<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mt vasudevan nair &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mt-vasudevan-nair/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 29 Dec 2024 12:23:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mt vasudevan nair &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രണ്ടാമൂഴം സിനിമയാക്കും; എം.ടിയുടെ സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങി കുടുംബം</title>
		<link>https://www.chandrikadaily.com/the-second-will-be-made-into-a-movie-the-family-is-about-to-make-mts-dream-come-true.html</link>
					<comments>https://www.chandrikadaily.com/the-second-will-be-made-into-a-movie-the-family-is-about-to-make-mts-dream-come-true.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 29 Dec 2024 12:23:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mt vasudevan nair]]></category>
		<category><![CDATA[randamoozham]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323826</guid>

					<description><![CDATA[എംടിയുടെ ആഗ്രഹം പോലെ ചിത്രം രണ്ടു ഭാഗങ്ങളായായിരിക്കും]]></description>
										<content:encoded><![CDATA[<p>രണ്ടാമൂഴം നോവല്&#x200d; സിനിമയാക്കണമെന്ന എം ടി വാസുദേവന്&#x200d; നായരുടെ സ്വപ്നം സാക്ഷാത്കരിക്കാന്&#x200d; ഒരുങ്ങി കുടുംബം. വിവിധ ഭാഷകളില്&#x200d; പാന്&#x200d; ഇന്ത്യന്&#x200d; സിനിമയായി ഒരുക്കാന്&#x200d; കഴിയുന്ന സംവിധായകനാകും സിനിമ ചെയ്യുക. എംടിയുടെ ആഗ്രഹം പോലെ ചിത്രം രണ്ടു ഭാഗങ്ങളായായിരിക്കും. ഈ സംവിധായകനുമായി നേരത്തെ തന്നെ സിനിമയ്ക്കായുള്ള പ്രാരംഭ ചര്&#x200d;ച്ച ഇആരംഭിച്ചിട്ടുണ്ട്. വര്&#x200d;ഷങ്ങള്&#x200d;ക്കു മുന്&#x200d;പേ രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും എംടി പൂര്&#x200d;ത്തിയാക്കിയിരുന്നു.</p>
<p>സംവിധായകനായ മണിരത്‌നം രണ്ടാമൂഴം സംവിധാനം ചെയ്യണമെന്ന് എംടി ആഗ്രഹിച്ചിരുന്നു. എന്നാല്&#x200d; ചില കാരണങ്ങളാല്&#x200d; മണിരത്‌നം പിന്&#x200d;മാറിയിരുന്നു. മണിരത്‌നമാണ് ഇപ്പൊഴത്തെ സംവിധായകനെ എം.ടിക്ക് ശുപാര്&#x200d;ശ ചെയ്തത്.അഞ്ചുമാസം മുമ്പ് ഈ സംവിധായകന്&#x200d; എം.ടിയുമായി ചര്&#x200d;ച്ച നടത്താന്&#x200d; കോഴിക്കോട് വരാനിരുന്നപ്പോഴാണ് എംടിയെ ആദ്യം ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യ കാരണങ്ങളാല്&#x200d; കൂടിക്കാഴ്ച നടക്കാതെ പോയി.</p>
<p>തുടര്&#x200d;ന്ന് മകള്&#x200d; അശ്വതി നായരെ എംടി തിരക്കഥ ഏല്&#x200d;പ്പിച്ച് സിനിമ എത്രയും വേഗം പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചത്. ഇപ്പോഴുള്ള സംവിധായകന്റെ നിര്&#x200d;മ്മാണ കമ്പനിയും എംടിയുടെ കുടുംബം ഉള്&#x200d;പ്പെടുന്ന കമ്പനിയും ചേര്&#x200d;ന്നായിരിക്കും രണ്ടാമൂഴം നിര്&#x200d;മ്മിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-second-will-be-made-into-a-movie-the-family-is-about-to-make-mts-dream-come-true.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.ടിയെ ഏറ്റുവാങ്ങി നിള; ചിതാഭസ്മം ഭാരതപ്പുഴയില്&#x200d; ഒഴുക്കി</title>
		<link>https://www.chandrikadaily.com/nila-received-mt-the-ashes-floated-in-bharatapuzha.html</link>
					<comments>https://www.chandrikadaily.com/nila-received-mt-the-ashes-floated-in-bharatapuzha.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 29 Dec 2024 07:18:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[funeral]]></category>
		<category><![CDATA[mt vasudevan nair]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323756</guid>

					<description><![CDATA[തിരുനാവായയില്&#x200d; വെച്ച് നടന്ന മരണാനന്തര ചടങ്ങുകള്&#x200d;ക്ക് ശേഷമാണ് ചിതാഭസ്മം ഭാരതപ്പുഴയില്&#x200d; ഒഴുക്കിയത്]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ഇതിഹാസ സാഹിത്യകാരന്&#x200d; എം.ടി.വാസുദേവന്&#x200d; നായരുടെ ചിതാഭസ്മം ഏറ്റുവാങ്ങി നിള. തിരുനാവായയില്&#x200d; വെച്ച് നടന്ന മരണാനന്തര ചടങ്ങുകള്&#x200d;ക്ക് ശേഷമാണ് ചിതാഭസ്മം ഭാരതപ്പുഴയില്&#x200d; ഒഴുക്കിയത്.</p>
<p>മകള്&#x200d; അശ്വതിയും അടുത്തബന്ധുക്കളും ചടങ്ങില്&#x200d; പങ്കെടുത്തു. ഇന്ന് പുലര്&#x200d;ച്ചെയായിരുന്നു ചടങ്ങുകള്&#x200d; ആരംഭിച്ചത്. ഡിസംബര്&#x200d; 25നാണ് എം.ടി വിടവാങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nila-received-mt-the-ashes-floated-in-bharatapuzha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്ഷരങ്ങളുടെ കുലപതിക്ക് വിട</title>
		<link>https://www.chandrikadaily.com/farewell-to-the-patriarch-of-letters.html</link>
					<comments>https://www.chandrikadaily.com/farewell-to-the-patriarch-of-letters.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 27 Dec 2024 10:13:42 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[article]]></category>
		<category><![CDATA[mt vasudevan nair]]></category>
		<category><![CDATA[Safari Zainul Abideen]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323491</guid>

					<description><![CDATA[മലയാളക്കരയുടെ തലമുതിര്&#x200d;ന്ന എഴുത്തുകാരന്&#x200d; എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്&#x200d;ഗ്ഗ നിര്&#x200d;ദ്ദേശങ്ങള്&#x200d; സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്&#x200d;ക്ക് എന്നും കരുത്തായിരുന്നു]]></description>
										<content:encoded><![CDATA[<p><strong>സഫാരി സൈനുല്&#x200d; ആബിദീന്&#x200d;</strong></p>
<p>മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്&#x200d; അര്&#x200d;ത്ഥദീര്&#x200d;ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്&#x200d;ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്&#x200d;ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്&#x200d;ക്കു പകര്&#x200d;ന്നു നല്&#x200d;കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്&#x200d;.</p>
<p>ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്&#x200d; വെച്ചാണ് ആദ്യമായിട്ട് ഞാന്&#x200d; എം.ടി വാസുദേവന്&#x200d; നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്&#x200d;കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്&#x200d;ന്ന എഴുത്തുകാരന്&#x200d; എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്&#x200d;ഗ്ഗ നിര്&#x200d;ദ്ദേശങ്ങള്&#x200d; സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്&#x200d;ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്&#x200d; വലിയ താല്&#x200d;പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്&#x200d; സ്‌കൂളില്&#x200d; പഠിക്കുമ്പോള്&#x200d; എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്&#x200d;മ്മകള്&#x200d; ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്&#x200d; പോകാന്&#x200d; പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്&#x200d;ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്&#x200d;ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്&#x200d;ഫില്&#x200d; വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്&#x200d;ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു</p>
<p>പത്മഭൂഷണ്&#x200d;, ജ്ഞാനപീഠം, എഴുത്തച്ഛന്&#x200d; പുരസ്‌കാരം, ജെ സി ഡാനിയേല്&#x200d; പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്&#8217;എം ടി&#8217; എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്&#x200d; അനശ്വരനാക്കി നിര്&#x200d;ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്&#x200d;മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്&#x200d; എം.ടിയുടെ ലോകങ്ങള്&#x200d; എന്നും നിറഞ്ഞു നിന്നു.</p>
<p>പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്&#x200d;ത്തിയിരുന്നു. വിവിധ കാലങ്ങളില്&#x200d; അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്&#x200d; ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്&#x200d;ശിക്കാനെത്തിക്കൊണ്ടിരുന്നു.</p>
<p>ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്&#x200d; ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്&#x200d;. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്&#x200d;ക്കൂട്ടത്തില്&#x200d; തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്&#x200d;ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്&#x200d; അവതരിപ്പി ഒരു സാഹിത്യകാരന്&#x200d; ഇനിയുണ്ടാകുമോ എന്നറിയില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farewell-to-the-patriarch-of-letters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാലം കടന്ന് നിത്യതയിലേക്ക്; മരണമില്ലാത്ത അക്ഷരങ്ങൾ സമ്മാനിച്ച് എം ടി മടങ്ങി</title>
		<link>https://www.chandrikadaily.com/1through-time-into-eternity-mt-returns-gifted-with-immortal-letters-through-time-into-eternity-mt-returns-gifted-with-immortal-letters.html</link>
					<comments>https://www.chandrikadaily.com/1through-time-into-eternity-mt-returns-gifted-with-immortal-letters-through-time-into-eternity-mt-returns-gifted-with-immortal-letters.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 26 Dec 2024 12:14:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cremaation]]></category>
		<category><![CDATA[mt vasudevan nair]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323388</guid>

					<description><![CDATA[കോഴിക്കോട്: മാവൂര്&#x200d; റോഡിലെ സ്മൃതിപഥത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയ കഥാകാരനെ അഗ്നിനാളങ്ങള്&#x200d; ഏറ്റുവാങ്ങി. എഴുത്തിന്റെ വീരഗാഥ രചിച്ച മഹാനായകന്&#x200d; &#8216;സ്മൃതിപഥ&#8217;ത്തില്&#x200d; അന്ത്യവിശ്രമം കൊള്ളും. എംടിയെന്ന എഴുത്തുകാരന്&#x200d; കോടിക്കണക്കിനാളുകളുടെ ഓര്&#x200d;മകളില്&#x200d;, ചരിത്രത്തില്&#x200d; ജ്വലിക്കും. കോഴിക്കോട് നടക്കാവിലെ കോട്ടാരം റോഡിലെ സിതരയില്&#x200d; 4.15ന് മൃതദേഹവുമായി പുറപ്പെട്ട വിലാപയാത്ര അഞ്ചുമണിയോടെ മാവൂര്&#x200d; റോഡിലെ ശ്മാശനത്തിലെത്തി. ആയിരങ്ങളാണ് വിലാപയാത്രയില്&#x200d; പങ്കെടുത്തത്. ഔദ്യോഗിക ബഹുമതികള്&#x200d;ക്ക് പിന്നാലെ മൃതദേഹം ചിതയിലേക്ക്. എംടിയുടെ സഹോദരന്റെ മകനാണ് അന്ത്യകര്&#x200d;മങ്ങള്&#x200d; നടത്തിയത്. മന്ത്രിമാര്&#x200d;, ജനപ്രതിനിധികള്&#x200d;, സാംസ്‌കാരിക സാമുഹിക രംഗത്തെ [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കോഴിക്കോട്: മാവൂര്&#x200d; റോഡിലെ സ്മൃതിപഥത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയ കഥാകാരനെ അഗ്നിനാളങ്ങള്&#x200d; ഏറ്റുവാങ്ങി. എഴുത്തിന്റെ വീരഗാഥ രചിച്ച മഹാനായകന്&#x200d; &#8216;സ്മൃതിപഥ&#8217;ത്തില്&#x200d; അന്ത്യവിശ്രമം കൊള്ളും. എംടിയെന്ന എഴുത്തുകാരന്&#x200d; കോടിക്കണക്കിനാളുകളുടെ ഓര്&#x200d;മകളില്&#x200d;, ചരിത്രത്തില്&#x200d; ജ്വലിക്കും.</p>
<p>കോഴിക്കോട് നടക്കാവിലെ കോട്ടാരം റോഡിലെ സിതരയില്&#x200d; 4.15ന് മൃതദേഹവുമായി പുറപ്പെട്ട വിലാപയാത്ര അഞ്ചുമണിയോടെ മാവൂര്&#x200d; റോഡിലെ ശ്മാശനത്തിലെത്തി. ആയിരങ്ങളാണ് വിലാപയാത്രയില്&#x200d; പങ്കെടുത്തത്. ഔദ്യോഗിക ബഹുമതികള്&#x200d;ക്ക് പിന്നാലെ മൃതദേഹം ചിതയിലേക്ക്. എംടിയുടെ സഹോദരന്റെ മകനാണ് അന്ത്യകര്&#x200d;മങ്ങള്&#x200d; നടത്തിയത്. മന്ത്രിമാര്&#x200d;, ജനപ്രതിനിധികള്&#x200d;, സാംസ്‌കാരിക സാമുഹിക രംഗത്തെ പ്രമുഖര്&#x200d; ഉള്&#x200d;പ്പെടെ മാവൂര്&#x200d; റോഡിലെ ശ്മശാനത്തില്&#x200d; എത്തിയിരുന്നു.</p>
<p>അവസാനമായി ഒരു നോക്കുകാണാന്&#x200d; കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ &#8216;സിതാര&#8217; വീട്ടിലേക്ക് അയിരങ്ങളാണ് എത്തിയത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്&#x200d;പ്പിക്കാനായി എത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വീട്ടിലെത്തി അദരാഞ്ജലി അര്&#x200d;പ്പിച്ചു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="video-8e5be45d-5f18-4c42-b50e-a7149db45be9" class="content-style">
<div class="video-m_container__MYuWI video-m_dark__2SCo- " data-test-id="video">
<div class="story-element story-element-youtube-video"></div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1through-time-into-eternity-mt-returns-gifted-with-immortal-letters-through-time-into-eternity-mt-returns-gifted-with-immortal-letters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിലക്കാതെ ജനപ്രവാഹം &#8216;സിതാര&#8217;യിലേക്ക്; എംടിയ്ക്ക് അന്ത്യനിദ്രയൊരുക്കുക &#8216;സ്മൃതിപഥത്തില്&#x200d;&#8217;</title>
		<link>https://www.chandrikadaily.com/non-stop-flow-of-people-to-sitara-rest-in-peace-for-mt-in-smritipathil.html</link>
					<comments>https://www.chandrikadaily.com/non-stop-flow-of-people-to-sitara-rest-in-peace-for-mt-in-smritipathil.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 26 Dec 2024 10:59:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[funeral]]></category>
		<category><![CDATA[mt vasudevan nair]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323380</guid>

					<description><![CDATA[വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളില്&#x200d; പൊതുദര്&#x200d;ശനമോ ഉണ്ടാകരുതെന്ന് എംടി നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: എംടിയുടെ &#8216;സിതാര&#8217;യിലേക്ക് നിലക്കാതെ ജനപ്രവാഹം ഒഴുകികൊണ്ടിരിക്കുകയാണ്. സിനിമ- സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്&#x200d;പ്പടെ നിരവധി പേര്&#x200d; എംടിയെ അവസാനമായി കാണാന്&#x200d; എത്തിയിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് മാവൂര്&#x200d; റോഡിലെ &#8216;സ്മൃതിപഥം&#8217; ശ്മാശാനത്തിലാണ് എംടിയുടെ സംസ്‌കാര ചടങ്ങുകള്&#x200d;.</p>
<p>പികെ കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി എം.പിയും എംടിക്ക് അന്ത്യോപചാരം അര്&#x200d;പ്പിക്കാനായി എത്തിയിരുന്നു. സംവിധായകന്&#x200d; ഹരിഹരന്&#x200d;, നടന്മാരായ മോഹന്&#x200d;ലാല്&#x200d;, മമ്മൂട്ടി, വിനീത്, ജോയ് മാത്യു എന്നിവരും, എഴുത്തുകാരായ പി.കെ. പാറക്കടവ്, കല്&#x200d;പറ്റ നാരായണന്&#x200d;, ആലങ്കോട് ലീലാകൃഷ്ണന്&#x200d;, കെആര്&#x200d; മീര, സാറ ജോസഫ്, ടി പത്മനാഭന്&#x200d;, യു.കെ. കുമാരന്&#x200d;, എം.എം. ബഷീര്&#x200d;, കെ.പി. സുധീര, പി.ആര്&#x200d;. നാഥന്&#x200d;, കെ.സി. നാരായണന്&#x200d;, ഗോവ ഗവര്&#x200d;ണര്&#x200d; ശ്രീധരന്&#x200d; പിള്ള തുടങ്ങിയവരും സിതാരയില്&#x200d; എത്തി അന്തിമോപചാരം അര്&#x200d;പ്പിച്ചു.</p>
<p>മരണാന്തര ചടങ്ങുകള്&#x200d; സംബന്ധിച്ച് നേരത്തെ തന്നെ എംടി കുടുംബാംഗങ്ങള്&#x200d;ക്ക് നിര്&#x200d;ദേശങ്ങള്&#x200d; നല്&#x200d;കിയിരുന്നു. ഇതുപ്രകാരം വീട്ടില്&#x200d; ഹൈന്ദചാരപ്രകാരമുള്ള ചടങ്ങുകള്&#x200d; നടത്തിയതിന് ശേഷം നാല് മണിയോടെയാണ് മൃതദേഹം ശ്മാശാനത്തിലേക്ക് കൊണ്ടുവരിക. വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളില്&#x200d; പൊതുദര്&#x200d;ശനമോ ഉണ്ടാകരുതെന്ന് എംടി നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. അതിനാല്&#x200d; ആംബുലസിലാണ് മൃതദേഹം ശ്മശാനത്തില്&#x200d; എത്തിക്കുക. തുടര്&#x200d;ന്ന് സംസ്ഥാന സര്&#x200d;ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്&#x200d;ക്ക് ശേഷം അഞ്ച് മണിയോടെയാവും സംസ്‌കാരം നടക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/non-stop-flow-of-people-to-sitara-rest-in-peace-for-mt-in-smritipathil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.ടി നൊബേല്&#x200d; സമ്മാനം അര്&#x200d;ഹിക്കുന്ന ഏക മലയാളസാഹിത്യകാരന്&#x200d;; എം.മുകുന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/mt-is-the-only-malayalam-writer-to-win-the-nobel-prize-m-mukundan.html</link>
					<comments>https://www.chandrikadaily.com/mt-is-the-only-malayalam-writer-to-win-the-nobel-prize-m-mukundan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 26 Dec 2024 10:33:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[m mukundan]]></category>
		<category><![CDATA[mt vasudevan nair]]></category>
		<category><![CDATA[Writers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323376</guid>

					<description><![CDATA[എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്&#x200d;മകള്&#x200d; തനിക്ക് വഴികാട്ടിയായിരിക്കുമെന്നും എം.മുകുന്ദന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: എം.ടി നൊബേല്&#x200d; സമ്മാനം അര്&#x200d;ഹിക്കുന്ന ഏക മലയാളസാഹിത്യകാരനെന്ന് എഴുത്തുകാരന്&#x200d; എം.മുകുന്ദന്&#x200d;. മറ്റെഴുത്തുകാരേക്കാളും ബന്ധം തനിക്കുണ്ടെന്നും തന്നെ എഴുത്ത് പഠിപ്പിച്ച ആളാണ് എം.ടിയെന്നും എം.മുകുന്ദന്&#x200d; പറഞ്ഞു. എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്&#x200d;മകള്&#x200d; തനിക്ക് വഴികാട്ടിയായിരിക്കുമെന്നും എം.മുകുന്ദന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>എം.ടിയുടേത് അത്ഭുതകരമായിട്ടുള്ള എഴുത്താണ്. ഓരോ വാക്കും തേച്ചുമിനുക്കിയിട്ടുള്ള എഴുത്താണ്. നമ്മുടെ കഥകളുടെ പോരായ്മ എഴുത്തുകാര്&#x200d; കാണിക്കുന്ന അശ്രദ്ധയാണ്. എഡിറ്റിങ്ങില്ല. എന്നാല്&#x200d; എം.ടി എഴുതുമ്പോള്&#x200d; തന്നെ എഡിറ്റ് ചെയ്യുകയാണ്. ഒരു വാക്ക് നമുക്ക് എം.ടിയുടെ കഥയില്&#x200d; നിന്ന് എടുത്തുമാറ്റാന്&#x200d; കഴിയില്ല. ഇത്രയും ആത്മനിയന്ത്രണത്തോടെ ശ്രദ്ധയോടെ എഴുതുന്ന മറ്റാരും മലയാളത്തിലില്ല.നാലുകെട്ടുമുതല്&#x200d; തന്നെ എം.ടി മനസിലുണ്ട്. &#8211; എം.മുകുന്ദന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mt-is-the-only-malayalam-writer-to-win-the-nobel-prize-m-mukundan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് എം.ടി മടങ്ങുന്നത്: രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/mt-returns-leaving-an-unfillable-void-in-literature-and-cinema-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/mt-returns-leaving-an-unfillable-void-in-literature-and-cinema-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 26 Dec 2024 09:43:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mt vasudevan nair]]></category>
		<category><![CDATA[RAHUL GHANDI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323364</guid>

					<description><![CDATA[അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്&#x200d;ക്കും ആരാധകര്&#x200d;ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്&#x200d; കൂട്ടിച്ചേര്&#x200d;ത്തു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്:  എം.ടി വാസുദേവന്&#x200d; നായരുടെ നിര്യാണത്തില്&#x200d; അനുശോചിച്ച് കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലും മാനുഷിക വികാരങ്ങളിലും ആഴത്തില്&#x200d; വേരൂന്നിയ എം.ടി വാസുദേവന്&#x200d; നായരുടെ കഥകള്&#x200d; തലമുറകളിലൂടെ എണ്ണമറ്റ ജീവിതങ്ങളെ സ്പര്&#x200d;ശിച്ചുവെന്ന് രാഹുല്&#x200d; ഗാന്ധി പറഞ്ഞു. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് എം.ടി വാസുദേവന്&#x200d; നായര്&#x200d; മടങ്ങുന്നതെന്നും അനുശോചന കുറിപ്പില്&#x200d; രാഹുല്&#x200d; ഗാന്ധി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അദ്ദേഹത്തിന്റെ വേര്&#x200d;പാടില്&#x200d; നമ്മള്&#x200d; വിലപിക്കുന്നുണ്ടെങ്കിലും സമ്പന്നമായ സാഹിത്യ പാരമ്പര്യവും ജഞാനവും നമ്മളെ തുടര്&#x200d;ന്നും പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്&#x200d;ക്കും ആരാധകര്&#x200d;ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>2024 ഡിസംബര്&#x200d; 25-ന് രാത്രിയാണ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായ എംടി വാസുദേവന്&#x200d; നായര്&#x200d; അന്തരിച്ചത്. വാര്&#x200d;ധക്യ സഹജമായ രോഗങ്ങളാല്&#x200d; ഏറെ നാള്&#x200d; ചികിത്സയിലായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mt-returns-leaving-an-unfillable-void-in-literature-and-cinema-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു എംടി; രമേശ് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/mt-was-the-personal-pride-of-the-malayalees-ramesh-chennithala.html</link>
					<comments>https://www.chandrikadaily.com/mt-was-the-personal-pride-of-the-malayalees-ramesh-chennithala.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 26 Dec 2024 07:27:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mt vasudevan nair]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323348</guid>

					<description><![CDATA[തിരുവനന്തപുരം : മലയാള സാഹിത്യത്തില്&#x200d; ഇതിഹാസമായിരുന്നു എം.ടി വാസുദേവന്&#x200d;നായരെന്ന് കോണ്&#x200d;ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു മഹനായ ആ സാഹിത്യകാരനെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്&#x200d;ത്തു. തലമുറകളെ പ്രചോദിപ്പിച്ച എം.ടിക്ക് മലയാളമുള്ളിടത്തോളം കാലം മരണമില്ല. മനുഷ്യമനസിന്റെ വ്യഥകളും വിഹ്വലതകളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കാല്പനികതയുടെ ചായം ചാലിച്ച് അദ്ദേഹം വരച്ചിട്ടു. കാലാതിവര്&#x200d;ത്തിയായ രചനകളാണ് എം.ടിയുടേത്. സാഹിത്യം, സിനിമ, പത്രപ്രവര്&#x200d;ത്തനം തുടങ്ങി എം.ടിതൊട്ടതെല്ലാം പൊന്നായി മാറി. &#160;]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം : മലയാള സാഹിത്യത്തില്&#x200d; ഇതിഹാസമായിരുന്നു എം.ടി വാസുദേവന്&#x200d;നായരെന്ന് കോണ്&#x200d;ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു മഹനായ ആ സാഹിത്യകാരനെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്&#x200d;ത്തു. തലമുറകളെ പ്രചോദിപ്പിച്ച എം.ടിക്ക് മലയാളമുള്ളിടത്തോളം കാലം മരണമില്ല. മനുഷ്യമനസിന്റെ വ്യഥകളും വിഹ്വലതകളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കാല്പനികതയുടെ ചായം ചാലിച്ച് അദ്ദേഹം വരച്ചിട്ടു. കാലാതിവര്&#x200d;ത്തിയായ രചനകളാണ് എം.ടിയുടേത്. സാഹിത്യം, സിനിമ, പത്രപ്രവര്&#x200d;ത്തനം തുടങ്ങി എം.ടിതൊട്ടതെല്ലാം പൊന്നായി മാറി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mt-was-the-personal-pride-of-the-malayalees-ramesh-chennithala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിശേഷണങ്ങള്&#x200d;ക്ക് അതീതനായ മഹാ പ്രതിഭയായിരുന്നു എം ടി; അടൂര്&#x200d; ഗോപാലകൃഷ്ണന്&#x200d;</title>
		<link>https://www.chandrikadaily.com/mt-was-a-great-genius-beyond-description-adoor-gopalakrishnan.html</link>
					<comments>https://www.chandrikadaily.com/mt-was-a-great-genius-beyond-description-adoor-gopalakrishnan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 26 Dec 2024 06:35:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adoor gopalakrishnan]]></category>
		<category><![CDATA[mt vasudevan nair]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323333</guid>

					<description><![CDATA[പത്രാപധിപര്&#x200d; എന്ന തരത്തില്&#x200d; മലയാളത്തിലെ പുതിയ പല ധാരണകളെയും കണ്ടെത്തുകയും പുതുമയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ദീര്&#x200d;ഘ വീക്ഷണം ഉള്ളയാളായിരുന്നു അദ്ദേഹം]]></description>
										<content:encoded><![CDATA[<p>കോഴിക്കാട്: വിശേഷണങ്ങള്&#x200d;ക്ക് അതീതനായ മഹാ പ്രതിഭയായിരുന്നു എം ടി വാസുദേവന്&#x200d; നായരെന്ന് സംവിധായകന്&#x200d; അടൂര്&#x200d; ഗോപാലകൃഷ്ണന്&#x200d;. എം ടിയുടെ വേര്&#x200d;പാട് മലയാളത്തിനും വ്യക്തിപരമായി തനിക്കും നഷ്ടമാണെന്നും എംടിയെ തന്റെ ജ്യേഷ്ഠ സഹോദരനായാണ് കണ്ടിട്ടുള്ളതെന്നും അടൂര്&#x200d; പറഞ്ഞു.</p>
<p>വിശാലമായ എഴുത്തായിരുന്നു എംടിയുടേത്. പത്രാപധിപര്&#x200d; എന്ന തരത്തില്&#x200d; മലയാളത്തിലെ പുതിയ പല ധാരണകളെയും കണ്ടെത്തുകയും പുതുമയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ദീര്&#x200d;ഘ വീക്ഷണം ഉള്ളയാളായിരുന്നു അദ്ദേഹം. ഏതൊക്കെ വേഷത്തില്&#x200d; നമ്മുടെ മുന്നില്&#x200d; പ്രത്യക്ഷപ്പെട്ടാലും ആ മേഖലയില്&#x200d; മറ്റുള്ളവരെ അദ്ദേഹം അതിശയിപ്പിച്ചിരുന്നുവെന്നും അടൂര്&#x200d; പറഞ്ഞു. സാധാരണ കാഴ്ചക്കാരന്&#x200d; ശ്രദ്ധിക്കാതെ പോകുമായിരുന്ന ഇടത്തരം സിനിമകള്&#x200d; എംടിയുടെ രചനയുടെ ഭംഗി കൊണ്ട് ശ്രദ്ധിക്കാന്&#x200d; തുടങ്ങിയെന്നും അടൂര്&#x200d; ഗോപാലകൃഷ്ണന്&#x200d; മാധ്യമങ്ങളോട് കൂട്ടി ചേര്&#x200d;ത്തു.</p>
<p>വാര്&#x200d;ധക്യസഹജമായ അസുഖങ്ങളെത്തുടര്&#x200d;ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്ന എം ടി വാസുദേവന്&#x200d; നായര്&#x200d; (91) ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്&#x200d;ത്തകന്&#x200d;, പത്രാധിപര്&#x200d;, തിരക്കഥാകൃത്ത്, സംവിധായകന്&#x200d;, നിര്&#x200d;മ്മാതാവ്, ലേഖകന്&#x200d;, പ്രഭാഷകന്&#x200d;, നാടകകൃത്ത്, നടന്&#x200d;, സംവിധായകന്&#x200d;, നാടകപരിഭാഷകന്&#x200d;, ഗാനരചയിതാവ്, ബാലസാഹിത്യകാരന്&#x200d;, അധ്യാപകന്&#x200d;, സംഘാടകന്&#x200d;, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്&#x200d; പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്&#x200d; നായര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mt-was-a-great-genius-beyond-description-adoor-gopalakrishnan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.ടിയുടെ വിയോഗം: എസ്.ടി.യു പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചന്ദ്രിക പ്രചാരണയാത്രയുടെ സമാപനം മാറ്റിവെച്ചു</title>
		<link>https://www.chandrikadaily.com/passing-away-of-mt-the-conclusion-of-chandrika-campaign-yatra-organized-by-stu-palakkad-district-committee-has-been-postponed.html</link>
					<comments>https://www.chandrikadaily.com/passing-away-of-mt-the-conclusion-of-chandrika-campaign-yatra-organized-by-stu-palakkad-district-committee-has-been-postponed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Dec 2024 06:18:50 +0000</pubDate>
				<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika campaign]]></category>
		<category><![CDATA[mt vasudevan nair]]></category>
		<category><![CDATA[postponed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323327</guid>

					<description><![CDATA[എസ്. ടി. യു പാലക്കാട്‌ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചന്ദ്രിക പ്രചാരണയാത്രയുടെ ഇന്ന് നടക്കേണ്ട സമാപനം എം. ടി വാസുദേവൻ നായരുടെ നിര്യാണത്തെതുടർന്നു നാളെ ( 27/12/2024)ലേക്ക് മാറ്റിവെച്ചതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>എസ്. ടി. യു പാലക്കാട്‌ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചന്ദ്രിക പ്രചാരണയാത്രയുടെ ഇന്ന് നടക്കേണ്ട സമാപനം എം. ടി വാസുദേവൻ നായരുടെ നിര്യാണത്തെതുടർന്നു നാളെ ( 27/12/2024)ലേക്ക് മാറ്റിവെച്ചതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/passing-away-of-mt-the-conclusion-of-chandrika-campaign-yatra-organized-by-stu-palakkad-district-committee-has-been-postponed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
