<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>MISSING &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/missing/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 07 Dec 2025 14:40:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>MISSING &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാലക്കാട് നിന്ന് കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/a-middle-aged-man-missing-from-palakkad-was-found-dead.html</link>
					<comments>https://www.chandrikadaily.com/a-middle-aged-man-missing-from-palakkad-was-found-dead.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 07 Dec 2025 14:40:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpmpalakkad]]></category>
		<category><![CDATA[MISSING]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367358</guid>

					<description><![CDATA[കക്കടത്ത് മഠത്തില്‍ സുബ്രഹ്‌മണ്യനാണ് മരിച്ചത്
]]></description>
										<content:encoded><![CDATA[<p>പാലക്കാട്: പാലക്കാട് പട്ടാമ്പിയില്&#x200d; കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്&#x200d; കണ്ടെത്തി. പട്ടാമ്പി ഗവണ്&#x200d;മെന്റ് താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന കക്കടത്ത് മഠത്തില്&#x200d; സുബ്രഹ്‌മണ്യനാണ് മരിച്ചത്. ശനിയാഴ്ച ഉച്ച മുതലായിരുന്നു സുബ്രഹ്‌മണ്യനെ കാണാതായത്. പട്ടാമ്പി വീരമണിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിലെ കിണറില്&#x200d; നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പട്ടാമ്പി പൊലീസ് അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-middle-aged-man-missing-from-palakkad-was-found-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളെ കാണാതായി</title>
		<link>https://www.chandrikadaily.com/one-of-the-students-who-got-swept-away-in-bharatapuzha-is-missing.html</link>
					<comments>https://www.chandrikadaily.com/one-of-the-students-who-got-swept-away-in-bharatapuzha-is-missing.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 19 Oct 2025 10:15:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bharathapuzha]]></category>
		<category><![CDATA[MISSING]]></category>
		<category><![CDATA[STUDENT]]></category>
		<category><![CDATA[sunk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359231</guid>

					<description><![CDATA[. മാത്തൂര്‍ ചുങ്കമന്ദം സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പെട്ടത്.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: പാലക്കാട് കോട്ടായി മുട്ടിക്കടവില്&#x200d; ഭാരതപ്പുഴയില്&#x200d; രണ്ട് വിദ്യാര്&#x200d;ത്ഥികള്&#x200d; ഒഴുക്കില്&#x200d;പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെ വിദ്യാര്&#x200d;ത്ഥിക്കായി തെരച്ചില്&#x200d; തുടരുന്നു. മാത്തൂര്&#x200d; ചുങ്കമന്ദം സ്വദേശികളായ വിദ്യാര്&#x200d;ത്ഥികളാണ് ഒഴുക്കില്&#x200d;പെട്ടത്.</p>
<p>വിദ്യാര്&#x200d;ത്ഥികള്&#x200d; പുഴയില്&#x200d; കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കില്&#x200d;പെട്ടതാണെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/one-of-the-students-who-got-swept-away-in-bharatapuzha-is-missing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്‍ണാടകയില്‍ വിനോദയാത്രയ്ക്കിടെ ഏഴ് പേര്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/1seven-people-drowned-in-karnataka-during-a-picnic-two-died-tragically.html</link>
					<comments>https://www.chandrikadaily.com/1seven-people-drowned-in-karnataka-during-a-picnic-two-died-tragically.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 08 Oct 2025 06:21:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[drowned death]]></category>
		<category><![CDATA[KARNADAKA]]></category>
		<category><![CDATA[MISSING]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357403</guid>

					<description><![CDATA[അപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു, ]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടക: വിനോദയാത്രയ്ക്കിടെ മാര്&#x200d;ക്കോനഹള്ളി ഡാമില്&#x200d; ഒരു കുടുംബത്തിലെ ഏഴ് പേര്&#x200d; വെള്ളത്തില്&#x200d; പെട്ടു. ഇവരില്&#x200d; സ്ത്രീകളും കുട്ടികളും ഉള്&#x200d;പ്പെടുന്നു. അപകടത്തില്&#x200d; രണ്ട് സ്ത്രീകള്&#x200d; മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.</p>
<p>ഇതിനുശേഷം മറ്റുള്ളവരെ കണ്ടെത്താന്&#x200d; തിരച്ചില്&#x200d; തുടരുകയാണ്. പ്രത്യേകിച്ച് രണ്ട് സ്ത്രീകള്&#x200d;ക്കും രണ്ട് കുട്ടികള്&#x200d;ക്കും തിരച്ചില്&#x200d; ഇപ്പോഴും പുരോഗമിക്കുകയാണ്. 15 പേരാണ് വിനോദയാത്രയ്ക്കായി തുമകുരു ഡാമിലെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് അശോക് കെവി പറഞ്ഞു.</p>
<p>വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോള്&#x200d; ഏഴ് പേര്&#x200d; ഒഴുക്കില്&#x200d;പ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അപകടം നടന്നയുടനെ പൊലീസും ഫയര്&#x200d; വകുപ്പും ചേര്&#x200d;ന്ന് രക്ഷാപ്രവര്&#x200d;ത്തനം നടത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1seven-people-drowned-in-karnataka-during-a-picnic-two-died-tragically.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാണാതായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കണ്ടെത്തി</title>
		<link>https://www.chandrikadaily.com/missing-cisf-officers-wife-and-son-found.html</link>
					<comments>https://www.chandrikadaily.com/missing-cisf-officers-wife-and-son-found.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 23 Aug 2025 10:18:23 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[MISSING]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351417</guid>

					<description><![CDATA[തിരുവനന്തപുരത്ത് നിന്ന് കാണാതായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കണ്ടെത്തി. ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരത്ത് നിന്ന് കാണാതായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കണ്ടെത്തി. ഭോപ്പാലില്&#x200d; നിന്നാണ് ഇവരെ കണ്ടെത്തിയത്. ഒരാഴ്ച മുന്&#x200d;പാണ് അസം സ്വദേശിയായ റൂമി ദേവദാസ് (30) മകന്&#x200d; പ്രീയാനന്ദ ദാസ് (4) എന്നിവരെ വീട്ടില്&#x200d; നിന്നും കാണാതായത്. ഭര്&#x200d;ത്താവിന്റെ പരാതിയെ തുടര്&#x200d;ന്ന് ഫോര്&#x200d;ട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയെയും കുഞ്ഞിനേയും കണ്ടെത്തിയത്.<br />
ഭര്&#x200d;ത്താവിനൊപ്പം പോകാന്&#x200d; താത്പര്യമില്ലെന്ന് യുവതി അറിയിച്ചു. ഓണ്&#x200d;ലൈനില്&#x200d; മജിസ്‌ട്രേറ്റിനു മുന്നില്&#x200d; ഹാജരാക്കിയ ശേഷം ഇവരെ അസാമിലേക്ക് വിട്ടു. തിരുവനന്തപുരം എയര്&#x200d;പ്പോര്&#x200d;ട്ടിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ് ഭര്&#x200d;ത്താവ് പൂനം ചന്ദ്രബോസ്.</p>
<p>ഈ മാസം 13 -ാം തീയതി അസമിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് റൂമിയും കുഞ്ഞും വീട്ടില്&#x200d; നിന്ന് ഇറങ്ങിയത്. ഇരുവരും തമ്മില്&#x200d; ചില പ്രശ്‌നങ്ങള്&#x200d; ഉണ്ടായിരുന്നുവെന്നും ചന്ദ്രബോസ് പൊലീസിനോട് പറഞ്ഞിരുന്നു. ആദ്യഘട്ടത്തില്&#x200d; തൃശൂര്&#x200d; കേന്ദ്രീകരിച്ചായിരുന്നു ഫോര്&#x200d;ട്ട് പൊലീസ് അന്വേഷണം നടത്തിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/missing-cisf-officers-wife-and-son-found.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവം: റിസോര്‍ട്ട് ഉടമ ഒളിവില്‍</title>
		<link>https://www.chandrikadaily.com/adivasi-youth-beaten-up-incident-resort-owner-absconding.html</link>
					<comments>https://www.chandrikadaily.com/adivasi-youth-beaten-up-incident-resort-owner-absconding.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 23 Aug 2025 06:01:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[insident]]></category>
		<category><![CDATA[MISSING]]></category>
		<category><![CDATA[muthalamada]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351383</guid>

					<description><![CDATA[പാലക്കാട് മുതലമടയില്‍ ആദിവാസി യുവാവിനെ റിസോര്‍ട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച കേസിലെ റിസോട്ട് ഉടമ ഒളിവില്‍. യുവാവിനെ പൂട്ടിയിട്ടതായി വിവരം നല്‍കിയ ആളെയും കാണാനില്ലന്ന് പരാതി.]]></description>
										<content:encoded><![CDATA[<p>പാലക്കാട് മുതലമടയില്&#x200d; ആദിവാസി യുവാവിനെ റിസോര്&#x200d;ട്ടില്&#x200d; പൂട്ടിയിട്ട് മര്&#x200d;ദ്ദിച്ച കേസിലെ റിസോട്ട് ഉടമ ഒളിവില്&#x200d;. യുവാവിനെ പൂട്ടിയിട്ടതായി വിവരം നല്&#x200d;കിയ ആളെയും കാണാനില്ലന്ന് പരാതി.</p>
<p>തിരുന്നാവ കരസുവിനെയാണ് കാണാതായത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്&#x200d; അതിന് ഉത്തരവാദി റിസോര്&#x200d;ട്ട് ഉടമയെന്ന് പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. </p>
<p>മുതലമടയിലെ ഫാം സ്റ്റേയിലാണ് ആദിവാസി യുവാവിനെ ആറു ദിവസത്തോളം അടച്ചിട്ട മുറിയില്&#x200d; പട്ടിണിക്കിട്ട് മര്&#x200d;ദ്ദിച്ചത്. സംഭവത്തില്&#x200d; വെസ്റ്റേണ്&#x200d; ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ കൊല്ലംകോട് പോലീസ് എസ്സി, എസ്ടിക്കെതിരായ അതിക്രമം തടയല്&#x200d; വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നു. </p>
<p>ഫാംസ്റ്റേയിലെ ഒരു ജീവനക്കാരന്&#x200d; വിവരമറിയിച്ചതിനെ തുടര്&#x200d;ന്നാണ് മുതലമട പഞ്ചായത്ത് അംഗം കല്പനാദേവിയുടെ നേതൃത്വത്തില്&#x200d; നാട്ടുകാരും പോലീസും ചേര്&#x200d;ന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/adivasi-youth-beaten-up-incident-resort-owner-absconding.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ മകന് വേണ്ടി ശബ്ദിക്കും&#8217;: കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ</title>
		<link>https://www.chandrikadaily.com/i-will-speak-for-my-son-aas-loong-as-i-live-missing-jnu-student-najeebs-mother.html</link>
					<comments>https://www.chandrikadaily.com/i-will-speak-for-my-son-aas-loong-as-i-live-missing-jnu-student-najeebs-mother.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 22 Aug 2025 05:01:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jnustudent]]></category>
		<category><![CDATA[MISSING]]></category>
		<category><![CDATA[najeebahammed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351264</guid>

					<description><![CDATA['ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം, എന്റെ മകന് സംഭവിച്ചതിനെ കുറിച്ച് ഞാന്‍ സംസാരിച്ചുകൊണ്ടേയിരിക്കും']]></description>
										<content:encoded><![CDATA[<p>ജവഹര്&#x200d;ലാല്&#x200d; നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്&#x200d; ബുധനാഴ്ച കോണ്&#x200d;സ്റ്റിറ്റിയൂഷന്&#x200d; ക്ലബ്ബില്&#x200d; സംഘടിപ്പിച്ച പൊതുയോഗത്തില്&#x200d; സംസാരിക്കവെയാണ് കാണാതായ ജെഎന്&#x200d;യു വിദ്യാര്&#x200d;ഥി നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ് വികാരനിര്&#x200d;ഭരവും ധിക്കാരപരവുമായ പ്രസംഗം നടത്തിയത്.</p>
<p>&#8216;ഞാന്&#x200d; ജീവിച്ചിരിക്കുന്നിടത്തോളം കാലം, എന്റെ മകന് സംഭവിച്ചതിനെ കുറിച്ച് ഞാന്&#x200d; സംസാരിച്ചുകൊണ്ടേയിരിക്കും. മറ്റൊരു നജീബ് ഉണ്ടാകാന്&#x200d; ഞാന്&#x200d; ആഗ്രഹിക്കുന്നില്ല. വിദ്യാര്&#x200d;ത്ഥികളുടെ പിന്തുണയോടെ ഞങ്ങള്&#x200d; എന്റെ മകനെ മറക്കുകയോ ആരെയും മറക്കുകയോ ചെയ്യില്ല,&#8217; അവര്&#x200d; പറഞ്ഞു.</p>
<p>വിദ്യാര്&#x200d;ത്ഥി പ്രസ്ഥാനങ്ങളുടെ ഐക്യദാര്&#x200d;ഢ്യം അവര്&#x200d; അനുസ്മരിച്ചു: &#8216;വിദ്യാര്&#x200d;ത്ഥി ശക്തി എല്ലായ്പ്പോഴും എനിക്കൊപ്പം നിന്നു. JNU തുടക്കം മുതല്&#x200d; എനിക്കൊപ്പം നിന്നു, അത് തുടരുന്നു. എന്നെ പിന്തുണച്ച ജാമിയയിലെ എന്റെ മക്കള്&#x200d;. പലരും ജയിലില്&#x200d; കിടന്നു. അവര്&#x200d;ക്കുവേണ്ടിയും ഞങ്ങള്&#x200d; പോരാടും. അവര്&#x200d;ക്ക് വേണ്ടിയും ഞങ്ങള്&#x200d; പോരാടും. എനിക്ക് ശക്തിയുള്ളിടത്തോളം ഞാന്&#x200d; എന്റെ സൈനികര്&#x200d;ക്ക് വേണ്ടി പോരാടും. ഈ പോരാട്ടം നമുക്ക് വേണ്ടിയുള്ളതല്ല, പക്ഷേ നമ്മുടെ നീതി ജയിക്കുമെന്നും ഞങ്ങള്&#x200d; വിജയിക്കുമെന്നും ഹൈക്കോടതിയില്&#x200d; ഈ പോരാട്ടം തുടരുമെന്നും ഞാന്&#x200d; വിശ്വസിക്കുന്നു.</p>
<p>നജീബ് അഹമ്മദിന്റെ തിരോധാനത്തിന് എട്ട് വര്&#x200d;ഷത്തിന് ശേഷം, സെന്&#x200d;ട്രല്&#x200d; ബ്യൂറോ ഓഫ് ഇന്&#x200d;വെസ്റ്റിഗേഷന്&#x200d; (സിബിഐ) സമര്&#x200d;പ്പിച്ച അടച്ചുപൂട്ടല്&#x200d; റിപ്പോര്&#x200d;ട്ട് ജൂണില്&#x200d; ഡല്&#x200d;ഹി കോടതി അംഗീകരിച്ചു. ഈ റിപ്പോര്&#x200d;ട്ടിനെ ചോദ്യം ചെയ്ത് 2018-ല്&#x200d; ഉമ്മ നല്&#x200d;കിയ ഹര്&#x200d;ജിയാണിത്.</p>
<p>ഒന്നാം വര്&#x200d;ഷ എംഎസ്സി ബയോടെക്നോളജി വിദ്യാര്&#x200d;ത്ഥിയായ നജീബിനെ 2016 ഒക്ടോബറില്&#x200d; തന്റെ ജെഎന്&#x200d;യു ഹോസ്റ്റലിന് പുറത്ത് നിന്ന് ആര്&#x200d;എസ്എസ് വിദ്യാര്&#x200d;ത്ഥി വിഭാഗമായ എബിവിപി ആക്രമിച്ചതിനെ തുടര്&#x200d;ന്ന് കാണാതായിരുന്നു. അന്ന് അദ്ദേഹത്തിന് 27 വയസ്സായിരുന്നു.</p>
<p>നജീബിന്റെ കേസ് ഒന്നിലധികം ഏജന്&#x200d;സികള്&#x200d;-ഡല്&#x200d;ഹി പോലീസ്, പ്രത്യേക അന്വേഷണ സംഘം, ക്രൈംബ്രാഞ്ച്, ഒടുവില്&#x200d; സിബിഐ എന്നിവ അന്വേഷിച്ചു. എന്നിട്ടും അവരാരും അവനെക്കുറിച്ച് ഒരു സൂചനയും കണ്ടെത്തിയില്ല. അദ്ദേഹത്തിന്റെ നിര്&#x200d;ബന്ധിത തിരോധാനം ജെഎന്&#x200d;യുവിലും ഡല്&#x200d;ഹിയിലുടനീളവും രാജ്യവ്യാപകമായി യൂണിവേഴ്‌സിറ്റി കാമ്പസുകളിലും വന്&#x200d; പ്രതിഷേധത്തിന് കാരണമായി.</p>
<p>രാഷ്ട്രീയ ജനതാദള്&#x200d; എംപി മനോജ് ഝാ കേസ് അവസാനിപ്പിച്ചതിനെ &#8216;സംവിധാനത്തിന്റെ ആഴത്തിലുള്ള പരാജയം&#8217; എന്ന് വിശേഷിപ്പിച്ചു.</p>
<p>&#8216;നജീബ് എവിടെ&#8217; എന്നതല്ല ശരിയായ ചോദ്യം, &#8216;നീതി എവിടെ?&#8217; നിങ്ങളില്&#x200d; പലരും നിങ്ങളുടെ സഹപാഠിയെ തിരയുന്നു. ഫാത്തിമ ജി അവളുടെ മകനെ തിരയുന്നു. എന്നാല്&#x200d; ഈ രാജ്യം അതിന്റെ ആത്മാവിനെ തിരയുകയാണ്. ആഭ്യന്തര മന്ത്രിയുടെ കടമ പൗരന്മാരെ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ്, എന്നാല്&#x200d; അദ്ദേഹത്തിന്റെ സാന്നിധ്യം ജനങ്ങളോട് അവര്&#x200d; ആവശ്യമില്ലാത്തവരാണെന്ന് അവര്&#x200d; ഈ രാജ്യം വിടണമെന്ന് പറയുന്നു,&#8217; ഝാ പറഞ്ഞു.</p>
<p>ഇന്നത്തെ ഇന്ത്യ ഗാന്ധിയുടെയും നെഹ്റുവിന്റെയും രാജ്യമല്ലെന്നും നിരപരാധികള്&#x200d; ജയിലില്&#x200d; കിടക്കുന്ന രാജ്യമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. &#8216;ഇന്ന് നിങ്ങളുടെ പേര് തന്നെ നിങ്ങളുടെ അറസ്റ്റ് ഉറപ്പ് വരുത്തും. ഞങ്ങള്&#x200d; ഇത് പാര്&#x200d;ലമെന്റില്&#x200d; ഉന്നയിച്ചാല്&#x200d; ഞങ്ങളോട് പാകിസ്ഥാനിലേക്ക് പോകാന്&#x200d; പറയുന്നു. പക്ഷേ ചെറുശക്തികള്&#x200d; മുമ്പ് രാഷ്ട്രങ്ങളെ മാറ്റി. നമ്മുടെ രാജ്യത്തും വിയോജിപ്പുകളെ തകര്&#x200d;ക്കാന്&#x200d; കഴിയുമെന്ന് കരുതുന്നവര്&#x200d; തെറ്റാണെന്ന് തെളിയിക്കപ്പെടും. ഒരു പക്ഷേ റോഡുകള്&#x200d; പാര്&#x200d;ലമെന്റിലേക്ക് നയിച്ചേക്കാം, ചിലപ്പോള്&#x200d; നജീബിനെയും നമുക്ക് തിരികെ ലഭിക്കും,&#8217; അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-will-speak-for-my-son-aas-loong-as-i-live-missing-jnu-student-najeebs-mother.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട് ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി</title>
		<link>https://www.chandrikadaily.com/complaint-that-a-six-year-old-boy-was-kidnapped-in-palakkad.html</link>
					<comments>https://www.chandrikadaily.com/complaint-that-a-six-year-old-boy-was-kidnapped-in-palakkad.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 21 Aug 2025 09:55:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KIDNAP ATTEMPT]]></category>
		<category><![CDATA[MISSING]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351159</guid>

					<description><![CDATA[പാലക്കാട് വിളത്തൂരില്‍ ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി.]]></description>
										<content:encoded><![CDATA[<p>പാലക്കാട് വിളത്തൂരില്&#x200d; ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി. വിളത്തൂര്&#x200d; സ്വദേശി മുഹമ്മദ് ഹനീഫയുടെ മകന്&#x200d; ഇവാന്&#x200d; സായിക്കി<br />
നെയാണ് തട്ടിക്കൊണ്ട് പോയത്. പിതാവിന്റെ കൈയില്&#x200d; നിന്നും ബലമായി കുട്ടിയെ തട്ടികൊണ്ടുപോയന്നാണ് പരാതി. വെള്ള, ചുവപ്പ് സ്വിഫ്റ്റ് കാറുകളില്&#x200d; വന്നവരാണ് കുട്ടിയെ കൊണ്ടുപോയത്. കൊപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-a-six-year-old-boy-was-kidnapped-in-palakkad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/biindu-paddmaanaabhan-disappeearance-case-crime-branch-report-that-bindu-was-killed.html</link>
					<comments>https://www.chandrikadaily.com/biindu-paddmaanaabhan-disappeearance-case-crime-branch-report-that-bindu-was-killed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 21 Aug 2025 07:43:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[bindupathmanaban]]></category>
		<category><![CDATA[crimebranch]]></category>
		<category><![CDATA[death]]></category>
		<category><![CDATA[MISSING]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351130</guid>

					<description><![CDATA[ബിന്ദു പത്മനാഭന്‍ തിരോധാനക്കേസുമായി ബന്ധപ്പെട്ട് ബിന്ദു കൊല്ലപ്പെട്ടതായി ചേര്‍ത്തല മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.]]></description>
										<content:encoded><![CDATA[<p>ബിന്ദു പത്മനാഭന്&#x200d; തിരോധാനക്കേസുമായി ബന്ധപ്പെട്ട് ബിന്ദു കൊല്ലപ്പെട്ടതായി ചേര്&#x200d;ത്തല മജിസ്ട്രേറ്റ് കോടതിയില്&#x200d; ക്രൈംബ്രാഞ്ച് റിപ്പോര്&#x200d;ട്ട് നല്&#x200d;കി. പ്രതി സെബാസ്റ്റ്യനെ ഈ കേസിലും അറസ്റ്റ് ചെയ്യും. നിലവില്&#x200d; ജെയ്നമ്മ കൊലക്കേസില്&#x200d; റിമാന്റിലാണ് ഇയാള്&#x200d;. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടിയെടുക്കാന്&#x200d; സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനി ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. </p>
<p>ജയ ആള്&#x200d;മാറാട്ടം നടത്തി ബിന്ദു എന്ന പേരില്&#x200d; സ്വത്ത് തട്ടിയെടുക്കാന്&#x200d; സെബാസ്റ്റ്യനെ സഹായിക്കുകയായിരുന്നു. ജയക്കൊപ്പം അന്ന് ഉണ്ടായിരുന്ന റുക്സാനക്കും കേസില്&#x200d; പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്&#x200d;. ചില പേപ്പറുകളില്&#x200d; റുക്സാനയും ഒപ്പിട്ടെന്നാണ് വിവരം. </p>
<p>സാമ്പത്തിക തര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് പിന്നീട് ജയയും റുക്‌സാനയും സെബാസ്റ്റ്യന്റെ വീട്ടില്&#x200d; എത്തി പ്രശനമുണ്ടാക്കിയതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. </p>
<p>ബിന്ദു പത്മനാഭന്&#x200d; കേസില്&#x200d; അന്വേഷണത്തില്&#x200d; അട്ടിമറി നടന്നതായി സഹോദരന്&#x200d; ആരോപിച്ചിരുന്നു. ആദ്യഘട്ടത്തില്&#x200d; പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും പൊലീസ് എഫ്ഐആര്&#x200d; ഇട്ടത് 70 ദിവസങ്ങള്&#x200d;ക്ക് ശേഷമാണെന്നും സഹോദരന്&#x200d; പ്രവീണ്&#x200d; ആരോപിച്ചിരുന്നു.</p>
<p>2016 ലാണ് ബിന്ദു പത്മനാഭനെ കാണാനില്ലെന്ന പരാതി ആഭ്യന്തരവകുപ്പിന് ലഭിച്ചത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/biindu-paddmaanaabhan-disappeearance-case-crime-branch-report-that-bindu-was-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമ്പതോളം യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം ചൈന അതിര്‍ത്തിക്ക് സമീപം കാണാതായി</title>
		<link>https://www.chandrikadaily.com/a-russian-plane-carrying-about-50-passengers-has-gone-missing-near-the-chinese-border.html</link>
					<comments>https://www.chandrikadaily.com/a-russian-plane-carrying-about-50-passengers-has-gone-missing-near-the-chinese-border.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 24 Jul 2025 07:29:54 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[china]]></category>
		<category><![CDATA[MISSING]]></category>
		<category><![CDATA[russian flight]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348420</guid>

					<description><![CDATA[എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് പൈലറ്റുമായുള്ള ബന്ധം നഷ്ടമായതിനാല്‍ 50 ഓളം യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം അന്റോനോവ് -24 വ്യാഴാഴ്ച ചൈന അതിര്‍ത്തിക്ക് സമീപം കാണാതായതായി പ്രാദേശിക അത്യാഹിത മന്ത്രാലയം അറിയിച്ചു.
]]></description>
										<content:encoded><![CDATA[<p>എയര്&#x200d; ട്രാഫിക് കണ്&#x200d;ട്രോളര്&#x200d;മാര്&#x200d;ക്ക് പൈലറ്റുമായുള്ള ബന്ധം നഷ്ടമായതിനാല്&#x200d; 50 ഓളം യാത്രക്കാരുമായി പോയ റഷ്യന്&#x200d; വിമാനം അന്റോനോവ് -24 വ്യാഴാഴ്ച ചൈന അതിര്&#x200d;ത്തിക്ക് സമീപം കാണാതായതായി പ്രാദേശിക അത്യാഹിത മന്ത്രാലയം അറിയിച്ചു.</p>
<p>റഷ്യയുടെ വിദൂര കിഴക്കന്&#x200d; മേഖലയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെ വ്യാഴാഴ്ച 50 ഓളം പേരുമായി പോയ യാത്രാ വിമാനം റഡാറില്&#x200d; നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അടിയന്തിര തിരച്ചില്&#x200d; ശ്രമത്തിന് പ്രേരിപ്പിച്ചതായി അധികൃതര്&#x200d; സ്ഥിരീകരിച്ചു. സൈബീരിയ ആസ്ഥാനമായുള്ള പ്രാദേശിക വിമാനക്കമ്പനിയായ അംഗാര എയര്&#x200d;ലൈന്&#x200d;സാണ് അന്റോനോവ് എഎന്&#x200d;-24 വിമാനം പ്രവര്&#x200d;ത്തിപ്പിച്ചത്. ചൈനീസ് അതിര്&#x200d;ത്തിയോട് ചേര്&#x200d;ന്ന് കിടക്കുന്ന അമുര്&#x200d; മേഖലയിലെ ചെറിയ പട്ടണമായ ടിന്&#x200d;ഡയ്ക്ക് സമീപമാകുമ്പോള്&#x200d; എയര്&#x200d; ട്രാഫിക് കണ്&#x200d;ട്രോളറുകളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി റിപ്പോര്&#x200d;ട്ടുണ്ട്.</p>
<p>പ്രദേശത്തെ ഗവര്&#x200d;ണര്&#x200d; വാസിലി ഓര്&#x200d;ലോവ് പറയുന്നതനുസരിച്ച്, ആറ് ക്രൂ അംഗങ്ങളും അഞ്ച് കുട്ടികളും ഉള്&#x200d;പ്പെടെ 43 യാത്രക്കാരാണ് വിമാനത്തില്&#x200d; ഉണ്ടായിരുന്നതെന്ന് പ്രാഥമിക റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നു.</p>
<p>&#8216;സെര്&#x200d;ച്ച് ആന്&#x200d;ഡ് റെസ്‌ക്യൂ ടീമുകള്&#x200d; പൂര്&#x200d;ണ്ണമായും അണിനിരന്നിട്ടുണ്ട്,&#8217; &#8216;ലഭ്യമായ എല്ലാ സംവിധാനങ്ങളും വിമാനം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നു.&#8217; ഓര്&#x200d;ലോവ് പ്രഖ്യാപിച്ചു.</p>
<p>റഷ്യയുടെ വിദൂര കിഴക്കന്&#x200d; പ്രദേശത്തെ പരുക്കന്&#x200d; വനപ്രദേശത്ത് തിരച്ചില്&#x200d; തുടരുമ്പോള്&#x200d;, വിമാനത്തിന്റെ തിരോധാനത്തിന്റെ കാരണമോ അതിന്റെ നിലവിലെ സ്ഥാനമോ കണ്ടെത്താന്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-russian-plane-carrying-about-50-passengers-has-gone-missing-near-the-chinese-border.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടെക്സസിലെ വെള്ളപ്പൊക്കം; കാണാതായവരുടെ എണ്ണം 160 കടന്നു</title>
		<link>https://www.chandrikadaily.com/flooding-in-texas-the-number-of-missing-people-has-crossed-160.html</link>
					<comments>https://www.chandrikadaily.com/flooding-in-texas-the-number-of-missing-people-has-crossed-160.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 09 Jul 2025 12:37:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[flood]]></category>
		<category><![CDATA[MISSING]]></category>
		<category><![CDATA[texas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347154</guid>

					<description><![CDATA[കെര്‍ കൗണ്ടിയില്‍ മാത്രം 161 പേരെ കാണാതായിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
]]></description>
										<content:encoded><![CDATA[<p>ടെക്സസിലെ ഗ്വാഡലൂപ്പ് നദിക്കരയില്&#x200d; വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്&#x200d; കാണാതായവരുട എണ്ണം 160 കടന്നു. ജൂലൈ 4 ലെ വെള്ളപ്പൊക്കത്തില്&#x200d; കുറഞ്ഞത് 110 പേരുടെ ജീവന്&#x200d; അപഹരിച്ചു.</p>
<p>കെര്&#x200d; കൗണ്ടിയില്&#x200d; മാത്രം 161 പേരെ കാണാതായിട്ടുണ്ടെന്ന് ഗവര്&#x200d;ണര്&#x200d; ഗ്രെഗ് ആബട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു. </p>
<p>സെന്&#x200d;ട്രല്&#x200d; ടെക്‌സസിലെ &#8216;ഫ്‌ലാഷ് ഫ്‌ലഡ് അല്ലെ&#8217;യില്&#x200d; സ്ഥിതി ചെയ്യുന്ന കെര്&#x200d; കൗണ്ടിയില്&#x200d; ഏറ്റവും വലിയ ദുരന്തമുണ്ടായി, കുറഞ്ഞത് 94 മരണങ്ങള്&#x200d; സ്ഥിരീകരിച്ചു.</p>
<p>ജൂലൈ നാലിലെ അവധി ആരംഭിച്ചതിനാല്&#x200d; വെള്ളിയാഴ്ച പുലര്&#x200d;ച്ചെ കവിഞ്ഞൊഴുകിയപ്പോള്&#x200d; ഗ്വാഡലൂപ്പ് നദിക്കരയിലുള്ള ഒരു യൂത്ത് സമ്മര്&#x200d; ക്യാമ്പില്&#x200d; താമസിച്ചിരുന്ന കുറഞ്ഞത് 27 പെണ്&#x200d;കുട്ടികളും കൗണ്&#x200d;സിലര്&#x200d;മാരും ഈ ടോളില്&#x200d; ഉള്&#x200d;പ്പെടുന്നു.</p>
<p>നൂറുകണക്കിനാളുകള്&#x200d; ഉറങ്ങിയപ്പോള്&#x200d; ക്യാബിനുകള്&#x200d; തകര്&#x200d;ത്തുകൊണ്ട് ശക്തമായ വെള്ളപ്പൊക്കം ക്യാമ്പിലൂടെ ഒഴുകി.</p>
<p>സംസ്ഥാനത്തുടനീളം കുറഞ്ഞത് 15 മരണങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഗവര്&#x200d;ണര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഹെലികോപ്റ്ററുകള്&#x200d;, ഡ്രോണുകള്&#x200d;, നായ്ക്കള്&#x200d; എന്നിവ ഉപയോഗിച്ചുള്ള തിരച്ചില്&#x200d;, രക്ഷാപ്രവര്&#x200d;ത്തനങ്ങള്&#x200d; വെള്ളവും ചെളിയും കാരണം വലിയ തടസ്സങ്ങള്&#x200d; നേരിടുന്നുണ്ടെന്ന് ടെക്‌സസ് ഗെയിം വാര്&#x200d;ഡന്&#x200d;മാരുമായി ബെന്&#x200d; ബേക്കര്&#x200d; വിശദീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/flooding-in-texas-the-number-of-missing-people-has-crossed-160.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
