<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Middle Asia &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/middle-asia/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 29 Dec 2017 17:24:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Middle Asia &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തയ്‌വാന്&#x200d; കമ്പനിയുടെ എണ്ണക്കപ്പല്&#x200d; ദക്ഷിണ കൊറിയ പിടിച്ചെടുത്തു</title>
		<link>https://www.chandrikadaily.com/south-korea-seizes-ship-suspected-of-at-sea-oil-transfer-to-benefit-north-korea.html</link>
					<comments>https://www.chandrikadaily.com/south-korea-seizes-ship-suspected-of-at-sea-oil-transfer-to-benefit-north-korea.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Dec 2017 17:24:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Middle Asia]]></category>
		<category><![CDATA[north korea]]></category>
		<category><![CDATA[ship]]></category>
		<category><![CDATA[south korea]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61948</guid>

					<description><![CDATA[&#160; സോള്&#x200d;: ഉത്തര കൊറിയയിലേക്ക് അനധികൃതമായി കടത്തിയ എണ്ണ കപ്പല്&#x200d; ദക്ഷിണ കൊറിയ പിടിച്ചെടുത്തു. ഹോങ്കാങില്&#x200d; നിന്നുള്ള കപ്പലാണ് പിടിച്ചെടുത്തതെന്ന് ദക്ഷിണ കൊറിയന്&#x200d; വക്താക്കള്&#x200d; അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദക്ഷിണ കൊറിയ ഇക്കാര്യം വെളിപ്പെടുത്തിയത്. തയ്‌വാന്&#x200d; കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലൈറ്റ്ഹൗസ് വിന്&#x200d;മോര്&#x200d; എന്ന കപ്പലില്&#x200d; നിന്നാണ് നോര്&#x200d;ത്ത് കൊറിയന്&#x200d; കപ്പലിലേക്ക് എണ്ണ മാറ്റിയത്. ഉത്തര കൊറിയന്&#x200d; കപ്പലില്&#x200d; നിന്നും 600 ടണ്&#x200d; എണ്ണ പിടിച്ചെടുത്തു. പ്യോങ്യാങിലേക്ക് കപ്പല്&#x200d; മാര്&#x200d;ഗം വസ്തുക്കള്&#x200d; കടത്തുന്നതിനു യുഎന്&#x200d; സെക്യൂരിറ്റി കൗണ്&#x200d;സില്&#x200d; വിലക്കേര്&#x200d;പ്പെടുത്തിയിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സോള്&#x200d;: ഉത്തര കൊറിയയിലേക്ക് അനധികൃതമായി കടത്തിയ എണ്ണ കപ്പല്&#x200d; ദക്ഷിണ കൊറിയ പിടിച്ചെടുത്തു. ഹോങ്കാങില്&#x200d; നിന്നുള്ള കപ്പലാണ് പിടിച്ചെടുത്തതെന്ന് ദക്ഷിണ കൊറിയന്&#x200d; വക്താക്കള്&#x200d; അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദക്ഷിണ കൊറിയ ഇക്കാര്യം വെളിപ്പെടുത്തിയത്.</p>
<p>തയ്‌വാന്&#x200d; കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലൈറ്റ്ഹൗസ് വിന്&#x200d;മോര്&#x200d; എന്ന കപ്പലില്&#x200d; നിന്നാണ് നോര്&#x200d;ത്ത് കൊറിയന്&#x200d; കപ്പലിലേക്ക് എണ്ണ മാറ്റിയത്. ഉത്തര കൊറിയന്&#x200d; കപ്പലില്&#x200d; നിന്നും 600 ടണ്&#x200d; എണ്ണ പിടിച്ചെടുത്തു. പ്യോങ്യാങിലേക്ക് കപ്പല്&#x200d; മാര്&#x200d;ഗം വസ്തുക്കള്&#x200d; കടത്തുന്നതിനു യുഎന്&#x200d; സെക്യൂരിറ്റി കൗണ്&#x200d;സില്&#x200d; വിലക്കേര്&#x200d;പ്പെടുത്തിയിരുന്നു. ഇതിനെ തുടര്&#x200d;ന്ന് ജപ്പാന്&#x200d; കടലില്&#x200d; ദക്ഷിണ കൊറിയ, യുഎസ് അടക്കമുള്ള രാജ്യങ്ങള്&#x200d; നിരീക്ഷണം നടത്തി വരികയായിരുന്നു.</p>
<p>ദക്ഷിണ കൊറിയ നടത്തിയ പട്രോളിങിലാണ് എണ്ണയുമായി കപ്പല്&#x200d; പോകുന്നതായി കണ്ടെത്തിയത്. ചൈനയാണ് ഉത്തര കൊറിയ്ക്ക് എണ്ണ കൈമാറുന്നതെന്ന് ആരോപണം ഉയര്&#x200d;ന്നിരുന്നു. യുഎസും ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ചൈനയുടെ നടപടി നിരാശാജനകമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് വ്യക്തമാക്കി. ചൈനീസ് കപ്പലില്&#x200d; നിന്നു ഉത്തര കൊറിയന്&#x200d; കപ്പലിലേക്ക് എണ്ണ കൈമാറ്റം ചെയ്യുന്നതായി ട്രംപ് ആരോപിച്ചു. മുന്&#x200d; ആഴ്ചകളില്&#x200d; ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങള്&#x200d; നടന്നതായും ദക്ഷിണ കൊറിയയുടെ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; ട്രംപ് വ്യക്തമാക്കി. എന്നാല്&#x200d;, ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടില്ലെന്ന് ചൈനീസ് ഗവണ്&#x200d;മെന്റ് വ്യക്തമാക്കി. യുഎന്&#x200d; സെക്യൂരിറ്റി കൗണ്&#x200d;സിലിന്റെ നിര്&#x200d;ദേശം ഒരിക്കലും ചൈന അംഗീകരിക്കാതിരിക്കില്ലെന്നും ചൈന അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/south-korea-seizes-ship-suspected-of-at-sea-oil-transfer-to-benefit-north-korea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാഖ് അഭയാര്‍ത്ഥി ക്യാമ്പില്‍ ചാവേറാക്രമണം; 14 മരണം</title>
		<link>https://www.chandrikadaily.com/attack-in-iraq.html</link>
					<comments>https://www.chandrikadaily.com/attack-in-iraq.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Jul 2017 14:44:08 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[iraq]]></category>
		<category><![CDATA[Middle Asia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34441</guid>

					<description><![CDATA[&#160; ബഗ്ദാദ്: മധ്യ ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തില്‍ സിവിലിയന്മാരടക്കം 14 പേര്‍ കൊല്ലപ്പെട്ടു. അന്‍ബാര്‍ പ്രവിശ്യയിലെ റമാദിയില്‍ ചെക്‌പോയിന്റിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ഒരു സ്ത്രീയാണ് ചാവേറായി പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനിരയായവരില്‍ ഏറെപ്പേരും സ്ത്രീകളും കുട്ടികളുമാണെന്ന് പൊലീസ് വൃത്തങ്ങളും ഒരു ഡോക്ടറും അറിയിച്ചു. ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്‍ ഉത്തരവാദിത്തമേറ്റെടുത്തു. യൂഫ്രട്ടീസ് നദിക്കു സമീപം സുന്നി ഭൂരിപക്ഷ പ്രദേശങ്ങളില്‍നിന്ന് ഐ.എസ് ഭീകരരെ പേടിച്ച് പലായനം ചെയ്തവര്‍ താമസിച്ചിരുന്ന ക്യാമ്പിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ക്യാമ്പ് അടച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ബഗ്ദാദ്: മധ്യ ഇറാഖിലെ അഭയാര്&#x200d;ത്ഥി ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തില്&#x200d; സിവിലിയന്മാരടക്കം 14 പേര്&#x200d; കൊല്ലപ്പെട്ടു. അന്&#x200d;ബാര്&#x200d; പ്രവിശ്യയിലെ റമാദിയില്&#x200d; ചെക്‌പോയിന്റിനും സന്നദ്ധ പ്രവര്&#x200d;ത്തകര്&#x200d;ക്കും നേരെയാണ് ആക്രമണമുണ്ടായത്. ഒരു സ്ത്രീയാണ് ചാവേറായി പ്രവര്&#x200d;ത്തിച്ചതെന്ന് റിപ്പോര്&#x200d;ട്ടുണ്ട്. ആക്രമണത്തിനിരയായവരില്&#x200d; ഏറെപ്പേരും സ്ത്രീകളും കുട്ടികളുമാണെന്ന് പൊലീസ് വൃത്തങ്ങളും ഒരു ഡോക്ടറും അറിയിച്ചു. ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്&#x200d; ഉത്തരവാദിത്തമേറ്റെടുത്തു. യൂഫ്രട്ടീസ് നദിക്കു സമീപം സുന്നി ഭൂരിപക്ഷ പ്രദേശങ്ങളില്&#x200d;നിന്ന് ഐ.എസ് ഭീകരരെ പേടിച്ച് പലായനം ചെയ്തവര്&#x200d; താമസിച്ചിരുന്ന ക്യാമ്പിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തെ തുടര്&#x200d;ന്ന് ക്യാമ്പ് അടച്ചു. ഇവിടെ താമസിച്ചിരുന്നവരെ സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റും. റമാദി, ഫലൂജ നഗരങ്ങള്&#x200d; ഇറാഖ് സേനയുടെ നിയന്ത്രണത്തിലാണ്. പടിഞ്ഞാറന്&#x200d; അംബാറില്&#x200d; ഇപ്പോഴും ഐ.എസിന് തന്നെയാണ് സ്വാധീനം. മൊസൂളില്&#x200d; ഐ.എസിന്റെ അവസാന ഒളിത്താവളവും ഇറാഖ് സേന വളഞ്ഞിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-in-iraq.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
