<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mistake &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mistake/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 08 Nov 2025 05:02:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mistake &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തിരുവനന്തപുരത്ത് വേണുവിന്റെ മരണത്തില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം തെറ്റെന്ന് റിപ്പോര്‍ട്ട് തെളിയിക്കുന്നു</title>
		<link>https://www.chandrikadaily.com/11the-report-proves-that-the-claim-of-medical-college-authorities-on-venus-death-in-thiruvananthapuram-is-wrong.html</link>
					<comments>https://www.chandrikadaily.com/11the-report-proves-that-the-claim-of-medical-college-authorities-on-venus-death-in-thiruvananthapuram-is-wrong.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 08 Nov 2025 04:56:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mistake]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362505</guid>

					<description><![CDATA[ വേണുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം തളളിയിരിക്കുകയാണ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരത്ത് കൊല്ലം സ്വദേശി വേണുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; മെഡിക്കല്&#x200d; കോളജ് അധികൃതരുടെ വാദം തളളിയിരിക്കുകയാണ്. ക്രിയാറ്റിന്&#x200d; ലെവല്&#x200d; കൂടിയതുകൊണ്ട് ആന്&#x200d;ജിയോഗ്രാം നടത്താനായില്ല എന്ന മെഡിക്കല്&#x200d; കോളജ് സൂപ്രണ്ടിന്റെയും കാര്&#x200d;ഡിയോളജി വിഭാഗം മേധാവിയുടെയും വാദം തെറ്റായതാണെന്ന് പുതിയ റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു.</p>
<p>റിപ്പോര്&#x200d;ട്ട് പ്രകാരം, വേണുവിന്റെ ക്രിയാറ്റിന്&#x200d; ലെവല്&#x200d; സാധാരണ നിലയിലായിരുന്നു  ശരീരത്തില്&#x200d; സാധാരണയായി കാണേണ്ട 1.4 എന്ന അളവില്&#x200d; നിന്നും ചെറുതായി മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ. അതിനാല്&#x200d; ആന്&#x200d;ജിയോഗ്രാം ചെയ്യുന്നതില്&#x200d; സാങ്കേതിക തടസ്സമൊന്നും ഉണ്ടായിരുന്നില്ല.</p>
<p>എന്നിട്ടും, ചികിത്സ ലഭിച്ചില്ലെന്നും അനാസ്ഥയാണ് ഭര്&#x200d;ത്താവിന്റെ മരണത്തിന് കാരണം എന്നാരോപിച്ച് വേണുവിന്റെ ഭാര്യ സിന്ധു മുമ്പ് രംഗത്തെത്തിയിരുന്നു. &#8221;നിലത്ത് തുണി വിരിച്ച് ഭര്&#x200d;ത്താവിനെ കിടത്തേണ്ടി വന്നു, കട്ടില്&#x200d; പോലും നിഷേധിച്ചു,&#8221; എന്നായിരുന്നു അവരുടേതായ ഗുരുതര ആരോപണം.</p>
<p>അതേസമയം, ഹൃദ്രോഗ വിഭാഗം ഈ ആരോപണങ്ങള്&#x200d; നിഷേധിച്ചു. രോഗി ഗുരുതരാവസ്ഥയിലാണ് എത്തിയത്, ശ്വാസകോശത്തില്&#x200d; പെട്ടെന്നുണ്ടായ നീര്&#x200d;ക്കെട്ടാണ് മരണത്തിന് കാരണമെന്ന് അവര്&#x200d; വ്യക്തമാക്കി.</p>
<p>എന്നാല്&#x200d;, പുതിയ റിപ്പോര്&#x200d;ട്ടിലൂടെ മെഡിക്കല്&#x200d; കോളജ് അധികൃതരുടെ വാദം തള്ളിക്കളയപ്പെട്ടതോടെ, ചികിത്സാ വീഴ്ചയുണ്ടായോയെന്ന ചര്&#x200d;ച്ച വീണ്ടും ശക്തമാകുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11the-report-proves-that-the-claim-of-medical-college-authorities-on-venus-death-in-thiruvananthapuram-is-wrong.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്&#x200d; അക്ഷരത്തെറ്റുകള്&#x200d;; തിരിച്ചുവാങ്ങാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കി ഡിജിപി</title>
		<link>https://www.chandrikadaily.com/typos-in-chief-ministers-police-medals-dgp-instructed-to-take-it-back.html</link>
					<comments>https://www.chandrikadaily.com/typos-in-chief-ministers-police-medals-dgp-instructed-to-take-it-back.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 02 Nov 2024 16:37:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chief Minister]]></category>
		<category><![CDATA[gdp]]></category>
		<category><![CDATA[mistake]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police medal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315910</guid>

					<description><![CDATA[മെഡല്&#x200d; സ്വീകരിച്ച പൊലീസുകാരാണ് അക്ഷരത്തെറ്റുകള്&#x200d; കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്&#x200d; നിറയെ അക്ഷരത്തെറ്റുകള്&#x200d;. ഇതിനെ തുടര്&#x200d;ന്ന് മെഡലുകള്&#x200d; തിരിച്ചുവാങ്ങാന്&#x200d; ഡിജിപി നിര്&#x200d;ദേശം നല്&#x200d;കി. മെഡല്&#x200d; സ്വീകരിച്ച പൊലീസുകാരാണ് അക്ഷരത്തെറ്റുകള്&#x200d; കണ്ടെത്തിയത്.</p>
<p>മെഡലുകളില്&#x200d; മുഖ്യമന്ത്രിയുടെ എന്നതിന് പകരം &#8216;മുഖ്യമന്ത്രയുടെ&#8217; എന്നാണ് രേഖപ്പെടുത്തിയത്. പൊലീസ് മെഡല്&#x200d; എന്നത് തെറ്റായി &#8216;പോലസ് മെഡന്&#x200d;&#8217; എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മെഡല്&#x200d; ജേതാക്കളായ പൊലീസുകാര്&#x200d; ഇത്തരം അക്ഷരത്തെറ്റുകള്&#x200d; കണ്ടെതിനെ തുടര്&#x200d;ന്ന് മേലധികാരികളോട് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഡിജിപി വിഷയത്തില്&#x200d; ഇടപെട്ട് എത്രയും പെട്ടെന്ന് മെഡലുകള്&#x200d; തിരിച്ചുവാങ്ങാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കി. കൂടാതെ, അക്ഷരത്തെറ്റുകള്&#x200d; തിരുത്തി പുതിയ മെഡലുകള്&#x200d; നല്&#x200d;കാന്&#x200d; മെഡലുകള്&#x200d; നിര്&#x200d;മിക്കാന്&#x200d; കരാറെടുത്ത സ്ഥാപനത്തോടും നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്.</p>
<p>കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്&#x200d; നടന്ന ചടങ്ങില്&#x200d; 264 ഉദ്യോഗസ്ഥര്&#x200d;ക്കാണ് മെഡല്&#x200d; ലഭിച്ചത്. ഇതില്&#x200d; പകുതിയോളം മെഡലുകളിലും അക്ഷരത്തെറ്റുകള്&#x200d; കണ്ടെത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/typos-in-chief-ministers-police-medals-dgp-instructed-to-take-it-back.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലില്&#x200d; നിറയെ അക്ഷരത്തെറ്റുകള്&#x200d;</title>
		<link>https://www.chandrikadaily.com/the-police-medal-distributed-by-the-chief-minister-is-full-of-typos.html</link>
					<comments>https://www.chandrikadaily.com/the-police-medal-distributed-by-the-chief-minister-is-full-of-typos.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 02 Nov 2024 07:59:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[medal]]></category>
		<category><![CDATA[mistake]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315834</guid>

					<description><![CDATA[വിഷയം അടിയന്തരമായി പരിഹരിക്കാന്&#x200d; സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്&#x200d;വേഷ് സാഹിബ് ഉത്തരവിട്ടിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഭാഷാദിനത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിൽ വ്യാപക അക്ഷരത്തെറ്റെന്ന് പരാതി. &#8216;കേരളാ മുഖ്യമന്ത്ര യുടെ പോല സ് മെഡൻ&#8217; എന്നാണ് മെഡലിൽ എഴുതിയിരിക്കുന്നത്. വിഷയം അടിയന്തരമായി പരിഹരിക്കാന്&#x200d; സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്&#x200d;വേഷ് സാഹിബ് ഉത്തരവിട്ടിട്ടുണ്ട്.</p>
<p>ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ല. തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകൾ നിറഞ്ഞ മെഡൽ വിതരണം നടന്നത്.264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.</p>
<p>കേരളപ്പിറവി ദിനാഘോഷത്തിന്&#x200d;റെ ഭാഗമായാണു കഴിഞ്ഞ ദിവസം 264 പൊലീസുകാർക്ക് മെഡൽ വിതരണം ചെയ്തത്. ഇതില്&#x200d; നിരവധി പേര്&#x200d;ക്ക് ലഭിച്ച മെഡലുകളിലാണു അക്ഷരത്തെറ്റുള്ളത്. പകരം മെഡലുകൾ നൽകാൻ ടെൻഡർ എടുത്ത സ്ഥാപനത്തിന് ഡിജിപി നിർദേശം നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-police-medal-distributed-by-the-chief-minister-is-full-of-typos.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹേമ കമ്മിറ്റി ചെയ്തത് വലിയ തെറ്റ്; അവര്&#x200d; നടിമാരുടെ അഭിപ്രായം മാത്രം തേടി: ഭാഗ്യലക്ഷ്മി</title>
		<link>https://www.chandrikadaily.com/the-hema-committee-made-a-big-mistake-they-only-sought-the-opinion-of-actresses-bhagyalakshmi.html</link>
					<comments>https://www.chandrikadaily.com/the-hema-committee-made-a-big-mistake-they-only-sought-the-opinion-of-actresses-bhagyalakshmi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Sep 2024 13:17:27 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bhagyalakshmi]]></category>
		<category><![CDATA[Hema committee]]></category>
		<category><![CDATA[mistake]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308292</guid>

					<description><![CDATA[സിനിമയില്&#x200d; സ്ത്രീകള്&#x200d;ക്കെതിരെ സ്ത്രീകളുടെ തന്നെ കൂട്ടായ്മകള്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ ഇവര്&#x200d; ഫെഫ്ക പോലുള്ള സംഘടനകളെ തകര്&#x200d;ക്കാന്&#x200d; ഈ കൂട്ടായ്മകള്&#x200d; ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ടിനെതിരെ വിമര്&#x200d;ശനവുമായി ഡബ്ബിങ് ആര്&#x200d;ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കമ്മിറ്റി തൊഴിലാളികളായി പരിഗണിച്ചത് നാല് സ്ത്രീകളെ മാത്രമാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.</p>
<p>അവരോട് ചോദിച്ചറിഞ്ഞത് ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് മാത്രമാണെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി സിനിമാ മേഖലയില്&#x200d; വേറെയും പ്രശ്‌നങ്ങളുണ്ടെന്നും വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞു.</p>
<p>സിനിമയില്&#x200d; സ്ത്രീകള്&#x200d;ക്കെതിരെ സ്ത്രീകളുടെ തന്നെ കൂട്ടായ്മകള്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ ഇവര്&#x200d; ഫെഫ്ക പോലുള്ള സംഘടനകളെ തകര്&#x200d;ക്കാന്&#x200d; ഈ കൂട്ടായ്മകള്&#x200d; ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. കൂടാതെ ഡബ്ല്യു.സിസി അംഗങ്ങള്&#x200d;ക്കെതിരെ ഉയര്&#x200d;ന്ന ആരോപണങ്ങളിലും അന്വേഷണം വേണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>‘ആ റിപ്പോര്&#x200d;ട്ട് പുറത്ത് വന്ന അന്ന് മുതല്&#x200d; സിനിമാ ലോകത്ത് ഉള്ള എല്ലാ സ്ത്രീകളും അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേവലം നടി നടന്മാരെ മാത്രമാണ് നിങ്ങള്&#x200d; കണ്ടത്. എന്റെ കൂടെ ഇവിടെയുള്ള ആരെയെങ്കിലും നിങ്ങള്&#x200d; മുമ്പ് കണ്ടിട്ടുണ്ടോ?.</p>
<p>ഇവര്&#x200d;ക്കെല്ലാവര്&#x200d;ക്കും മാധ്യമങ്ങളുടെ മുന്നില്&#x200d; വരാന്&#x200d; ഭയമാണ് കാരണം ഇവരെയും നിങ്ങള്&#x200d; മാധ്യമങ്ങള്&#x200d; പീഡിപ്പിക്കപ്പെട്ടവരായി ചിത്രീകരിക്കുമോ എന്ന പേടിയുണ്ട് ഇവര്&#x200d;ക്ക്,’ ഭാഗ്യലക്ഷ്മി വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിക്കെതിരെ ഷൂട്ടിങ് സെറ്റിലെ ചില ആരോപണങ്ങള്&#x200d; ഉന്നയിച്ച് മൂന്ന് ജൂനിയര്&#x200d; ആര്&#x200d;ട്ടിസ്റ്റുകള്&#x200d; രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്&#x200d; നടന്ന പത്രസമ്മേളനത്തില്&#x200d; ആണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഓഗസ്റ്റ് 31ന് ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ട് ചര്&#x200d;ച്ച ചെയ്യാന്&#x200d; ഫെഫ്കയിലെ വനിത അംഗങ്ങള്&#x200d; ഉള്&#x200d;പ്പെടുന്ന ഒരു യോഗം വിളിച്ച് ചേര്&#x200d;ത്തിരുന്നെന്നും ആ സമ്മേളനത്തില്&#x200d; രണ്ട് വ്യക്തികള്&#x200d; മനപ്പൂര്&#x200d;വ്വം പ്രശ്‌നങ്ങള്&#x200d; സൃഷ്ടിക്കാന്&#x200d; ശ്രമിച്ചന്നെ് പറഞ്ഞ ഭാഗ്യലക്ഷ്മി അത് ഫെഫ്കയെ തകര്&#x200d;ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഹേമ കമ്മിറ്റി സെലക്ടീവായി അഭിനേതാക്കളുടെ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്&#x200d; മേക്ക് അപ്പ് ആര്&#x200d;ട്ടിസ്റ്റ്, ഡബ്ബിങ് ആര്&#x200d;ട്ടിസ്റ്റ് എന്നീ മേഖലകളിലെ വിരലിലെണ്ണാവുന്ന ആളുകളുടെ മൊഴി മാത്രം ആണ് രംഗപ്പെടുത്തിയത്. അതിനപ്പുറത്തോക്ക് ഈ മേഖലയിലെ സ്ത്രീകളുടെ അഭിപ്രായം തേടാന്&#x200d; കമ്മിറ്റി ശ്രമിച്ചില്ലെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-hema-committee-made-a-big-mistake-they-only-sought-the-opinion-of-actresses-bhagyalakshmi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാർഹിക പീഡനക്കേസിൽ ആളുമാറി അറസ്റ്റ്; നാല് ദിവസം ജയിലിൽ, ഒടുവില്&#x200d; മോചനം</title>
		<link>https://www.chandrikadaily.com/arrested-in-a-domestic-violence-case-four-days-in-jail-finally-released.html</link>
					<comments>https://www.chandrikadaily.com/arrested-in-a-domestic-violence-case-four-days-in-jail-finally-released.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 May 2024 05:47:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[mistake]]></category>
		<category><![CDATA[ppolice]]></category>
		<category><![CDATA[tirur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298519</guid>

					<description><![CDATA[കോടതിവിധി നടപ്പിലാക്കാൻ ശ്രമിച്ച പൊലീസ് ആളുമാറി വടക്കേപ്പുറത്ത് അബൂബക്കറിന് പകരം ആലുങ്ങൽ അബൂബക്കറെ അറസ്റ്റ് ചെയ്യുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>മലപ്പുറത്ത് ആളുമാറി അറസ്റ്റ് ചെയത് ജയിലിലാക്കിയതായി പരാതിയുമായി വെളിയംകോട് സ്വദേശി രം​ഗത്ത്. മലപ്പുറം വെളിയംകോട് സ്വദേശി ആലുങ്ങൽ അബൂബക്കറാണ് ആളുമാറി തവനൂർ ജയിലിലായത്. ഭാര്യയുടെ പരാതിയിൽ വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാനാണ് തിരൂർ കുടുംബ കോടതി ആവശ്യപ്പെട്ടത്. നാല് ലക്ഷം രൂപ പിഴയടച്ചില്ലെങ്കിൽ റിമാൻഡ് ചെയ്യാനായിരുന്നു കോടതി നിർദേശം.</p>
<p>എന്നാൽ കോടതിവിധി നടപ്പിലാക്കാൻ ശ്രമിച്ച പൊലീസ് ആളുമാറി വടക്കേപ്പുറത്ത് അബൂബക്കറിന് പകരം ആലുങ്ങൽ അബൂബക്കറെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട വടക്കേപ്പുറത്ത് അബൂബക്കർ നിലവിൽ ഗൾഫിലാണ്. ആളുമാറിയെന്ന് വ്യക്തമായതോടെ തിരൂർ കുടുംബ കോടതി അബൂബക്കർ ആലുങ്ങലിനെ ജയിൽ മോചിതനാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arrested-in-a-domestic-violence-case-four-days-in-jail-finally-released.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൃതദേഹം മാറിയ സംഭവം; ശോശാമ്മയുടെ ചിതാഭസ്മം കല്ലറയിൽ നിക്ഷേപിക്കും, കമലാക്ഷിയുടെ മൃതദേഹം ദഹിപ്പിക്കും</title>
		<link>https://www.chandrikadaily.com/the-incident-where-the-dead-body-was-changed-shoshammas-ashes-will-be-deposited-in-the-grave-and-kamalakshis-body-will-be-cremated.html</link>
					<comments>https://www.chandrikadaily.com/the-incident-where-the-dead-body-was-changed-shoshammas-ashes-will-be-deposited-in-the-grave-and-kamalakshis-body-will-be-cremated.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 09 Nov 2023 09:33:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[deadbody]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[mistake]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282466</guid>

					<description><![CDATA[വീഴ്ച്ച സംഭവിച്ചതിന് ആശുപത്രി മാനേജ്‌മെന്റ് മാപ്പു പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്&#x200d;ച്ചറിയില്&#x200d; നിന്നും വയോധികയുടെ മൃതദേഹം മാറി നല്&#x200d;കിയതില്&#x200d; പ്രതിഷേധവുമായി ബന്ധുക്കള്&#x200d;. മാറി കിട്ടിയ മൃതദേഹം ബന്ധുക്കള്&#x200d; ദഹിപ്പിച്ചു. കാഞ്ഞിരപ്പളളി 26 മൈല്&#x200d; മേരി ക്വീന്&#x200d;സ് ആശുപത്രീയിലാണ് സംഭവം.</p>
<p>ചോറ്റി സ്വദേശി ശോശാമ്മയുടെ മൃതദേഹത്തിന് പകരം ചിറക്കടവ് സ്വദേശി കമലാക്ഷിയുടെ മൃതദേഹമായിരുന്നു ബന്ധുക്കള്&#x200d;ക്ക് നല്&#x200d;കിയത്. മോര്&#x200d;ച്ചറിയില്&#x200d; അടുത്തടുത്ത അറകളിലാണ് ഇരുവരുടെയും മൃതദേഹം സൂക്ഷിച്ചിരുന്നത്. വിശദീകരണം തേടിയപ്പോള്&#x200d; ശോശാമ്മയുടെ മൃതദേഹം ആളുമാറി ദഹിപ്പിച്ചെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.</p>
<p>കൂട്ടിക്കല്&#x200d; സെന്റ് ലൂപ്പസ് സിഎസ്‌ഐ പള്ളിയില്&#x200d; വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു ശോശാമ്മ ജോണിന്റെ സംസ്‌കാരം നടത്തേണ്ടിയിരുന്നത്. അതിന്റെ ഭാഗമായി എട്ടുമണിയോടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കുടുംബാംഗങ്ങള്&#x200d; എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയതായി തിരിച്ചറിഞ്ഞത്.</p>
<p>ഇതോടെ ആശുപത്രി പരിസരത്ത് ബന്ധുക്കള്&#x200d; ബഹളം വച്ചു. പൊലീസെത്തി പ്രശ്‌ന പരിഹാര ചര്&#x200d;ച്ചകള്&#x200d; നടത്തി. വീഴ്ച്ച സംഭവിച്ചതിന് ആശുപത്രി മാനേജ്‌മെന്റ് മാപ്പു പറഞ്ഞു. ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ച സ്ഥലത്ത് നിന്ന് ഭസ്മം ശേഖരിച്ച് കല്ലറയില്&#x200d; നിക്ഷേപിക്കാന്&#x200d; തയ്യാറാണെന്ന് മക്കള്&#x200d; സമ്മതിച്ചു. കമലാക്ഷിയുടെ മൃതദേഹം മക്കള്&#x200d; ഏറ്റുവാങ്ങി ചിറക്കടവിലേക്ക് കൊണ്ടുപോയി.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-where-the-dead-body-was-changed-shoshammas-ashes-will-be-deposited-in-the-grave-and-kamalakshis-body-will-be-cremated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരാധകരില്&#x200d; നിന്ന് ഒഴിവാകാന്&#x200d; സിഗ്‌നല്&#x200d; തെറ്റിച്ചു; നടന്&#x200d; വിജയ്ക്ക് പിഴ</title>
		<link>https://www.chandrikadaily.com/the-signal-was-mistaken-to-get-rid-of-the-fans-actor-vijay-fined.html</link>
					<comments>https://www.chandrikadaily.com/the-signal-was-mistaken-to-get-rid-of-the-fans-actor-vijay-fined.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 12 Jul 2023 06:45:08 +0000</pubDate>
				<category><![CDATA[Celebrity]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[mistake]]></category>
		<category><![CDATA[signal was]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264245</guid>

					<description><![CDATA[വിജയ് മക്കള്&#x200d; ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങി വരുന്നതിനിടെയില്&#x200d; രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്‌നല്&#x200d; തെറ്റിച്ചതിനും ഗതാഗത നിയമം ലംഘിച്ചതിനുമാണ് പിഴ.]]></description>
										<content:encoded><![CDATA[<p>തമിഴ് സിനിമാ താരം വിജയുടെ രാഷ്ട്രീയ പ്രവേശനത്തിലേക്കുളള ചര്&#x200d;ച്ചകള്&#x200d; ചൂടുപിടിക്കുന്നതിനിടയില്&#x200d; ഗതാഗത നിയമം ലംഘിച്ചെന്ന പേരില്&#x200d; താരത്തിനു പിഴ. 500 രൂപ പിഴയാണ് വിജയിക്ക് ലഭിച്ചിരിക്കുന്നത്. വിജയ് മക്കള്&#x200d; ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങി വരുന്നതിനിടെയില്&#x200d; രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്‌നല്&#x200d; തെറ്റിച്ചതിനും ഗതാഗത നിയമം ലംഘിച്ചതിനുമാണ് പിഴ.</p>
<p>പനൈയൂരില്&#x200d; നിന്ന് നീലാംഗരെയിലെ വസതിയിലേക്കെത്തിയ താരത്തിനെ വന്&#x200d; വരവേല്&#x200d;പ്പോടെയാണ് ആരാധകര്&#x200d; അനുഗമിച്ചിരുന്നത്. ഇതിനു ശേഷം പനൈയൂരിലെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം വാഹനത്തില്&#x200d; വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഗതാഗത നിയമലംഘനം നടത്തിയത്. എന്നാല്&#x200d; ആരാധകര്&#x200d; പിന്നാലെ കൂടുകയായിരുന്നു. ഇതിനു പിന്നാലെയാണ് വിജയയുടെ െ്രെഡവര്&#x200d; ചുവന്ന സിഗ്‌നല്&#x200d; രണ്ടിലധികം സ്ഥലങ്ങളില്&#x200d; തെറ്റിച്ചത്. സിഗ്‌നലുകളില്&#x200d; വിജയ്യുടെ കാര്&#x200d; നിര്&#x200d;ത്താതെ പോകുന്ന വീഡിയോകള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഗതാഗത നിയമലംഘനത്തിന് പിഴയിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-signal-was-mistaken-to-get-rid-of-the-fans-actor-vijay-fined.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്യാമറയുടെ കണ്ണില്&#x200d; ബൈക്കിന് 1240 കിലോമീറ്റര്&#x200d; വേഗത; റോഡ് ക്യാമറ വിവരങ്ങളില്&#x200d; പൊരുത്തക്കേട്</title>
		<link>https://www.chandrikadaily.com/1240-kmph-speed-for-the-bike-in-the-eyes-of-the-camera-inconsistency-in-road-camera-information.html</link>
					<comments>https://www.chandrikadaily.com/1240-kmph-speed-for-the-bike-in-the-eyes-of-the-camera-inconsistency-in-road-camera-information.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 08 Jun 2023 05:19:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ai camera]]></category>
		<category><![CDATA[FAULT]]></category>
		<category><![CDATA[mistake]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258160</guid>

					<description><![CDATA[മണിക്കൂറില്&#x200d; 1240 കിലോമീറ്റര്&#x200d; വേഗത്തില്&#x200d; ബൈക്ക് ഓടിച്ചതായി റോഡ് ക്യാമറയുടെ കണ്ടെത്തല്&#x200d; . ഇത്തരത്തിലുള്ള ഒട്ടേറെ പൊരുത്തക്കേടുകള്&#x200d; കാരണം പിഴ ചുമത്തിയുള്ള ചലാന്&#x200d; തല്&#x200d;ക്കാലം അയയ്ക്കരുതെന്നു ഗതാഗത കമ്മിഷണറുടെ ഓഫിസില്&#x200d;നിന്ന് ഇന്നലെ മോട്ടര്&#x200d; വെഹിക്കിള്&#x200d; ഇന്&#x200d;സ്‌പെക്ടര്&#x200d;മാര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കി. പ്രത്യേക ഉത്തരവിറക്കാതെ കുറെ ഉദ്യോഗസ്ഥര്&#x200d;ക്കു വാട്‌സാപ് സന്ദേശവും കൈമാറി. സേഫ് കേരള എന്&#x200d;ഫോഴ്സ്മെന്റ് സ്‌ക്വാഡിലുള്ള എംവിഐമാരെയും എഎംവിഐമാരെയും കണ്&#x200d;ട്രോള്&#x200d; റൂമില്&#x200d; നിയോഗിച്ച് ഓരോ കുറ്റവും എഎംവിഐമാരെയും കണ്&#x200d;ട്രോള്&#x200d; റൂമില്&#x200d; നിയോഗിച്ച് ഓരോ കുറ്റവും പരിശോധിച്ച് ഉറപ്പാക്കണമെന്നും നിര്&#x200d;ദേശമുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p>മണിക്കൂറില്&#x200d; 1240 കിലോമീറ്റര്&#x200d; വേഗത്തില്&#x200d; ബൈക്ക് ഓടിച്ചതായി റോഡ് ക്യാമറയുടെ കണ്ടെത്തല്&#x200d; . ഇത്തരത്തിലുള്ള ഒട്ടേറെ പൊരുത്തക്കേടുകള്&#x200d; കാരണം പിഴ ചുമത്തിയുള്ള ചലാന്&#x200d; തല്&#x200d;ക്കാലം അയയ്ക്കരുതെന്നു ഗതാഗത കമ്മിഷണറുടെ ഓഫിസില്&#x200d;നിന്ന് ഇന്നലെ മോട്ടര്&#x200d; വെഹിക്കിള്&#x200d; ഇന്&#x200d;സ്‌പെക്ടര്&#x200d;മാര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>പ്രത്യേക ഉത്തരവിറക്കാതെ കുറെ ഉദ്യോഗസ്ഥര്&#x200d;ക്കു വാട്‌സാപ് സന്ദേശവും കൈമാറി. സേഫ് കേരള എന്&#x200d;ഫോഴ്സ്മെന്റ് സ്‌ക്വാഡിലുള്ള എംവിഐമാരെയും എഎംവിഐമാരെയും കണ്&#x200d;ട്രോള്&#x200d; റൂമില്&#x200d; നിയോഗിച്ച് ഓരോ കുറ്റവും എഎംവിഐമാരെയും കണ്&#x200d;ട്രോള്&#x200d; റൂമില്&#x200d; നിയോഗിച്ച് ഓരോ കുറ്റവും പരിശോധിച്ച് ഉറപ്പാക്കണമെന്നും നിര്&#x200d;ദേശമുണ്ട്. ശരാശരി 1000 ചിത്രങ്ങള്&#x200d; വരെയേ പരമാവധി ഓരോ കണ്&#x200d;ട്രോള്&#x200d; റൂമിലും പ്രതിദിനം പരിശോധിക്കാന്&#x200d; കഴിയൂവെന്ന് ഉദ്യോഗസ്ഥര്&#x200d; അറിയിച്ചിട്ടുണ്ട്.</p>
<p>ചൊവ്വാഴ്ച ഒരു കണ്&#x200d;ട്രോള്&#x200d; റൂമില്&#x200d; കംപ്യൂട്ടറില്&#x200d; വിവരങ്ങള്&#x200d; അപ്ലോഡ് ചെയ്തപ്പോള്&#x200d; ഹെല്&#x200d;മറ്റ് ഇല്ലാത്ത കുറ്റത്തിന്<br />
മണിക്കൂറില്&#x200d; 1240 കിലോമീറ്റര്&#x200d; വേഗത്തില്&#x200d; വാഹനം ഓടിച്ചു എന്നാണു ചലാന്&#x200d; തയാറായത്. അപ്പോള്&#x200d;തന്നെ എല്ലാ ചലാനും റദ്ദാക്കി ഉദ്യോഗസ്ഥര്&#x200d; തടിയൂരി. ഹെല്&#x200d;മറ്റ് ഇല്ലെന്നും സീറ്റ് ബെല്&#x200d;റ്റ് ഇല്ലെന്നും ക്യാമറയുടെ എഡ്ജ് കംപ്യൂട്ടിങ്ങില്&#x200d; രണ്ടിടത്ത് കണ്ടെത്തിയെങ്കിലും കണ്&#x200d;ട്രോള്&#x200d; റൂമിലെ വിശദപരിശോധനയില്&#x200d; രണ്ടും തെറ്റായിരുന്നെന്നു വ്യക്തമായി. നമ്പര്&#x200d; പ്ലേറ്റില്&#x200d; ഒരു സ്‌ക്രൂ ഉണ്ടെങ്കില്&#x200d; അതു പൂജ്യമായാണ് ക്യാമറ വിലയിരുത്തുന്നത്.</p>
<p>എണ്ണം പെരുപ്പിച്ചുകാട്ടുന്നെങ്കിലും ഇതുവരെ ഒരു ഇ-ചലാന്&#x200d; പോലും ക്യാമറ വഴി ജനറേറ്റ് ചെയ്തിട്ടില്ലാത്ത ജില്ലകളുണ്ട്.<br />
സംസ്ഥാനത്തൊട്ടാകെയുള്ള ക്യാമറകളില്&#x200d;നിന്നു കണ്&#x200d;ട്രോള്&#x200d; റൂമിലേക്കുള്ള ഡേറ്റാ ട്രാന്&#x200d;സ്ഫറിനു വേഗം തീരെയില്ല.<br />
തലേദിവസത്തെ ചിത്രങ്ങളാണ് ഓരോ ദിവസവും കണ്&#x200d;ട്രോള്&#x200d; റൂമില്&#x200d; ലഭിക്കുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1240-kmph-speed-for-the-bike-in-the-eyes-of-the-camera-inconsistency-in-road-camera-information.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീടിനു പുറത്തിറങ്ങാത്ത ദിവസം ബൈക്കില്&#x200d; ഹെല്&#x200d;മെറ്റ് വെക്കാതെ സഞ്ചരിച്ചു എന്ന് ചൂണ്ടിക്കാട്ടി 62 കാരന് പിഴ</title>
		<link>https://www.chandrikadaily.com/a-62-year-old-man-was-fined-for-riding-a-bike-without-a-helmet-on-a-day-when-he-did-not-leave-the-house.html</link>
					<comments>https://www.chandrikadaily.com/a-62-year-old-man-was-fined-for-riding-a-bike-without-a-helmet-on-a-day-when-he-did-not-leave-the-house.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 May 2023 05:40:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[mistake]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=254099</guid>

					<description><![CDATA[കൊച്ചി:വീടിനു പുറത്തിറങ്ങാത്ത ദിവസം ബൈക്കില്&#x200d; ഹെല്&#x200d;മെറ്റ് വെക്കാതെ സഞ്ചരിച്ചു എന്ന് ചൂണ്ടിക്കാട്ടി 62 കാരന് പിഴ ചുമത്തി. എറണാകുളം വള്ളുവള്ളി സ്വദേശി അരവിന്ദാക്ഷ പണിക്കര്&#x200d;ക്കാണ് സിറ്റി ട്രാഫിക് പൊലീസ് 500 രൂപ പിഴയിട്ടത്. എന്നാല്&#x200d; നോട്ടീസില്&#x200d; പറയുന്ന ദിവസം തന്റെ വിവാഹ വാര്&#x200d;ഷികം ആയിരുന്നുവെന്നും അന്ന്് പുറത്തിറങ്ങിയിട്ടില്ലെന്നും അരവിന്ദാക്ഷന്&#x200d; പറഞ്ഞു. കൂടാതെ പൊലീസ് അയച്ചു തന്ന ചിത്രത്തില്&#x200d; കാണുന്നത് തന്റെ വാഹനമല്ല. അടുത്ത കാലത്തൊന്നും താന്&#x200d; ആ പ്രദേശത്ത് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്&#x200d; ഒമ്പതിന് കൊച്ചിന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി:വീടിനു പുറത്തിറങ്ങാത്ത ദിവസം ബൈക്കില്&#x200d; ഹെല്&#x200d;മെറ്റ് വെക്കാതെ സഞ്ചരിച്ചു എന്ന് ചൂണ്ടിക്കാട്ടി 62 കാരന് പിഴ ചുമത്തി. എറണാകുളം വള്ളുവള്ളി സ്വദേശി അരവിന്ദാക്ഷ പണിക്കര്&#x200d;ക്കാണ് സിറ്റി ട്രാഫിക് പൊലീസ് 500 രൂപ പിഴയിട്ടത്.</p>
<p>എന്നാല്&#x200d; നോട്ടീസില്&#x200d; പറയുന്ന ദിവസം തന്റെ വിവാഹ വാര്&#x200d;ഷികം ആയിരുന്നുവെന്നും അന്ന്് പുറത്തിറങ്ങിയിട്ടില്ലെന്നും അരവിന്ദാക്ഷന്&#x200d; പറഞ്ഞു. കൂടാതെ പൊലീസ് അയച്ചു തന്ന ചിത്രത്തില്&#x200d; കാണുന്നത് തന്റെ വാഹനമല്ല. അടുത്ത കാലത്തൊന്നും താന്&#x200d; ആ പ്രദേശത്ത് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഏപ്രില്&#x200d; ഒമ്പതിന് കൊച്ചിന്&#x200d; ഷിപ്‌യാര്&#x200d;ഡിന് സമീപം ഹെല്&#x200d;മറ്റ് വെക്കാതെ വണ്ടിയോടിച്ചെന്ന് കാണിച്ചാണ് എറണാകുളം സൗത്ത് സ്‌റ്റേഷനിലെ ട്രാഫിക് വിഭാഗം അരവിന്ദാക്ശപണിക്കര്&#x200d;ക്ക് നോട്ടീസ് അയച്ചത്. നോട്ടീസുള്ള ചിത്രത്തില്&#x200d; വണ്ടി മാത്രമേയുള്ളൂ. ഹെല്&#x200d;മിറ്റില്ലാത്ത് ആളെപ്പറ്റി ഒരു സൂചനയുമില്ല.</p>
<p>ചെയ്യാത്ത തെറ്റിന് പിഴ അടക്കില്ലെന്ന നിലപാടിലാണ് മുന്&#x200d; തപാല്&#x200d; ജീവനക്കാരന്&#x200d; കൂടിയായ അരവിന്ദാക്ഷ പണിക്കര്&#x200d;. പിഴയിട്ട നടപടി പൊലീസ് പിന്&#x200d;വലിച്ചില്ലെങ്കില്&#x200d; കോടതിയെ സമീപിക്കാനാണ് തീരുമാനം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-62-year-old-man-was-fined-for-riding-a-bike-without-a-helmet-on-a-day-when-he-did-not-leave-the-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>8.2 ലക്ഷത്തിന്റെ ടിക്കറ്റ് 25,000 രൂപയ്ക്ക്; വിമാനക്കമ്പനിക്ക് പറ്റിയ അബദ്ധത്തില്&#x200d; കോളടിച്ച് യാത്രക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/8-2-lakh-tickets-for-rs-25000-passengers-hit-by-the-airlines-mistake.html</link>
					<comments>https://www.chandrikadaily.com/8-2-lakh-tickets-for-rs-25000-passengers-hit-by-the-airlines-mistake.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 21 Apr 2023 09:31:29 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[airline]]></category>
		<category><![CDATA[five star rating]]></category>
		<category><![CDATA[flight ticket]]></category>
		<category><![CDATA[mistake]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249295</guid>

					<description><![CDATA[ജപ്പാനില്&#x200d; വിമാനക്കമ്പനിക്ക് സംഭവിച്ച പിഴവില്&#x200d; 8.2 ലക്ഷം രൂപയുടെ വിമാന ടിക്കറ്റ് വിറ്റത് 25,000 രൂപയ്ക്ക്. ഫൈവ് സ്റ്റാര്&#x200d; റേറ്റിങ്ങുള്ള പ്രമുഖ കമ്പനിയാണ് അബദ്ധത്തില്&#x200d; ബിസിനസ് ക്ലാസ് ടിക്കറ്റുകള്&#x200d; നിസ്സാര വിലയ്ക്ക് വിറ്റഴിച്ചത്. ഓള്&#x200d; നിപ്പോണ്&#x200d; എയര്&#x200d;വെയ്‌സ് ആണ് ജക്കാര്&#x200d;ത്തയില്&#x200d; നിന്നും ജപ്പാനിലേക്കും അവിടെനിന്ന് ന്യൂയോര്&#x200d;ക്കിലേക്കും തിരിച്ച് സിങ്കപ്പൂരിലേക്കും പറക്കാനുള്ള ടിക്കറ്റ് നിസ്സാര തുകയ്ക്ക് വിറ്റത്. ഒരു യാത്രക്കാരന്&#x200d; ജക്കാര്&#x200d;ത്തയില്&#x200d; നിന്നും ടോക്കിയോ വഴി കരീബിയനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തത് 73,000 രൂപയ്ക്കാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>ജപ്പാനില്&#x200d; വിമാനക്കമ്പനിക്ക് സംഭവിച്ച പിഴവില്&#x200d; 8.2 ലക്ഷം രൂപയുടെ വിമാന ടിക്കറ്റ് വിറ്റത് 25,000 രൂപയ്ക്ക്. ഫൈവ് സ്റ്റാര്&#x200d; റേറ്റിങ്ങുള്ള പ്രമുഖ കമ്പനിയാണ് അബദ്ധത്തില്&#x200d; ബിസിനസ് ക്ലാസ് ടിക്കറ്റുകള്&#x200d; നിസ്സാര വിലയ്ക്ക് വിറ്റഴിച്ചത്. ഓള്&#x200d; നിപ്പോണ്&#x200d; എയര്&#x200d;വെയ്‌സ് ആണ് ജക്കാര്&#x200d;ത്തയില്&#x200d; നിന്നും ജപ്പാനിലേക്കും അവിടെനിന്ന് ന്യൂയോര്&#x200d;ക്കിലേക്കും തിരിച്ച് സിങ്കപ്പൂരിലേക്കും പറക്കാനുള്ള ടിക്കറ്റ് നിസ്സാര തുകയ്ക്ക് വിറ്റത്.</p>
<p>ഒരു യാത്രക്കാരന്&#x200d; ജക്കാര്&#x200d;ത്തയില്&#x200d; നിന്നും ടോക്കിയോ വഴി കരീബിയനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തത് 73,000 രൂപയ്ക്കാണ്. സാധാരണ ഗതിയില്&#x200d; ഈ ടിക്കറ്റുകള്&#x200d;ക്ക് 6.8 ലക്ഷം മുതല്&#x200d; 8.5 ലക്ഷം വരെയാണ് ചാര്&#x200d;ജ് ഈടാക്കുന്നത്.</p>
<p>അതേ സമയം എയര്&#x200d;ലൈനിന്റെ വിയറ്റ്‌നാം വെബ്‌സൈറ്റില്&#x200d; കറന്&#x200d;സി കൈമാറ്റം നടത്തിയപ്പോള്&#x200d; മൂല്യ നിര്&#x200d;ണയത്തില്&#x200d; വന്ന പിഴവാണ് നിസ്സാര വിലയ്ക്ക് ടിക്കറ്റ് വിറ്റുപോകാന്&#x200d; കാരണമെന്ന് കമ്പനി അധികൃതര്&#x200d; അറിയിച്ചു. എത്ര യാത്രക്കാര്&#x200d;ക്ക് ഇത്തരത്തില്&#x200d; നിസ്സാര വിലയ്ക്ക് ടിക്കറ്റ് ലഭ്യമായി എന്ന് വ്യക്തമാക്കാന്&#x200d; കമ്പനി തയാറായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/8-2-lakh-tickets-for-rs-25000-passengers-hit-by-the-airlines-mistake.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
