<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>MEYOR VK PRASHANTH &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/meyor-vk-prashanth/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 22 Oct 2020 10:45:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>MEYOR VK PRASHANTH &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലൈഫ് പദ്ധതിയുടെ പേരില്&#x200d; വ്യാജ ചിത്രവുമായി വി.കെ പ്രശാന്ത് എംഎല്&#x200d;എ; വീട്ടുടമ കയ്യോടെ പൊക്കി</title>
		<link>https://www.chandrikadaily.com/vk-prsanth-fake-photo-life-mission.html</link>
					<comments>https://www.chandrikadaily.com/vk-prsanth-fake-photo-life-mission.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 22 Oct 2020 10:45:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[LIFE MISSION]]></category>
		<category><![CDATA[MEYOR VK PRASHANTH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163417</guid>

					<description><![CDATA[വട്ടിയൂര്&#x200d;ക്കാവ് എംഎല്&#x200d;എ വികെ പ്രശാന്ത് ആണ് വ്യാജ ചിത്രം പോസ്റ്റ് ചെയ്ത് വെട്ടിലായത്‌
]]></description>
										<content:encoded><![CDATA[<div class="kvgmc6g5 cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ പേരിൽ വ്യാജ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് വെട്ടിലായി വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്. സർക്കാരിന്റെ നേട്ടമായി വ്യാഖ്യാനിച്ച് ഒരു കുടുംബം പഴയ വീടിന്റെ മുറ്റത്ത് നിൽക്കുന്നതും പുതിയ വീട് ഉണ്ടാക്കിയതിനു ശേഷവുമുള്ള ചിത്രമാണ് എംഎൽഎ പോസ്റ്റ് ചെയ്തത്. എന്നാൽ വീടിന്റെ യഥാർത്ഥ ഉടമ എത്തിയതോടെ എംഎൽഎ പോസ്റ്റ് മുക്കി ഓടുകയായിരുന്നു.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto"></div>
<div dir="auto">വീട്ടുടമയുടെ മകൻ ജെമിച്ചൻ ജോസ് ആണ് കൂലിപ്പണിയെടുത്ത് അധ്വാനിച്ചുണ്ടാക്കിയ വീടാണിതെന്നും എംഎൽഎ പറയുന്നതുപോലെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയത് അല്ലെന്നും പറഞ്ഞ് രംഗത്ത് വന്നത്. വീട് നിർമ്മാണത്തിന് സർക്കാരിന്റെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വീടിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് എംഎൽഎ നാടകം കളിച്ചത്.</div>
<div dir="auto"></div>
<div dir="auto">എംഎൽഎ പോസ്റ്റ് ചെയ്ത ചിത്രത്തോടൊപ്പം ഉള്ളത് തന്റെ അച്ഛനുമമ്മയും ആണെന്നും സർക്കാരോ എംഎൽഎയോ സഹായിക്കാത്ത വീട് നിർമ്മാണം സർക്കാർ കണക്കിൽ എഴുതി ച്ചേർക്കുന്നത് ശരിയല്ലെന്നും ജെമിച്ചൻ പറഞ്ഞു.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">സംഭവം പാളിയെന്ന് മനസ്സിലായതോടെ പോസ്റ്റ് പിൻവലിക്കുകയാണ് എംഎൽഎ ചെയ്തത്. എന്നാൽ അപ്പോഴേക്കും പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രളയകാലത്ത് തിരുവനന്തപുരത്തുനിന്നുള്ള വാഹനങ്ങളുടെ മുമ്പിൽ നിന്ന് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചിരുന്ന അതേ രീതിയിലാണ് വികെ പ്രശാന്ത് ഈ വിഷയത്തിലും ഇടപെട്ടതെന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു. വി കെ പ്രശാന്ത് എംഎൽഎക്കെതിരെ വ്യാപകമായി ട്രോളുകൾ വന്നുകൊണ്ടിരിക്കുകയാണ്.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vk-prsanth-fake-photo-life-mission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരം മേയറെ ആക്രമിച്ച സംഭവം; ബി.ജെ.പി കൗണ്‍സിലര്‍മാരെ ഇന്ന് അറസ്റ്റ് ചെയ്യും</title>
		<link>https://www.chandrikadaily.com/bjp-councilers-arrest-today-mayor-attack-case-news.html</link>
					<comments>https://www.chandrikadaily.com/bjp-councilers-arrest-today-mayor-attack-case-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Nov 2017 05:01:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp-cpm clash]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[MEYOR VK PRASHANTH]]></category>
		<category><![CDATA[police crime]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55291</guid>

					<description><![CDATA[തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ ആക്രമിച്ച കേസില്‍ പ്രതികളായ ബി.ജെ.പി കൗണ്‍സിലര്‍മാരെ ഇന്ന് അറസ്റ്റ് ചെയ്യും. കൗണ്‍സിലര്‍മാര്‍ ചികിത്സയില്‍ കഴിയുന്ന ആസ്പത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്. കൗണ്‍സിലര്‍മാരായ ഗിരികുമാര്‍, ബീന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി തലസ്ഥാനത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനിന്നിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബി.ജെ.പി കൗണ്‍സിലര്‍മാരുടെ അറസ്റ്റില്‍ നിന്നും പൊലീസ് ഇന്നലെ പിന്‍മാറിയത്. അറസ്റ്റ് തടയുമെന്ന് ബി.ജെ.പിയും പ്രഖ്യാപിച്ചതോടെ പൊലീസ് പിന്‍മാറുകയായിരുന്നു. എന്നാല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തിരുവനന്തപുരം മേയര്&#x200d; വി.കെ പ്രശാന്തിനെ ആക്രമിച്ച കേസില്&#x200d; പ്രതികളായ ബി.ജെ.പി കൗണ്&#x200d;സിലര്&#x200d;മാരെ ഇന്ന് അറസ്റ്റ് ചെയ്യും. കൗണ്&#x200d;സിലര്&#x200d;മാര്&#x200d; ചികിത്സയില്&#x200d; കഴിയുന്ന ആസ്പത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്. കൗണ്&#x200d;സിലര്&#x200d;മാരായ ഗിരികുമാര്&#x200d;, ബീന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.</p>
<p>കഴിഞ്ഞ ദിവസങ്ങളിലായി തലസ്ഥാനത്ത് സി.പി.എം-ബി.ജെ.പി സംഘര്&#x200d;ഷം നിലനിന്നിരുന്നു. സംഘര്&#x200d;ഷ സാധ്യത കണക്കിലെടുത്താണ് സ്വകാര്യ ആസ്പത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്ന ബി.ജെ.പി കൗണ്&#x200d;സിലര്&#x200d;മാരുടെ അറസ്റ്റില്&#x200d; നിന്നും പൊലീസ് ഇന്നലെ പിന്&#x200d;മാറിയത്. അറസ്റ്റ് തടയുമെന്ന് ബി.ജെ.പിയും പ്രഖ്യാപിച്ചതോടെ പൊലീസ് പിന്&#x200d;മാറുകയായിരുന്നു. എന്നാല്&#x200d; ഇന്ന് ആസ്പത്രിയിലെത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. നിയമനുസരണം ജാമ്യാമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിനാല്&#x200d; അറസ്റ്റ് ഒഴിവാക്കാന്&#x200d; കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്താലും ആസ്പത്രിയില്&#x200d; ചികിത്സ തുടരാന്&#x200d; അനുവദിക്കുമെന്ന നിലപാടിലാണ് പൊലീസ്. അതേസമയം, പ്രതികളെ പിടികൂടുന്നതില്&#x200d; പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന സി.പി.എം വിമര്&#x200d;ശനം ശക്തമാവുകയാണ്.</p>
<p>മേയറെ ആക്രമിച്ച സംഭവത്തില്&#x200d; പുറത്തുനിന്ന് വന്ന ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകന്&#x200d; ആനന്ദിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആനന്ദിനെ ഇന്ന് റിമാന്&#x200d;ഡ് ചെയ്യും. ബി.ജെ.പി കൗണ്&#x200d;സിലര്&#x200d;മാര്&#x200d; ഉള്&#x200d;പ്പെടെ 20 പേര്&#x200d;ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. അതിനിടെ, കൗണ്&#x200d;സിലര്&#x200d; ലക്ഷ്മിയെ ആക്രമിച്ചതില്&#x200d; മേയര്&#x200d; വി.കെ പ്രശാന്തടക്കമുള്ളവര്&#x200d;ക്കെതിരെ ദളിത് പീഡന വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. പരിക്കേറ്റതിനെ തുടര്&#x200d;ന്ന് മേയറെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-councilers-arrest-today-mayor-attack-case-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
