<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>moral policing &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/moral-policing/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 20 Jun 2025 05:43:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>moral policing &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്</title>
		<link>https://www.chandrikadaily.com/moral-hooliganism-in-kannur-family-blames-boyfriend-mother-says-no-moral-policing.html</link>
					<comments>https://www.chandrikadaily.com/moral-hooliganism-in-kannur-family-blames-boyfriend-mother-says-no-moral-policing.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 20 Jun 2025 05:43:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[moral policing]]></category>
		<category><![CDATA[police]]></category>
		<category><![CDATA[suicide]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345227</guid>

					<description><![CDATA[സദാചാര ആക്രമണമെന്നരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: കണ്ണൂർ കായലോട്ടെ യുവതിയുടെ ആത്മഹത്യക്ക് കാരണം ആൺസുഹൃത്തെന്ന് കുടുംബം. റസീനയുടെ പണവും സ്വർണവും തട്ടിയെടുത്തു. പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും യുവതിയുടെ മാതാവ് പറഞ്ഞു.</p>
<p>കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സദാചാര ആക്രമണമെന്നരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കി.</p>
<p>പറമ്പായി സ്വദേശികളായ വി.സി.മുബഷിർ, കെ.എ.ഫൈസൽ, വി.കെ.റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ആത്മഹത്യ ചെയ്തതെന്നാണ് പരാതി. എന്നാൽ ആൺ സുഹൃത്ത് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്താണ് യുവതിയുടെ ആത്മഹത്യ എന്നും ആരോപണമുണ്ട്.</p>
<p>മയ്യിൽ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു റസീന. നിലവിൽ അറസ്റ്റിലായ പ്രതികൾ ഇരുവരെയും ചോദ്യം ചെയ്തു. കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നും റസീനയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. തുടർന്ന് യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മർദിച്ചെന്നും മൊബൈൽ ഫോണും ടാബും പ്രതികൾ കൈക്കലാക്കിയെന്നും പരാതിയുണ്ട്. പിന്നാലെയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.</p>
<p>ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയുടെ കുടുംബത്തിന്റെ പരാതിയിൽ തലശേരി ACP യുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/moral-hooliganism-in-kannur-family-blames-boyfriend-mother-says-no-moral-policing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുഴയോരത്ത് കാറ്റുകൊള്ളാന്&#x200d;പോയ  ദമ്പതികള്&#x200d;ക്കു നേരെ സദാചാര ഗുണ്ടായിസം</title>
		<link>https://www.chandrikadaily.com/moral-policing-mavelikkara-5-arrested.html</link>
					<comments>https://www.chandrikadaily.com/moral-policing-mavelikkara-5-arrested.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 08 Sep 2019 09:39:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[moral policing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138524</guid>

					<description><![CDATA[മാവേലിക്കരയില്&#x200d; നദീ തീരത്ത് കാറ്റുകൊള്ളാനിരുന്ന ദമ്പതികളെ കൈയേറ്റം ചെയ്ത് സദാചാരവാദികള്&#x200d;. കായംകുളം സ്വദേശി ശിവപ്രസാദ്, ഭാര്യ സംഗീത എന്നിവര്&#x200d;ക്കു നേരെയാണ് സദാചാരവാദികള്&#x200d; ഗുണ്ടായിസം കാണിച്ചത്. പുഴത്തീരത്തു നിന്ന ദമ്പതികളെ കമിതാക്കളെന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തില്&#x200d; കണ്ടിയൂര്&#x200d; സ്വദേശികളായ കണ്ണന്&#x200d;, അനന്തു, വസിഷ്ഠ്, അനൂപ്, മിഥുന്&#x200d; എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ദമ്പതികളെ കണ്ടിയൂരിലെ സ്വകാര്യ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെ അച്ചന്&#x200d;കോവിലാറിന്റെ തീരത്തെ കണ്ടിയൂര്&#x200d; കടവിലാണ് സംഭവം നടന്നത്. വിദേശത്തു ജോലി ചെയ്യുന്ന ശിവപ്രസാദ് ഫ്‌ളൈറ്റ് [&#8230;]]]></description>
										<content:encoded><![CDATA[
<p>മാവേലിക്കരയില്&#x200d; നദീ തീരത്ത് കാറ്റുകൊള്ളാനിരുന്ന ദമ്പതികളെ കൈയേറ്റം ചെയ്ത് സദാചാരവാദികള്&#x200d;. കായംകുളം സ്വദേശി ശിവപ്രസാദ്, ഭാര്യ സംഗീത എന്നിവര്&#x200d;ക്കു നേരെയാണ് സദാചാരവാദികള്&#x200d; ഗുണ്ടായിസം കാണിച്ചത്. പുഴത്തീരത്തു നിന്ന ദമ്പതികളെ കമിതാക്കളെന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു.</p>



<p>സംഭവത്തില്&#x200d; കണ്ടിയൂര്&#x200d; സ്വദേശികളായ കണ്ണന്&#x200d;, അനന്തു, വസിഷ്ഠ്, അനൂപ്, മിഥുന്&#x200d; എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ദമ്പതികളെ കണ്ടിയൂരിലെ സ്വകാര്യ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. </p>



<p>ഇന്നലെ വൈകിട്ടോടെ അച്ചന്&#x200d;കോവിലാറിന്റെ തീരത്തെ കണ്ടിയൂര്&#x200d; കടവിലാണ് സംഭവം നടന്നത്. വിദേശത്തു ജോലി ചെയ്യുന്ന ശിവപ്രസാദ് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനായി ഭാര്യയ്ക്കും ഭാര്യാസഹോദരനുമൊപ്പം മാവേലിക്കരയിലെത്തിയതായിരുന്നു. ടിക്കറ്റ് ലഭിക്കാന്&#x200d; വൈകിയതോടെയാണ് ഇവര്&#x200d; പുഴയോരത്തേക്ക് നീങ്ങിയത്.</p>



<p>ഇതോടെ സ്ഥലത്ത് തമ്പടിച്ചിരുന്ന അക്രമികളിലൊരാള്&#x200d; കമിതാക്കളെന്ന് ആരോപിച്ച് ഇവരെ ചോദ്യം ചെയ്യുകയും വിവാഹഫോട്ടോ ആവശ്യപ്പെടുകയുമായിരുന്നു. വിവാഹഫോട്ടോ കാണിച്ചിട്ടും ആധിക്ഷേപം തുടര്&#x200d;ന്നതോടെ തര്&#x200d;ക്കമാവുകയും പിന്നാലെയെത്തിയ നാലുപേര്&#x200d; കൂടി ദമ്പതികളെ  മര്&#x200d;ദിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/moral-policing-mavelikkara-5-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സദാചാര ഗുണ്ടായിസം: നാട്ടുകാര്&#x200d; കെട്ടിയിട്ട് മര്&#x200d;ദിച്ച യുവാവ് ആത്മഹത്യ ചെയ്തു</title>
		<link>https://www.chandrikadaily.com/moral-policing-young-man-suicide.html</link>
					<comments>https://www.chandrikadaily.com/moral-policing-young-man-suicide.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 01 Sep 2018 12:14:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[moral policing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101107</guid>

					<description><![CDATA[എടരിക്കോട്: കുറ്റിപ്പാലയില്&#x200d; സദാചാര ഗുണ്ടായിസം ചമഞ്ഞ് ആള്&#x200d;ക്കൂട്ടം കെട്ടിയിട്ട് മര്&#x200d;ദിച്ച യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എടരിക്കോട് മമ്മാലിപ്പടിയില്&#x200d; സംശയാസ്പദമായ സാഹചര്യത്തില്&#x200d; കണ്ടുവെന്നാരോപിച്ച് സാജിദിനെ ആള്&#x200d;ക്കൂട്ടം കെട്ടിയിട്ട് മര്&#x200d;ദിക്കുകയായിരുന്നു. സാജിദിനെ പൊലീസിന് കൈമാറിയെങ്കിലും ആര്&#x200d;ക്കും പരാതിയില്ലാത്തതിനാല്&#x200d; കേസെടുത്തിരുന്നില്ല. പിന്നീട് യുവാവിനെ മര്&#x200d;ദിക്കുന്ന ദൃശ്യങ്ങള്&#x200d; വാട്‌സ്ആപ്പില്&#x200d; പ്രചരിച്ചതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. സംഭവത്തില്&#x200d; മനുഷ്യാവകാശ കമ്മീഷന്&#x200d; സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനോട് 15 [&#8230;]]]></description>
										<content:encoded><![CDATA[<p>എടരിക്കോട്: കുറ്റിപ്പാലയില്&#x200d; സദാചാര ഗുണ്ടായിസം ചമഞ്ഞ് ആള്&#x200d;ക്കൂട്ടം കെട്ടിയിട്ട് മര്&#x200d;ദിച്ച യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എടരിക്കോട് മമ്മാലിപ്പടിയില്&#x200d; സംശയാസ്പദമായ സാഹചര്യത്തില്&#x200d; കണ്ടുവെന്നാരോപിച്ച് സാജിദിനെ ആള്&#x200d;ക്കൂട്ടം കെട്ടിയിട്ട് മര്&#x200d;ദിക്കുകയായിരുന്നു.</p>
<p>സാജിദിനെ പൊലീസിന് കൈമാറിയെങ്കിലും ആര്&#x200d;ക്കും പരാതിയില്ലാത്തതിനാല്&#x200d; കേസെടുത്തിരുന്നില്ല. പിന്നീട് യുവാവിനെ മര്&#x200d;ദിക്കുന്ന ദൃശ്യങ്ങള്&#x200d; വാട്‌സ്ആപ്പില്&#x200d; പ്രചരിച്ചതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്.</p>
<p>സംഭവത്തില്&#x200d; മനുഷ്യാവകാശ കമ്മീഷന്&#x200d; സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനോട് 15 ദിവസത്തിനകം റിപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; കമ്മീഷന്&#x200d; നിര്&#x200d;ദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/moral-policing-young-man-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്ത് സദാചാര പൊലീസ്; യുവാവിനെ കെട്ടിയിട്ട് മര്&#x200d;ദ്ദനം</title>
		<link>https://www.chandrikadaily.com/malappuram-moral-policing-news.html</link>
					<comments>https://www.chandrikadaily.com/malappuram-moral-policing-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Feb 2018 09:38:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[moral policing]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69268</guid>

					<description><![CDATA[മലപ്പുറം: മലപ്പുറത്ത് യുവാവിനെ കെട്ടിയിട്ട് മര്&#x200d;ദ്ദിച്ചു. കരിങ്കല്ലത്താണിയിലാണ് പെണ്&#x200d;കുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ച് ആക്രമണമുണ്ടായത്. പെരിന്തല്&#x200d;മണ്ണ അങ്ങാടിപ്പുറം സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. പോസ്റ്റില്&#x200d; കെട്ടിയിട്ട് തല്ലുന്ന ദൃശ്യങ്ങള്&#x200d; മൊബൈലില്&#x200d; പകര്&#x200d;ത്തി ഇവര്&#x200d; തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഒരാഴ്ച്ച മുമ്പാണ് സംഭവം നടന്നത്. ദൃശ്യങ്ങള്&#x200d; പുറത്തായതോടെ യുവാവ് പരാതിയുമായി രംഗത്തെത്തുകയായിരുന്നു. സംഭവത്തില്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റില്&#x200d; കെട്ടിയിട്ട് യുവാവിനോട് പേരും സ്ഥലവും ജോലിയും ചോദിക്കുകയും പെരിന്തല്&#x200d;മണ്ണക്കാരനായ താന്&#x200d; എന്തിനാണ് ഇവിടേക്ക് വന്നതെന്ന് ചോദിച്ച് മര്&#x200d;ദ്ദിക്കുന്നതും ദൃശ്യങ്ങളില്&#x200d; വ്യക്തമാണ്. അതേസമയം, [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മലപ്പുറത്ത് യുവാവിനെ കെട്ടിയിട്ട് മര്&#x200d;ദ്ദിച്ചു. കരിങ്കല്ലത്താണിയിലാണ് പെണ്&#x200d;കുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ച് ആക്രമണമുണ്ടായത്. പെരിന്തല്&#x200d;മണ്ണ അങ്ങാടിപ്പുറം സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. പോസ്റ്റില്&#x200d; കെട്ടിയിട്ട് തല്ലുന്ന ദൃശ്യങ്ങള്&#x200d; മൊബൈലില്&#x200d; പകര്&#x200d;ത്തി ഇവര്&#x200d; തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഒരാഴ്ച്ച മുമ്പാണ് സംഭവം നടന്നത്. ദൃശ്യങ്ങള്&#x200d; പുറത്തായതോടെ യുവാവ് പരാതിയുമായി രംഗത്തെത്തുകയായിരുന്നു. സംഭവത്തില്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റില്&#x200d; കെട്ടിയിട്ട് യുവാവിനോട് പേരും സ്ഥലവും ജോലിയും ചോദിക്കുകയും പെരിന്തല്&#x200d;മണ്ണക്കാരനായ താന്&#x200d; എന്തിനാണ് ഇവിടേക്ക് വന്നതെന്ന് ചോദിച്ച് മര്&#x200d;ദ്ദിക്കുന്നതും ദൃശ്യങ്ങളില്&#x200d; വ്യക്തമാണ്. അതേസമയം, പെണ്&#x200d;കുട്ടിയുടെ വീട്ടുകാരോട് വിവാഹഭ്യര്&#x200d;ത്ഥന നടത്താനാണ് ഇവിടെ എത്തിയതെന്നാണ് യുവാവിന്റെ വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malappuram-moral-policing-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിതാ ഹോസ്റ്റലിന് മുന്നില്‍ അസമയത്ത് എസ്.ഐ; ചോദ്യം ചെയ്ത 17കാരനെ മര്‍ദ്ദിച്ചതില്‍ കേസെടുക്കാതെ പൊലീസ്</title>
		<link>https://www.chandrikadaily.com/kozhikode-sub-inspector-trapd-in-moral-policing-in-ngt-issue-on-students.html</link>
					<comments>https://www.chandrikadaily.com/kozhikode-sub-inspector-trapd-in-moral-policing-in-ngt-issue-on-students.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Oct 2017 08:17:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[moral policing]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50722</guid>

					<description><![CDATA[കോഴിക്കോട്: വനിതാ ഹോസ്റ്റലിന് മുന്നില്‍ അസമയത്തെത്തിയ എസ്.ഐയെ ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കാതെ നടക്കാവ് പൊലീസ്. പരിക്കുകളോടെ ബീച്ച് ഗവ:ജനറല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടക്കാവ് തേനംവയലില്‍ അജയ്(17)യുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും തുടര്‍ നടപടിയൊന്നുമായില്ല. അതേസമയം മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി നടക്കാവ് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവവുമുണ്ടായത്. നടക്കാവ് ക്രോസ്‌റോഡില്‍ വിദ്യാര്‍ത്ഥിയുടെ വീടിന് സമീപമുള്ള വനിതാഹോസ്റ്റല്‍ ഗേറ്റിന് മുന്നില്‍ കാണാനിടയായ മെഡി:കോളജ് എസ്.ഐ എ. ഹബീബുള്ളയോട് കാര്യംതിരക്കിയതിനാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വനിതാ ഹോസ്റ്റലിന് മുന്നില്&#x200d; അസമയത്തെത്തിയ എസ്.ഐയെ ചോദ്യം ചെയ്തതിന് വിദ്യാര്&#x200d;ത്ഥിയെ മര്&#x200d;ദ്ദിച്ച സംഭവത്തില്&#x200d; കേസെടുക്കാതെ നടക്കാവ് പൊലീസ്. പരിക്കുകളോടെ ബീച്ച് ഗവ:ജനറല്&#x200d; ആസ്പത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്ന നടക്കാവ് തേനംവയലില്&#x200d; അജയ്(17)യുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും തുടര്&#x200d; നടപടിയൊന്നുമായില്ല. അതേസമയം മൊഴിയുടെ അടിസ്ഥാനത്തില്&#x200d; കോടതിയില്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചതായി നടക്കാവ് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച അര്&#x200d;ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവവുമുണ്ടായത്. നടക്കാവ് ക്രോസ്‌റോഡില്&#x200d; വിദ്യാര്&#x200d;ത്ഥിയുടെ വീടിന് സമീപമുള്ള വനിതാഹോസ്റ്റല്&#x200d; ഗേറ്റിന് മുന്നില്&#x200d; കാണാനിടയായ മെഡി:കോളജ് എസ്.ഐ എ. ഹബീബുള്ളയോട് കാര്യംതിരക്കിയതിനാണ് മര്&#x200d;ദ്ദിച്ചതെന്ന് വിദ്യാര്&#x200d;ത്ഥി ആരോപിക്കുന്നു. അതേസമയം ഹോസ്റ്റലിലുള്ള നവവധുവിനെ കാണാനാണ് എത്തിയതെന്നാണ് എസ്.ഐയുടെ വിശദീകരണം. ഹോസ്റ്റലിലെ സമീപത്തെ ഇടവഴിയില്&#x200d;വെച്ച് സംസാരിക്കുമ്പോള്&#x200d; ഒരുസംഘം ആളുകള്&#x200d; ചോദ്യം ചെയ്യുകയായിരുന്നുവെന്നും മര്&#x200d;ദ്ദിച്ചതായുള്ള ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.<br />
വിദ്യാര്&#x200d;ത്ഥിയെ എസ്.ഐ മര്&#x200d;ദ്ദിച്ചതായി പരാതിയുണ്ടെങ്കിലും തെളിവില്ലെന്ന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്&#x200d; പറഞ്ഞു. സംഭവത്തില്&#x200d; കണ്ണൂര്&#x200d;റെയിഞ്ച് ഐജിയോട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ റിപ്പോര്&#x200d;ട്ട് ആവശ്യപ്പെട്ടു. എസ്.ഐ ഹബീബുല്ലയെ സംരക്ഷിക്കുന്ന നടപടി തുടര്&#x200d;ന്നാല്&#x200d; ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് യൂത്ത്‌കോണ്&#x200d;ഗ്രസ് വ്യക്തമാക്കി.</p>
<p>അതിനിടെ, മര്&#x200d;ദ്ദിക്കപ്പെട്ട വിദ്യാര്&#x200d;ത്ഥിക്ക് ഐക്യദാര്&#x200d;ഢ്യവുമായി സഹപാഠികള്&#x200d; രംഗത്തെത്തി. വിദ്യാര്&#x200d;ത്ഥികള്&#x200d; നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്&#x200d; പ്രതിഷേധം പ്രകടനം നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikode-sub-inspector-trapd-in-moral-policing-in-ngt-issue-on-students.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിക്കാഹ് ചെയ്ത യുവതിയെ കാണാന്‍ എത്തിയ എസ്.ഐക്ക്; ഹോസ്റ്റല്‍ പരിസരത്ത് സദാചാര പോലീസിങ്</title>
		<link>https://www.chandrikadaily.com/kozhikode-sub-inspector-trapd-in-public-policing-in-ngt.html</link>
					<comments>https://www.chandrikadaily.com/kozhikode-sub-inspector-trapd-in-public-policing-in-ngt.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Oct 2017 10:03:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[moral policing]]></category>
		<category><![CDATA[sub inspector]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50382</guid>

					<description><![CDATA[കോഴിക്കോട്: നവവധുവിനെ കാണാന്‍ ഹോസ്റ്റലിന് സമീപമെത്തിയ വരനായ എസ്.ഐ.ക്കെതിരേ സദാചാര പോലീസിങ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.ഐ. ഹബീബുള്ളയാണ് സദാചാര പോലീസ് ചമഞ്ഞ ചോദ്യംചെയ്യലിന് വിധേയമായത്. എരഞ്ഞിപ്പാലത്തെ ലേഡീസ് ഹോസ്റ്റലില്‍ കഴിയുന്ന നവവധുവിനെ കാണാന്‍ എത്തിയപ്പോഴാണ് എസ്.ഐ ചോദ്യംചെയ്യലിന് വിധേയമായത്. വെള്ളിയാഴ്ച രാത്രി 10.30നാണ് സംഭവം. ഹോസ്റ്റലിന് സമീപത്തുള്ള ഇടവഴിയില്‍ വെച്ച് ഇരുവരും സംസാരിക്കുമ്പോഴാണ് എസ്.ഐ.യെ ചോദ്യംചെയ്തത്. നിലവില്‍ യുവതിയുമായുള്ള എസ്.ഐയുടെ നിക്കാഹ് കഴിഞ്ഞതാണ്. തുടര്‍ന്ന് ചോദ്യംചെയ്യുന്നത് എസ്.ഐ. എതിര്‍ത്തതോടെ സ്ഥലത്തേക്ക് കൂടുതല്‍ ആളുകളെത്തുകയായിയിരുന്നു. വിവാഹം നിശ്ചയിച്ചവരാണെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നവവധുവിനെ കാണാന്&#x200d; ഹോസ്റ്റലിന് സമീപമെത്തിയ വരനായ എസ്.ഐ.ക്കെതിരേ സദാചാര പോലീസിങ്. കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് എസ്.ഐ. ഹബീബുള്ളയാണ് സദാചാര പോലീസ് ചമഞ്ഞ ചോദ്യംചെയ്യലിന് വിധേയമായത്.</p>
<p>എരഞ്ഞിപ്പാലത്തെ ലേഡീസ് ഹോസ്റ്റലില്&#x200d; കഴിയുന്ന നവവധുവിനെ കാണാന്&#x200d; എത്തിയപ്പോഴാണ് എസ്.ഐ ചോദ്യംചെയ്യലിന് വിധേയമായത്.</p>
<p>വെള്ളിയാഴ്ച രാത്രി 10.30നാണ് സംഭവം. ഹോസ്റ്റലിന് സമീപത്തുള്ള ഇടവഴിയില്&#x200d; വെച്ച് ഇരുവരും സംസാരിക്കുമ്പോഴാണ് എസ്.ഐ.യെ ചോദ്യംചെയ്തത്.</p>
<p>നിലവില്&#x200d; യുവതിയുമായുള്ള എസ്.ഐയുടെ നിക്കാഹ് കഴിഞ്ഞതാണ്. തുടര്&#x200d;ന്ന് ചോദ്യംചെയ്യുന്നത് എസ്.ഐ. എതിര്&#x200d;ത്തതോടെ സ്ഥലത്തേക്ക് കൂടുതല്&#x200d; ആളുകളെത്തുകയായിയിരുന്നു. വിവാഹം നിശ്ചയിച്ചവരാണെന്ന് അറിയിച്ചെങ്കിലും ആളുകള്&#x200d; പിന്മാറാന്&#x200d; തയ്യാറായില്ലെന്ന് എസ്.ഐ. പറഞ്ഞു.</p>
<p>നവംബര്&#x200d; ഒമ്പതിനാണ് ഇരുവരും തമ്മിലുള്ള വിവാഹസത്കാരം. ഇതുമായി ബന്ധപ്പെട്ട് വാങ്ങിയ സാധനങ്ങള്&#x200d; നല്&#x200d;കാന്&#x200d; എത്തിയതായിരുന്നു എസ്.ഐ ഹബീബുള്ള.</p>
<p>ഭാര്യയായ യുവതി താമസിക്കുന്ന ഹോസ്റ്റലിന് സമീപത്തെ ഇടവഴിയില്&#x200d; വെച്ചായിരുന്നു ഇരുവരും സംസാരിച്ചത്. എന്നാല്&#x200d; സംഭവ സ്ഥലത്തേക്ക് കൂടുതല്&#x200d; ആളുകള്&#x200d; എത്തിയതോടെ എസ്.ഐ തിരിച്ചുപോവുകയായിരുന്നു. ഔദ്യോഗിക വാഹനത്തില്&#x200d; യൂണിഫോമിലെത്തിയ എസ്.ഐ.യെയാണ് ഒരുസംഘം ചോദ്യംചെയ്തത്.</p>
<p>അതേസമയം, ചോദ്യംചെയ്യാനെത്തിയ പതിനാറുകാരനെ എസ്.ഐ. മര്&#x200d;ദിച്ചതായും പരാതിയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikode-sub-inspector-trapd-in-public-policing-in-ngt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലത്ത് വീണ്ടും സദാചാര ആക്രമണം; യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന്പരാതി</title>
		<link>https://www.chandrikadaily.com/moral-policing-in-kollam.html</link>
					<comments>https://www.chandrikadaily.com/moral-policing-in-kollam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Jun 2017 06:27:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Kollam moral policing]]></category>
		<category><![CDATA[moral policing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33511</guid>

					<description><![CDATA[കൊല്ലം: കൊല്ലം ചിതറയില്‍ യുവതിയെ മരത്തില്‍ കെട്ടിയിട്ട് സദാചാര ഗുണ്ടകളുടെ ആക്രമണം. രണ്ട് മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവതി പരാതി നല്‍കി. വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു അക്രമം. യുവതിയെക്കൂടാതെ വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തിനേയും സദാചാര ഗുണ്ടകള്‍ മരത്തില്‍ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു. ആക്രമണത്തിന് ശേഷം യുവതിയുടെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുന്നതായി യുവതി പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി പറഞ്ഞിട്ടും പോലീസ് കേസെടുത്തില്ലെന്നും അവര്‍ ആരോപിക്കുന്നു. നേരത്തേയും കൊല്ലത്ത് സദാചാര ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഴീക്കലില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്ലം: കൊല്ലം ചിതറയില്&#x200d; യുവതിയെ മരത്തില്&#x200d; കെട്ടിയിട്ട് സദാചാര ഗുണ്ടകളുടെ ആക്രമണം. രണ്ട് മണിക്കൂറോളം മരത്തില്&#x200d; കെട്ടിയിട്ട് മര്&#x200d;ദ്ദിക്കുകയായിരുന്നുവെന്ന് യുവതി പരാതി നല്&#x200d;കി. വീട്ടില്&#x200d; അതിക്രമിച്ച് കയറിയായിരുന്നു അക്രമം.</p>
<p>യുവതിയെക്കൂടാതെ വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തിനേയും സദാചാര ഗുണ്ടകള്&#x200d; മരത്തില്&#x200d; കെട്ടിയിടുകയും മര്&#x200d;ദ്ദിക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു. ആക്രമണത്തിന് ശേഷം യുവതിയുടെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുന്നതായി യുവതി പറഞ്ഞു. എന്നാല്&#x200d; സംഭവത്തെക്കുറിച്ച് പോലീസില്&#x200d; പരാതി പറഞ്ഞിട്ടും പോലീസ് കേസെടുത്തില്ലെന്നും അവര്&#x200d; ആരോപിക്കുന്നു.</p>
<p>നേരത്തേയും കൊല്ലത്ത് സദാചാര ആക്രമണങ്ങള്&#x200d; ഉണ്ടായിട്ടുണ്ട്. അഴീക്കലില്&#x200d; സദാചാര ഗുണ്ടകള്&#x200d; ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തിരുന്നു. കൂട്ടുകാരിക്കൊപ്പം പിടിച്ചുനിര്&#x200d;ത്തിയ യുവാവിന്റെ ചിത്രം തെറ്റായ രീതിയില്&#x200d; പ്രചരിപ്പിച്ചതില്&#x200d; മനംനൊന്തായിരുന്നു ആത്മഹത്യ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/moral-policing-in-kollam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ വരവും അമിത ദേശീയ വാദവും ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്രം കുറച്ചതായി റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/politics-and-nation-india-slips-in-media-freedom-ranking-under-pm-narendra-modi-report.html</link>
					<comments>https://www.chandrikadaily.com/politics-and-nation-india-slips-in-media-freedom-ranking-under-pm-narendra-modi-report.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Apr 2017 16:42:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP beef policy]]></category>
		<category><![CDATA[media]]></category>
		<category><![CDATA[moral policing]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[pm modi]]></category>
		<category><![CDATA[social media]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27507</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം മാധ്യമസ്വാതന്ത്ര്യം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള മാധ്യമ നിരീക്ഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 180 രാജ്യങ്ങളെ റാങ്ക് ചെയ്തതില്‍ ഇന്ത്യയുടെ സ്ഥാനം 136-ാമതാണ്. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണുള്ളത്. യു.എസ്, യു.കെ., കനഡ എന്നീ രാജ്യങ്ങളിലും മാധ്യമസ്വാതന്ത്യം കുറഞ്ഞു. ഇന്ത്യയിലും അമേരിക്കയിലുമെല്ലാം മാധ്യമസ്വാതന്ത്ര്യം കുറയാന്‍ കാരണം അമിതമായ ദേശീയതാ വാദമാണെന്നാണ് ഇതുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യയില്&#x200d; പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം മാധ്യമസ്വാതന്ത്ര്യം കുറയുന്നുവെന്ന് റിപ്പോര്&#x200d;ട്ട്. ആഗോള മാധ്യമ നിരീക്ഷണ വിഭാഗമായ റിപ്പോര്&#x200d;ട്ടേഴ്‌സ് വിത്തൗട്ട് ബോര്&#x200d;ഡേഴ്‌സ് പുറത്ത് വിട്ട പുതിയ റിപ്പോര്&#x200d;ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 180 രാജ്യങ്ങളെ റാങ്ക് ചെയ്തതില്&#x200d; ഇന്ത്യയുടെ സ്ഥാനം 136-ാമതാണ്. അഫ്ഗാനിസ്ഥാന്&#x200d;, ബര്&#x200d;മ്മ, ഖത്തര്&#x200d;, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്&#x200d;ക്ക് ഇന്ത്യയേക്കാള്&#x200d; ഉയര്&#x200d;ന്ന സ്ഥാനമാണുള്ളത്. യു.എസ്, യു.കെ., കനഡ എന്നീ രാജ്യങ്ങളിലും മാധ്യമസ്വാതന്ത്യം കുറഞ്ഞു. ഇന്ത്യയിലും അമേരിക്കയിലുമെല്ലാം മാധ്യമസ്വാതന്ത്ര്യം കുറയാന്&#x200d; കാരണം അമിതമായ ദേശീയതാ വാദമാണെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്&#x200d; ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞവര്&#x200d;ഷത്തെ അപേക്ഷിച്ച് ഇന്ത്യയുടെ റാങ്ക് മൂന്ന് സ്ഥാനം പിന്നോട്ട് പോയി. ബുര്&#x200d;ഹാന്&#x200d; വാനിയുടെ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്&#x200d;ഷം കശ്മീര്&#x200d; താഴ്‌വരയില്&#x200d; തുടങ്ങിയ സംഘര്&#x200d;ഷത്തെ കുറിച്ചും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. കലാപത്തിന്റെ ആദ്യ ദിവസം തന്നെ സൈന്യം സ്ഥലത്തെ ഇന്റര്&#x200d;നെറ്റ് ബന്ധം തടസ്സപ്പെടുത്തി. അത് വഴി മാധ്യമങ്ങളും സാധാരണ ജനങ്ങളും തമ്മിലുള്ള ബന്ധം ഇല്ലാതാക്കിയെന്നും റിപ്പോര്&#x200d;ട്ടേഴ്‌സ് വിത്തൗട്ട് ബോര്&#x200d;ഡര്&#x200d; ചൂണ്ടിക്കാട്ടുന്നു. മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ ഓണ്&#x200d;ലൈന്&#x200d; വഴി ഭീഷണികളും ക്യാമ്പയ്‌നുകള്&#x200d; വ്യാപകമായി നടത്തുന്നതായും റിപ്പോര്&#x200d;ട്ടില്&#x200d; ചൂണ്ടിക്കാണിക്കുന്നു. നോര്&#x200d;വേ, സ്വീഡന്&#x200d;, ഫിന്&#x200d;ലന്&#x200d;ഡ്, ഡെന്&#x200d;മാര്&#x200d;ക് എന്നീ രാജ്യങ്ങളാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്&#x200d; ആദ്യ നാല് സ്ഥാനങ്ങളില്&#x200d; നില്&#x200d;ക്കുന്നത്. ചൈന 176-ാം സ്ഥാനത്താണ് പട്ടികയില്&#x200d;. പൗരവാര്&#x200d;ത്തയുടെ പേരില്&#x200d; ഏറ്റവും കൂടുതല്&#x200d; പേര്&#x200d; ജയിലില്&#x200d; കഴിയുന്നതും ചൈനയിലാണെന്നും റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു. ഉത്തര കൊറിയയാണ് പട്ടികയില്&#x200d; അവസാന സ്ഥാനത്തുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/politics-and-nation-india-slips-in-media-freedom-ranking-under-pm-narendra-modi-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്ത് സദാചാര ഗുണ്ടായിസം; കള്ളന്‍മാരെന്നാരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചു</title>
		<link>https://www.chandrikadaily.com/moral-policing-malappuram.html</link>
					<comments>https://www.chandrikadaily.com/moral-policing-malappuram.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Mar 2017 09:34:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[moral policing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22889</guid>

					<description><![CDATA[മലപ്പുറം: അരീക്കോട് ഉത്സവം കാണാനെത്തിയ യുവാക്കളെ കള്ളന്‍മാരെന്നാരോപിച്ച് സദാചാരഗുണ്ടകള്‍ മര്‍ദ്ദിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനവും അക്രമികള്‍ തല്ലിത്തകര്‍ത്തു. മുബഷിര്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തടയാനെത്തിയ അഡീഷ്ണല്‍ എസ്.ഐക്കും,സി.പി.ഒക്കും മര്‍ദ്ദനമേറ്റു. വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ മുബഷിര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഉത്സവം കാണാനെത്തുകയായിരുന്നു. ഇടക്ക് വഴി അന്വേഷിച്ച മുബഷിറിന്റെ വാഹനത്തിന്റെ നമ്പര്‍ ഒരു യുവാവ് പകര്‍ത്തുകയായിരുന്നു. ഇത് വാട്‌സ്അപ്പിലൂടെ പ്രചരിപ്പിച്ചായിരുന്നു ആക്രമണം നടത്തിയത്. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ചു. അക്രമം തടയാനെത്തിയ എസ്.ഐക്കും സി.പി.ഒക്കും മര്‍ദ്ദനമേറ്റു. സ്റ്റീല്‍ കമ്പികളടക്കമുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: അരീക്കോട് ഉത്സവം കാണാനെത്തിയ യുവാക്കളെ കള്ളന്&#x200d;മാരെന്നാരോപിച്ച് സദാചാരഗുണ്ടകള്&#x200d; മര്&#x200d;ദ്ദിച്ചു. ഇവര്&#x200d; സഞ്ചരിച്ച വാഹനവും അക്രമികള്&#x200d; തല്ലിത്തകര്&#x200d;ത്തു. മുബഷിര്&#x200d;, സെയ്ഫുദ്ദീന്&#x200d; എന്നിവര്&#x200d;ക്കാണ് മര്&#x200d;ദ്ദനമേറ്റത്. തടയാനെത്തിയ അഡീഷ്ണല്&#x200d; എസ്.ഐക്കും,സി.പി.ഒക്കും മര്&#x200d;ദ്ദനമേറ്റു.</p>
<p>വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ മുബഷിര്&#x200d; സുഹൃത്തുക്കളുടെ സഹായത്തോടെ ഉത്സവം കാണാനെത്തുകയായിരുന്നു. ഇടക്ക് വഴി അന്വേഷിച്ച മുബഷിറിന്റെ വാഹനത്തിന്റെ നമ്പര്&#x200d; ഒരു യുവാവ് പകര്&#x200d;ത്തുകയായിരുന്നു. ഇത് വാട്‌സ്അപ്പിലൂടെ പ്രചരിപ്പിച്ചായിരുന്നു ആക്രമണം നടത്തിയത്. പിന്നീട് നാട്ടുകാര്&#x200d; ചേര്&#x200d;ന്ന് ഇവരെ മര്&#x200d;ദ്ദിച്ചു. അക്രമം തടയാനെത്തിയ എസ്.ഐക്കും സി.പി.ഒക്കും മര്&#x200d;ദ്ദനമേറ്റു. സ്റ്റീല്&#x200d; കമ്പികളടക്കമുള്ള മാരകായുധങ്ങളായാണ് ആക്രമിച്ചതെന്ന് മുബഷിര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/moral-policing-malappuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
