ത്തലാക്കി എച്ച്‌ഡിഎഫ്സി ബാങ്ക്. തീരുമാനം ജൂണ്&#x200d; 25 മുതല്&#x200d; നിലവില്&#x200d; വരും.</p>
<p>ഉപയോക്താവിന്റെ അക്കൗണ്ടില്&#x200d; 500 രൂപയ്ക്ക് മുകളില്&#x200d; പണം നിക്ഷേപിക്കുന്നതും അക്കൗണ്ടിലേക്ക് 100 രൂപയ്ക്ക് മുകളിലുള്ള തുക അയക്കുന്നതിലും മാത്രമെ ഇനി എസ്‌എംഎസ് അലര്&#x200d;ട്ട് ലഭിക്കുകയുള്ളൂവെന്നും ബാങ്ക് അധികൃതര്&#x200d; അറിയിച്ചു.</p>
<p>അതേസമയം ഉപഭോക്താക്കള്&#x200d;ക്ക് തങ്ങള്&#x200d; മെയില്&#x200d; അയക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. അതിനാല്&#x200d; ഈമെയില്&#x200d; ശരിയായി പ്രവര്&#x200d;ത്തിക്കുന്നുണ്ടെന്ന്് ഇടക്കിടെ ചെക്ക് ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്&#x200d; റീടെയില്&#x200d; ഡിജിറ്റല്&#x200d; പേയമെന്റ് മേഖലയില്&#x200d; യുപിഐ പേയ്മെന്റുകള്&#x200d; സജീവമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-google-pay-is-less-than-100-rupees-the-message-will-not-appear-hdfc-bank-canceled-the-alert.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുണയും സഹാനുഭൂതിയുമാണ് ഈദിന്റെ സന്ദേശം: അബ്ദുസ്സലാം മോങ്ങം</title>
		<link>https://www.chandrikadaily.com/the-message-of-eid-is-mercy-and-compassion-abdussalam-mongam.html</link>
					<comments>https://www.chandrikadaily.com/the-message-of-eid-is-mercy-and-compassion-abdussalam-mongam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 12 Apr 2024 06:56:54 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Abdussalam Mongam]]></category>
		<category><![CDATA[COMPASSION]]></category>
		<category><![CDATA[eid]]></category>
		<category><![CDATA[mercy]]></category>
		<category><![CDATA[message]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295060</guid>

					<description><![CDATA[ദുബൈ മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അല്&#x200d;ഖൂസ് അല്&#x200d;മനാര്&#x200d; സെന്റര്&#x200d; ഗ്രൗണ്ടില്&#x200d; നടന്ന ഈദ് നമസ്‌കാരശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>ദുബൈ: നിഷ്‌കളങ്കമായ മനസ്സുമായി വ്രതം അനുഷ്ഠിച്ച വിശ്വാസികള്&#x200d;ക്ക് ലഭിച്ച നന്ദിയുടെ ആഘോഷമാണ് ഈദുല്&#x200d;ഫിത്വര്&#x200d; എന്നും കരുണയും സഹാനുഭൂതിയുമാണ് ഈ ആഘോഷത്തിന്റെ അടിസ്ഥാനമെന്നും അല്&#x200d;മനാര്&#x200d; ഇസ്ലാമിക് സെന്റര്&#x200d; ഡയരക്ടറും പണ്ഡിതനുമായ മൗലവി അബ്ദുസ്സലാം മോങ്ങം പ്രസ്താവിച്ചു. ദുബൈ മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അല്&#x200d;ഖൂസ് അല്&#x200d;മനാര്&#x200d; സെന്റര്&#x200d; ഗ്രൗണ്ടില്&#x200d; നടന്ന ഈദ് നമസ്‌കാരശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യകുലത്തോട് ആകമാനം അനുകമ്പയും സ്നേഹവും സാഹാനുഭൂതിയും പ്രകടിപ്പിച്ചുകൊണ്ടാണ് ഈദുല്&#x200d; ഫിത്വറിന്റെ ആഘോഷത്തിന് ആരംഭം കുറിക്കുന്നത്.</p>
<p>ആഘോഷങ്ങളെ വിനോദങ്ങളില്&#x200d; നിന്ന് വ്യത്യസ്തമാക്കുന്നത് അവയുടെ ഉദ്ദേശവും ചരിത്രവും സാംസ്‌കാരിക വേരുകളുമാണ്, അദ്ദേഹം തുടര്&#x200d;ന്നു. പെരുന്നാള്&#x200d; വിശ്വാസിയുടെ ആഘോഷമാണ്, പക്ഷേ കേവല വിനോദമോ ആഘോഷമോ ആല്ല അതിന്റെ ലക്ഷ്യം, പ്രത്യുത, സര്&#x200d;വ്വ വൈജാത്യങ്ങളും വിസ്മരിച്ചുകൊണ്ട് മാനുഷിക ഐക്യം ഊട്ടി ഉറപ്പിക്കലും ഊഷ്മളമായ കുടുംബബന്ധം വളര്&#x200d;ത്തലും എല്ലാ ബന്ധങ്ങളെയും പവിത്രമായി പരിപാലിക്കലുമാണ് ഈദ് ആഘോഷം.</p>
<p><img loading="lazy" class="alignnone size-medium wp-image-295062" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2024/04/WhatsApp-Image-2024-04-12-at-12.23.04-PM-1-300x225.jpeg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2024/04/WhatsApp-Image-2024-04-12-at-12.23.04-PM-1-300x225.jpeg 300w, https://www.chandrikadaily.com/wp-content/uploads/2024/04/WhatsApp-Image-2024-04-12-at-12.23.04-PM-1-1024x768.jpeg 1024w, https://www.chandrikadaily.com/wp-content/uploads/2024/04/WhatsApp-Image-2024-04-12-at-12.23.04-PM-1-768x576.jpeg 768w, https://www.chandrikadaily.com/wp-content/uploads/2024/04/WhatsApp-Image-2024-04-12-at-12.23.04-PM-1-1536x1152.jpeg 1536w, https://www.chandrikadaily.com/wp-content/uploads/2024/04/WhatsApp-Image-2024-04-12-at-12.23.04-PM-1-2048x1536.jpeg 2048w" sizes="(max-width: 300px) 100vw, 300px" /></p>
<p>ആഘോഷത്തിനോ ആഹ്ലാദത്തിനോ ഉല്ലാസത്തിനോ അനുയോജ്യമല്ലാത്തവിധം ഭൂമി നിസ്സഹായരുടെ നിലവിളികളാലും അക്രമങ്ങളാലും അനീതികളാലും പ്രകമ്പനം കൊള്ളുകയാണ്. കഴിക്കാന്&#x200d; ഭക്ഷണമോ ധരിക്കാന്&#x200d; പുത്തന്&#x200d; പുടവകളോ തല ചായ്ക്കാന്&#x200d; ഒരിടമോ ഉല്ലസിക്കാന്&#x200d; കേന്ദ്രങ്ങളോ നമസ്‌കാരിക്കാന്&#x200d; പള്ളികളോ ഈദാശംസകള്&#x200d; കൈമാറാന്&#x200d; സുഹൃത്തുക്കളോ നര്&#x200d;ഭയരായിരിക്കാന്&#x200d; ഒരിഞ്ച് ഭൂമിയോ ഇല്ലാത്ത ഒരു സമൂഹം നമ്മുടെ മുമ്പിലുള്ളപ്പോള്&#x200d; നമുക്കെങ്ങിനെ അതിരുകളില്ലാതെ ആഘോഷിക്കാനാവുമെന്ന് അദ്ദേഹം ചോദിച്ചു.<br />
പൗരത്വ നിഷേധത്തിന്റെയും വംശഹത്യയുടെയും നീതി നിഷേധത്തിന്റെയും ഭീഷണികള്&#x200d; മുഴങ്ങിക്കേള്&#x200d;ക്കുന്ന സന്ദര്&#x200d;ഭത്തില്&#x200d; പീഡിതരോടൊപ്പം നിലകൊള്ളാനും ഐക്യപ്പെടാനും നമുക്ക് സാധിക്കണം. ഇതോടൊപ്പം വിനാശകരമായ സര്&#x200d;വ്വ ആയുധങ്ങളെയും നിര്&#x200d;വ്വീര്യമാക്കാനുതകുന്ന പ്രാര്&#x200d;ത്ഥന ലോകത്തിന്റെ അഷ്ടദിക്കുകളില്&#x200d;നിന്നും ഉയരണമെന്ന് ഏകാധിപതിയായ ഫിര്&#x200d;ഔനിന്റെ ചരിത്രപശ്ചാത്തലം വിവരിച്ചുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>മാതൃകകള്&#x200d; നിര്&#x200d;വ്വചിക്കപ്പെടുക എന്നത് നിര്&#x200d;ണ്ണായകമായ ഒന്നത്രെ. ആരെയാണ് മോഡലാക്കേണ്ടതെന്ന് ആധുനിക സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചടെത്തൊളം അവന്റെ റോള്&#x200d; മോഡല്&#x200d; മുഹമ്മദ് നബിയായിരിക്കണം. ദുബൈ പോലെയുള്ള മെട്രൊപോളിറ്റിന്&#x200d; സിറ്റികളില്&#x200d; വളരുകയും വളര്&#x200d;ത്തപ്പെടുകയും ചെയ്യുന്ന യുവസമൂഹത്തിന് വൈകാരികതകള്&#x200d; പങ്കുവെക്കുന്ന മനോഭാവം നഷ്ടപ്പെട്ടുപോകുന്നു എന്നത് ഭയാനകതയോടെ ഓര്&#x200d;ക്കേണ്ടതാണ്. വളരുന്ന തലമുറ വൈകാരിതകള്&#x200d; ഒന്നുമില്ലാത്ത ആര്&#x200d;ട്ടിഫിഷ്യല്&#x200d; ഇന്റലിജന്&#x200d;സായി മാറുന്നു എന്നത് ഗൗരവത്തോടെ കാണണം. ഈ എ.ഐ യുഗത്തില്&#x200d; രക്തബന്ധങ്ങള്&#x200d;ക്കും മനൂഷ്യ മൂല്യങ്ങള്&#x200d;ക്കും മുന്&#x200d;ഗണന നല്&#x200d;കയില്ലെങ്കില്&#x200d; ജീവിതം തന്നെ നഷ്ടമാകുമെന്ന എന്ന ചിന്ത നമ്മെ അലോസപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഉണര്&#x200d;ത്തി.</p>
<p>മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രശസ്താരായ നിരവധി വ്യക്തിത്വങ്ങളും വിവിധ ഭാഗങ്ങളില്&#x200d;നിന്ന് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്&#x200d; ഈദ്ഗാഹില്&#x200d; പങ്കെടുക്കുകയും പരസ്പരം സ്നേഹാശംസകള്&#x200d; കൈമാറുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-message-of-eid-is-mercy-and-compassion-abdussalam-mongam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ &#8216;വികസിത് ഭാരത്&#8217; സന്ദേശത്തിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ</title>
		<link>https://www.chandrikadaily.com/election-commission-has-banned-modis-vikasit-bharat-message.html</link>
					<comments>https://www.chandrikadaily.com/election-commission-has-banned-modis-vikasit-bharat-message.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 21 Mar 2024 09:48:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA['Vikasit Bharat']]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[message]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293302</guid>

					<description><![CDATA[വോട്ട് തേടിയുള്ള മോദിയുടെ സന്ദേശത്തിനെതിരെ തുടക്കം മുതല്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ആരോപണം ഉന്നയിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്രമോദി വാട്‌സാപ്പിലൂടെ &#8216;വികസിത് ഭാരത്&#8217; സന്ദേശമയക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;. പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാനമന്ത്രി നേരിട്ട് വോട്ട് അഭ്യര്&#x200d;ഥിക്കുകയും കഴിഞ്ഞ പത്ത് വര്&#x200d;ഷത്തെ നേട്ടങ്ങള്&#x200d; ഉള്&#x200d;പ്പടെ വ്യക്തമാക്കുന്ന കത്തായിരുന്നു വാട്സാപ്പിലൂടെ എല്ലാവര്&#x200d;ക്കും അയച്ചിരുന്നത്. ഇത് പൂര്&#x200d;ണമായും നിര്&#x200d;ത്തണമെന്ന് കേന്ദ്രസര്&#x200d;ക്കാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
<p>വോട്ട് തേടിയുള്ള മോദിയുടെ സന്ദേശത്തിനെതിരെ തുടക്കം മുതല്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ആരോപണം ഉന്നയിച്ചിരുന്നു. ജനങ്ങളോട് പ്രധാനമന്ത്രി നേരിട്ട് വോട്ട് അഭ്യര്&#x200d;ത്ഥിക്കുന്ന തരത്തില്&#x200d; വികസിത ഭാരത് സന്ദേശം എന്ന പേരില്&#x200d; ഇലക്ട്രോണിക്‌സ് മന്ത്രാലയമാണ് രാജ്യത്തെ ജനങ്ങളുടെ വാട്സാപ്പ് നമ്പറുകളിലേക്ക് സന്ദേശം അയച്ചിരുന്നത്.</p>
<p>എന്നാല്&#x200d; ഈ സന്ദേശം അയക്കാന്&#x200d; കേന്ദ്രത്തിന് എവിടെ നിന്നാണ് ഇത്രയും നമ്പറുകള്&#x200d; ലഭിച്ചതെന്ന് പ്രതിപക്ഷ നേതാക്കളടക്കം ചോദ്യം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്&#x200d; വന്നതിന് ശേഷവും ഇത്തരത്തില്&#x200d; കത്തയക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു.</p>
<p>ഇതിന് പിന്നാലെയാണ് നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; രംഗത്തെത്തിയത്. കത്ത് അയക്കുന്നത് നിര്&#x200d;ത്തണമെന്ന് കമ്മീഷന്&#x200d; കേന്ദ്ര സര്&#x200d;ക്കാരിന് നിര്&#x200d;ദേശം നല്&#x200d;കി. അതോടൊപ്പം തന്നെ സംഭവത്തില്&#x200d; വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഇലക്ട്രോണിക്സ് മന്ത്രാലയത്തിന് കത്തയച്ചിട്ടുമുണ്ട്.പെരുമാറ്റച്ചട്ടം നിലവില്&#x200d; വരുന്നതിന് മുമ്പ് തന്നെ കത്തയച്ച് തീര്&#x200d;ക്കാനായിരുന്നു ഉദ്ദേശിച്ചത് എന്നും എന്നാല്&#x200d; ചില നെറ്റ്വര്&#x200d;ക്ക് സാങ്കേതിക തകരാര്&#x200d; കാരണമാണ് ഇത് തടസപ്പെട്ടതെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-commission-has-banned-modis-vikasit-bharat-message.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യോനോ ബ്ലോക്കായെന്ന് സന്ദേശം: പിന്നാലെ ഒ.ടി.പി കൈവശപ്പെടുത്തി ; കാഞ്ഞങ്ങാട് സ്വദേശിക്ക് 5,50,000 നഷ്ടപ്പെട്ടു</title>
		<link>https://www.chandrikadaily.com/yono-blocked-message-followed-by-o-t-p-occupied-550000-was-lost-to-the-native-of-kanhangad.html</link>
					<comments>https://www.chandrikadaily.com/yono-blocked-message-followed-by-o-t-p-occupied-550000-was-lost-to-the-native-of-kanhangad.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 15 Jan 2024 15:27:42 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[followed]]></category>
		<category><![CDATA[message]]></category>
		<category><![CDATA[occupied]]></category>
		<category><![CDATA[otp]]></category>
		<category><![CDATA[Yono blocked]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288047</guid>

					<description><![CDATA[കെ.എസ്.ഇ.ബി. കാഞ്ഞങ്ങാട് ഒാഫീസിലെ ഓവർസിയർ ഹൊസ്ദുർഗ് ലഷ്മി വെങ്കടേശ്വര ക്ഷേത്രത്തിനടുത്തെ 'ദേവീകൃപ'യിൽ കെ. മനോഹരയ്ക്കാണ് പണം നഷ്ടമായത്.]]></description>
										<content:encoded><![CDATA[<p>വ്യാജസന്ദേശമയച്ച് ഒ.ടി.പി നമ്പർ കൈവശപ്പെടുത്തി കാഞ്ഞങ്ങാട് സ്വദേശിയുടെ എസ്.ബി.ഐ. അക്കൗണ്ടിൽനിന്ന് അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു. കെ.എസ്.ഇ.ബി. കാഞ്ഞങ്ങാട് ഒാഫീസിലെ ഓവർസിയർ ഹൊസ്ദുർഗ് ലഷ്മി വെങ്കടേശ്വര ക്ഷേത്രത്തിനടുത്തെ &#8216;ദേവീകൃപ&#8217;യിൽ കെ. മനോഹരയ്ക്കാണ് പണം നഷ്ടമായത്.</p>
<p>ജനുവരി 10-ന് രാവിലെ 11- ഓടെ ഇദ്ദേഹത്തിന്റെ മൊബൈൽഫോണിൽ യോനോ ആപ്ലിക്കേഷൻ ബ്ലോക്കായെന്ന് പറഞ്ഞ് സന്ദേശമെത്തി. തൊട്ടുപിന്നാലെ ഇതേ നമ്പറിൽ വിളിച്ചു. ഇംഗ്ലീഷിലായിരുന്നു സംസാരം. ബാങ്കിന്റെ ഹെഡ് ഓഫീസിൽനിന്നാണെന്നും ബ്ലോക്ക് മാറ്റാമെന്നും വിളിച്ചയാൾ പറഞ്ഞു. തുടരെ മൂന്ന് ഒ.ടി.പി. നമ്പർ മനോഹരയുടെ ഫോണിലേക്ക് വന്നു. ഒന്നിനു പിന്നാലെ ഒന്നായി മൂന്ന് നമ്പറും മനോഹര പറഞ്ഞുകൊടുത്തു. ബ്ലോക്ക് മാറ്റിയിട്ടുണ്ടെന്നു പറഞ്ഞ് ഫോൺ കട്ടുചെയ്തു.</p>
<p>അല്പസമയത്തിനുള്ളിൽ പണം പിൻവലിച്ചതായ സന്ദേമെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം മനോഹരയ്ക്ക് മനസ്സിലായത്. 5,54,000 രൂപയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. രണ്ടുതവണയായാണ് പണം പിൻവലിച്ചത്. ആദ്യം 4,99,900 രൂപയും പിന്നാലെ 50,000 രൂപയും. ഉടൻ ബാങ്കിൽ വിളിച്ച് വിവരം പറഞ്ഞു. ബാങ്കിന്റെ കൊൽക്കത്ത ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നു മനസ്സിലായി.</p>
<p>ബാങ്ക് അധികൃതർ ആ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്പോഴേക്ക് 3,69,990 രൂപ എടുത്തിരുന്നു. മനോഹരയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് അന്വേഷണം തുടങ്ങി. സമാന രീതിയിൽ കാഞ്ഞങ്ങാട്ട് മറ്റൊരാളുടെയും മടിക്കൈ സ്വദേശിനിയുടെയും അരലക്ഷം രൂപയോളം നഷ്ടമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yono-blocked-message-followed-by-o-t-p-occupied-550000-was-lost-to-the-native-of-kanhangad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൈബര്&#x200d; സെല്ലിന്റെ പേരില്&#x200d; പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം; പേടിച്ച് വിദ്യാര്&#x200d;ഥി ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/fake-message-asking-for-money-in-the-name-of-cyber-cell-the-student-took-his-own-life-out-of-fear.html</link>
					<comments>https://www.chandrikadaily.com/fake-message-asking-for-money-in-the-name-of-cyber-cell-the-student-took-his-own-life-out-of-fear.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 29 Sep 2023 06:58:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[cyber cell]]></category>
		<category><![CDATA[fake]]></category>
		<category><![CDATA[message]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276847</guid>

					<description><![CDATA[ലാപ്പ്‌ടോപ്പില്&#x200d; സിനിമ കാണുന്നതിനിടെയാണ് 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്]]></description>
										<content:encoded><![CDATA[<p>സൈബര്&#x200d; സെല്ലിന്റെ പേരില്&#x200d; പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാര്&#x200d;ത്ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂള്&#x200d; വിദ്യാര്&#x200d;ഥി ആദിനാഥ് (16) ആണ് മരിച്ചത്. ബുധനാഴ്ചയാണ് വിദ്യാര്&#x200d;ഥിയെ ഫ്‌ലാറ്റില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. കോഴിക്കോട് ചേവായൂരിലാണ് സംഭവം.</p>
<p>ലാപ്പ്‌ടോപ്പില്&#x200d; സിനിമ കാണുന്നതിനിടെയാണ് 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. 6 മണിക്കൂറിനുള്ളില്&#x200d; പണം നല്&#x200d;കണമെന്നായിരുന്നു ആവശ്യം. നാഷണല്&#x200d; ക്രൈം റെക്കോര്&#x200d;ഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്&#x200d; പണം ആവശ്യപ്പെട്ടതെന്നാണ് വിവരം. നിയമ വിരുദ്ധമായ സൈറ്റിലാണ് കയറിയിട്ടുള്ളതെന്നും പണം തന്നില്ലെങ്കില്&#x200d; പൊലീസില്&#x200d; വിവരം അറിയിക്കുമെന്നും അറസ്റ്റ് രേഖപ്പെടുത്തുമെന്നും ആയിരുന്നു ലഭിച്ച സന്ദേശം.</p>
<p>പറഞ്ഞ തുക നല്&#x200d;കിയിട്ടില്ലെങ്കില്&#x200d; 2 ലക്ഷം രൂപയാണ് പിഴ അടയ്‌ക്കേണ്ടതെന്നും രണ്ട് വര്&#x200d;ഷം തടവും അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തെ തുടര്&#x200d;ന്നാണ് വിദ്യാര്&#x200d;ഥി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-message-asking-for-money-in-the-name-of-cyber-cell-the-student-took-his-own-life-out-of-fear.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് സി.പി.എം നേതാവ് വീട്ടമ്മയ്ക്ക് അശ്ലീല മെസേജുകള്&#x200d; അയച്ചെന്ന് പരാതി</title>
		<link>https://www.chandrikadaily.com/complaint-that-cpm-leader-sent-obscene-messages-to-housewife-in-thiruvananthapuram.html</link>
					<comments>https://www.chandrikadaily.com/complaint-that-cpm-leader-sent-obscene-messages-to-housewife-in-thiruvananthapuram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 24 Jun 2023 16:26:13 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[cpm lleader]]></category>
		<category><![CDATA[house wife]]></category>
		<category><![CDATA[message]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261241</guid>

					<description><![CDATA[ഫോണിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല മെസേജുകള്&#x200d; അയച്ചെന്ന പരാതിയെ തുടര്&#x200d;ന്ന് തിരുവനന്തപുരത്ത് സി.പി.എം നേതാവിനെതിരെ നടപടി. ആര്യനാട് ലോക്കല്&#x200d; കമ്മിറ്റിയംഗം മേലേച്ചിറ സ്വദേശി ഷാജിയെയാണ് പാര്&#x200d;ട്ടിയുടെ പ്രാഥമിക അംഗത്വത്തില്&#x200d; നിന്ന് സസ്‌പെന്&#x200d;ഡ് ചെയ്തത്. സംഭവത്തില്&#x200d; പാര്&#x200d;ട്ടിതല അന്വേഷണത്തിനായി ഏരിയാ കമ്മിറ്റി അംഗങ്ങളായ ജെ.വേലപ്പന്&#x200d;, എസ്.എല്&#x200d;.കൃഷ്ണകുമാരി, ഇ.ജയരാജ് എന്നിവര്&#x200d; അടങ്ങുന്ന മൂന്നംഗ കമ്മിഷനെയും സിപിഎം നിയോഗിച്ചു. എസ്.എസ്.എല്&#x200d;.സി തുല്യതാ പരീക്ഷയ്ക്ക് പഠിക്കുന്നതിനിടെ ഒപ്പം പഠിക്കുന്ന ഷാജി ആവശ്യപ്പെട്ടത് അനുസരിച്ച് കുറച്ച് നോട്ടുകള്&#x200d; വീട്ടമ്മ അയച്ചുകൊടുത്തിരുന്നു. ഇതിനുശേഷം ലോക്കല്&#x200d; കമ്മിറ്റി അംഗം [&#8230;]]]></description>
										<content:encoded><![CDATA[<p>ഫോണിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല മെസേജുകള്&#x200d; അയച്ചെന്ന പരാതിയെ തുടര്&#x200d;ന്ന് തിരുവനന്തപുരത്ത് സി.പി.എം നേതാവിനെതിരെ നടപടി. ആര്യനാട് ലോക്കല്&#x200d; കമ്മിറ്റിയംഗം മേലേച്ചിറ സ്വദേശി ഷാജിയെയാണ് പാര്&#x200d;ട്ടിയുടെ പ്രാഥമിക അംഗത്വത്തില്&#x200d; നിന്ന് സസ്‌പെന്&#x200d;ഡ് ചെയ്തത്.</p>
<p>സംഭവത്തില്&#x200d; പാര്&#x200d;ട്ടിതല അന്വേഷണത്തിനായി ഏരിയാ കമ്മിറ്റി അംഗങ്ങളായ ജെ.വേലപ്പന്&#x200d;, എസ്.എല്&#x200d;.കൃഷ്ണകുമാരി, ഇ.ജയരാജ് എന്നിവര്&#x200d; അടങ്ങുന്ന മൂന്നംഗ കമ്മിഷനെയും സിപിഎം നിയോഗിച്ചു.</p>
<p>എസ്.എസ്.എല്&#x200d;.സി തുല്യതാ പരീക്ഷയ്ക്ക് പഠിക്കുന്നതിനിടെ ഒപ്പം പഠിക്കുന്ന ഷാജി ആവശ്യപ്പെട്ടത് അനുസരിച്ച് കുറച്ച് നോട്ടുകള്&#x200d; വീട്ടമ്മ അയച്ചുകൊടുത്തിരുന്നു. ഇതിനുശേഷം ലോക്കല്&#x200d; കമ്മിറ്റി അംഗം ഫോണിലൂടെ മോശമായ രീതിയില്&#x200d; മെസേജുകള്&#x200d; അയച്ചെന്നാണ് വീട്ടമ്മയുടെ പരാതി.</p>
<p>സമാനമായ സംഭവത്തില്&#x200d; കഴിഞ്ഞ ദിവസം കാസര്&#x200d;ഗോഡും സി.പി.എം നേതാവിനെതിരെ പാര്&#x200d;ട്ടി നടപടിയെടുത്തിരുന്നു. പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകയോട് ഫോണില്&#x200d; വിളിച്ച് അശ്ലീലം പറയുകയും സന്ദേശമയയ്ക്കുകയും ചെയ്തുവെന്ന പരാതിയില്&#x200d; കാസര്&#x200d;ഗോഡ് കോടോം ലോക്കല്&#x200d; സെക്രട്ടറി കെ വി കേളുവിനെയാണ് പാര്&#x200d;ട്ടിയുടെ പ്രാഥമിക അംഗത്വത്തില്&#x200d; നിന്നും പുറത്താക്കിയത്.</p>
<p>ഫോണില്&#x200d; റെക്കോഡ് ചെയ്ത ഇയാളുടെ സംഭാഷണമുള്&#x200d;പ്പെടെയാണ് സി.പി.എം പ്രവര്&#x200d;ത്തക പാര്&#x200d;ട്ടിയുടെ മേല്&#x200d;ക്കമ്മിറ്റിക്ക് പരാതി നല്&#x200d;കിയത്. ഇതിനുശേഷം കേളു ഭീഷണിപ്പെടുത്തിയതിന്റെ വീഡിയോയും ഇവര്&#x200d; പാര്&#x200d;ട്ടി നേതൃത്വത്തിന് കൈമാറിയതോടെയാണ് നടപടി ഉണ്ടായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-cpm-leader-sent-obscene-messages-to-housewife-in-thiruvananthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
