<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mg university &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mg-university/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 20 Aug 2024 12:50:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mg university &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എംജി സർവകലാശാലയിലെ എസ്എഫ്ഐ സ്പോൺസേർഡ് ഗുണ്ടായിസം അവസാനിപ്പിക്കും: കെ.എസ്.യു</title>
		<link>https://www.chandrikadaily.com/sfi-to-end-sponsored-hooliganism-in-mg-university-ksu.html</link>
					<comments>https://www.chandrikadaily.com/sfi-to-end-sponsored-hooliganism-in-mg-university-ksu.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 20 Aug 2024 12:50:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ksu]]></category>
		<category><![CDATA[mg university]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306821</guid>

					<description><![CDATA[എംജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ക്യാമ്പസ് ജോഡോ ശില്&#x200d;പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<div class="news-content-inner">
<p>എംജി സർവകലാശാലയിൽ എസ്എഫ്ഐ നടത്തുന്ന അക്രമ പരമ്പരകൾ അവസാനിപ്പിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്&#x200d;റ് അലോഷ്യസ് സേവ്യർ. കഴിഞ്ഞ സെനറ്റ് – സ്റ്റുഡന്&#x200d;റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു<br />
സ്ഥാനാർത്ഥികളെയുൾപ്പെടെ മർദ്ദിച്ചത് ഇതിന് ഉദാഹരണമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.</p>
<p>എംജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ക്യാമ്പസ് ജോഡോ ശില്&#x200d;പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പതിവ് പരിപാടികളിൽ നിന്ന് വ്യത്യസ്തമായി ഉദ്ഘാടന പരിപാടി ഒഴിവാക്കി പകരം പരിശീലന ക്ലാസുകൾ, ചർച്ചകൾ, യൂണിറ്റ് തല പ്രവർത്തന അവലോകനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ശില്&#x200d;പശാല സംഘടിപ്പിച്ചത്. എംജി സർവകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാനൂറോളം പേരാണ് ശില്&#x200d;പശാലയിൽ പങ്കെടുത്തത്.</p>
<p>എംഎൽഎമാരായ ഡോ. മാത്യു കുഴൽനാടൻ , എൽദോസ് കുന്നപ്പിള്ളില്&#x200d;, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴക്കൻ, ഡിസിസി പ്രസിഡന്&#x200d;റ് മുഹമ്മദ് ഷിയാസ്, എൻഎസ്‌യുഐ ദേശീയ ജനറല്&#x200d; സെക്രട്ടറി അനുലേഖ, വീക്ഷണം മാനേജിംഗ് ഡയറക്ടർ ജെയ്സൺ ജോസഫ്, ഉല്ലാസ് തോമസ്, പി.പി. എൽദോസ് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്&#x200d;റുമാരായ ആൻ സെബാസ്റ്റ്യൻ, അരുൺ രാജേന്ദ്രൻ, കെഎസ്‌യു സംസ്ഥാന കൺവീനർ ആഘോഷ് വി. സുരേഷ്, ജെറിൻ ജേക്കബ് പോൾ എന്നിവർ പ്രസംഗിച്ചു. കെഎസ്‌യു സംസ്ഥാന ജനറല്&#x200d; സെക്രട്ടറി മുബാസ് ഓടക്കാലി, കൺവീനർ ജെയ്ൻ പൊട്ടക്കൻ എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfi-to-end-sponsored-hooliganism-in-mg-university-ksu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.ജി സര്&#x200d;വകലാശാലയില്&#x200d; നിന്ന് പേരെഴുതാത്ത 154 ബിരുദ- പിജി സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; കാണാനില്ല</title>
		<link>https://www.chandrikadaily.com/154-unsigned-degree-and-pg-certificates-from-mg-university-are-missing.html</link>
					<comments>https://www.chandrikadaily.com/154-unsigned-degree-and-pg-certificates-from-mg-university-are-missing.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 21 Jun 2023 05:00:21 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[certificate]]></category>
		<category><![CDATA[mg university]]></category>
		<category><![CDATA[MISSING]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260458</guid>

					<description><![CDATA[എം.ജി സര്&#x200d;വകലാശാലയില്&#x200d; നിന്ന് പേരെഴുതാത്ത 154 ബിരുദ-പിജി സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; കാണാതായി. 100 ബിരുദ സര്&#x200d;ട്ടിഫിക്കറ്റുകളും 54 പിജി സര്&#x200d;ട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷഭവനില്&#x200d; നിന്ന് നഷ്ടമായത്. ബാര്&#x200d; കോഡും ഹോളോഗ്രാമും പതിച്ച സര്&#x200d;ട്ടിഫിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഈ ഫോര്&#x200d;മാറ്റില്&#x200d; വിദ്യാര്&#x200d;ഥിയുടെ വിവരങ്ങളും രജിസ്റ്റര്&#x200d; നമ്പറും ചേര്&#x200d;ത്ത് വൈസ് ചാന്&#x200d;സലറുടെ ഒപ്പ് പതിച്ചാല്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് ആകും. ഫോര്&#x200d;മാറ്റുകള്&#x200d; ഉപയോഗിച്ച് വ്യാജ സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; നിര്&#x200d;മിക്കാനാകും. രഹസ്യമായി സൂക്ഷിക്കുന്ന സര്&#x200d;ട്ടിഫിക്കറ്റ് ഫോര്&#x200d;മാറ്റുകതള്&#x200d; കാണാതായത് ദുരൂഹമാണ്. സെക്ഷന്&#x200d; ഓഫീസര്&#x200d;ക്കാണ് ഈ ഫോര്&#x200d;മാറ്റുകള്&#x200d; സൂക്ഷിക്കാനുള്ള ചുമതല. [&#8230;]]]></description>
										<content:encoded><![CDATA[<p>എം.ജി സര്&#x200d;വകലാശാലയില്&#x200d; നിന്ന് പേരെഴുതാത്ത 154 ബിരുദ-പിജി സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; കാണാതായി. 100 ബിരുദ സര്&#x200d;ട്ടിഫിക്കറ്റുകളും 54 പിജി സര്&#x200d;ട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷഭവനില്&#x200d; നിന്ന് നഷ്ടമായത്. ബാര്&#x200d; കോഡും ഹോളോഗ്രാമും പതിച്ച സര്&#x200d;ട്ടിഫിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഈ ഫോര്&#x200d;മാറ്റില്&#x200d; വിദ്യാര്&#x200d;ഥിയുടെ വിവരങ്ങളും രജിസ്റ്റര്&#x200d; നമ്പറും ചേര്&#x200d;ത്ത് വൈസ് ചാന്&#x200d;സലറുടെ ഒപ്പ് പതിച്ചാല്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് ആകും. ഫോര്&#x200d;മാറ്റുകള്&#x200d; ഉപയോഗിച്ച് വ്യാജ സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; നിര്&#x200d;മിക്കാനാകും.</p>
<p>രഹസ്യമായി സൂക്ഷിക്കുന്ന സര്&#x200d;ട്ടിഫിക്കറ്റ് ഫോര്&#x200d;മാറ്റുകതള്&#x200d; കാണാതായത് ദുരൂഹമാണ്. സെക്ഷന്&#x200d; ഓഫീസര്&#x200d;ക്കാണ് ഈ ഫോര്&#x200d;മാറ്റുകള്&#x200d; സൂക്ഷിക്കാനുള്ള ചുമതല. 500 എണ്ണമുള്ള ഒരു കെട്ടായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരാഴ്ച മുമ്പ് ഡിഗ്രി സര്&#x200d;ട്ടിഫിക്കറ്റ് ഫോര്&#x200d;മാറ്റ്ുകള്&#x200d; സൂക്ഷിക്കുന്ന സെക്ഷനിലെ രജിസ്റ്റര്&#x200d; കാണാതായിരുന്നു. ഇത് കണ്ടെത്താനുള്ള ശ്രമത്തിനിടെ മേശക്കുള്ളില്&#x200d; സര്&#x200d;ട്ടിഫിക്കറ്റിന്റെ 2 ഫോര്&#x200d;മാറ്റുകള്&#x200d; കണ്ടെത്തിയിരുന്നു. അതോടെ കൂടൂതല്&#x200d; അന്വേഷണം തുടങ്ങിയത്. ഫോര്&#x200d;മാറ്റിന്റെ കെട്ട് പരിശോധിച്ചപ്പോള്&#x200d; 54 എണ്ണം കാണാതായ വിവരം അറിയുന്നത്.</p>
<p>സര്&#x200d;വകലാശാലയില്&#x200d; ഡിഗ്രി സര്&#x200d;ട്ടിഫിക്കറ്റ് തയാറാക്കുന്ന 8 വിഭാഗങ്ങളുണ്ട്. സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; തയാറാക്കാന്&#x200d; സെക്ഷന്&#x200d; ഓഫീസര്&#x200d; ഇത് അസിസ്റ്റന്റിനെ കൈമാറുകയുമാണ് പതിവ്. 6 ജീവനക്കാരാണ് സെക്ഷനിലുള്ളത്.<br />
വൈസ് ചാന്&#x200d;സലറുടെ ചുമതല വഹിക്കുന്ന ഡോ. സി ടി അരവിന്ദകുമാര്&#x200d; വിവരം സ്ഥിരീകരിച്ചു. പൊലീസില്&#x200d; പരാതി നല്&#x200d;കുമെന്ന് പരീക്ഷാ കണ്&#x200d;ട്രോളര്&#x200d; പറഞ്ഞു. എന്നാല്&#x200d; നഷ്ടപ്പെട്ട സര്&#x200d;ട്ടിഫിക്കറ്റുകളുടെ എണ്ണം എത്രയാണെന്ന് ഇവര്&#x200d; പറയുന്നില്ല. പരീക്ഷാഭവനിലെ അന്വേഷണ റിപ്പോര്&#x200d;ട്ട് ഇന്നലെ ഉച്ചയോടെ വിസിക്കും രജിസ്ട്രാര്&#x200d;ക്കും കൈമാറി. രണ്ടു പിജി സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; തിരിച്ചുകിട്ടിയെന്നും അധികൃതര്&#x200d; പറയുന്നു. ഇന്ന് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/154-unsigned-degree-and-pg-certificates-from-mg-university-are-missing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.ജി സര്&#x200d;വകലാശാലയില്&#x200d; തെരുവുനായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയെന്ന് പരാതി</title>
		<link>https://www.chandrikadaily.com/news-kerala-mg-university-street-dogs.html</link>
					<comments>https://www.chandrikadaily.com/news-kerala-mg-university-street-dogs.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Fri, 10 Feb 2023 03:18:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dog attack]]></category>
		<category><![CDATA[mg university]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237027</guid>

					<description><![CDATA[കഴിഞ്ഞ ദിവസം സ്‌കൂള്&#x200d; ഓഫ് ലെറ്റേഴ്‌സിലെ വിദ്യാര്&#x200d;ഥി തെരുവുനായെ കണ്ട് ഓടിയതിനെ തുടര്&#x200d;ന്ന് വീണ് പരിക്ക് പറ്റിയിരുന്നു.]]></description>
										<content:encoded><![CDATA[<p>മഹാത്മാഗാന്ധി സര്&#x200d;വകലാശാലയില്&#x200d; അലഞ്ഞുനടന്ന നായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയതായി പരാതി. പത്തനംതിട്ട കേന്ദ്രീകരിച്ച്‌ പ്രവര്&#x200d;ത്തിക്കുന്ന &#8216;ആരോ&#8217; എന്ന മൃഗസംരക്ഷണ സംഘടനയാണ് ഗാന്ധിനഗര്&#x200d; പൊലീസ് സ്റ്റേഷനില്&#x200d; പരാതി നല്&#x200d;കിയത്.സര്&#x200d;വകലാശാല അധികൃതരുടെ അറിവോടെയാണ് പത്തിലധികം നായ്ക്കളെ കൊന്നുതള്ളിയതെന്ന് പരാതിയില്&#x200d; പറയുന്നു.</p>
<p>സര്&#x200d;വകലാശാലയിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാര്&#x200d;ഥികളുമാണ് കാമ്ബസിനകത്തുള്ള നായ്ക്കള്&#x200d;ക്ക് ഭക്ഷണം നല്&#x200d;കി വന്നിരുന്നത്. ഒരാഴ്ചയായി നായ്ക്കളെ ഓരോന്നായി കാണാതായി വന്നതോടെ അധ്യാപകരും വിദ്യാര്&#x200d;ഥികളും സംഘടനയുമായി ബന്ധപ്പെട്ടു. നായ്ക്കളെ കുഴിച്ചിട്ട സ്ഥലം വിദ്യാര്&#x200d;ഥികള്&#x200d; കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് സ്ഥലം പരിശോധിക്കണമെന്നും നായ്ക്കളുടെ ജഡം എടുത്ത് പോസ്റ്റ്മാര്&#x200d;ട്ടം നടത്തണമെന്നും ആവശ്യം ഉയര്&#x200d;ന്നിട്ടുണ്ട്.അതേസമയം, കാമ്ബസില്&#x200d; തെരുവുനായ് ശല്യം രൂക്ഷമാണെന്നും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മറ്റൊരു വിഭാഗം അധ്യാപകര്&#x200d; രംഗത്തെത്തി.കഴിഞ്ഞ ദിവസം സ്‌കൂള്&#x200d; ഓഫ് ലെറ്റേഴ്‌സിലെ വിദ്യാര്&#x200d;ഥി തെരുവുനായെ കണ്ട് ഓടിയതിനെ തുടര്&#x200d;ന്ന് വീണ് പരിക്ക് പറ്റിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-mg-university-street-dogs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം ജി സര്&#x200d;വകലാശാല  താല്&#x200d;ക്കാലികമായി അടച്ചു</title>
		<link>https://www.chandrikadaily.com/mg-university-covid.html</link>
					<comments>https://www.chandrikadaily.com/mg-university-covid.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 03 May 2021 11:32:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mg university]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=186017</guid>

					<description><![CDATA[കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്&#x200d; മഹാത്മാഗാന്ധി സര്&#x200d;വ്വകലാശാല താത്ക്കാലികമായി അടച്ചു. മെയ് 9 വരെയാണ് പൂര്&#x200d;ണ്ണമായും അടച്ചിടുന്നത്. സര്&#x200d;വകലാശാലയിലെ ഓണ്&#x200d;ലൈന്&#x200d; സൗകര്യങ്ങള്&#x200d; ലഭ്യമായിരിക്കും. &#160;]]></description>
										<content:encoded><![CDATA[<p>കോട്ടയം: കോവിഡ് വ്യാപനത്തിന്റെ<br />
പശ്ചാത്തലത്തില്&#x200d; മഹാത്മാഗാന്ധി സര്&#x200d;വ്വകലാശാല താത്ക്കാലികമായി അടച്ചു. മെയ് 9 വരെയാണ് പൂര്&#x200d;ണ്ണമായും അടച്ചിടുന്നത്. സര്&#x200d;വകലാശാലയിലെ ഓണ്&#x200d;ലൈന്&#x200d; സൗകര്യങ്ങള്&#x200d; ലഭ്യമായിരിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mg-university-covid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാര്&#x200d;ക്ക് ദാനം: സിന്&#x200d;ഡിക്കേറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/ramesh-chennithala-mg-university-mark-issue.html</link>
					<comments>https://www.chandrikadaily.com/ramesh-chennithala-mg-university-mark-issue.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 05 Jan 2021 08:25:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mark issue]]></category>
		<category><![CDATA[mg university]]></category>
		<category><![CDATA[ramesh chenithala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174982</guid>

					<description><![CDATA[ഗവര്&#x200d;ണര്&#x200d;ക്ക് കത്ത് നല്&#x200d;കി പ്രതിപക്ഷ നേതാവ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എം.ജി സര്&#x200d;വ്വകലാശാലയിലെ മാര്&#x200d;ക്ക്ദാന സംഭവത്തില്&#x200d; വീണ്ടും കള്ളക്കളി നടത്തിയ സിന്റിക്കേറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്&#x200d;വ്വകലാശാലാ ചാന്&#x200d;സലര്&#x200d; കൂടിയായ ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ് ഖാന് കത്ത് നല്&#x200d;കി.</p>
<p>അനധികൃതമായി 116 ബി.ടെക് വിദ്യാര്&#x200d;ത്ഥികളെ മാര്&#x200d;ക്ക് കൂട്ടി നല്&#x200d;കി വിജയിപ്പിച്ച സംഭവം വന്&#x200d;വിവാദം സൃഷ്ടിച്ചതിനെത്തുടര്&#x200d;ന്ന് 2019 ഒക്ടോബര്&#x200d; 24 ന് സര്&#x200d;വ്വകലാശാലാ സിന്റിക്കേറ്റ് ആ തീരുമാനം റദ്ദ് ചെയ്യുകയും അനധികൃതമായി നല്&#x200d;കിയ ബിരുദങ്ങള്&#x200d; തിരിച്ചു വാങ്ങാന്&#x200d; തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്&#x200d; സര്&#x200d;വ്വകലാശാലാ നിയമം അനുസരിച്ച് ഒരിക്കല്&#x200d; നല്&#x200d;കിയ ബിരുദം റദ്ദാക്കാന്&#x200d; ഗവര്&#x200d;ണര്&#x200d; കൂടിയായ ചാന്&#x200d;സലര്&#x200d;ക്കേ അധികാരമുള്ളൂ. ഇതറിഞ്ഞു കൊണ്ടു തന്നെയാണ് കുട്ടികള്&#x200d;ക്ക് പിന്നീട് കോടതിയില്&#x200d; പോകാനുള്ള പഴുത് ഇട്ടുകൊണ്ട് സിന്&#x200d;ഡിക്കേറ്റ് ഈ കള്ളക്കളി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.</p>
<p>അന്ന് തന്നെ താന്&#x200d; ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെന്ന് ഗവര്&#x200d;ണര്&#x200d;ക്ക് അയച്ചകത്തില്&#x200d; പറഞ്ഞു. പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. കുട്ടികള്&#x200d; ഹൈക്കോടതിയില്&#x200d; പോവുകയും, സിന്റിക്കേറ്റ് ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചത് എന്നതിനാല്&#x200d;, അങ്ങനെ ബിരുദങ്ങള്&#x200d; പിന്&#x200d;വലിക്കാനെടുത്ത സിന്&#x200d;ഡിക്കേറ്റ് തീരുമാനം റദ്ദാക്കുകയും ചെയ്തു. തോറ്റ കുട്ടികളെ സഹായിക്കാന്&#x200d; സിന്&#x200d;ഡിക്കേറ്റ് ആസൂത്രിതമായി കള്ളക്കളി നടത്തിയതിനാലാണ് ഇത് സംഭവിച്ചതെന്നും ആരോപിച്ചു. ചാന്&#x200d;സലര്&#x200d; കൂടിയായ ഗവര്&#x200d;ണര്&#x200d; ഇക്കാര്യത്തില്&#x200d; അടിയന്തിരമായി ഇടപെടുകയും സര്&#x200d;വ്വകലാശാലാ പരീക്ഷകളുടെ ഉന്നത മുല്യവും പവിത്രതയും ഔന്നത്യവും നിലനിര്&#x200d;ത്തുന്നതിനുള്ള കര്&#x200d;ശന നടപടികള്&#x200d; സ്വീകരിക്കുകയും ചെയ്യണമെന്ന് രമേശ് ചെന്നിത്തല കത്തില്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramesh-chennithala-mg-university-mark-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാര്&#x200d;ക്ക്ദാന വിവാദം; മന്ത്രി ജലീലിന്റെ വാദങ്ങള്&#x200d; തള്ളി വിവരാവകാശരേഖ</title>
		<link>https://www.chandrikadaily.com/mark-issue-minister-kt-jallel-issue.html</link>
					<comments>https://www.chandrikadaily.com/mark-issue-minister-kt-jallel-issue.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 15 Oct 2019 11:05:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kt jaleel]]></category>
		<category><![CDATA[mark issue]]></category>
		<category><![CDATA[mg university]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141696</guid>

					<description><![CDATA[എംജി സര്&#x200d;വകലാശാല മാര്&#x200d;ക്ക്ദാന വിവാദത്തില്&#x200d; മന്ത്രിയുടേയും വൈസ് ചാന്&#x200d;സലറുടേയും വാദങ്ങള്&#x200d; തള്ളി വിവരാവകാശരേഖ. ഫയല്&#x200d; അദാലത്തില്&#x200d; തന്നെ മാര്&#x200d;ക്ക് ദാനത്തിന് തീരുമാനമെടുത്തിരുന്നുവെന്ന് സര്&#x200d;വകലാശാല തന്നെ നല്&#x200d;കിയ രേഖയില്&#x200d; വ്യക്തമാക്കുന്നു. ഫെബ്രുവരിയില്&#x200d; നടന്ന അദാലത്തില്&#x200d; തന്നെ ഒരു മാര്&#x200d;ക്ക് കൊടുക്കാന്&#x200d; തീരുമാനിച്ചതായാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്. എന്നാല്&#x200d; ഒരു വിഷയത്തിന് ഒരു മാര്&#x200d;ക്ക് കുറഞ്ഞ കുട്ടിക്ക് അധിക മാര്&#x200d;ക്ക് നല്&#x200d;കാന്&#x200d; സര്&#x200d;വകലാശാല സിന്&#x200d;ഡിക്കേറ്റാണ് തീരുമാനിച്ചതെന്നായിരുന്നു മന്ത്രി കെടി ജലീലിന്റെ വിശദീരകരണം. ഇതിനിടെ മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി ഡോ ഷറഫുദ്ദീന്&#x200d; അദാലത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>എംജി സര്&#x200d;വകലാശാല മാര്&#x200d;ക്ക്ദാന വിവാദത്തില്&#x200d; മന്ത്രിയുടേയും വൈസ് ചാന്&#x200d;സലറുടേയും വാദങ്ങള്&#x200d; തള്ളി വിവരാവകാശരേഖ. ഫയല്&#x200d; അദാലത്തില്&#x200d; തന്നെ മാര്&#x200d;ക്ക് ദാനത്തിന് തീരുമാനമെടുത്തിരുന്നുവെന്ന് സര്&#x200d;വകലാശാല തന്നെ നല്&#x200d;കിയ രേഖയില്&#x200d; വ്യക്തമാക്കുന്നു. ഫെബ്രുവരിയില്&#x200d; നടന്ന അദാലത്തില്&#x200d; തന്നെ ഒരു മാര്&#x200d;ക്ക് കൊടുക്കാന്&#x200d; തീരുമാനിച്ചതായാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്. </p>



<p>എന്നാല്&#x200d; ഒരു വിഷയത്തിന് ഒരു മാര്&#x200d;ക്ക് കുറഞ്ഞ കുട്ടിക്ക് അധിക മാര്&#x200d;ക്ക് നല്&#x200d;കാന്&#x200d; സര്&#x200d;വകലാശാല സിന്&#x200d;ഡിക്കേറ്റാണ് തീരുമാനിച്ചതെന്നായിരുന്നു മന്ത്രി കെടി ജലീലിന്റെ വിശദീരകരണം. ഇതിനിടെ മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി ഡോ ഷറഫുദ്ദീന്&#x200d; അദാലത്തില്&#x200d; പങ്കെടുത്തതും വിവാദമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mark-issue-minister-kt-jallel-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>10 ദിവസത്തിനുള്ളില്&#x200d; ബിരുദഫലം; എം.ജി യൂണിവേഴ്‌സിറ്റിക്ക് റെക്കോഡ് നേട്ടം</title>
		<link>https://www.chandrikadaily.com/mg-university-declares-degree-results-in-record-time-10-days.html</link>
					<comments>https://www.chandrikadaily.com/mg-university-declares-degree-results-in-record-time-10-days.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Apr 2019 05:54:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[exam cheat]]></category>
		<category><![CDATA[mg university]]></category>
		<category><![CDATA[university exam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125726</guid>

					<description><![CDATA[കോട്ടയം: മാര്&#x200d;ച്ച്, ഏപ്രില്&#x200d; മാസങ്ങളില്&#x200d; നടന്ന അവസാന സെമസ്റ്റര്&#x200d; ബിരുദ പരീക്ഷകളുടെ ഫലം അതിവേഗത്തില്&#x200d; പ്രഖ്യാപിച്ച് മഹാത്മാഗാന്ധി സര്&#x200d;വകലാശാല. കേരളത്തില്&#x200d; പരീക്ഷ നടത്തി മേയില്&#x200d; ഫലപ്രഖ്യാപനം നടത്തിയ സര്&#x200d;വകലാശാലയെന്ന സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചു. 10 പ്രവൃത്തിദിനം കൊണ്ടാണ് പരീക്ഷനടത്തിയ മാസം തന്നെ ഫലം പ്രഖ്യാപിച്ച് മറ്റു സര്&#x200d;വകലാശാലകള്&#x200d;ക്ക് മാതൃകയായത്. ബി.എ., ബി.എസ് സി., ബി.കോം., ബി.എഫ്.റ്റി., ബി.റ്റി.എസ്, ബി.ബി.എ., ബി.സി.എ., ബി.എസ്.ഡബ്ല്യൂ, ബി.ബി.എം. കോഴ്‌സുകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഏപ്രില്&#x200d; 17നാണ് അവസാന പ്രാക്ടിക്കല്&#x200d; പരീക്ഷ നടന്നത്. ഏപ്രില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>കോട്ടയം: മാര്&#x200d;ച്ച്, ഏപ്രില്&#x200d; മാസങ്ങളില്&#x200d; നടന്ന അവസാന സെമസ്റ്റര്&#x200d; ബിരുദ പരീക്ഷകളുടെ ഫലം അതിവേഗത്തില്&#x200d; പ്രഖ്യാപിച്ച് മഹാത്മാഗാന്ധി സര്&#x200d;വകലാശാല. കേരളത്തില്&#x200d; പരീക്ഷ നടത്തി മേയില്&#x200d; ഫലപ്രഖ്യാപനം നടത്തിയ സര്&#x200d;വകലാശാലയെന്ന സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചു. 10 പ്രവൃത്തിദിനം കൊണ്ടാണ് പരീക്ഷനടത്തിയ മാസം തന്നെ ഫലം പ്രഖ്യാപിച്ച് മറ്റു സര്&#x200d;വകലാശാലകള്&#x200d;ക്ക് മാതൃകയായത്. ബി.എ., ബി.എസ് സി., ബി.കോം., ബി.എഫ്.റ്റി., ബി.റ്റി.എസ്, ബി.ബി.എ., ബി.സി.എ., ബി.എസ്.ഡബ്ല്യൂ, ബി.ബി.എം. കോഴ്‌സുകളുടെ ഫലമാണ് പ്രഖ്യാപിച്ചത്.<br> <br>ഏപ്രില്&#x200d; 17നാണ് അവസാന പ്രാക്ടിക്കല്&#x200d; പരീക്ഷ നടന്നത്. ഏപ്രില്&#x200d; 29ന് ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞവര്&#x200d;ഷം മേയ് 15നാണ് ഫലം പ്രഖ്യാപിച്ചത്. ഫലം വേഗത്തില്&#x200d; പ്രസിദ്ധീകരിച്ചതുമൂലം ഇന്ത്യയൊട്ടാകെ  ഉന്നതപഠനത്തിന് അപേക്ഷിക്കാന്&#x200d; കൂടുതല്&#x200d; അവസരം വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ലഭിക്കും. <br> <br>ഒമ്പതു ബിരുദ പ്രോഗാം പരീക്ഷകളില്&#x200d; മൊത്തം 53.38 ശതമാനമാണ് വിജയം. 196 അഫിലിയേറ്റഡ് കോളജുകളിലായി പരീക്ഷയെഴുതിയ 37,459 പേരില്&#x200d; 19,997 പേര്&#x200d; വിജയിച്ചു. ബി.എ.യ്ക്ക് 49.17 ശതമാനം പേരും ബി.എസ്.സിക്ക് 61.03 ശതമാനം പേരും ബി.കോമിന് 51.56 ശതമാനം പേരും വിജയിച്ചു. <br> <br>ആറാം സെമസ്റ്റര്&#x200d; ബിരുദ പരീക്ഷയില്&#x200d; മാത്രം 73.58 ശതമാനമാണ് വിജയം. ബി.എ.യ്ക്ക് 73.61 ശതമാനം പേരും ബി.എസ്.സിക്ക് 76.89 ശതമാനം പേരും ബി.കോമിന് 71.01 ശതമാനം പേരും വിജയിച്ചു. ബി.എഫ്.റ്റി96.61 ശതമാനം, ബി.റ്റി.എസ്.76.92, ബി.ബി.എ.75.22, ബി.സി.എ.74.02, ബി.എസ്.ഡബ്ല്യൂ88.46, ബി.ബി.എ. 74.71 ശതമാനം എന്നിങ്ങനെയാണ് ആറാം സെമസ്റ്ററിലെ വിജയം. <br> <br>ഫലം സര്&#x200d;വകലാശാല വെബ്‌സൈറ്റില്&#x200d; പ്രസിദ്ധീകരിക്കും. ഏപ്രില്&#x200d; എട്ടു മുതല്&#x200d; ഒമ്പതു കേന്ദ്രീകൃത മൂല്യനിര്&#x200d;ണയ ക്യാമ്പുകളിലായാണ് ബിരുദ പരീക്ഷകളുടെ  ഉത്തരക്കടലാസ് മൂല്യനിര്&#x200d;ണയം നടത്തിയത്. 5000 അധ്യാപകര്&#x200d; പങ്കെടുത്തു. ഒമ്പതുലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിര്&#x200d;ണയം നടത്തിയത്. മേല്&#x200d;നോട്ടത്തിനായി സിന്&#x200d;ഡിക്കേറ്റ് പരീക്ഷ ഉപസമിതി കണ്&#x200d;വീനര്&#x200d; ഡോ. ആര്&#x200d;. പ്രഗാഷ്, സിന്&#x200d;ഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചന്&#x200d; ജോസഫ്, ഡോ. എ. ജോസ് എന്നിവരടങ്ങിയ ഉപസമിതിയെ നിയോഗിച്ചിരുന്നു. സിന്&#x200d;ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാര്&#x200d;, ഡോ. അജി സി. പണിക്കര്&#x200d;, ഡോ. പി.കെ. പത്മകുമാര്&#x200d;, ഡോ. എ. ജോസ്, പ്രൊഫ. ടോമിച്ചന്&#x200d; ജോസഫ്, ഡോ. എ. കൃഷ്ണദാസ്, ഡോ. എം.എസ്. മുരളി, വി.എസ്. പ്രവീണ്&#x200d;കുമാര്&#x200d; എന്നിവരാണ് ക്യാമ്പുകള്&#x200d;ക്ക് നേതൃത്വം നല്&#x200d;കിയത്. <br><br>അവധിദിവസങ്ങളിലും സര്&#x200d;വകലാശാല ജീവനക്കാര്&#x200d; രാപ്പകല്&#x200d; വ്യത്യാസമില്ലാതെ ഫലപ്രഖ്യാപനത്തിനായി പ്രവര്&#x200d;ത്തിച്ചു. ബിരുദാനന്തര പരീക്ഷകളുടെ മൂല്യനിര്&#x200d;ണയം ഏപ്രില്&#x200d; 30ന് പൂര്&#x200d;ത്തീകരിക്കും. മൂല്യനിര്&#x200d;ണയം വിജയകരമായി പൂര്&#x200d;ത്തീകരിക്കാന്&#x200d; കഠിനപ്രയത്‌നം നടത്തിയ അധ്യാപകരെയും ജീവനക്കാരെയും സിന്&#x200d;ഡിക്കേറ്റ് അനുമോദിച്ചു. പ്രൊവിഷണല്&#x200d; സര്&#x200d;ട്ടിഫിക്കറ്റും മാര്&#x200d;ക്ക് ലിസ്റ്റും അതത് കോളജുകളില്&#x200d; ലഭ്യമാക്കും.<br> വൈസ് ചാന്&#x200d;സലറുടെ ചുമതല വഹിക്കുന്ന പ്രൊഫ. എ.എം. തോമസ്, പരീക്ഷ സമിതി കണ്&#x200d;വീനര്&#x200d; ഡോ. ആര്&#x200d;. പ്രഗാഷ്, സിന്&#x200d;ഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചന്&#x200d; ജോസഫ്, ഡോ.പി.കെ. പദ്മകുമാര്&#x200d;, ഡോ. എ.ജോസ്, രജിസ്ട്രാര്&#x200d; ഡോ. കെ. സാബുക്കുട്ടന്&#x200d;, പരീക്ഷ കണ്&#x200d;ട്രോളര്&#x200d; ഡോ. ബി. പ്രകാശ് കുമാര്&#x200d;, പി.ആര്&#x200d;.ഒ. എ. അരുണ്&#x200d; കുമാര്&#x200d; എന്നിവര്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mg-university-declares-degree-results-in-record-time-10-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.ജി സര്&#x200d;വകലാശാല ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ സിലബസ് പരിഷ്‌കരിക്കുന്നു</title>
		<link>https://www.chandrikadaily.com/mg-university-syllabus-reformation.html</link>
					<comments>https://www.chandrikadaily.com/mg-university-syllabus-reformation.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 31 Oct 2018 03:49:29 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[mg university]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108922</guid>

					<description><![CDATA[കോട്ടയം: ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ സിലബസ് പരിഷ്‌കരിക്കാന്&#x200d; എം.ജി സര്&#x200d;വകലാശാല തീരുമാനം. അടുത്ത അധ്യയന വര്&#x200d;ഷം മുതല്&#x200d; പുതിയ സിലബസ് നിലവില്&#x200d; വരും. 45 വിഷയങ്ങളിലായി 80 കോഴ്‌സുകളുടെ സിലബസാണ് പരിഷ്‌കരിക്കുന്നത്. ഡയരക്ട് ഗ്രേഡിങ് രീതിയാണ് ഉപയോഗിക്കുക. നിലവിലുള്ള അഞ്ച് പോയിന്റ് സ്‌കെയില്&#x200d; ഗ്രേഡിങ് രീതിയില്&#x200d; നിന്ന് ഏഴ് പോയിന്റ് ഗ്രേഡിങ് രീതിയിലേക്ക് മാറും. കോഴ്‌സ് ജയിക്കുന്നതിന് സി ഗ്രേഡ് ലഭിക്കണം. 75 ശതമാനം ഹാജര്&#x200d; നിര്&#x200d;ബന്ധമാണ്. പ്രൊജക്ട്/ഡിസര്&#x200d;ടേഷന്&#x200d; എന്നിവയുടെ ഭാഗമായി വിദ്യാര്&#x200d;ഥികള്&#x200d; സെമിനാറുകളിലോ വിദഗ്ധ സമിതിക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>കോട്ടയം: ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ സിലബസ് പരിഷ്‌കരിക്കാന്&#x200d; എം.ജി സര്&#x200d;വകലാശാല തീരുമാനം. അടുത്ത അധ്യയന വര്&#x200d;ഷം മുതല്&#x200d; പുതിയ സിലബസ് നിലവില്&#x200d; വരും. 45 വിഷയങ്ങളിലായി 80 കോഴ്‌സുകളുടെ സിലബസാണ് പരിഷ്‌കരിക്കുന്നത്.</p>
<p>ഡയരക്ട് ഗ്രേഡിങ് രീതിയാണ് ഉപയോഗിക്കുക. നിലവിലുള്ള അഞ്ച് പോയിന്റ് സ്‌കെയില്&#x200d; ഗ്രേഡിങ് രീതിയില്&#x200d; നിന്ന് ഏഴ് പോയിന്റ് ഗ്രേഡിങ് രീതിയിലേക്ക് മാറും. കോഴ്‌സ് ജയിക്കുന്നതിന് സി ഗ്രേഡ് ലഭിക്കണം. 75 ശതമാനം ഹാജര്&#x200d; നിര്&#x200d;ബന്ധമാണ്. പ്രൊജക്ട്/ഡിസര്&#x200d;ടേഷന്&#x200d; എന്നിവയുടെ ഭാഗമായി വിദ്യാര്&#x200d;ഥികള്&#x200d; സെമിനാറുകളിലോ വിദഗ്ധ സമിതിക്ക് മുന്നിലോ പ്രബന്ധം അവതരിപ്പിക്കണം.</p>
<p>പി.ജി കോഴ്‌സിന് 80 ക്രെഡിറ്റാണ് ഉണ്ടാവുക. ഒരു സെമസ്റ്ററില്&#x200d; 16 മുതല്&#x200d; 25 ക്രെഡിറ്റ് നിര്&#x200d;ബന്ധമാണ്. ഒരു കോഴ്‌സിന് രണ്ട് മുതല്&#x200d; അഞ്ച് ക്രെഡിറ്റ് വരെ നല്&#x200d;കാം. ഓരോ കോഴ്‌സിനും സവിശേഷ കോഡും അക്കത്തിലുള്ള കോഡ് നമ്പറും നല്&#x200d;കും. സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലുള്ള 14 ബോര്&#x200d;ഡ് ഓഫ് സ്റ്റഡീസിന്റെയും 31 വിദഗ്ധസമിതിയുടേയും നേതൃത്വത്തില്&#x200d; മൂന്ന് ദിവസത്തെ ശില്&#x200d;പശാലകള്&#x200d; സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mg-university-syllabus-reformation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
