<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>modi degree &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/modi-degree/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Jan 2018 15:44:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>modi degree &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഓണ്&#x200d;ലൈന്&#x200d; ബിരുദങ്ങള്&#x200d;ക്ക് അംഗീകാരമാകുന്നു, കോഴ്‌സുകള്&#x200d; തുടങ്ങാന്&#x200d; യുണിവേഴ്‌സിറ്റികളെ അനുവദിക്കും</title>
		<link>https://www.chandrikadaily.com/india-to-allow-15-universities-to-offer-online-degrees.html</link>
					<comments>https://www.chandrikadaily.com/india-to-allow-15-universities-to-offer-online-degrees.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 17 Jan 2018 15:41:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[modi degree]]></category>
		<category><![CDATA[online]]></category>
		<category><![CDATA[online application]]></category>
		<category><![CDATA[universities]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65469</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഓണ്&#x200d; ലൈന്&#x200d; ബിരുദങ്ങള്&#x200d;ക്ക് അംഗീകാരം നല്&#x200d;കാന്&#x200d; യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്&#x200d;(യു.ജി.സി) ഒരുങ്ങുന്നു. എന്&#x200d;ജിനീയറിങ്, മെഡിസിന്&#x200d; എന്നിവ ഒഴിച്ചുള്ള വിഷയങ്ങളില്&#x200d; ഓണ്&#x200d; ലൈന്&#x200d; വഴി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്&#x200d;ക്കും, യൂണിവേഴ്‌സിറ്റികള്&#x200d; നടത്തുന്ന ഇത്തരം കോഴ്‌സുകള്&#x200d;ക്കും അംഗീകാരം നല്&#x200d;കാനാണ് നീക്കം. ഇന്ത്യയിലെ 15 ശതമാനം യുണിവേഴ്‌സിറ്റികള്&#x200d;ക്ക് ഇത്തരം കോഴ്‌സുകള്&#x200d; നടത്താന്&#x200d; അനുമതി നല്&#x200d;കാനും പദ്ധതിയുണ്ട്. ബിരുദ, ബിരുദാനന്തര ബിരുദ തലത്തിലുള്ള കോഴ്‌സുകള്&#x200d; ആരംഭിക്കാനാണ് അനുമതി നല്&#x200d;കുക. ഇതിനുള്ള ചട്ടങ്ങള്&#x200d; ഒരു മാസത്തിനുള്ളില്&#x200d; പ്രസിദ്ധപ്പെടുത്തുമെന്ന് യുജിസി അധികൃതര്&#x200d; അറിയിച്ചു. ഇന്ത്യയില്&#x200d; ഇതാദ്യമായാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഓണ്&#x200d; ലൈന്&#x200d; ബിരുദങ്ങള്&#x200d;ക്ക് അംഗീകാരം നല്&#x200d;കാന്&#x200d; യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്&#x200d;(യു.ജി.സി) ഒരുങ്ങുന്നു. എന്&#x200d;ജിനീയറിങ്, മെഡിസിന്&#x200d; എന്നിവ ഒഴിച്ചുള്ള വിഷയങ്ങളില്&#x200d; ഓണ്&#x200d; ലൈന്&#x200d; വഴി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്&#x200d;ക്കും, യൂണിവേഴ്‌സിറ്റികള്&#x200d; നടത്തുന്ന ഇത്തരം കോഴ്‌സുകള്&#x200d;ക്കും അംഗീകാരം നല്&#x200d;കാനാണ് നീക്കം. ഇന്ത്യയിലെ 15 ശതമാനം യുണിവേഴ്‌സിറ്റികള്&#x200d;ക്ക് ഇത്തരം കോഴ്‌സുകള്&#x200d; നടത്താന്&#x200d; അനുമതി നല്&#x200d;കാനും പദ്ധതിയുണ്ട്. ബിരുദ, ബിരുദാനന്തര ബിരുദ തലത്തിലുള്ള കോഴ്‌സുകള്&#x200d; ആരംഭിക്കാനാണ് അനുമതി നല്&#x200d;കുക. ഇതിനുള്ള ചട്ടങ്ങള്&#x200d; ഒരു മാസത്തിനുള്ളില്&#x200d; പ്രസിദ്ധപ്പെടുത്തുമെന്ന് യുജിസി അധികൃതര്&#x200d; അറിയിച്ചു. ഇന്ത്യയില്&#x200d; ഇതാദ്യമായാണ് ഓണ്&#x200d; ലൈന്&#x200d; ബിരുദങ്ങള്&#x200d;ക്ക് അംഗീകാരം ലഭിക്കുന്നത്. നിലവില്&#x200d;, ചില സ്വകാര്യ സ്ഥാപനങ്ങള്&#x200d; ഓണ്&#x200d; ലൈന്&#x200d; ബിരുദങ്ങള്&#x200d; നല്&#x200d;കുന്നുണ്ട്. എന്നാല്&#x200d; ഇതിന് യു.ജിസിയോ, സര്&#x200d;ക്കാരുകളോ അംഗീകാരം നല്&#x200d;കിയിരുന്നില്ല. ആദ്യ ഘട്ടത്തില്&#x200d; നാക്കിന്റെ എ പ്ലസ് അംഗീകാരമുള്ള യുണിവേഴ്‌സിറ്റികള്&#x200d;ക്കാണ് ഓണ്&#x200d; ലൈന്&#x200d; കോഴ്‌സുകള്&#x200d; തുടങ്ങാന്&#x200d; അനുമതി നല്&#x200d;കുക. മറ്റു യൂണിവേഴ്‌സിറ്റികള്&#x200d; രണ്ടു വര്&#x200d;ഷത്തിനുള്ളില്&#x200d; ഈ അംഗീകാരം നേടിയാല്&#x200d; അനുമതി ലഭ്യമാകുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കേവല്&#x200d; കുമാര്&#x200d; ശര്&#x200d;മ്മ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-to-allow-15-universities-to-offer-online-degrees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ്: പാസ്സായ വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ രേഖകള്‍ കാണാനില്ല</title>
		<link>https://www.chandrikadaily.com/modi-2.html</link>
					<comments>https://www.chandrikadaily.com/modi-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 15 Mar 2017 07:21:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[modi degree]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22772</guid>

					<description><![CDATA[ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നു. മോദി പാസ്സായെന്നു പറയപ്പെടുന്ന കാലത്തെ ഒരു വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ കാണാനില്ലെന്നാണ് ഡല്‍ഹി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം വ്യക്തമാക്കുന്നത്. 1978ല്‍ ബിരുദധാരിയായി എന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ ഒരു വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ തങ്ങളുടെ കൈവശമില്ലെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഇത്തരം രേഖകള്‍ സൂക്ഷിക്കാറില്ലെന്നാണ് ഇതിന് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഐഎഎന്‍എസ് കറസ്‌പോണ്ടന്റ് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്&#x200d;ട്ടിഫിക്കറ്റ് സംബന്ധിച്ച വിവാദങ്ങള്&#x200d; തുടരുന്നു. മോദി പാസ്സായെന്നു പറയപ്പെടുന്ന കാലത്തെ ഒരു വിദ്യാര്&#x200d;ത്ഥികളുടെയും രേഖകള്&#x200d; കാണാനില്ലെന്നാണ് ഡല്&#x200d;ഹി സര്&#x200d;വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം വ്യക്തമാക്കുന്നത്. 1978ല്&#x200d; ബിരുദധാരിയായി എന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്&#x200d; ഈ വര്&#x200d;ഷത്തെ ഒരു വിദ്യാര്&#x200d;ത്ഥികളുടെയും രേഖകള്&#x200d; തങ്ങളുടെ കൈവശമില്ലെന്നാണ് സര്&#x200d;വകലാശാല അധികൃതര്&#x200d; പറയുന്നത്. ഒരു വര്&#x200d;ഷത്തില്&#x200d; കൂടുതല്&#x200d; ഇത്തരം രേഖകള്&#x200d; സൂക്ഷിക്കാറില്ലെന്നാണ് ഇതിന് സര്&#x200d;വകലാശാല അധികൃതര്&#x200d; നല്&#x200d;കുന്ന വിശദീകരണം. ഐഎഎന്&#x200d;എസ് കറസ്‌പോണ്ടന്റ് വിവരാവകാശ നിയമപ്രകാരം സമര്&#x200d;പ്പിച്ച അപേക്ഷയിലാണ് സര്&#x200d;വകലാശാലയുടെ പ്രതികരണം. മോദിക്കൊപ്പം പഠിച്ച വിദ്യാര്&#x200d;ത്ഥികളുടെ പേര്, അവരുടെ പരീക്ഷാഫലം, റോള്&#x200d; നമ്പര്&#x200d;, മാതാപിതാക്കളുടെ പേരുവിവരങ്ങള്&#x200d; എന്നിവയാണ് വിവരാവകാശ നിയമപ്രകാരം ഐഎഎന്&#x200d;എസ് കറസ്‌പോണ്ടന്റ് ആവശ്യപ്പെട്ടത്. കേന്ദ്ര പൊതുവിവരശേഖരണ ഉദ്യോഗസ്ഥ മീനാക്ഷി സാഹയ് ഇതുസംബന്ധിച്ച നോട്ടീസ് യൂണിവേഴ്‌സിറ്റി ഡീന്&#x200d;, ഒഎസ്ഡി, ജോയിന്റ് രജിസ്ട്രാര്&#x200d;, സെക്ഷന്&#x200d; ഓഫീസര്&#x200d; എന്നിവര്&#x200d;ക്ക് അയക്കുകയും ചെയ്തു. എന്നാല്&#x200d; അത്തരത്തില്&#x200d; വിവര സൂക്ഷിപ്പ് സംവിധാനം സര്&#x200d;വകലാശാലയില്&#x200d; ഇല്ലെന്നും അതിനാല്&#x200d; മോദിയുടെ കാലത്തെ വിവരങ്ങള്&#x200d; നല്&#x200d;കാനാവില്ലെന്നും സര്&#x200d;വകലാശാല വൃത്തങ്ങള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
