<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>munavvarali thangal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/munavvarali-thangal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 29 Oct 2023 11:26:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>munavvarali thangal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കളമശ്ശേരി സ്ഫോടനം; സമഗ്ര അന്വേഷണം നടത്തി ദുരൂഹത അകറ്റണമെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ</title>
		<link>https://www.chandrikadaily.com/kalamassery-blast-syed-munawvarali-shihab-thangal-wants-to-clear-the-mystery-by-conducting-a-comprehensive-investigation.html</link>
					<comments>https://www.chandrikadaily.com/kalamassery-blast-syed-munawvarali-shihab-thangal-wants-to-clear-the-mystery-by-conducting-a-comprehensive-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 29 Oct 2023 11:26:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kalamasseri]]></category>
		<category><![CDATA[munavvarali thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281154</guid>

					<description><![CDATA[വെറുപ്പ് ഇന്ധനമാക്കിയ എല്ലാ ദുഷ്-പ്രവർത്തനങ്ങളെയും ഒരുമിച്ചു പരാജയപ്പെടുത്തിയ കേരളീയ സമൂഹം ഈ ഹീന പ്രവർത്തിയേയും അതിജയിക്കും]]></description>
										<content:encoded><![CDATA[<p>കളമശ്ശേരിയിൽ ഇന്ന് കാലത്തുണ്ടായ സ്ഫോടനങ്ങളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ദുരൂഹത അകറ്റാൻ സർക്കാർ തയ്യാറാവണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.</p>
<p>ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കാതിരിക്കാനും സമൂഹത്തിൽ ഛിദ്രത ഉണ്ടാക്കാതിരിക്കാനും എല്ലാവരോടും അദ്ദേഹം അഭ്യർത്ഥിച്ചു. അനാവശ്യ പ്രചരണങ്ങൾ നടത്തരുത്.</p>
<p>സമീപകാലത്തെ പല സംഭവങ്ങളിലും നടന്ന പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞതാണെന്ന കാര്യം അദ്ദേഹം ഓർമ്മപ്പെടുത്തി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>വെറുപ്പ് ഇന്ധനമാക്കിയ എല്ലാ ദുഷ്-പ്രവർത്തനങ്ങളെയും ഒരുമിച്ചു പരാജയപ്പെടുത്തിയ കേരളീയ സമൂഹം ഈ ഹീന പ്രവർത്തിയേയും അതിജയിക്കും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalamassery-blast-syed-munawvarali-shihab-thangal-wants-to-clear-the-mystery-by-conducting-a-comprehensive-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൃദയങ്ങളെ ചേർത്ത് പിടിച്ച മനുഷ്യ സ്നേഹി : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ</title>
		<link>https://www.chandrikadaily.com/lover-of-people-who-held-hearts-together-syed-munavvarali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/lover-of-people-who-held-hearts-together-syed-munavvarali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Jul 2023 10:52:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[munavvarali thangal]]></category>
		<category><![CDATA[oommen chandi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265262</guid>

					<description><![CDATA[ആൾക്കൂട്ടത്തിനിടയിൽ ജീവിച്ച് ഹൃദയങ്ങളെ ചേർത്ത് പിടിച്ച മനുഷ്യ സ്നേഹിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. അധികാരത്തെ സാധാരണക്കാർക്ക് വേണ്ടി ഉപയോഗപ്പെടുത്തിയ ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി കൂടിയാണ്. അദ്ദേഹം നടത്തിയ ജനസമ്പർക്ക പരിപാടി പൊതുപ്രവർത്തന രംഗത്ത് സമാനതകളില്ലാത്തതായി മാറി. സാധാരണക്കാരെ കേൾക്കുക എന്നതും അവരുടെ ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതും ജീവിത ചര്യയാക്കി മാറ്റിയ അസാധാരണ വ്യക്തിത്വം കൂടിയായാണ് ഉമ്മൻ ചാണ്ടിയെന്ന് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ആൾക്കൂട്ടത്തിനിടയിൽ ജീവിച്ച് ഹൃദയങ്ങളെ ചേർത്ത് പിടിച്ച മനുഷ്യ സ്നേഹിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.<br />
അധികാരത്തെ സാധാരണക്കാർക്ക് വേണ്ടി ഉപയോഗപ്പെടുത്തിയ ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി കൂടിയാണ്. അദ്ദേഹം നടത്തിയ ജനസമ്പർക്ക പരിപാടി പൊതുപ്രവർത്തന രംഗത്ത് സമാനതകളില്ലാത്തതായി മാറി. സാധാരണക്കാരെ കേൾക്കുക എന്നതും അവരുടെ ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതും ജീവിത ചര്യയാക്കി മാറ്റിയ അസാധാരണ വ്യക്തിത്വം കൂടിയായാണ് ഉമ്മൻ ചാണ്ടിയെന്ന് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lover-of-people-who-held-hearts-together-syed-munavvarali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വിവാഹഫോട്ടോ സോഷ്യല്&#x200d; മീഡിയയില്&#x200d; പങ്കുവെച്ച് മുനവ്വറലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/sadiqali-thangal-wedding-photo-memmory.html</link>
					<comments>https://www.chandrikadaily.com/sadiqali-thangal-wedding-photo-memmory.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 09 Dec 2020 11:27:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[munavvarali thangal]]></category>
		<category><![CDATA[sadiqal thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=171257</guid>

					<description><![CDATA[1987ലായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ വിവാഹം.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അപൂര്&#x200d;വ്വമായ വിവാഹ ഫോട്ടോ സോഷ്യല്&#x200d; മീഡിയയില്&#x200d; പങ്കുവെച്ച് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;. സുന്ദരമായ ഒരു ഓര്&#x200d;മച്ചിത്രം എന്ന തലക്കെട്ടോടെയാണ് മുനവ്വറലി തങ്ങള്&#x200d; ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.</p>
<p><img src="https://scontent.fccj2-1.fna.fbcdn.net/v/t1.0-9/130006755_3776740189032485_2418822958839981369_n.jpg?_nc_cat=1&amp;ccb=2&amp;_nc_sid=8bfeb9&amp;_nc_ohc=hey3bdhSYjUAX9WbAF8&amp;_nc_ht=scontent.fccj2-1.fna&amp;oh=8f43985a9c8905ff941351f8cef0652f&amp;oe=5FF75CD2" alt="Image may contain: 10 people, people standing and wedding" /></p>
<p>സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d;, അബ്ദുസമദ് സമദാനി, മുനവ്വറലി ശിഹാബ് തങ്ങള്&#x200d;, നഈം അലി ശിഹാബ് തങ്ങള്&#x200d;, പിവി മുഹമ്മദ് അരീക്കോട് തുടങ്ങിയവരാണ് ഫോട്ടോയിലുള്ളത്.</p>
<p>1987ലായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ വിവാഹം. വധുവിന്റെ വീട്ടില്&#x200d; നിന്നെടുത്ത ഫോട്ടോയാണ് തങ്ങള്&#x200d; പങ്കുവെച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sadiqali-thangal-wedding-photo-memmory.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം മുന്&#x200d;സിപ്പാലിറ്റി പാണക്കാട് നിര്&#x200d;മിക്കുന്ന ലൈബ്രറിക്ക് സിപിഎം നേതാവായിരുന്ന സ്വന്തം അധ്യാപകന്റെ പേര് നിര്&#x200d;ദേശിച്ച് മുനവ്വറലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/munavvarali-thangal-about-his-teacher.html</link>
					<comments>https://www.chandrikadaily.com/munavvarali-thangal-about-his-teacher.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 17 Sep 2020 14:23:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[munavvarali thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154163</guid>

					<description><![CDATA[സി.പി.എം ന്റെ സജീവ പ്രവർത്തകനും നേതാവുമായ അബ്ദുള്ള മാഷ് എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കിടയിലും സ്വീകാര്യനായ വ്യക്തിത്വമായിരുന്നു.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: നന്&#x200d;മയുടെ രാഷ്ട്രീയത്തിന് മാതൃക കാണിച്ച് വീണ്ടും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;. മലപ്പുറം മുന്&#x200d;സിപ്പാലിറ്റി പാണക്കാട് നിര്&#x200d;മിക്കുന്ന പുതിയ ലൈബ്രറിക്ക് സ്വന്തം അധ്യാപകനായിരുന്ന സിപിഎം നേതാവിന്റെ പേരിടാന്&#x200d; നിര്&#x200d;ദേശിച്ചിരിക്കുകയാണ് മുനവ്വറലി തങ്ങള്&#x200d;. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായിരുന്ന തന്റെ അധ്യാപകനെ മുനവ്വറലി തങ്ങള്&#x200d; അനുസമരിച്ചത്.</p>
<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></p>
<div class="kvgmc6g5 cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">പ്രിയപ്പെട്ട ഗുരുനാഥൻ;</div>
<div dir="auto">പാണക്കാട് സി.കെ.എം.എൽ പി സ്കൂൾ ഹെഡ്മാസ്റ്ററും മാനേജറുമായിരുന്ന സഖാവ് അബ്ദുല്ല മാസ്റ്റർ വിടപറഞ്ഞു. അബ്ദുല്ല മാസ്റ്റർ കേവലം ഒരു എൽ.പി സ്കൂൾ അധ്യാപകൻ എന്നതിലുപരി ഇന്ന് ജീവിച്ചിരിക്കുന്ന ഭൂരിഭാഗം പാണക്കാട്ടുക്കാരുടെയും പ്രിയപ്പെട്ട അധ്യാപകൻ കൂടിയാണ്.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">കലങ്ങിയ കണ്ണുകളുമായി വീടുവിട്ടിറങ്ങി പ്രവേശനോത്സവത്തിൽ കണ്ണീരൊലിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് സാന്ത്വനം നൽകിയ പിതൃതുല്യനായ അധ്യാപകനാണ് അബ്ദുല്ല മാസ്റ്റർ.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">സ്കൂളിൽ നിന്നും പടിയിറങ്ങിയതിന് ശേഷവും എവിടെ വെച്ച് കണ്ടാലും നിറപുഞ്ചിരിയോടുകൂടി വിദ്യാഭ്യാസത്തെക്കുറിച്ച്, കുടുംബത്തെക്കുറിച്ച് കുശലാന്വേഷണം നടത്തുന്ന അദ്ദേഹത്തെ കാണാൻ പോകുന്നതും ആ സ്നേഹചാരത്ത് ഇരിക്കുന്നതും ഏറെ സന്തോഷമുള്ള മുഹൂർത്തങ്ങളായിരുന്നു.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">പണക്കാട് സി.പി.എം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കാൻ അവസരം ലഭിച്ചു.</div>
<div dir="auto">സി.പി.എം ന്റെ സജീവ പ്രവർത്തകനും നേതാവുമായ അബ്ദുള്ള മാഷ് എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കിടയിലും സ്വീകാര്യനായ വ്യക്തിത്വമായിരുന്നു. കമ്യൂണിസത്തോട് നീതി പുലർത്തി ജീവിക്കാൻ അദ്ദേഹത്തിന് സാധിച്ചു.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">ഒരേസമയം കർക്കശത്തോടെയും ലാളനയോടെയും പെരുമാറിയ അദ്ദേഹം മറക്കാനാവാത്ത ഒത്തിരി അധ്യാപക-വിദ്യാർത്ഥി സ്മരണകൾ ബാക്കി വെച്ചാണ് വിടപറയുന്നത്. അതുകൊണ്ട് തന്നെ മലപ്പുറം മുനിസിപ്പാലിറ്റി പാണക്കാട് നിർമ്മിക്കുന്ന ലൈബ്രറിക്ക് അബ്ദുല്ല മാഷുടെ പേര് നാമകരണം ചെയ്യാൻ വേണ്ടി ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.</div>
</div>
<div dir="auto"></div>
<div dir="auto"></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/munavvarali-thangal-about-his-teacher.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുനവ്വറലി തങ്ങളുടെ &#8220;മൈ ബിലവ്ഡ് ബാപ്പ&#8221; പ്രകാശനം ചെയ്തു</title>
		<link>https://www.chandrikadaily.com/my-devolepd-bappa-munavarali-thangal.html</link>
					<comments>https://www.chandrikadaily.com/my-devolepd-bappa-munavarali-thangal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 31 Oct 2019 17:15:39 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[munavvarali thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143362</guid>

					<description><![CDATA[ഷാർജ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത ഗന്ധിയായ ഓർമ്മകൾ, ലേഖനങ്ങൾ, നിലപാടുകൾ, എന്നിവ കോർത്തിണക്കി സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ എഴുതിയ &#8220;പ്രിയപ്പെട്ട ബാപ്പ&#8221; എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അബ്ദുറഹ്മാൻ അലി അൽ ഹാശിമി മലയാളത്തിന്റെ പ്രിയ ഗ്രന്ഥകാരൻ ടി.പത്മനാഭന് കോപ്പി നൽകിയാണ് പ്രകാശനം ചെയ്തത്. ഡോ. എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ഗവ. കോളേജ് [&#8230;]]]></description>
										<content:encoded><![CDATA[
<p>ഷാർജ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത ഗന്ധിയായ ഓർമ്മകൾ, ലേഖനങ്ങൾ, നിലപാടുകൾ, എന്നിവ കോർത്തിണക്കി സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ എഴുതിയ &#8220;പ്രിയപ്പെട്ട ബാപ്പ&#8221; എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ്  പ്രകാശനം ചെയ്തു.</p>



<p>ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ  ഉപദേഷ്ടാവ് സയ്യിദ് അബ്ദുറഹ്മാൻ അലി അൽ ഹാശിമി മലയാളത്തിന്റെ പ്രിയ ഗ്രന്ഥകാരൻ ടി.പത്മനാഭന് കോപ്പി നൽകിയാണ് പ്രകാശനം ചെയ്തത്. ഡോ. എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ഗവ. കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറായ ഡോ. ആ ബിദ ഫാറൂഖിയാണ് പുസ്തകത്തിന്റെ പരിഭാഷ തയ്യാറാക്കിയത്.</p>



<p>പുസ്തകോത്സവത്തിൽ തിങ്ങിനിറഞ്ഞ പ്രധാന വേദിയായ ബാൾ ഹാളിൽ വെച്ചാണ് ചടങ്ങ് നടന്നത്.<br>
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കേരളത്തിന്റെ മാത്രം നേതാവല്ലെന്നും ആഗോള തലത്തിൽ ശ്രദ്ധേയമായ നിലപാടുള്ള ലോകോത്തര നേതാവായിരുന്നെന്നും പ്രകാശനം നിർവ്വഹിച്ചുകൊണ്ട് അലി അൽ ഹാശിമി പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തി മാഹാത്മ്യം എക്കാലത്തും ഓർമിക്കപ്പെടുമെന്നും നന്മയും സ്നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവായിരുന്നു അദ്ദേഹമെന്നും ഹാശിമി വ്യക്തമാക്കി. <br>
അപൂർവം ആളുകളെ മാത്രമേ ഞാൻ അങ്ങോട്ട് പോയി കാണാൻ ആഗ്രഹിച്ചിട്ടുള്ളു. അതിലൊരാളാണ് ശിഹാബ് തങ്ങളെന്ന് കഥാകൃത്ത് ടി. പത്മനാഭൻ പറഞ്ഞു.</p>



<p>ജീവിച്ചിരിക്കെ കൂടിക്കാഴ്ച നടന്നിട്ടില്ല. എന്നാൽ മരണ വിവരം അറിഞ്ഞ ഉടനെ പാണക്കാട്ടേക്ക് പുറപ്പെട്ടെന്നും ശിഹാബ് തങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിച്ചെന്നും, പത്മനാഭൻ ഓർമ്മകൾ പങ്ക് വെച്ചു.<br>
മലയാളത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് പടർന്ന് കിടക്കുന്ന ശിഹാബ് തങ്ങളുടെ അപൂർവ വ്യക്തിത്വത്തിന്റെ പ്രകാശനം കൂടിയായിരുന്നു ചടങ്ങ്. ഒലിവ് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഷാർജ പുസ്തകോത്സവത്തിൽ തുടർച്ചയായി മൂന്നാം വർഷവും ശിഹാബ് തങ്ങളെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നടന്നത് അപൂർവ്വതയായി. നുറുകണക്കിനാളുകളാണ് വിവിധ രാജ്യങ്ങളിൽ നിന്നും എമിറേറ്റ്സുകളിൽ നിന്നുമായി ചടങ്ങിനെത്തിയത്.<br>
ഷാർജ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമി, ഇബ്റാഹീം അൽ അബിദ് എന്നിവർ ശൈഖ് സായിദ്, സി.എച്ച് മുഹമ്മദ് കോയ എന്നിവരെ കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനവും നിർവ്വഹിച്ചു. <br>
ഷഹനാസ് തയ്യാറാക്കിയ കലിഡോസ്കോപ് എന്ന പുസ്തകത്തിന്റെ അറബി പരിഭാഷ അൽ മശാകിൽ എന്ന ഗ്രന്ഥവും ചടങ്ങിൽ പ്രകാശനം ചെയ്തു. സംവിധായകൻ നിഷാദ്  ഏറ്റുവാങ്ങി.<br>
കെ.എം.സി.സി നേതാക്കളായ ശംസുദ്ധീൻ ബിൻ മുഹയുദ്ദീൻ, ഡോ. പുത്തൂർ റഹ്മാൻ, അൻവർ നഹ, അബ്ദുല്ല ഫാറൂഖി, കുവൈത്ത്, കാനഡ, മലേഷ്യ എന്നിവിടങ്ങളിലെ കെ.എം.സി.സി. നേതാക്കൾ, വ്യവസായ പ്രമുഖർ, ഉദ്യോഗസ്ഥർ  എന്നിവർ പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/my-devolepd-bappa-munavarali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജുനൈദിന്റെ ഓര്&#x200d;മ്മക്കായ് വിദ്യാഭ്യാസ സ്ഥാപനത്തിനായി കൈകോര്&#x200d;ക്കാമെന്ന് മുനവ്വറലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/munavvarali-thangal-about-junaid-education-institution-news.html</link>
					<comments>https://www.chandrikadaily.com/munavvarali-thangal-about-junaid-education-institution-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 23 Oct 2019 04:44:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[munavvarali thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142313</guid>

					<description><![CDATA[മലപ്പുറം: ട്രെയിന്&#x200d; യാത്രക്കിടെ സംഘ്പരിവാര്&#x200d; കൊലപ്പെടുത്തിയ ജുനൈദിന്റെ ഓര്&#x200d;മ്മക്കായി വിദ്യാഭ്യാസ സ്ഥാപനം ഒരുക്കുന്നതിന് കൈകോര്&#x200d;ക്കണമെന്ന് മുനവ്വറലി തങ്ങള്&#x200d;. &#8216;ജുനൈദിന്റെ മാതാവുള്&#x200d;പ്പെടെ കുടുംബം പാണക്കാട് സന്ദര്&#x200d;ശിച്ചിരുന്നു. മാതാവിന്റെ ആഗ്രഹമാണ് മകന്റെ പേരില്&#x200d; ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്നത്. അതിനായി സ്വന്തം പേരിലുള്ള വസ്തുവകകള്&#x200d; വിറ്റ് സമാഹരിച്ച 35 ലക്ഷം രൂപ ഒരേക്കര്&#x200d; സ്ഥലത്തിനായി നല്&#x200d;കി ഈ ഉദ്യമത്തിലേക്ക് അവര്&#x200d; കാലെടുത്ത് വെച്ചിരിക്കുകയാണ്. ഇനി ബാക്കി 15 ലക്ഷം രൂപ കൂടി നല്&#x200d;കേണ്ടതായിട്ടുണ്ട്.അത് നല്&#x200d;കിയാലേ സ്ഥലം ലഭ്യമാവൂ. ഇതവര്&#x200d; നമ്മുടെ [&#8230;]]]></description>
										<content:encoded><![CDATA[
<p>മലപ്പുറം: ട്രെയിന്&#x200d; യാത്രക്കിടെ സംഘ്പരിവാര്&#x200d; കൊലപ്പെടുത്തിയ ജുനൈദിന്റെ ഓര്&#x200d;മ്മക്കായി വിദ്യാഭ്യാസ സ്ഥാപനം ഒരുക്കുന്നതിന് കൈകോര്&#x200d;ക്കണമെന്ന് മുനവ്വറലി തങ്ങള്&#x200d;. &#8216;ജുനൈദിന്റെ മാതാവുള്&#x200d;പ്പെടെ കുടുംബം പാണക്കാട് സന്ദര്&#x200d;ശിച്ചിരുന്നു. മാതാവിന്റെ ആഗ്രഹമാണ് മകന്റെ പേരില്&#x200d; ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്നത്. അതിനായി സ്വന്തം പേരിലുള്ള വസ്തുവകകള്&#x200d; വിറ്റ് സമാഹരിച്ച 35 ലക്ഷം രൂപ ഒരേക്കര്&#x200d; സ്ഥലത്തിനായി നല്&#x200d;കി ഈ ഉദ്യമത്തിലേക്ക് അവര്&#x200d; കാലെടുത്ത് വെച്ചിരിക്കുകയാണ്. ഇനി ബാക്കി 15 ലക്ഷം രൂപ കൂടി നല്&#x200d;കേണ്ടതായിട്ടുണ്ട്.അത് നല്&#x200d;കിയാലേ സ്ഥലം ലഭ്യമാവൂ. ഇതവര്&#x200d; നമ്മുടെ മുമ്പില്&#x200d; വന്ന് പറയുന്നത് കേട്ടപ്പോള്&#x200d;, എന്തുകൊണ്ടും നമ്മളേറ്റെടുക്കേണ്ട അര്&#x200d;ഹമായ വിഷയമായാണ് തോന്നിയത്. അതിനാല്&#x200d; ആ ഉദ്യമത്തിനായി നമുക്കൊന്നിച്ച് പ്രയത്‌നിക്കാം. എല്ലാവരും മുന്നിട്ടിറങ്ങണം&#8217;-മുനവ്വറലി തങ്ങള്&#x200d; പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് തങ്ങള്&#x200d; കുടുംബത്തിന്റെ സന്ദര്&#x200d;ശനം അറിയിച്ചത്. </p>



<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം: </strong></p>



<p>ജുനൈദിന്റെ ഉമ്മയും സഹോദരനും ഇന്ന് പാണക്കാട് വന്നിരുന്നു.രണ്ടര വര്&#x200d;ഷത്തിനിപ്പുറവും മകന്&#x200d; മരിച്ച തീരാവേദനയില്&#x200d; മനസ്സുരുകി കഴിയുന്ന ആ ഉമ്മയെയും സഹോദരനെയും കണ്ടപ്പോള്&#x200d; വല്ലാത്ത വേദന തോന്നി.ഇന്നും മകന്റെ അസാധാരണ മരണത്തിന്റെ കഠിന ദു:ഖത്തില്&#x200d; നിന്നും അവര്&#x200d; മോചിതയായിട്ടില്ല. വല്ലാത്തൊരുവിതുമ്പലോടെയാണ് അവര്&#x200d; സംസാരിച്ചത്. ജുനൈദിന്റെ ഓര്&#x200d;മ്മകള്&#x200d; അവരെ ഇപ്പോഴും സങ്കടപ്പെടുത്തി കൊണ്ടിരിക്കുകയാണ്.ഒരു മാതാവിനും ഒരിക്കലും ഉള്&#x200d;ക്കൊള്ളാന്&#x200d; കഴിയാത്ത, അത്യന്തം വേദനാജനകമായ പൈശാചികതയായിരുന്നുവല്ലോ ജുനൈദിന്റെ അറും കൊല.<br>
ജുനൈദിനെ മാത്രമല്ല, അവന്റെ സഹോദരനായ ശുക്കൂറിനെയും ഹാഷിമിനെയും അവര്&#x200d; ആക്രമിക്കുകയുണ്ടായി. ട്രെയിനില്&#x200d; രക്തത്തില്&#x200d; പുരണ്ട് കൊല ചെയ്യപ്പെട്ട് കിടക്കുന്ന ജുനൈദിന്റെ ചിത്രം കാണിച്ചുതന്ന് അവര്&#x200d; വീണ്ടും വികാരഭരിതയായി നമ്മുടെ മുമ്പില്&#x200d; വിതുമ്പിക്കരഞ്ഞു.മകനെ കൊല ചെയ്ത കത്തിയും ഉയര്&#x200d;ത്തിപ്പിടിച്ചു അഭിമാനത്തോടെ നില്&#x200d;ക്കുന്ന, ആ കൊടും ക്രൂരനായ ഘാതകന്റെ ചിത്രവും അവര്&#x200d; കാണിക്കുകയുണ്ടായി.ചെറിയ കാലയളവ് ജയിലില്&#x200d; കിടത്തിയ ശേഷം കൊലയാളിയേയും വെറുതെ വിട്ടു. ഹരിയാന ഗവണ്&#x200d;മെന്റ് വാഗ്ദാനം ചെയ്ത പത്ത് ലക്ഷം രൂപ പോലും ഇന്നും ജുനൈദിന്റെ കുടുംബത്തിന് നല്&#x200d;കിയിട്ടില്ല. സഹോദരന് ഗവണ്&#x200d;മെന്റ് നല്&#x200d;കാമെന്നേറ്റ ജോലിയും ഇതുവരെയില്ല..<br>
മൃഗത്തെ പോലെ ഒരു മനുഷ്യനെ കത്തികൊണ്ടറുത്തു കൊന്നിട്ടും അതിനെ ഇപ്പോഴും ചോദ്യം ചെയ്യാന്&#x200d; ആരും തയ്യാറാല്ലാത്ത ഈ ദുരവസ്ഥ ഒന്നോര്&#x200d;ത്ത് നോക്കൂ.എത്രമേല്&#x200d; ഭയാനകമാണിത്. ഇങ്ങനെ ആര്&#x200d;ക്കും എന്തും ആരെയും ചെയ്യാമെന്ന രാജ്യത്തെ പുതിയ സാമൂഹിക സാഹചര്യത്തെ കുറിച്ചോര്&#x200d;ത്ത് സ്തബ്ധിച്ചു പോവുകയാണ്. പക്ഷേ ജുനൈദിന്റെ പ്രിയ മാതാവ് ധീരയായ വനിതയാണ്. തീരാത്ത സങ്കടക്കടല്&#x200d; മനസ്സിനെ കീറി മുറിക്കുമ്പോഴും ആ മുഖത്ത് നിശ്ചയദാര്&#x200d;ഢ്യമുണ്ട്. പക്ഷേ അവരുടെ പ്രതീക്ഷ അസ്തമിച്ചു പോയിരിക്കുന്നു. സംഘ് പരിവാര്&#x200d; ഫാഷിസ്റ്റ് യുഗത്തില്&#x200d; തന്റെ മകന് നീതി കിട്ടുമെന്നുള്ള വിശ്വാസം അവര്&#x200d;ക്കില്ലാതായിരിക്കുന്നു. അപ്പോഴും അവര്&#x200d;ക്കൊരു സ്വപ്നമുണ്ട്. ജുനൈദിനെ മതേതര മനസ്സിനുടമകളായ,മനുഷ്യ സ്‌നേഹികളായ ഇന്ത്യക്കാര്&#x200d; മറന്നു പോകരുതെന്ന സ്വപ്നം.ചുരുങ്ങിയത് സ്വന്തം ഗ്രാമമെങ്കിലും അവനെ എക്കാലവും ഓര്&#x200d;ക്കണമെന്ന സ്വപ്നം. അതിന് തന്റെ പ്രിയപ്പെട്ട മകന്റെ പേരില്&#x200d; ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്&#x200d; ഈ ഉമ്മ ആഗ്രഹിക്കുന്നു.സ്വന്തം പേരിലുള്ള വസ്തുവകകള്&#x200d; വിറ്റ് സമാഹരിച്ച 35 ലക്ഷം രൂപ ഒരേക്കര്&#x200d; സ്ഥലത്തിനായി നല്&#x200d;കി ഈ ഉദ്യമത്തിലേക്ക് അവര്&#x200d; കാലെടുത്ത് വെച്ചിരിക്കുന്നു. ഇനി ബാക്കി 15 ലക്ഷം രൂപ കൂടി നല്&#x200d;കേണ്ടതായിട്ടുണ്ട്.അത് നല്&#x200d;കിയാലേ സ്ഥലം ലഭ്യമാവൂ.ഇതവര്&#x200d; നമ്മുടെ മുമ്പില്&#x200d; വന്ന് പറയുന്നത് കേട്ടപ്പോള്&#x200d;, എന്തുകൊണ്ടും നമ്മളേറ്റെടുക്കേണ്ട അര്&#x200d;ഹമായ വിഷയമായാണ് തോന്നിയത്.<br>
അടുത്ത നിമിഷമെന്ത് എന്നുറപ്പില്ലാത്ത, നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്&#x200d; ശിഷ്ടകാലം നമ്മുടെ സഹോദരന്റെ ഓര്&#x200d;മ്മയ്ക്കായി അദ്ദേഹത്തിന്റെ പ്രിയ മാതാവിന്റെ ജീവിതാഭിലാഷം പോലൊരു സ്ഥാപനം നമുക്ക് പണിയാം. ജുനൈദിന്റെ സ്മരണകളില്&#x200d;, അനീതിക്കെതിരെ പോരാടുന്ന ഒരു സമൂഹമായി ആസ്ഥാപനത്തിന്റെ സന്തതികള്&#x200d; ഉയര്&#x200d;ന്നു വരട്ടെ.അസഹിഷ്ണുതയും അനീതിയും ചോദ്യം ചെയ്യുന്ന, സാഹോദര്യത്തിന് വേണ്ടി വിവേകത്തോടെ നിലകൊള്ളുന്ന,ലോകം കേള്&#x200d;ക്കുന്ന ശബ്ദത്തിന്റെ ഉടമകളായി ഒരു ഉമ്മത്തിനെ വളര്&#x200d;ത്തി കൊണ്ടുവരാന്&#x200d; സാധിക്കുന്ന അത്തരമൊരു സ്ഥാപനത്തെ ജുനൈദിന്റെ പേരില്&#x200d; നമുക്കൊന്നായി സാക്ഷാത്കരിച്ചു നല്&#x200d;കാം. എല്ലാവരും ഇതിനുവേണ്ടി മുന്നിട്ടിറങ്ങണം. സഹായിക്കണം. സഹായിക്കാന്&#x200d; താല്&#x200d;പര്യമുള്ളവര്&#x200d; എന്നെയോ യൂത്ത് ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി സി കെ സുബൈറിനെയോ എം.എസ്.എഫ് ദേശീയ വൈസ് അഹമ്മദ് സാജുവിനേയോ അല്ലെങ്കില്&#x200d; പാര്&#x200d;ട്ടി ചാനലുകള്&#x200d; വഴിയോ സഹായമെത്തിക്കണമെന്ന് അഭ്യര്&#x200d;ത്ഥിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.ഈ മഹദ് ഉദ്യമം പ്രയാസങ്ങളില്ലാതെ യാഥാര്&#x200d;ത്ഥ്യമാവട്ടെ.</p>



<p>ഇഗ ്വൗയമശൃ +91 98464 24777<br> അവമാലറ ടമഷൗ +91 95443 46756<br> ദമശിൗഹ അയശറ +918589881000</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/munavvarali-thangal-about-junaid-education-institution-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;സി.കെ. മേനോന്&#x200d; മത സൗഹാര്&#x200d;ദ്ദത്തിന്റെ അംബാസഡര്&#x200d;&#8221;; മുനവ്വറലി ശിഹാബ് തങ്ങള്&#x200d; ഓര്&#x200d;ക്കുന്നു ..</title>
		<link>https://www.chandrikadaily.com/munavarali-thangal-about-ck-menon-news.html</link>
					<comments>https://www.chandrikadaily.com/munavarali-thangal-about-ck-menon-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 02 Oct 2019 03:37:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CK Menon]]></category>
		<category><![CDATA[munavvarali thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140680</guid>

					<description><![CDATA[സി.കെ. മേനോന്&#x200d; രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയും മതസൗഹാര്&#x200d;ദ്ദത്തിന്റെ പ്രതീകവുമായിരുന്നു. പ്രമുഖ വ്യവസായിയും നോര്&#x200d;ക്ക റൂട്ട്‌സ് വൈസ് ചെയര്&#x200d;മാനുമായും അറിയപ്പെടുന്ന പത്മശ്രീ സി.കെ. മേനോന്റെ മറ്റൊരു മുഖം കൂടുതലാര്&#x200d;ക്കും അറിയാനിടയില്ല. പത്ത് പേര്&#x200d;ക്ക് മാത്രം നിസ്‌കരിക്കാവുന്ന പാനൂര്&#x200d; മൊകേരിയിലെ വളരെ ചെറിയൊരു നമസ്‌കാര പള്ളി മാറ്റി പുതിയ പള്ളി പണിയാന്&#x200d; സഫാരി സൈനുല്&#x200d; ആബിദീന്&#x200d; സാഹിബ് ആവശ്യപ്പെട്ടപ്പോഴേക്കും, പ്രൊജക്ട് ആവശ്യപ്പെടുകയും തുടര്&#x200d;ന്ന് 50 ലക്ഷം രൂപയുടെ പ്രൊജക്ട് സമര്&#x200d;പ്പിച്ചപ്പോള്&#x200d;, തുക പ്രശ്‌നല്ലെന്ന് അറിയിച്ചു. പിതാവിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p>സി.കെ. മേനോന്&#x200d; രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയും മതസൗഹാര്&#x200d;ദ്ദത്തിന്റെ പ്രതീകവുമായിരുന്നു. <br>
പ്രമുഖ വ്യവസായിയും നോര്&#x200d;ക്ക റൂട്ട്‌സ് വൈസ് ചെയര്&#x200d;മാനുമായും അറിയപ്പെടുന്ന പത്മശ്രീ സി.കെ. മേനോന്റെ മറ്റൊരു മുഖം കൂടുതലാര്&#x200d;ക്കും അറിയാനിടയില്ല.</p>



<p>പത്ത് പേര്&#x200d;ക്ക് മാത്രം നിസ്‌കരിക്കാവുന്ന പാനൂര്&#x200d; മൊകേരിയിലെ വളരെ ചെറിയൊരു നമസ്‌കാര പള്ളി മാറ്റി പുതിയ പള്ളി പണിയാന്&#x200d; സഫാരി  സൈനുല്&#x200d; ആബിദീന്&#x200d; സാഹിബ്  ആവശ്യപ്പെട്ടപ്പോഴേക്കും, പ്രൊജക്ട് ആവശ്യപ്പെടുകയും തുടര്&#x200d;ന്ന് 50 ലക്ഷം രൂപയുടെ പ്രൊജക്ട് സമര്&#x200d;പ്പിച്ചപ്പോള്&#x200d;, തുക പ്രശ്‌നല്ലെന്ന് അറിയിച്ചു. പിതാവിന്റെ കത്ത് അദ്ദേഹം അതിനൊപ്പം ചേര്&#x200d;ത്തിരുന്നു. അതില്&#x200d; വാപ്പ കുറിച്ചത് ഇങ്ങനെയാണ്. &#8216;ഡിയര്&#x200d; മിസ്റ്റര്&#x200d; മേനോന്&#x200d; പ്ലീസ് കണ്&#x200d;സിഡര്&#x200d; ദി സ് മസ്ജിദ് &#8216;. കത്ത് ലഭിച്ചപ്പോഴേക്കും അദ്ദേഹം പൂര്&#x200d;ണ സംതൃപ്തനായി.</p>



<p>ചെറുശ്ശേരി സൈനുദ്ദീന്&#x200d; മുസ്‌ലിയാരോടും സൈനുല്&#x200d; ആബിദീന്&#x200d; സാഹിബ് വിഷയങ്ങള്&#x200d; അന്വോഷിച്ചു. അദ്ദേഹവും അതിന് പൂര്&#x200d;ണ്ണ സമ്മതം നല്&#x200d;കി. <br>
തുടര്&#x200d;ന്ന് നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തനങ്ങളുമായി മേനോന്&#x200d; മുന്നോട്ട് പോയി. ഒരു കോടി അഞ്ചു ലക്ഷത്തിനാണ് തുടര്&#x200d;ന്ന് നിര്&#x200d;മ്മാണം പൂര്&#x200d;ത്തീകരിച്ചത്.</p>



<p>മത സൗഹാര്&#x200d;ദ്ദത്തിന്റെ പ്രതീകമായ ഈ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങില്&#x200d; വന്ദ്യ പിതാവിനൊപ്പം ഉമ്മന്&#x200d; ചാണ്ടി, അഹ്മദ് സാഹിബ് , പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് തുടങ്ങി മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പങ്കെടുത്തത്.<br>
ഇവിടെ കാലങ്ങളായി വര്&#x200d;ഷം തോറും അദ്ദേഹം തന്നെ നോമ്പ് തുറ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്രയും തുക മുടക്കി ഇത്ര മാത്രം വലിയൊരു മസ്ജിദ് പണി കഴിച്ച് നല്&#x200d;കിയതിന്റെ പേരില്&#x200d; സ്വന്തം സമുദായത്തില്&#x200d; നിന്ന് പോലും വിമര്&#x200d;ശനം നേരിട്ടെങ്കിലും അതൊന്നും ചെവികൊള്ളാന്&#x200d; ആ മഹാമനീഷി തയ്യാറായിരുന്നില്ല.</p>



<p>മുസ്ലിം ലീഗിന്റേയും നമ്മുടെ വിവിധ സ്ഥാപനങ്ങളുടെയും വിവിധ പരിപാടികളുമായി എപ്പോഴും അദ്ദേഹം സഹകരിച്ചിരുന്നു. അത്തോളി ഭാഗത്ത് നാം ആവശ്യപ്പെട്ടപ്പോഴേക്കും ഒരു ബൈതുറഹ്മയും അദ്ദേഹം പണിതു നല്&#x200d;കിയത് ഞാന്&#x200d; ഓര്&#x200d;ക്കുകയാണ്.</p>



<p>സകാത്ത്, സ്വദഖ എന്നിവ വളരെ കൃത്യമായി നിര്&#x200d;വ്വഹിക്കുന്നതിലും അതീവ ജാഗ്രതയും ശ്രദ്ധയും അദ്ദേഹം കാണിച്ചിരുന്നു. <br>
പ്രവാസി ഭാരതീയ സമ്മാന്&#x200d;, വേള്&#x200d;ഡ് മലയാളി കൗണ്&#x200d;സിലിന്റെ ഫെഡറല്&#x200d; ബാങ്ക് കേരള ബിസിനസ്സ് അവാര്&#x200d;ഡ്, ഖത്തര്&#x200d; ഭരണകൂടത്തിന്റെ ദോഹ ഇന്റര്&#x200d;ഫെയ്ത് ഡയലോഗ് പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്&#x200d; അദ്ദേഹത്തെ തേടിയെത്തി.</p>



<p>ഞങ്ങളുടെ കുടുംബമായി വളരെ അടുത്ത് ഇടപഴകുകയും സ്‌നേഹം ചൊരിയുകയും ചെയ്ത മേനോന്റെ ആത്മാവിന് ദൈവം നിത്യ ശാന്തി നല്&#x200d;കട്ടെ…</p>



<p><strong>മുനവ്വറലി തങ്ങള്&#x200d;</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/munavarali-thangal-about-ck-menon-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജീവ് ഭട്ടിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മുനവ്വറലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/munawerali-thangal.html</link>
					<comments>https://www.chandrikadaily.com/munawerali-thangal.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 21 Jun 2019 14:49:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[FB post]]></category>
		<category><![CDATA[munavvarali thangal]]></category>
		<category><![CDATA[sanjiv bhatt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130740</guid>

					<description><![CDATA[കോഴിക്കോട്: സുപ്രീംകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച മുന്&#x200d; ഐ.പി.എസ് ഓഫീസര്&#x200d; സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിനെയും മക്കളെയും ഫോണില്&#x200d; വിളിച്ച് ആശ്വസിപ്പിച്ച് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;. മുസ്ലിംലീഗിന്റെ പിന്തുണയും പ്രാര്&#x200d;ഥനയും കുടുംബത്തിനുണ്ടാവുമെന്ന് തങ്ങള്&#x200d; അവരെ അറിയിച്ചു. ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം: സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശേത്വ ഭട്ടിനെയും മക്കളെയും ഫോണില്&#x200d; ബന്ധപ്പെട്ടു. പിന്തുണയും പ്രാര്&#x200d;ത്ഥനയും അറിയിച്ചു.നീതിക്കു വേണ്ടിയുള്ള ഒറ്റയാള്&#x200d; പോരാട്ടത്തിന്റെ കനല്&#x200d; വഴികളില്&#x200d; കാവലായി ഞങ്ങളുണ്ടെന്ന ഉറപ്പ്അവരെ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><br> കോഴിക്കോട്: സുപ്രീംകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച മുന്&#x200d; ഐ.പി.എസ് ഓഫീസര്&#x200d; സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിനെയും മക്കളെയും ഫോണില്&#x200d; വിളിച്ച് ആശ്വസിപ്പിച്ച് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;. മുസ്ലിംലീഗിന്റെ പിന്തുണയും പ്രാര്&#x200d;ഥനയും കുടുംബത്തിനുണ്ടാവുമെന്ന് തങ്ങള്&#x200d; അവരെ അറിയിച്ചു. </p>



<p>ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</p>



<p>സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശേത്വ ഭട്ടിനെയും മക്കളെയും ഫോണില്&#x200d; ബന്ധപ്പെട്ടു. പിന്തുണയും പ്രാര്&#x200d;ത്ഥനയും അറിയിച്ചു.നീതിക്കു വേണ്ടിയുള്ള ഒറ്റയാള്&#x200d; പോരാട്ടത്തിന്റെ കനല്&#x200d; വഴികളില്&#x200d; കാവലായി ഞങ്ങളുണ്ടെന്ന ഉറപ്പ്അവരെ ഏറെ സന്തോഷിപ്പിച്ച പോലെ അവരുടെ നന്ദി വാക്കുകളില്&#x200d; പ്രതിഫലിച്ചു. കേരളത്തിലെ ജനങ്ങളുടെ നിറഞ്ഞ പിന്തുണ മുന്നോട്ട് നീങ്ങാന്&#x200d; പ്രചോദനമാണെന്ന് ശ്വേത ഭട്ട് പറഞ്ഞു.</p>



<p>എനിക്ക് സത്യമുണ്ട്, ശക്തിയില്ല.നിങ്ങള്&#x200d;ക്ക് ശക്തിയുണ്ട്, സത്യമില്ല. നിങ്ങള്&#x200d; നിങ്ങളും ഞാന്&#x200d; ഞാനുമായത് കൊണ്ട് സന്ധിയുടെ പ്രശ്‌നമേയില്ല, പോരാട്ടം തുടങ്ങട്ടെ എന്ന് പറഞ്ഞ സഞ്ജീവ് ഭട്ടിനെക്കാള്&#x200d; വലിയ ജീവിക്കുന്ന പ്രതീകവും പ്രചോദനവും ഫാഷിസത്തിന്റെ ഈ കറുത്ത രാപ്പകലുകളില്&#x200d; നമുക്ക് മറ്റെന്തുണ്ട്? സ്വന്തം ശക്തിയും ദൗര്&#x200d;ബല്യവും തിരിച്ചറിഞ്ഞ് ഭൂമിയില്&#x200d; വേര്&#x200d;തിരിവുകളുടെ മതില്&#x200d;ക്കെട്ടുകള്&#x200d; തീര്&#x200d;ക്കുന്ന എന്തിനോടും നിരന്തരം കലഹിക്കാന്&#x200d; ആ അര്&#x200d;ദ്ധനഗ്‌നനായ ഫക്കീറിനെ സജ്ജനാക്കിയതെന്തോ അത് മതേതരത്വത്തെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും തിരിച്ചറിയേണ്ട സമയമാണിത്.</p>



<p>മതേതരത്വവും രാജ്യസ്‌നേഹവും അധികാരത്തിലേക്കുള്ള കുറുക്ക് വഴികളല്ലാത്ത ഓരോ ഭാരതീയനും സഞ്ജീവ് ഭട്ടിനും ശ്വേതഭട്ടിനുമൊപ്പം നിലയുറപ്പിക്കേണ്ടതുണ്ട്. നാം അവര്&#x200d;ക്കൊപ്പമായിരിക്കണം. ശ്രീകുമാറിനും ടീസ്റ്റ സെത്തില്&#x200d; വാദിനും ഇഹ്‌സാന്&#x200d; ജാഫ്രിക്കും ഹരേന്&#x200d; പാണ്ഡ്യക്കും അതുപോലുള്ള അനേകര്&#x200d;ക്കുമൊപ്പം. ജനാധിപത്യ മൂല്യങ്ങളെയും മതേതരത്വസിദ്ധാന്തങ്ങളെയും ഹൃദയത്തിലേറ്റിയ മനുഷ്യസ്‌നേഹികളുടെ ഐക്യദാര്&#x200d;ഢ്യത്തിനൊപ്പം പങ്ക് ചേരുന്നു..</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/munawerali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്&#x200d;ക്ക് നേതൃത്വപരമായ പങ്ക് വഹിക്കാന്&#x200d; മുന്നില്&#x200d; നില്&#x200d;ക്കേണ്ട സംസ്ഥാനമാണ് കേരളം&#8217;; മുനവ്വറലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/munavvarali-thangal-against-bjp-fbpost-news.html</link>
					<comments>https://www.chandrikadaily.com/munavvarali-thangal-against-bjp-fbpost-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 May 2019 11:10:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[munavvarali thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128462</guid>

					<description><![CDATA[മുനവ്വറലി തങ്ങള്&#x200d; കേരളം ബി ജെ പിയുടെ രാഷ്ട്രീയ ശ്മശാനഭൂമികയാണെന്ന് ഒരിക്കല്&#x200d; കൂടെ തെളിയിച്ച തെരെഞ്ഞെടുപ്പാണ് കടന്ന് പോയത്. ധ്രുവീകരണ വിരുദ്ധ രാഷ്ട്രീയമാണ് കേരളത്തിന്റെ പാരമ്പര്യം. ഉയര്&#x200d;ന്ന സാംസ്‌കാരിക അവബോധവും രാഷ്ട്രീയ പ്രബുദ്ധതയും മതത്തിന്റെയും ജാതിയുടേയും വര്&#x200d;ഗ്ഗത്തിന്റെയും പേരില്&#x200d; മനുഷ്യനെ ഭിന്നിപ്പിക്കുന്നവര്&#x200d;ക്കെതിരെ ജാഗ്രത പുലര്&#x200d;ത്താന്&#x200d; കേരളീയ സമൂഹത്തെ എന്നും പ്രാപ്തമാക്കുന്നു.ഇത് ഇന്ത്യക്ക് മാതൃകയാണ്. പത്തനംതിട്ടയില്&#x200d; ആന്റോ ആന്റണിയുടെയും തിരുവനന്തപുരത്ത് ഡോക്ടര്&#x200d; ശശി തരൂരിന്റെയുമൊക്കെ തുടര്&#x200d; വിജയങ്ങള്&#x200d; ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ഫലപ്രദമായി നയിക്കാന്&#x200d; യുഡിഎഫിനേ സാധിക്കൂവെന്ന കേരളീയ [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>മുനവ്വറലി തങ്ങള്&#x200d;</strong></p>



<p>കേരളം ബി ജെ പിയുടെ രാഷ്ട്രീയ ശ്മശാനഭൂമികയാണെന്ന് ഒരിക്കല്&#x200d; കൂടെ തെളിയിച്ച തെരെഞ്ഞെടുപ്പാണ് കടന്ന് പോയത്. ധ്രുവീകരണ വിരുദ്ധ രാഷ്ട്രീയമാണ് കേരളത്തിന്റെ പാരമ്പര്യം. ഉയര്&#x200d;ന്ന സാംസ്‌കാരിക അവബോധവും രാഷ്ട്രീയ പ്രബുദ്ധതയും മതത്തിന്റെയും ജാതിയുടേയും വര്&#x200d;ഗ്ഗത്തിന്റെയും പേരില്&#x200d; മനുഷ്യനെ ഭിന്നിപ്പിക്കുന്നവര്&#x200d;ക്കെതിരെ ജാഗ്രത പുലര്&#x200d;ത്താന്&#x200d; കേരളീയ സമൂഹത്തെ എന്നും പ്രാപ്തമാക്കുന്നു.ഇത് ഇന്ത്യക്ക് മാതൃകയാണ്.</p>



<p>പത്തനംതിട്ടയില്&#x200d; ആന്റോ ആന്റണിയുടെയും തിരുവനന്തപുരത്ത് ഡോക്ടര്&#x200d; ശശി തരൂരിന്റെയുമൊക്കെ തുടര്&#x200d; വിജയങ്ങള്&#x200d; ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ഫലപ്രദമായി നയിക്കാന്&#x200d; യുഡിഎഫിനേ സാധിക്കൂവെന്ന കേരളീയ സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഉദാഹരണമാണ്. പത്തനംതിട്ടയിലെ വിജയം വിശ്വാസികളെ വേദനിപ്പിച്ച എല്&#x200d; ഡി എഫിനും അതില്&#x200d; മുതലെടുപ്പിന്റെ രാഷ്ട്രീയം കളിച്ച ബിജെപിക്കുമെതിരെയുള്ള വിധിയെഴുത്താണ്. അപ്പോഴും എല്&#x200d; ഡി എഫ് പറയുന്നത് തങ്ങളുടെ നിലപാടുകളാണ് ബി ജെ പി യെ കേരളത്തില്&#x200d; നിന്നും അകറ്റി നിര്&#x200d;ത്തുന്നത് എന്നാണ്.അടിസ്ഥാന രഹിതമായ വാദമാണിതെന്ന് കേരളത്തിന്റെ ഇലക്ഷന്&#x200d; ഫലം തന്നെ നമ്മോട് പറയുന്നു.</p>



<p>ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്&#x200d;ക്ക് നേതൃത്വപരമായ പങ്ക് വഹിക്കാന്&#x200d; മുന്നില്&#x200d; നില്&#x200d;ക്കേണ്ട സംസ്ഥാനമാണ് കേരളം.പ്രാദേശിക സഖ്യങ്ങളും കൂട്ടായ്മകളും രാജ്യമെങ്ങും പ്രായോഗികമാക്കേണ്ടതിന്റെ ആവശ്യകത മുഖ്യധാര പ്രസ്ഥാനങ്ങള്&#x200d; ഗൗരവപൂര്&#x200d;ണ്ണമായെടുക്കേണ്ട സമയമാണിത്. ഒപ്പം പേപ്പര്&#x200d; ബാലറ്റുള്&#x200d;പ്പെടെ തെരെഞ്ഞെടുപ്പുകള്&#x200d; സുതാര്യമാക്കാനാവശ്യമായ നിയമ പോരാട്ടങ്ങള്&#x200d; കൂടുതല്&#x200d; തലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്.</p>



<p>കേരളത്തില്&#x200d; അക്കൗണ്ട് തുറക്കാനുള്ള ബി ജെ പിയുടെ അവസാനശ്രമവും പരാജയപ്പെടുത്തിയ കേരളത്തിന്റെ മതേതര പൊതു മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. എന്&#x200d; എസ് എസിനെ പോലെയുള്ള സമുദായ സംഘടനകളും മറ്റ് മത സാമൂഹിക സംഘടനകളുമൊക്കെ ഇക്കാര്യത്തില്&#x200d; കാണിച്ച സൂക്ഷ്മത ഏറെ സന്തോഷകരമാണ്. എക്കാലത്തും ഭാരതത്തിന്റെ മതേതരത്വവും ജനാധിപത്യവും ഉയര്&#x200d;ത്തിപ്പിടിക്കാന്&#x200d; രാജ്യത്തിന്റെ തെക്കേയറ്റത്ത് കേരളമെന്ന ഒരു സംസ്ഥാനമുണ്ടായിട്ടുണ്ട് എന്ന സമാനതകളില്ലാത്ത ചരിത്രം നാളെകളില്&#x200d; നമുക്കുള്ളതാണ്. അഭിമാനകരമാണത്!</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/munavvarali-thangal-against-bjp-fbpost-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇത് ഉപ്പക്കുള്ളതാണ്, കൊടുക്കണം&#8217; &#8211; മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്&#x200d;മയില്&#x200d; മുനവ്വറലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/munavarali-shihab-thangal-facebook-post-about-his-father.html</link>
					<comments>https://www.chandrikadaily.com/munavarali-shihab-thangal-facebook-post-about-his-father.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 13 May 2019 10:00:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Facebook post]]></category>
		<category><![CDATA[muhamadali shihab thangal]]></category>
		<category><![CDATA[munavvarali thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127130</guid>

					<description><![CDATA[കഴിഞ്ഞയാഴ്ച്ച കണ്ണൂരില്&#x200d; കണ്ണങ്കണ്ടി ഷോറൂം ഉല്&#x200d;ഘാടന ചടങ്ങിന്ന് പോയതായിരുന്നു.അവിടെയുള്ള ചിലരൊക്കെ എന്റെ കൂടെ സെല്&#x200d;ഫി എടുക്കുന്നുണ്ടായിരുന്നു.കണ്ടു നിന്ന കണ്ണങ്കണ്ടി പരീത്ക്കയുടെ പാര്&#x200d;ട്ണര്&#x200d; സലാംക്ക കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു &#8216;ഇത് ഉപ്പയ്ക്കുള്ളതാട്ടോ, ഇത് ഓര്&#x200d;ക്ക് കൊടുക്കണംട്ടോ&#8217;.. ഞാനുള്&#x200d;പ്പെടെ ഞങ്ങളെല്ലാവരും ഉറച്ച് വിശ്വസിക്കുന്നു! ഞങ്ങള്&#x200d;ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഈ സ്‌നേഹവും ആദരവും അത് ബാപ്പയെ സ്‌നേഹിച്ച് കൊതി തീരാത്ത ജനതയുടേതാണ് എന്ന്. അവരുടെ ഹൃദയങ്ങളിലുള്ള ബാപ്പയുടെ സ്‌നേഹ സ്മരണകളാണ് അവര്&#x200d; ഞങ്ങളോടും പ്രകടിപ്പിക്കുന്നതെന്ന്. ബാപ്പയുടെ അഭാവം ഞങ്ങളനുഭവിക്കുന്ന പോലെ അദ്ദേഹത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p>കഴിഞ്ഞയാഴ്ച്ച കണ്ണൂരില്&#x200d; കണ്ണങ്കണ്ടി ഷോറൂം ഉല്&#x200d;ഘാടന ചടങ്ങിന്ന് പോയതായിരുന്നു.അവിടെയുള്ള ചിലരൊക്കെ എന്റെ കൂടെ സെല്&#x200d;ഫി എടുക്കുന്നുണ്ടായിരുന്നു.കണ്ടു നിന്ന കണ്ണങ്കണ്ടി പരീത്ക്കയുടെ പാര്&#x200d;ട്ണര്&#x200d; സലാംക്ക കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു &#8216;ഇത് ഉപ്പയ്ക്കുള്ളതാട്ടോ, ഇത് ഓര്&#x200d;ക്ക് കൊടുക്കണംട്ടോ&#8217;..<br> ഞാനുള്&#x200d;പ്പെടെ ഞങ്ങളെല്ലാവരും ഉറച്ച് വിശ്വസിക്കുന്നു! ഞങ്ങള്&#x200d;ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഈ സ്‌നേഹവും ആദരവും അത് ബാപ്പയെ സ്‌നേഹിച്ച് കൊതി തീരാത്ത ജനതയുടേതാണ് എന്ന്. അവരുടെ ഹൃദയങ്ങളിലുള്ള ബാപ്പയുടെ സ്‌നേഹ സ്മരണകളാണ് അവര്&#x200d; ഞങ്ങളോടും പ്രകടിപ്പിക്കുന്നതെന്ന്.<br> ബാപ്പയുടെ അഭാവം ഞങ്ങളനുഭവിക്കുന്ന പോലെ അദ്ദേഹത്തിന്റെ സ്‌നേഹ ജനങ്ങളും അനുഭവിക്കുന്നു. ഞങ്ങളുടെ വീടിന്റെ പൂമുഖത്ത് വന്ന് വിതുമ്പി മടങ്ങുന്നവര്&#x200d; നിരവധി പേരുണ്ട്. ആ വിതുമ്പല്&#x200d; കാണുമ്പോള്&#x200d; നിയന്ത്രിക്കാനാവാതെ ഞങ്ങളും പൊട്ടിപോവുന്നു.<br> ബാപ്പ മരിച്ച് കുറച്ച് മാസങ്ങള്&#x200d;ക്ക് ശേഷം തമിഴ്‌നാട്ടില്&#x200d; നിന്നും ഇടക്കൊക്കെ വന്നുകൊണ്ടിരുന്ന ഭാര്യയും ഭര്&#x200d;ത്താവും വീട്ടില്&#x200d; വന്നു. ഞാന്&#x200d; പുറത്തിരിക്കുന്നുണ്ടായിരുന്നു.അവര്&#x200d; വന്ന് എന്നെ അഭിവാദ്യം ചെയ്തിട്ട് അവിടെ വരാന്തയില്&#x200d; നിന്നു. എന്നോട് ഒന്നും സംസാരിച്ചില്ല. കുറച്ച് കഴിഞ്ഞ് ഞാന്&#x200d; വീട്ടിനുള്ളിലേക്ക് വന്നപ്പോള്&#x200d; അവരും പിറകെ വന്നു. അപ്പോഴും അവര്&#x200d; ആരെയോ തിരയുകയാണ്. വീണ്ടും ബാപ്പയുടെ റൂമിനടുത്തൊക്കെ പോയി തിരിച്ചു വന്നു എന്നോട്  &#8216;തങ്കള്&#x200d; എവിടെയിറുക്കെ&#8217; എന്ന് ചോദിച്ചു &#8216;<br> ഞാന്&#x200d; പറഞ്ഞു. തങ്ങളില്ല, തങ്ങള്&#x200d; ഇറന്തു പോയി (മരണപ്പെട്ടു )എന്ന്.പെട്ടെന്ന് അവരാകെ തകര്&#x200d;ന്നതു പോലെ, അവിടെയിരുന്ന് അവര്&#x200d; പൊട്ടിക്കരഞ്ഞു.കരഞ്ഞുകൊണ്ട്, തീരാത്ത സങ്കട ഭാരത്താല്&#x200d; അവരെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.ഇങ്ങനെ ബാപ്പയുടെ മരണശേഷവും പലരും വീട്ടില്&#x200d; വരുന്നു.ബാപ്പയുടെ സാന്നിദ്ധ്യം ഓര്&#x200d;ത്തെടുക്കുന്നു. ആ ഓര്&#x200d;മ്മകളില്&#x200d; കണ്ണീര്&#x200d; തൂവുന്നു.മരിച്ച് വര്&#x200d;ഷങ്ങള്&#x200d;ക്കിപ്പുറവും ഇതാവര്&#x200d;ത്തിക്കുന്നു. ഇത് കാണുമ്പോള്&#x200d;,വ്യത്യസ്ത മനുഷ്യരുമായി എത്രമാത്രം ആഴത്തിലുള്ള ആത്മീയ ബന്ധമാണ് പ്രിയപിതാവ് പുലര്&#x200d;ത്തിയിരുന്നതെന്ന് പലപ്പോഴും ഓര്&#x200d;ത്ത് പോവാറുണ്ട്. ആളുകളുമായി കാര്യ കാരണങ്ങളില്&#x200d; മാത്രം ഒതുക്കപ്പെട്ടിരുന്ന ഒരു ബന്ധമായിരുന്നില്ല അത്. അതിനപ്പുറത്തെ, ആത്മീയതലം ഓരോ ബന്ധങ്ങളിലും പിതാവും ജനങ്ങളുമായി നിലനിന്നിരുന്നതാണ് അദ്ദേഹത്തിന്റെ മരിക്കാത്ത ഓര്&#x200d;മകള്&#x200d; ഇന്നും അവര്&#x200d; മനസ്സില്&#x200d; താലോലിക്കാനുള്ള കാരണം. അതിരുകളും ഉപാധികളുമില്ലാത്ത സ്‌നേഹം ജനങ്ങള്&#x200d;ക്ക് പകര്&#x200d;ന്നു നല്&#x200d;കിയാണ് അദ്ദേഹം കാലത്തിന്റെ മറുതീരത്തേക്ക് യാത്രയായത്.ഈ പരിശുദ്ധ മാസത്തിലടക്കം അത്തരത്തിലുള്ള നിരുപാധികമായ സ്‌നേഹം പരസ്പരം പങ്കിടാന്&#x200d; നമുക്ക് കഴിയുന്നുണ്ടോ എന്നത് ചിന്തിക്കണം. നിബന്ധനകളും കാപട്യങ്ങളുമില്ലാത്ത സമ്പൂര്&#x200d;ണ്ണമായ സ്‌നേഹത്തിന്റെ വാഗ്ദാക്കളായി ഓരോ മനുഷ്യനും മാറുമ്പോള്&#x200d; മാത്രമാണ് സമാധാനപൂര്&#x200d;ണ്ണമായ ലോകം ഉണ്ടാവുന്നത്. സര്&#x200d;വ്വശക്തന്&#x200d; അതിനായി നമ്മെ അനുഗ്രഹിക്കട്ടെ..</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/munavarali-shihab-thangal-facebook-post-about-his-father.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
