<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Mumbai blast &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mumbai-blast/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 30 Apr 2019 11:55:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Mumbai blast &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കര്&#x200d;ക്കറെ മികച്ച ഉദ്യോഗസ്ഥനായിരുന്നില്ല :  വിവാദ പരാമര്&#x200d;ശവുമായി സുമിത്രാ മഹാജന്&#x200d;</title>
		<link>https://www.chandrikadaily.com/loksabha-speaker-sumithra-mahajan-against-martyr-hemanth-karkare.html</link>
					<comments>https://www.chandrikadaily.com/loksabha-speaker-sumithra-mahajan-against-martyr-hemanth-karkare.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 30 Apr 2019 11:50:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[digvijay singh]]></category>
		<category><![CDATA[Mumbai blast]]></category>
		<category><![CDATA[Pragya Singh]]></category>
		<category><![CDATA[Sumithra Mahajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125783</guid>

					<description><![CDATA[മുംബൈ ഭീകരാക്രമണത്തില്&#x200d; കൊല്ലപ്പെട്ട മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സേനാ തലവന്&#x200d; ഹേമന്ത് കര്&#x200d;ക്കറെയെ അപമാനിച്ച് ലോക്‌സഭാ സ്പീക്കര്&#x200d; സുമിത്രാ മഹാജന്&#x200d;. കര്&#x200d;ക്കറെ മികച്ച ഉദ്യോഗസ്ഥനായിരുന്നില്ല എന്നാണ് സുമിത്രാ മഹാജന്റെ പരാമര്&#x200d;ശം. കോണ്&#x200d;ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ സുഹൃത്തായിരുന്നു ഹേമന്ത് കര്&#x200d;ക്കറെ . തന്റെ സുഹൃത്തിന് വേണ്ടിയാണ് കര്&#x200d;ക്കറെ ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകരെ പ്രതിയാക്കിയതെന്നും സുമിത്രാ മഹാജന്&#x200d; പറഞ്ഞു. സുമിത്രാ മഹാജന്റെ പ്രതികരണത്തിനെതിരെ ദിഗ് വിജയ് സിംഗ് രംഗത്തെത്തി. രാജ്യം അശോക ചക്ര നല്&#x200d;കി ആദരിച്ച ഹേമന്ത് കര്&#x200d;ക്കറെയുടെ [&#8230;]]]></description>
										<content:encoded><![CDATA[
<p> മുംബൈ ഭീകരാക്രമണത്തില്&#x200d; കൊല്ലപ്പെട്ട മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സേനാ തലവന്&#x200d; ഹേമന്ത് കര്&#x200d;ക്കറെയെ അപമാനിച്ച് ലോക്‌സഭാ സ്പീക്കര്&#x200d; സുമിത്രാ മഹാജന്&#x200d;. കര്&#x200d;ക്കറെ മികച്ച ഉദ്യോഗസ്ഥനായിരുന്നില്ല എന്നാണ് സുമിത്രാ മഹാജന്റെ പരാമര്&#x200d;ശം. <br> കോണ്&#x200d;ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ സുഹൃത്തായിരുന്നു ഹേമന്ത് കര്&#x200d;ക്കറെ .  തന്റെ സുഹൃത്തിന് വേണ്ടിയാണ്   കര്&#x200d;ക്കറെ ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകരെ പ്രതിയാക്കിയതെന്നും സുമിത്രാ മഹാജന്&#x200d; പറഞ്ഞു. <br>  സുമിത്രാ മഹാജന്റെ പ്രതികരണത്തിനെതിരെ  ദിഗ് വിജയ് സിംഗ് രംഗത്തെത്തി. രാജ്യം അശോക ചക്ര നല്&#x200d;കി ആദരിച്ച ഹേമന്ത് കര്&#x200d;ക്കറെയുടെ സുഹൃത്ത് എന്ന് പറയുന്നതില്&#x200d; അഭിമാനമുണ്ടെന്ന്  അദ്ദേഹം പ്രതികരിച്ചു. ഭോപ്പാലില്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിയാണ് ദിഗ്‌വിജയ് സിംഗ്. <br> മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ത്ഥിയുമായ പ്രഗ്യാ സിംഗ് ഠാക്കൂര്&#x200d; നേരത്തേ ഹേമന്ത് കര്&#x200d;ക്കറയെ അപമാനിച്ച് രംഗത്തെത്തിയിരുന്നു. ഹേമന്ത് കര്&#x200d;ക്കറയെ താന്&#x200d; ശപിച്ചിരുന്നെന്നാണ് പ്രഗ്യാ സിംഗ് ഠാക്കൂര്&#x200d; പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/loksabha-speaker-sumithra-mahajan-against-martyr-hemanth-karkare.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുരന്തത്തിന്റെ ഓര്&#x200d;മയില്&#x200d;; മോഷെ മുംബൈയില്&#x200d;</title>
		<link>https://www.chandrikadaily.com/moshe-holtzberg-baby-moshe-arrives-at-taj-mahal-hotel-in-mumbai.html</link>
					<comments>https://www.chandrikadaily.com/moshe-holtzberg-baby-moshe-arrives-at-taj-mahal-hotel-in-mumbai.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jan 2018 14:20:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Moshe]]></category>
		<category><![CDATA[Mumbai blast]]></category>
		<category><![CDATA[Terror Attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65255</guid>

					<description><![CDATA[മുംബൈ: അമ്മയെയും അച്ഛനെയും മരണം കവര്&#x200d;ന്ന ദുരന്തത്തിന്റെ ഓര്&#x200d;മയില്&#x200d; മോഷെ ഹോസ്ബര്&#x200d;ഗ് മുംബൈയിലെത്തി. മുംബൈ ഭീകരാക്രമണത്തില്&#x200d; കൊല്ലപ്പെട്ട റാബ്ബി ഗബ്രിയേല്&#x200d; റോസന്&#x200d;ബെര്&#x200d;ഗ്-റെവ്ക ദമ്പതികളുടെ മകനാണ് മോഷെ. നരിമാന്&#x200d; ഹൗസില്&#x200d; വച്ചാണ് ഇരുവരും തീവ്രവാദി ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെ മരണ ശേഷം ജൂത വംശജനായ മോഷെ ബന്ധുക്കള്&#x200d;ക്കൊപ്പം ജന്മനാടായ ഇസ്രാഈലിലേക്ക് തിരികെ പോയി. Moshe Holtzberg(Baby Moshe), who lost his parents in the 26/11 terror attacks, arrives in Mumbai again pic.twitter.com/W3U7jL6ZLF — [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: അമ്മയെയും അച്ഛനെയും മരണം കവര്&#x200d;ന്ന ദുരന്തത്തിന്റെ ഓര്&#x200d;മയില്&#x200d; മോഷെ ഹോസ്ബര്&#x200d;ഗ് മുംബൈയിലെത്തി. മുംബൈ ഭീകരാക്രമണത്തില്&#x200d; കൊല്ലപ്പെട്ട റാബ്ബി ഗബ്രിയേല്&#x200d; റോസന്&#x200d;ബെര്&#x200d;ഗ്-റെവ്ക ദമ്പതികളുടെ മകനാണ് മോഷെ. നരിമാന്&#x200d; ഹൗസില്&#x200d; വച്ചാണ് ഇരുവരും തീവ്രവാദി ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെ മരണ ശേഷം ജൂത വംശജനായ മോഷെ ബന്ധുക്കള്&#x200d;ക്കൊപ്പം ജന്മനാടായ ഇസ്രാഈലിലേക്ക് തിരികെ പോയി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Moshe Holtzberg(Baby Moshe), who lost his parents in the 26/11 terror attacks, arrives in Mumbai again <a href="https://t.co/W3U7jL6ZLF">pic.twitter.com/W3U7jL6ZLF</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/953117934863306752?ref_src=twsrc%5Etfw">January 16, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p><iframe loading="lazy" src="https://www.youtube.com/embed/1b0_f5Rhjmg" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
<p>പിന്നീട് ആദ്യമായാണ് മുത്തച്ഛന്&#x200d; ഷിമോണ്&#x200d; റോസന്&#x200d;ബെര്&#x200d;ഗിനൊപ്പം മുംബൈയിലേക്ക് മോഷെ എത്തിയത്. രാവിലെ മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോഷെയ്ക്ക് സ്വീകരണമൊരുക്കിയിരുന്നു. &#8216;ശലോം..ബഹുത്ത് ഖുശ്&#8217; എന്ന് മാധ്യമങ്ങളോട് മോഷെ പ്രതികരിച്ചു. ഇന്ത്യ ഇഷ്ടമാണെന്നു നരിമാന്&#x200d; ഹൗസില്&#x200d; പോകണമെന്നും അവിടെയെത്തി പ്രാര്&#x200d;ത്ഥന നടത്തണമെന്നും മോഷെ വ്യക്തമാക്കി. 2008ല്&#x200d; നടന്ന തീവ്രവാദി ആക്രമണത്തില്&#x200d; ഇന്ത്യക്കാരനായ സാന്ദ്രാ സാമുവല്&#x200d;സ് ആണ് മോഷെയെ രക്ഷപെടുത്തത്. മൂന്ന് ദിവസം നീണ്ടു നിന്ന ആക്രമണത്തില്&#x200d; 166 പേര്&#x200d; കൊല്ലപ്പെട്ടു. ഇസ്രാഈല്&#x200d; സന്ദര്&#x200d;ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി മോഷെയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബഞ്ചമിന്&#x200d; നെതന്യാഹു ഇന്ത്യയിലുള്ള അവസരത്തില്&#x200d; തന്നെയാണ് മോഷെയും എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/moshe-holtzberg-baby-moshe-arrives-at-taj-mahal-hotel-in-mumbai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീപ്പിടുത്തത്തിന് കാരണം മുംബൈയിലെ ജനപ്പെരുപ്പമെന്ന് ബി.ജെ.പി എംപി ഹേമ മാലിനി</title>
		<link>https://www.chandrikadaily.com/actor-turned-mp-hema-malini-on-mumbai-fire-accident.html</link>
					<comments>https://www.chandrikadaily.com/actor-turned-mp-hema-malini-on-mumbai-fire-accident.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Dec 2017 14:00:31 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hema malini]]></category>
		<category><![CDATA[Mumbai blast]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61886</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പതിനാലു പേരുടെ മരണത്തിനിടയാക്കിയ മുംബൈയിലെ കമലാ മില്&#x200d; കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തെ കുറിച്ച് വിവാദ പ്രസ്താവനയുമായി നടിയും ബി ജെ പി എംപിയുമായ ഹേമ മാലിനി. മുംബൈയിലെ ഉയര്&#x200d;ന്ന ജനപെരുപ്പമാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു അവരുടെ പ്രസ്ഥാവന. പാര്&#x200d;ലമെന്റിന് പുറത്ത് മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് മറുപടി നല്&#x200d;കുകയായിരുന്നു അവര്&#x200d;. &#8216;മുംബൈയില്&#x200d; പൊലീസുകാര്&#x200d; കാര്യക്ഷമായി ജോലി ചെയ്യുന്നുണ്ട് എന്നാല്&#x200d; മുംബൈയിലെ ജനപ്പെരുപ്പം ആണ് പ്രശ്‌നത്തിന് കാരണം&#8217; ഹേമ മാലിനി പറഞ്ഞു. &#8216;ബോംബെ അവസാനിക്കുമ്പോള്&#x200d; അടുത്ത നഗരം ആരംഭിക്കുകയാണ്. നിയന്ത്രണാതീതമായി നഗരം വികസിക്കുകയാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ന്യൂഡല്&#x200d;ഹി</strong>: പതിനാലു പേരുടെ മരണത്തിനിടയാക്കിയ മുംബൈയിലെ കമലാ മില്&#x200d; കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തെ കുറിച്ച് വിവാദ പ്രസ്താവനയുമായി നടിയും ബി ജെ പി എംപിയുമായ ഹേമ മാലിനി. മുംബൈയിലെ ഉയര്&#x200d;ന്ന ജനപെരുപ്പമാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു അവരുടെ പ്രസ്ഥാവന.</p>
<p>പാര്&#x200d;ലമെന്റിന് പുറത്ത് മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് മറുപടി നല്&#x200d;കുകയായിരുന്നു അവര്&#x200d;. &#8216;മുംബൈയില്&#x200d; പൊലീസുകാര്&#x200d; കാര്യക്ഷമായി ജോലി ചെയ്യുന്നുണ്ട് എന്നാല്&#x200d; മുംബൈയിലെ ജനപ്പെരുപ്പം ആണ് പ്രശ്‌നത്തിന് കാരണം&#8217; ഹേമ മാലിനി പറഞ്ഞു.</p>
<p>&#8216;ബോംബെ അവസാനിക്കുമ്പോള്&#x200d; അടുത്ത നഗരം ആരംഭിക്കുകയാണ്. നിയന്ത്രണാതീതമായി നഗരം വികസിക്കുകയാണ്. ഓരോ നഗരത്തിനും ജനസംഖ്യയില്&#x200d; നിയന്ത്രണം ആവശ്യമാണ്. അതിനു മുകളിലെത്തിയാല്&#x200d; ജനങ്ങളെ അവിടേക്ക് അനുവദിക്കരുത്&#8217;. അവരെ മറ്റൊരു നഗരത്തിലേക്ക് പോകാന്&#x200d; അനുവദിക്കണമെന്നും അവര്&#x200d; പറഞ്ഞു.</p>
<p>ന്യൂസ് 18 ചാനലാണ് ഹേമമാലിനിയുടെ വീഡിയോ പുറത്ത് വിട്ടത്.ഇന്നു പുലര്&#x200d;ച്ചെയുണ്ടായ തീപ്പിടിത്തത്തില്&#x200d; പതിനൊന്നു സ്ത്രീകളും മൂന്നുപേര്&#x200d; പുരുഷന്മാരുമുള്&#x200d;പ്പടെ പതിനാലു പേരാണ് മരിച്ചത്. പിറന്നാള്&#x200d; ആഘോഷത്തിന് ഒത്തു ചേര്&#x200d;ന്നതായിരുന്നു ഇവര്&#x200d;. പിറന്നാളുകാരിയായ സ്ത്രീയും മരിച്ചു. 21 പേര്&#x200d;ക്ക് പരിക്കേറ്റിട്ടുമുണ്ട്.നിരവധി ഓഫീസുകളും ഹോട്ടലുകളും ഫ്‌ലാറ്റുകളുമൊക്കെയുള്ള നാല്&#x200d;പ്പതോളം ഏക്കര്&#x200d; കോമ്പൗണ്ടിലാണ് തീപിടുത്തമുണ്ടായത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="ca" dir="ltr"><a href="https://twitter.com/hashtag/BREAKING?src=hash&amp;ref_src=twsrc%5Etfw">#BREAKING</a> &#8212; MP Hema Malini (<a href="https://twitter.com/dreamgirlhema?ref_src=twsrc%5Etfw">@dreamgirlhema</a>) blames migrants for <a href="https://twitter.com/hashtag/KamalaMillsFire?src=hash&amp;ref_src=twsrc%5Etfw">#KamalaMillsFire</a> <a href="https://twitter.com/hashtag/KamalaMills?src=hash&amp;ref_src=twsrc%5Etfw">#KamalaMills</a> <a href="https://twitter.com/hashtag/HeartlessHema?src=hash&amp;ref_src=twsrc%5Etfw">#HeartlessHema</a> <a href="https://t.co/ysU4nX6iEV">pic.twitter.com/ysU4nX6iEV</a></p>
<p>&mdash; News18 (@CNNnews18) <a href="https://twitter.com/CNNnews18/status/946664020391497728?ref_src=twsrc%5Etfw">December 29, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> BJP MP Hema Malini says &quot;population is so much, the city is spreading like anything. Some restrictions should be done on the population. Each city should have certain population/limit&quot; <a href="https://twitter.com/hashtag/KamalaMillsFire?src=hash&amp;ref_src=twsrc%5Etfw">#KamalaMillsFire</a> <a href="https://t.co/iL2EXdsULh">pic.twitter.com/iL2EXdsULh</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/946717404326797313?ref_src=twsrc%5Etfw">December 29, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-turned-mp-hema-malini-on-mumbai-fire-accident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖുശ്ബു ജന്&#x200d;മദിന കേക്ക് മുറിച്ചു; അവസാനമായി</title>
		<link>https://www.chandrikadaily.com/woman-friends-celebrating-birthday-die-in-mumbai-rooftop-pub-fire.html</link>
					<comments>https://www.chandrikadaily.com/woman-friends-celebrating-birthday-die-in-mumbai-rooftop-pub-fire.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Dec 2017 13:42:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[birthday]]></category>
		<category><![CDATA[Mumbai blast]]></category>
		<category><![CDATA[mumbai fire]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61884</guid>

					<description><![CDATA[മുംബൈ: 29ാം പിറന്നാള്&#x200d; ആഘോഷത്തിലായിരുന്നു ഖുശ്ബു മെഹ്ത. കമല മില്&#x200d;സ് കോംപ്ലക്‌സിലെ നാല് നില കെട്ടിടത്തിന്റെ റൂഫ് ടോപ് റസ്‌റ്റൊറന്റിലായിരുന്നു ആഘോഷം. സുഹൃത്തുക്കളുടെ ആശംസാ ഗാനങ്ങളുടെ അകമ്പടിയോടെ ആഹ്ലാദവതിയായിരുന്നു അവര്&#x200d;. കാത്തിരിക്കുന്ന ദുരന്തത്തെ കുറിച്ച് അവള്&#x200d; അറിഞ്ഞതേയില്ലായിരുന്നു. ഒപ്പം സുഹൃത്തുക്കളും. ഖുശ്ബു പിറന്നാള്&#x200d; കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സുഹൃത്തുക്കള്&#x200d; മൊബൈലില്&#x200d; പകര്&#x200d;ത്തിയിരുന്നു. എന്നാല്&#x200d; ആ ആഘോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. കമല മില്&#x200d;സ് അഗ്‌നിനാളങ്ങള്&#x200d; വിഴുങ്ങിയപ്പോള്&#x200d; ജീവന്&#x200d; നഷ്ടപ്പെട്ട 15 പേരില്&#x200d; അവളുമുണ്ടായിരുന്നു. ഒപ്പം ആശംസകളുമായെത്തിയ അവളുടെ സുഹൃത്തുക്കളും. [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: 29ാം പിറന്നാള്&#x200d; ആഘോഷത്തിലായിരുന്നു ഖുശ്ബു മെഹ്ത. കമല മില്&#x200d;സ് കോംപ്ലക്‌സിലെ നാല് നില കെട്ടിടത്തിന്റെ റൂഫ് ടോപ് റസ്‌റ്റൊറന്റിലായിരുന്നു ആഘോഷം. സുഹൃത്തുക്കളുടെ ആശംസാ ഗാനങ്ങളുടെ അകമ്പടിയോടെ ആഹ്ലാദവതിയായിരുന്നു അവര്&#x200d;. കാത്തിരിക്കുന്ന ദുരന്തത്തെ കുറിച്ച് അവള്&#x200d; അറിഞ്ഞതേയില്ലായിരുന്നു. ഒപ്പം സുഹൃത്തുക്കളും. ഖുശ്ബു പിറന്നാള്&#x200d; കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സുഹൃത്തുക്കള്&#x200d; മൊബൈലില്&#x200d; പകര്&#x200d;ത്തിയിരുന്നു.<br />
<iframe loading="lazy" src="https://www.youtube.com/embed/J_jGex4SNcs" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe><br />
എന്നാല്&#x200d; ആ ആഘോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. കമല മില്&#x200d;സ് അഗ്‌നിനാളങ്ങള്&#x200d; വിഴുങ്ങിയപ്പോള്&#x200d; ജീവന്&#x200d; നഷ്ടപ്പെട്ട 15 പേരില്&#x200d; അവളുമുണ്ടായിരുന്നു. ഒപ്പം ആശംസകളുമായെത്തിയ അവളുടെ സുഹൃത്തുക്കളും. നിരവധി പബ്ബുകളും ഹോട്ടലുകളും സേനാപതി മാര്&#x200d;ഗിലുള്ള കമല മില്&#x200d;സ് കോംപ്ലക്‌സില്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ട്. അഗ്നിബാധയുണ്ടായാല്&#x200d; സ്വീകരിക്കേണ്ട ഒരു രക്ഷാ മാര്&#x200d;ഗവും റസ്‌റ്റൊറന്റിലുണ്ടായിരുന്നില്ലെന്ന് മരിച്ചവരുടെ ബന്ധുക്കള്&#x200d; ആരോപിച്ചു. എന്റെ പേരമകളുടെ പിറന്നാളായിരുന്നു ഇന്ന്, അവള്&#x200d; മരണത്തിന് കീഴടങ്ങി. തീയണക്കാനുള്ള ഉപകരണങ്ങളോ അപകടത്തില്&#x200d; നിന്നും ഓടി രക്ഷപ്പെടാനുള്ള സൗകര്യമോ ആ റസ്റ്റൊറന്റിലുണ്ടായിരുന്നില്ല. ഇതൊന്നും പരിശോധിക്കാന്&#x200d; ആരും മുന്നോട്ട് വന്നില്ല. പൊലീസും അധികൃതരും നോക്കുകുത്തിയായി- വിതുമ്പലോടെ ഖുശ്ബുവിന്റെ മുത്തച്ഛന്&#x200d; പറഞ്ഞു. ഖുശ്ബുവിന്റെ മൃതശരീരം ബന്ധുക്കള്&#x200d; തിരിച്ചറിഞ്ഞിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/woman-friends-celebrating-birthday-die-in-mumbai-rooftop-pub-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുംബൈയില്&#x200d; വന്&#x200d;തീപിടുത്തം: 15മരണം</title>
		<link>https://www.chandrikadaily.com/15-death-in-mumbai-news.html</link>
					<comments>https://www.chandrikadaily.com/15-death-in-mumbai-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Dec 2017 02:49:13 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Mumbai blast]]></category>
		<category><![CDATA[mumbai fire]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61776</guid>

					<description><![CDATA[മുംബൈ: മുംബൈ സേനാപതി മാര്&#x200d;ഗിലെ കമല മില്ലിനകത്തുണ്ടായ തീപിടുത്തത്തില്&#x200d; 15 പേര്&#x200d; മരിച്ചു. ഇതില്&#x200d; 12 പേര്&#x200d; സ്ത്രീകളാണ്. നിരവധിപ്പേര്&#x200d;ക്ക് പൊള്ളലേറ്റു. ഇവരില്&#x200d; പലരുടെയും നില അതീവ ഗുരുതരാണ്. ഇന്നലെ അര്&#x200d;ദ്ധരാത്രിയിലാണ് സംഭവം. നാല്&#x200d;പ്പതോളം ഏക്കര്&#x200d; വരുന്ന കോമ്പൗണ്ടിലാണ് അര്&#x200d;ദ്ധരാത്രി പന്ത്രണ്ടരയോടെ തീപിടുത്തമുണ്ടായത്. ഇവിടെ നിരവധി ഓഫീസുകളും ഹോട്ടലുകളും ഫഌറ്റുകളുമുണ്ട്. പരിക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്&#x200d;ഡ് മെമ്മോറിയല്&#x200d; ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. മോജോ ബ്രിസ്‌റ്റോ എന്ന റെസ്‌റ്റോറന്റില്&#x200d;നിന്നാണ് തീപടര്&#x200d;ന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച് അരമണിക്കൂറിനുള്ളില്&#x200d; തന്നെ ഈ ഹോട്ടലിന് [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: മുംബൈ സേനാപതി മാര്&#x200d;ഗിലെ കമല മില്ലിനകത്തുണ്ടായ തീപിടുത്തത്തില്&#x200d; 15 പേര്&#x200d; മരിച്ചു. ഇതില്&#x200d; 12 പേര്&#x200d; സ്ത്രീകളാണ്. നിരവധിപ്പേര്&#x200d;ക്ക് പൊള്ളലേറ്റു. ഇവരില്&#x200d; പലരുടെയും നില അതീവ ഗുരുതരാണ്.</p>
<p>ഇന്നലെ അര്&#x200d;ദ്ധരാത്രിയിലാണ് സംഭവം. നാല്&#x200d;പ്പതോളം ഏക്കര്&#x200d; വരുന്ന കോമ്പൗണ്ടിലാണ് അര്&#x200d;ദ്ധരാത്രി പന്ത്രണ്ടരയോടെ തീപിടുത്തമുണ്ടായത്. ഇവിടെ നിരവധി ഓഫീസുകളും ഹോട്ടലുകളും ഫഌറ്റുകളുമുണ്ട്. പരിക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്&#x200d;ഡ് മെമ്മോറിയല്&#x200d; ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>മോജോ ബ്രിസ്‌റ്റോ എന്ന റെസ്‌റ്റോറന്റില്&#x200d;നിന്നാണ് തീപടര്&#x200d;ന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച് അരമണിക്കൂറിനുള്ളില്&#x200d; തന്നെ ഈ ഹോട്ടലിന് സമീപത്തെ കെട്ടികങ്ങളെല്ലാം കത്തിച്ചാമ്പലാവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്&#x200d; പറയുന്നു.</p>
<p>പ്രദേശത്ത് പ്രവര്&#x200d;ത്തിക്കുന്ന നിരവധി വാര്&#x200d;ത്താ ചാനലുകളുടേയും മാധ്യമങ്ങളുടേയും പ്രവര്&#x200d;ത്തനം തീപിടുത്തത്തെത്തുടര്&#x200d;ന്ന് സ്തംഭിച്ചു. എട്ടോളം ഫയര്&#x200d; എന്&#x200d;ജിനുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്&#x200d;ത്തനം നടത്തിയത്. തീ പൂര്&#x200d;ണ്ണമായും അണച്ചുവെന്ന് അധികൃതര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15-death-in-mumbai-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുംബൈ സ്‌ഫോടന പരമ്പര  രണ്ടുപേര്‍ക്ക് വധശിക്ഷ</title>
		<link>https://www.chandrikadaily.com/%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0-%e0%b4%b0%e0%b4%a3%e0%b5%8d.html</link>
					<comments>https://www.chandrikadaily.com/%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0-%e0%b4%b0%e0%b4%a3%e0%b5%8d.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Sep 2017 18:20:43 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Mumbai blast]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43092</guid>

					<description><![CDATA[&#160; മുംബൈ: മുംബൈ സ്‌ഫോടന പരമ്പര കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. താഹിര്‍ മുഹമ്മദ് മെര്‍ച്ചന്റിനും ഫിറോസ് അബ്ദുല്‍ റാഷിദ് ഖാനുമാണ് മുംബൈ പ്രത്യേക ടാഡ കോടതി ജഡ്ജി ജി.എ സനാപ് വധശിക്ഷ വിധിച്ചത്. കേസിലെ മറ്റു പ്രതികളായ അബു സലീം, കരീമുള്ള ഒസാന്‍ ഖാന്‍ എന്നിവര്‍ക്ക് ജീവപര്യന്തവും, റിയാസ് അഹമ്മദ് സിദ്ധീഖിയ്ക്ക് 10 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചു. പ്രതികള്‍ രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി വ്യക്തമാക്കി. പ്രതികളായ അബു സലീം, [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മുംബൈ: മുംബൈ സ്‌ഫോടന പരമ്പര കേസില്&#x200d; രണ്ട് പ്രതികള്&#x200d;ക്ക് വധശിക്ഷ. താഹിര്&#x200d; മുഹമ്മദ് മെര്&#x200d;ച്ചന്റിനും ഫിറോസ് അബ്ദുല്&#x200d; റാഷിദ് ഖാനുമാണ് മുംബൈ പ്രത്യേക ടാഡ കോടതി ജഡ്ജി ജി.എ സനാപ് വധശിക്ഷ വിധിച്ചത്. കേസിലെ മറ്റു പ്രതികളായ അബു സലീം, കരീമുള്ള ഒസാന്&#x200d; ഖാന്&#x200d; എന്നിവര്&#x200d;ക്ക് ജീവപര്യന്തവും, റിയാസ് അഹമ്മദ് സിദ്ധീഖിയ്ക്ക് 10 വര്&#x200d;ഷം കഠിന തടവും ശിക്ഷ വിധിച്ചു. പ്രതികള്&#x200d; രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി വ്യക്തമാക്കി.<br />
പ്രതികളായ അബു സലീം, മുസ്തഫ ദൊസ്സ, ഫിറോസ് ഖാന്&#x200d;, താഹിര്&#x200d; മര്&#x200d;ച്ചന്റ്, കരീമുള്ള ഖാന്&#x200d;, റിയാസ് സിദ്ധീഖി എന്നീ ആറ് പ്രതികള്&#x200d; കുറ്റക്കാരാണെന്നു ജൂണ്&#x200d; 16ന് കോടതി വിധിച്ചിരുന്നു. മുഖ്യപ്രതികളായ ഫിറോസ് ഖാന്&#x200d;, താഹിര്&#x200d; മര്&#x200d;ച്ചന്റ്, കരീമുള്ള ഖാന്&#x200d; എന്നിവര്&#x200d;ക്ക് വധശിക്ഷ നല്&#x200d;കണമെന്ന് വിചാരണ വേളയില്&#x200d; പ്രോസിക്യൂഷന്&#x200d; ആവശ്യപ്പെട്ടിരുന്നു. സ്‌ഫോടനത്തിന് വഴിയൊരുക്കിയത് ഇവര്&#x200d; മൂവരുമാണെന്നായിരുന്നു കണ്ടെത്തല്&#x200d;.<br />
പോര്&#x200d;ച്ചുഗല്&#x200d; ബന്ധമാണ് അബൂസലീമിന് കേസില്&#x200d; വധശിക്ഷയില്&#x200d;നിന്ന് തുണയായത്. പോര്&#x200d;ച്ചുഗല്&#x200d; പൗരത്വം നേടിയ അബു സലീമിനെയും കൂട്ടാളി മോണിക്ക ബേദിയെയും മൂന്നു വര്&#x200d;ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് 2005ല്&#x200d; ഉപാധികളോടെ പോര്&#x200d;ച്ചുഗല്&#x200d; ഇന്ത്യക്ക് കൈമാറിയത്. വധശിക്ഷയില്&#x200d; നിന്ന് അബു സലീമിനെ ഒഴിവാക്കണമെന്നത് ഉപാധികളില്&#x200d; ഒന്നായിരുന്നു. തീവ്രവാദ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തിച്ചു നല്&#x200d;കിയെന്നായിരുന്നു അബു സലീമിനെതിരായ കേസ്.<br />
കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതികളിലൊരാളായ മുസ്തഫ ദൊസ്സ ജൂണില്&#x200d; വിചാരണക്കാലയളവില്&#x200d; മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് ജൂണ്&#x200d; 28നായിരുന്നു മരണം. ബാബരി മസ്ജിദ് തകര്&#x200d;ത്തതിലുള്ള പ്രതികാരമായാണ് മുംബൈയില്&#x200d; സ്‌ഫോടന പരമ്പര നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്&#x200d; കേസ്.<br />
അബ്ദുല്&#x200d; ഖയ്യും എന്ന പ്രതിയെ കോടതി നേരത്തെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടിരുന്നു. സംഘര്&#x200d;ഷം ഉടലെടുത്ത മുംബൈയില്&#x200d; ആയുധങ്ങള്&#x200d; എത്തിച്ചെന്നായിരുന്നു ഖയ്യുമിനെതിരെയുള്ള കുറ്റം. എന്നാല്&#x200d; കുറ്റം തെളിയിക്കാന്&#x200d; പ്രോസിക്യൂഷന്&#x200d; പരാജയപ്പെട്ടായിരുന്നു കോടതി കണ്ടെത്തല്&#x200d;. 1993 മാര്&#x200d;ച്ച് 12ന് മുംബൈയിലെ പന്ത്രണ്ട് ഇടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്&#x200d; 257 പേര്&#x200d; കൊല്ലപ്പെടുകയും 713 പേര്&#x200d;ക്ക് ഗുരുതരമായി പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു.<br />
2006ല്&#x200d; അവസാനിച്ച ആദ്യഘട്ട വിചാരണയില്&#x200d; 100 പേര്&#x200d; കുറ്റക്കാരാണെന്നു കണ്ട് ശിക്ഷ വിധിച്ചിരുന്നു. 2006നും 2010നും ഇടയില്&#x200d; അറസ്റ്റിലായവരുടെ വിചാരണ പ്രത്യേകമായി നടത്തണമെന്ന സി.ബി.ഐ അഭിഭാഷകന്&#x200d; ദീപക് സാല്&#x200d;വിയുടെ ആവശ്യം പരിഗണിച്ചാണ് ഏഴ് പേരുടെ വിചാരണ രണ്ടാം ഘട്ടമാക്കിയത്. കേസില്&#x200d; ഇതുവരെ അറസ്റ്റിലായ എല്ലാ പ്രതികളുടെയും നിയമനടപടികള്&#x200d; പൂര്&#x200d;ത്തിയായി. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് യാക്കൂബ് മേമനെ 2015ല്&#x200d; തൂക്കിലേറ്റിയിരുന്നു. അതേ സമയം, സ്‌ഫോടനങ്ങളുടെ മുഖ്യസൂത്രധാരന്മാരായ ദാവൂദ് ഇബ്രാഹിമും ടൈഗര്&#x200d; മേമനും ഇപ്പോഴും ഒളിവിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0-%e0%b4%b0%e0%b4%a3%e0%b5%8d.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
