<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>MUREDR &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/muredr/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 08 Jun 2023 07:06:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>MUREDR &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ക്രിക്കറ്റ് കളിക്കിടെ വാക്കുതര്&#x200d;ക്കം; 13 കാരന്&#x200d; പന്ത്രണ്ടുകാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/argument-during-cricket-game-a-13-year-old-killed-a-12-year-old-by-hitting-him-on-the-head-with-a-bat.html</link>
					<comments>https://www.chandrikadaily.com/argument-during-cricket-game-a-13-year-old-killed-a-12-year-old-by-hitting-him-on-the-head-with-a-bat.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 08 Jun 2023 07:06:44 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cricket game]]></category>
		<category><![CDATA[MUREDR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258180</guid>

					<description><![CDATA[ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തിനൊടുവിൽ 13 കാരൻ 12 കാരനെ കൊലപ്പെടുത്തി. ബാറ്റുകൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. ജൂൺ മൂന്നിന് ബാഗദ്കിഡ്കി പ്രദേശത്തെ ഒരു ഗ്രൗണ്ടിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു. കളിക്കിടെ 13 കാരനും 12 കാരനും തമ്മിൽ തർക്കമായി. വാക്കേറ്റം രൂക്ഷമായതോടെ കൈയ്യാങ്കളിയായി. ഇതിനിടെ 12 കാരൻ്റെ തലയിൽ പ്രതി ബാറ്റുകൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ കുട്ടിയെ ഉടൻ ജില്ലാ ജനറൽ [&#8230;]]]></description>
										<content:encoded><![CDATA[<p>ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തിനൊടുവിൽ 13 കാരൻ 12 കാരനെ കൊലപ്പെടുത്തി. ബാറ്റുകൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം.</p>
<p>ജൂൺ മൂന്നിന് ബാഗദ്കിഡ്കി പ്രദേശത്തെ ഒരു ഗ്രൗണ്ടിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു. കളിക്കിടെ 13 കാരനും 12 കാരനും തമ്മിൽ തർക്കമായി. വാക്കേറ്റം രൂക്ഷമായതോടെ കൈയ്യാങ്കളിയായി. ഇതിനിടെ 12 കാരൻ്റെ തലയിൽ പ്രതി ബാറ്റുകൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ കുട്ടിയെ ഉടൻ ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ജൂൺ അഞ്ചിന് മരിക്കുകയായിരുന്നു.</p>
<p>എന്നാൽ ഇരയുടെ കുടുംബം പൊലീസിൽ പരാതി നൽകാതെ മൃതദേഹം സംസ്‌കരിച്ചിരുന്നു. പിന്നീട് കുട്ടിയുടെ അമ്മ പരാതിയുമായി എത്തിയതോടെ മൃതദേഹം പുറത്തെടുത്തതായി സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. സെക്ഷൻ 302 (കൊലപാതകം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുട്ടിയെ പിടികൂടാനുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/argument-during-cricket-game-a-13-year-old-killed-a-12-year-old-by-hitting-him-on-the-head-with-a-bat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെയ്യാറില്&#x200d; കുളിക്കാനിറങ്ങിയപ്പോള്&#x200d; കാണാതായ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/nayyar-police-deadbody-found-news.html</link>
					<comments>https://www.chandrikadaily.com/nayyar-police-deadbody-found-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Aug 2019 06:53:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident death]]></category>
		<category><![CDATA[death]]></category>
		<category><![CDATA[MUREDR]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136158</guid>

					<description><![CDATA[തിരുവനന്തപുരം: നെയ്യാറില്&#x200d; കുളിക്കാനിറങ്ങിയപ്പോള്&#x200d; കാണാതായ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പൊലീസ് ഹെഡ് ക്വര്&#x200d;ട്ടേഴ്‌സിലെ ഉദ്യോഗസ്ഥന്&#x200d; കിളിമാനൂര്&#x200d; സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹമാണ് കാട്ടാക്കട ഭാഗത്ത് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. സുഹൃത്തുക്കള്&#x200d;ക്കൊപ്പം രാധാകൃഷ്ണന്&#x200d; നെയ്യാറില്&#x200d; കുളിക്കാനിറങ്ങുകയായിരുന്നു. തുടര്&#x200d;ന്ന് നിരപ്പുകാല ചെമ്പൂരുകുന്നില്&#x200d; കടവില്&#x200d; ഇവര്&#x200d; കുളിക്കാന്&#x200d; ഇറങ്ങിയപ്പോഴാണ് അപകടം. പൊലീസും അഗ്‌നിശമന സേനയും നടത്തിയ തെരച്ചിലില്&#x200d; ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്&#x200d; കോളേജ് ആശുപത്രി മോര്&#x200d;ച്ചറിയിലേക്ക് മാറ്റി.]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: നെയ്യാറില്&#x200d; കുളിക്കാനിറങ്ങിയപ്പോള്&#x200d; കാണാതായ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പൊലീസ് ഹെഡ് ക്വര്&#x200d;ട്ടേഴ്‌സിലെ ഉദ്യോഗസ്ഥന്&#x200d; കിളിമാനൂര്&#x200d; സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹമാണ് കാട്ടാക്കട ഭാഗത്ത് കണ്ടെത്തിയത്.</p>



<p>ഇന്നലെ വൈകുന്നേരമാണ് സംഭവം. സുഹൃത്തുക്കള്&#x200d;ക്കൊപ്പം രാധാകൃഷ്ണന്&#x200d; നെയ്യാറില്&#x200d; കുളിക്കാനിറങ്ങുകയായിരുന്നു. തുടര്&#x200d;ന്ന് നിരപ്പുകാല ചെമ്പൂരുകുന്നില്&#x200d; കടവില്&#x200d; ഇവര്&#x200d; കുളിക്കാന്&#x200d; ഇറങ്ങിയപ്പോഴാണ് അപകടം.</p>



<p>പൊലീസും അഗ്‌നിശമന സേനയും നടത്തിയ തെരച്ചിലില്&#x200d; ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്&#x200d; കോളേജ് ആശുപത്രി മോര്&#x200d;ച്ചറിയിലേക്ക് മാറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nayyar-police-deadbody-found-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ച് വയസുകാരനെ അമ്മയും രണ്ടാനച്ഛനും ചേര്&#x200d;ന്ന് കഴുത്തറുത്ത് കൊന്നു</title>
		<link>https://www.chandrikadaily.com/five-year-old-killed-brutally-in-theni-4-arrested-including-mother.html</link>
					<comments>https://www.chandrikadaily.com/five-year-old-killed-brutally-in-theni-4-arrested-including-mother.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 18 Jul 2019 04:24:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[MUREDR]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133545</guid>

					<description><![CDATA[കുമളി: അഞ്ചുവയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭര്&#x200d;ത്താവും ചേര്&#x200d;ന്നു കഴുത്തറുത്തു കൊന്നു. കേരള-തമിഴ്‌നാട് അതിര്&#x200d;ത്തിയില്&#x200d; തേനി ജില്ലയിലെ കോംബൈയിലാണു നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തില്&#x200d; അഞ്ചുവയസ്സുകാരന്റെ അമ്മ ഗീത (25), രണ്ടാനച്ഛന്&#x200d; ഉദയകുമാര്&#x200d; (32), ഗീതയുടെ സഹോദരി ഭുവനേശ്വരി (23), അവരുടെ ഭര്&#x200d;ത്താവ് കാര്&#x200d;ത്തിക് (25) എന്നിവരാണ് അറസ്റ്റിലായത്. കോംബൈ മധുരവീരന്&#x200d; സ്ട്രീറ്റില്&#x200d; മുരുകനെയാണു ഗീത ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലെ ആണ്&#x200d;കുട്ടിയെ ആണു കൊലപ്പെടുത്തിയത്. 2 വര്&#x200d;ഷം മുന്&#x200d;പ് ഈ ബന്ധം [&#8230;]]]></description>
										<content:encoded><![CDATA[
<p>കുമളി:  അഞ്ചുവയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭര്&#x200d;ത്താവും ചേര്&#x200d;ന്നു കഴുത്തറുത്തു കൊന്നു. കേരള-തമിഴ്‌നാട് അതിര്&#x200d;ത്തിയില്&#x200d; തേനി ജില്ലയിലെ കോംബൈയിലാണു നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തില്&#x200d; അഞ്ചുവയസ്സുകാരന്റെ അമ്മ ഗീത (25), രണ്ടാനച്ഛന്&#x200d; ഉദയകുമാര്&#x200d; (32), ഗീതയുടെ സഹോദരി ഭുവനേശ്വരി (23), അവരുടെ ഭര്&#x200d;ത്താവ് കാര്&#x200d;ത്തിക് (25) എന്നിവരാണ് അറസ്റ്റിലായത്.</p>



<p>കോംബൈ മധുരവീരന്&#x200d; സ്ട്രീറ്റില്&#x200d; മുരുകനെയാണു ഗീത ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലെ ആണ്&#x200d;കുട്ടിയെ ആണു കൊലപ്പെടുത്തിയത്. 2 വര്&#x200d;ഷം മുന്&#x200d;പ് ഈ ബന്ധം ഉപേക്ഷിച്ച് ഉദയകുമാറിനെ വിവാഹം ചെയ്തു. ഗീത രണ്ടാം വിവാഹത്തിനു ശേഷം തന്റെ മാതാപിതാക്കള്&#x200d; താമസിക്കുന്നതിനു സമീപം തന്നെയാണു താമസിച്ചിരുന്നത്. ആദ്യബന്ധത്തിലെ ആണ്&#x200d;കുട്ടി ഗീതയുടെ മാതാപിതാക്കള്&#x200d;ക്കൊപ്പമാണു കഴിഞ്ഞിരുന്നത്. ഈ കുട്ടി ഇടയ്ക്കിടെ ഗീതയുടെ അടുത്ത് എത്തുമായിരുന്നു. ഇതിന്റെ പേരില്&#x200d; രണ്ടാം ഭര്&#x200d;ത്താവായ ഉദയകുമാര്&#x200d; ഗീതയുമായി വഴക്കിടുന്നതു പതിവായി.</p>



<p>ഇതേസമയം ഗീതയുടെ സഹോദരി ഭുവനേശ്വരിയും ഭര്&#x200d;ത്താവ് കാര്&#x200d;ത്തിക്കും ഇവരുടെ വീട്ടിലെ പതിവുസന്ദര്&#x200d;ശകരായിരുന്നു. വീട്ടിലെ വഴക്കിനിടെ ഗീതയും കാര്&#x200d;ത്തിക്കും തമ്മിലും ഭുവനേശ്വരിയും ഉദയകുമാറും തമ്മിലും അടുപ്പത്തിലായി. ഇതോടെ ആദ്യബന്ധത്തിലെ കുട്ടി തങ്ങളുടെ അവിഹിതബന്ധത്തിനു തടസ്സമാകുമെന്നു കണ്ട ഇവര്&#x200d; കുട്ടിയെ കൊലപ്പെടുത്താന്&#x200d; തീരുമാനിക്കുകയായിരുന്നുവെന്നു പറയുന്നു.</p>



<p>കഴിഞ്ഞ ദിവസം രാത്രി 9നു കോംബൈ മൃഗാശുപത്രിക്കു സമീപത്തെ ചുടുകാട്ടില്&#x200d; കൊണ്ടുവന്നു കൊലപ്പെടുത്തിയ ശേഷം കുട്ടിയെ കാണാനില്ലെന്നു പൊലീസില്&#x200d; പരാതി നല്&#x200d;കി. രാത്രി 8 മുതല്&#x200d; കുട്ടിയെ കാണാനില്ല എന്ന പരാതി ലഭിച്ച പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഒരു കുട്ടിയുടെ മൃതദേഹം ചുടുകാട്ടില്&#x200d; കിടക്കുന്ന വാര്&#x200d;ത്ത പ്രചരിച്ചു. പ്രദേശത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്&#x200d; പരിശോധിച്ചപ്പോള്&#x200d; കാര്&#x200d;ത്തിക് കുട്ടിയെ കൂട്ടിക്കൊണ്ടു നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്&#x200d; ലഭിച്ചു. രാത്രി കാര്&#x200d;ത്തിക്കിന്റെ ഓട്ടോറിക്ഷ തിരികെ പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. തുടര്&#x200d;ന്നു കാര്&#x200d;ത്തിക്കിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.</p>



<p>കൊലപാതകത്തിനു പദ്ധതി തയാറാക്കിയ ശേഷം കാര്&#x200d;ത്തിക് തന്റെ ഓട്ടോറിക്ഷയില്&#x200d; ഉദയകുമാര്&#x200d;, ഗീത, ഭുവനേശ്വരി എന്നിവരെ ചുടുകാട്ടില്&#x200d; ഇറക്കിവിട്ട ശേഷം നടന്നു വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ചുടുകാട്ടില്&#x200d; എത്തിച്ച കുട്ടിയെ കല്ലു കൊണ്ടു തലയ്ക്കടിച്ചു ബോധം കെടുത്തി. പിന്നീടു തറയിലടിച്ചു. മരണം ഉറപ്പാക്കാന്&#x200d; കഴുത്തറുത്തു. ചുടുകാട്ടില്&#x200d; 3 പേര്&#x200d; ചേര്&#x200d;ന്നു തന്റെ കുട്ടിയെ കൊല ചെയ്യുമ്പോള്&#x200d; ഇവിടേക്ക് ആരും വരുന്നില്ല എന്ന് ഉറപ്പാക്കാന്&#x200d; ഗീത കാവല്&#x200d; നില്&#x200d;ക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/five-year-old-killed-brutally-in-theni-4-arrested-including-mother.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രണയം നിരസിച്ചു; പെണ്&#x200d;കുട്ടിയെ യുവാവ് വീട്ടില്&#x200d; കയറി കുത്തി</title>
		<link>https://www.chandrikadaily.com/love-rejected-boy-attack-girl-news.html</link>
					<comments>https://www.chandrikadaily.com/love-rejected-boy-attack-girl-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 01 Jul 2019 06:05:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[MUREDR]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131609</guid>

					<description><![CDATA[കൊല്ലം: പ്രണയാഭ്യര്&#x200d;ത്ഥന നിരസിച്ചതിന്റെ പേരില്&#x200d; മറ്റൊരു ആക്രമണംകൂടി. കൊല്ലത്ത് പ്രണയാഭ്യര്&#x200d;ഥന നിരസിച്ച പ്ലസ്ടു വിദ്യാര്&#x200d;ഥിനിയെ സ്വകാര്യ ബസ് ജീവനക്കാരന്&#x200d; വീട് കയറി കുത്തിപരിക്കേല്&#x200d;പ്പിക്കുകയായിരുന്നു. ശാസ്താംകോട്ട ആയിക്കുന്നം സ്വദേശി അനന്ദു (20) ആണ് പെണ്&#x200d;കുട്ടിയെ ആക്രമിച്ചത്. വയറിനു കുത്തേറ്റ പെണ്&#x200d;കുട്ടിയെ തിരുവനന്തപുരം മെഡിക്കല്&#x200d; കോളജില്&#x200d; പ്രവേശിപ്പിച്ചു. പുലര്&#x200d;ച്ചെ രണ്ടിനാണ് സംഭവം. പെണ്&#x200d;കുട്ടിയുടെ നിലവിളി കേട്ടാണ് വീട്ടുകാര്&#x200d; സംഭവം അറിയുന്നത്. കുത്തിയ ശേഷം പ്രതിയായ അനന്ദു ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌ക്രൂ െ്രെഡവര്&#x200d; ഉപയോഗിച്ചാണ് അടിവയറ്റില്&#x200d; രണ്ടു തവണ കുത്തിയത്. വീടിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊല്ലം: പ്രണയാഭ്യര്&#x200d;ത്ഥന നിരസിച്ചതിന്റെ പേരില്&#x200d; മറ്റൊരു ആക്രമണംകൂടി. കൊല്ലത്ത് പ്രണയാഭ്യര്&#x200d;ഥന നിരസിച്ച പ്ലസ്ടു വിദ്യാര്&#x200d;ഥിനിയെ സ്വകാര്യ ബസ് ജീവനക്കാരന്&#x200d; വീട് കയറി കുത്തിപരിക്കേല്&#x200d;പ്പിക്കുകയായിരുന്നു. ശാസ്താംകോട്ട ആയിക്കുന്നം സ്വദേശി അനന്ദു (20) ആണ് പെണ്&#x200d;കുട്ടിയെ ആക്രമിച്ചത്. വയറിനു കുത്തേറ്റ പെണ്&#x200d;കുട്ടിയെ തിരുവനന്തപുരം മെഡിക്കല്&#x200d; കോളജില്&#x200d; പ്രവേശിപ്പിച്ചു. പുലര്&#x200d;ച്ചെ രണ്ടിനാണ് സംഭവം. </p>



<p>പെണ്&#x200d;കുട്ടിയുടെ നിലവിളി കേട്ടാണ് വീട്ടുകാര്&#x200d; സംഭവം അറിയുന്നത്. കുത്തിയ ശേഷം പ്രതിയായ അനന്ദു ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌ക്രൂ െ്രെഡവര്&#x200d; ഉപയോഗിച്ചാണ് അടിവയറ്റില്&#x200d; രണ്ടു തവണ കുത്തിയത്. വീടിന്റെ ടെറസിലൂടെ പ്രതി മുറിക്കുള്ളില്&#x200d; എത്തിയതാകാമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. </p>



<p>പെണ്&#x200d;കുട്ടിയെ ഉടന്&#x200d; തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആസ്പത്രിയില്&#x200d; എത്തിച്ചു. പിന്നീട് തുടര്&#x200d; ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലേക്ക് കൊണ്ടുപോയി. പ്രണയാഭ്യര്&#x200d;ഥന നിരസിച്ചതാണ് കാരണമെന്നും കുട്ടി അപകടനില തരണം ചെയ്തതായും ബന്ധുക്കള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/love-rejected-boy-attack-girl-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളികള്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/mattannur-two-death-news.html</link>
					<comments>https://www.chandrikadaily.com/mattannur-two-death-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 17 May 2019 05:17:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[MUREDR]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127427</guid>

					<description><![CDATA[കണ്ണൂര്&#x200d;: മട്ടന്നൂരില്&#x200d; ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് യുവാക്കള്&#x200d; മരിച്ചു. ചാവശേരി പത്തൊമ്പതാം മൈലില്&#x200d; വാടകക്ക് താമസിക്കുന്ന ബിഹാര്&#x200d; സ്വദേശികളായ ജയപ്രകാശ് (25) അമൃത ലാല്&#x200d; (26) എന്നിവരാണ് മരിച്ചത്. മരിച്ചവര്&#x200d; പെയിന്റിംഗ് തൊഴിലാളികളാണ്.]]></description>
										<content:encoded><![CDATA[
<p>കണ്ണൂര്&#x200d;: മട്ടന്നൂരില്&#x200d; ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് യുവാക്കള്&#x200d; മരിച്ചു. ചാവശേരി പത്തൊമ്പതാം  മൈലില്&#x200d; വാടകക്ക് താമസിക്കുന്ന ബിഹാര്&#x200d; സ്വദേശികളായ ജയപ്രകാശ് (25) അമൃത ലാല്&#x200d; (26) എന്നിവരാണ് മരിച്ചത്. മരിച്ചവര്&#x200d; പെയിന്റിംഗ് തൊഴിലാളികളാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mattannur-two-death-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെ; കുറ്റം സമ്മതിച്ചു</title>
		<link>https://www.chandrikadaily.com/mother-killed-15-month-old-baby.html</link>
					<comments>https://www.chandrikadaily.com/mother-killed-15-month-old-baby.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 28 Apr 2019 15:10:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[MUREDR]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125585</guid>

					<description><![CDATA[ആലപ്പുഴ: ഒന്നര വയസ്സുള്ള കുഞ്ഞിനെ വീടിനുള്ളില്&#x200d; ദുരൂഹസാഹചര്യത്തില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചായും പൊലീസ് പറഞ്ഞു. ചേര്&#x200d;ത്തല പട്ടണക്കാട് എട്ടാം വാര്&#x200d;ഡ് കൊല്ലംവെളി കോളനിയില്&#x200d; ഷാരോണിന്റെയും ആതിരയുടെയും മകള്&#x200d; ആദിഷയാണു കഴിഞ്ഞ ദിവസം മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ ആതിര പൊലീസിനോടു സമ്മതിച്ചു. ആതിരയെ പട്ടണക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോര്&#x200d;ട്ടം പരിശോധനയിലാണ് ശ്വാസംമുട്ടിയുള്ള മരണമാണെന്നു സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ സംസ്‌കാരത്തിനു ശേഷമാണ് ആതിരയെ കസ്റ്റഡിയിലെടുത്തത്. മുമ്പും ചില കേസുകളില്&#x200d; ആതിര പ്രതിയായിട്ടുണ്ടെന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p>ആലപ്പുഴ: ഒന്നര വയസ്സുള്ള കുഞ്ഞിനെ വീടിനുള്ളില്&#x200d; ദുരൂഹസാഹചര്യത്തില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചായും പൊലീസ് പറഞ്ഞു. ചേര്&#x200d;ത്തല പട്ടണക്കാട് എട്ടാം വാര്&#x200d;ഡ് കൊല്ലംവെളി കോളനിയില്&#x200d; ഷാരോണിന്റെയും ആതിരയുടെയും മകള്&#x200d; ആദിഷയാണു കഴിഞ്ഞ ദിവസം മരിച്ചത്. </p>



<p>കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ ആതിര പൊലീസിനോടു സമ്മതിച്ചു. ആതിരയെ പട്ടണക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോര്&#x200d;ട്ടം പരിശോധനയിലാണ് ശ്വാസംമുട്ടിയുള്ള മരണമാണെന്നു സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ സംസ്‌കാരത്തിനു ശേഷമാണ് ആതിരയെ കസ്റ്റഡിയിലെടുത്തത്. മുമ്പും ചില കേസുകളില്&#x200d; ആതിര പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. </p>



<p>ശനിയാഴ്ച ഉച്ചയോടെയാണു വീട്ടിലെ കിടപ്പുമുറിയില്&#x200d; കുട്ടിയെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. മാതാവും നാട്ടുകാരും ചേര്&#x200d;ന്നു ചേര്&#x200d;ത്തല താലൂക്ക് ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലം രക്ഷിക്കാനായില്ല. ഡോക്ടര്&#x200d; സംശയം പ്രകടിപ്പിച്ചതിനെ തുടര്&#x200d;ന്നാണു പൊലീസ് സ്ഥലത്തെത്തിയത്. കുട്ടിയുടെ മേല്&#x200d;ച്ചുണ്ടിന്റെ ഇടതുഭാഗത്തു മുറിപ്പാടൊഴികെ മറ്റു മുറിവുകളൊന്നും ശരീരത്തിലില്ല. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mother-killed-15-month-old-baby.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജമദ്യം കഴിച്ച് വയനാട്ടില്&#x200d; മൂന്ന് മരണം</title>
		<link>https://www.chandrikadaily.com/fake-alcohol-three-death-news.html</link>
					<comments>https://www.chandrikadaily.com/fake-alcohol-three-death-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 04 Oct 2018 10:32:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[MUREDR]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105718</guid>

					<description><![CDATA[കല്&#x200d;പ്പറ്റ: വയനാട് വെള്ളമുണ്ടയില്&#x200d; മദ്യം കഴിച്ച് മൂന്നുപേര്&#x200d; മരിച്ചു. വ്യാജമദ്യാമാണെന്നാണ് പ്രാഥമിക നിഗമനം. മദ്യം എത്തിച്ചത് കര്&#x200d;ണ്ണാടകയില്&#x200d; നിന്നാണെന്നാണ് വിവരം. മൃതദേഹങ്ങള്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. മദ്യപിച്ചുകൊണ്ടിരിക്കുമ്പോള്&#x200d; രണ്ടുയുവാക്കള്&#x200d; കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ഇവരില്&#x200d; ഒരാളുടെ പിതാവും മരിച്ചിരുന്നു. ഇദ്ദേഹം പൂജാകര്&#x200d;മ്മങ്ങള്&#x200d; ചെയ്തിരുന്ന ആളാണ്. പൂജാകര്&#x200d;മ്മങ്ങള്&#x200d;ക്കായി എത്തിയപ്പോള്&#x200d; ഒരാള്&#x200d; സമ്മാനമായി നല്&#x200d;കിയ മദ്യമാണ് ഇവര്&#x200d; കഴിച്ചത്. അതേസമയം, കൊലപാതകത്തിന്റെ സാധ്യതകളെക്കുറിച്ച് പൊലീസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പരിശോധനകളുടെ ഫലം ലഭിച്ചാല്&#x200d; മാത്രമേ കൂടുതല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: വയനാട് വെള്ളമുണ്ടയില്&#x200d; മദ്യം കഴിച്ച് മൂന്നുപേര്&#x200d; മരിച്ചു. വ്യാജമദ്യാമാണെന്നാണ് പ്രാഥമിക നിഗമനം. മദ്യം എത്തിച്ചത് കര്&#x200d;ണ്ണാടകയില്&#x200d; നിന്നാണെന്നാണ് വിവരം. മൃതദേഹങ്ങള്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.</p>
<p>മദ്യപിച്ചുകൊണ്ടിരിക്കുമ്പോള്&#x200d; രണ്ടുയുവാക്കള്&#x200d; കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ഇവരില്&#x200d; ഒരാളുടെ പിതാവും മരിച്ചിരുന്നു. ഇദ്ദേഹം പൂജാകര്&#x200d;മ്മങ്ങള്&#x200d; ചെയ്തിരുന്ന ആളാണ്. പൂജാകര്&#x200d;മ്മങ്ങള്&#x200d;ക്കായി എത്തിയപ്പോള്&#x200d; ഒരാള്&#x200d; സമ്മാനമായി നല്&#x200d;കിയ മദ്യമാണ് ഇവര്&#x200d; കഴിച്ചത്.</p>
<p>അതേസമയം, കൊലപാതകത്തിന്റെ സാധ്യതകളെക്കുറിച്ച് പൊലീസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പരിശോധനകളുടെ ഫലം ലഭിച്ചാല്&#x200d; മാത്രമേ കൂടുതല്&#x200d; പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്&#x200d; രണ്ടും പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് അയച്ചു. മദ്യത്തിന്റെ സാമ്പിള്&#x200d; പരിശോധനക്കും അയച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-alcohol-three-death-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദളിത് സംഘടനകളുടെ ഭാരത് ബന്ദില്&#x200d; അക്രമം; വിദ്യാര്&#x200d;ഥി നേതാവുള്&#x200d;പ്പെടെ അഞ്ചു മരണം</title>
		<link>https://www.chandrikadaily.com/5-dead-as-violence-sweeps-north-during-bharat-bandh-protests.html</link>
					<comments>https://www.chandrikadaily.com/5-dead-as-violence-sweeps-north-during-bharat-bandh-protests.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 02 Apr 2018 09:40:28 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2deaths]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[harthal]]></category>
		<category><![CDATA[MUREDR]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=78141</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: വിവിധ ദളിത് സംഘടനകള്&#x200d; ആഹ്വാനം ചെയ്ത ഭാരത് ബന്ദില്&#x200d; വ്യാപക അക്രമം. മധ്യപ്രദേശിലെ മൊറേനയില്&#x200d; ഒരു വിദ്യാര്&#x200d;ഥി നേതാവുള്&#x200d;പ്പെടെ അഞ്ചു പേര്&#x200d; മരിച്ചു. &#160; #WATCH #BharatBandh over SC/ST protection act: Clash between protesters and Police in Ranchi. Several people injured #Jharkhand pic.twitter.com/nYc19J6oUu — ANI (@ANI) April 2, 2018 പട്ടിക ജാതി പീഡന നിയമത്തില്&#x200d; സുപ്രീംകോടതിയുടെ ഇടപെടലില്&#x200d; പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. പഞ്ചാബ്, രാജസ്ഥാന്&#x200d;, ജാര്&#x200d;ഖണ്ഡ്, [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വിവിധ ദളിത് സംഘടനകള്&#x200d; ആഹ്വാനം ചെയ്ത ഭാരത് ബന്ദില്&#x200d; വ്യാപക അക്രമം. മധ്യപ്രദേശിലെ മൊറേനയില്&#x200d; ഒരു വിദ്യാര്&#x200d;ഥി നേതാവുള്&#x200d;പ്പെടെ അഞ്ചു പേര്&#x200d; മരിച്ചു.</p>
<p>&nbsp;</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> <a href="https://twitter.com/hashtag/BharatBandh?src=hash&amp;ref_src=twsrc%5Etfw">#BharatBandh</a> over SC/ST protection act: Clash between protesters and Police in Ranchi. Several people injured <a href="https://twitter.com/hashtag/Jharkhand?src=hash&amp;ref_src=twsrc%5Etfw">#Jharkhand</a> <a href="https://t.co/nYc19J6oUu">pic.twitter.com/nYc19J6oUu</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/980686373630988288?ref_src=twsrc%5Etfw">April 2, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പട്ടിക ജാതി പീഡന നിയമത്തില്&#x200d; സുപ്രീംകോടതിയുടെ ഇടപെടലില്&#x200d; പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. പഞ്ചാബ്, രാജസ്ഥാന്&#x200d;, ജാര്&#x200d;ഖണ്ഡ്, ഉത്തര്&#x200d;പ്രദേശ് എന്നിവിടങ്ങളിലാണ് പൊലീസും പ്രതിഷേധക്കാരും തമ്മില്&#x200d; ഏറ്റുമുട്ടി മരണങ്ങള്&#x200d; നടന്നത്.</p>
<p>&nbsp;</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en">WATCH: Protesters resort to stone pelting in Bhind during <a href="https://twitter.com/hashtag/BharatBandh?src=hash&amp;ref_src=twsrc%5Etfw">#BharatBandh</a> over the SC/ST Protection Act. <a href="https://twitter.com/hashtag/MadhyaPradesh?src=hash&amp;ref_src=twsrc%5Etfw">#MadhyaPradesh</a> <a href="https://t.co/40KmhV3Ckm">pic.twitter.com/40KmhV3Ckm</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/980696506079629312?ref_src=twsrc%5Etfw">April 2, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഗ്വാളിയോറിലും മൊറേനയിലും പൊലീസ് കര്&#x200d;ഫൂ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ബാര്&#x200d;മേറില്&#x200d; കാറുകളും കെട്ടിടങ്ങളും പ്രതിഷേധക്കാര്&#x200d; തീയിടുകയും തകര്&#x200d;ക്കുകയും ചെയ്തു.</p>
<p>&nbsp;</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> <a href="https://twitter.com/hashtag/BharatBandh?src=hash&amp;ref_src=twsrc%5Etfw">#BharatBandh</a> over SC/ST protection act: Protesters thrashed by Police personnel in Meerut <a href="https://t.co/yQfaJBDbBD">pic.twitter.com/yQfaJBDbBD</a></p>
<p>— ANI UP (@ANINewsUP) <a href="https://twitter.com/ANINewsUP/status/980690200509730816?ref_src=twsrc%5Etfw">April 2, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഒഡിഷയിലെ സാംബല്&#x200d;പുരില്&#x200d; സമരക്കാര്&#x200d; ട്രെയിന്&#x200d; സര്&#x200d;വീസ് തടഞ്ഞു. അതേസമയം, 32 ശതമാനം ദളിതരുള്ള പഞ്ചാബില്&#x200d; സര്&#x200d;ക്കാര്&#x200d; പൊതുഗതാഗതം നിര്&#x200d;ത്തിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d; അടച്ചിട്ടു. മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റ് സേവനങ്ങളും ഒരു ദിവസത്തെക്ക് റദ്ദാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/5-dead-as-violence-sweeps-north-during-bharat-bandh-protests.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉദുമല്&#x200d;പേട്ട ദുരഭിമാനക്കൊല: ഭാര്യാപിതാവടക്കം ആറുപേര്&#x200d;ക്ക് വധശിക്ഷ</title>
		<link>https://www.chandrikadaily.com/honor-killing-six-get-death-sentenceudumal-peta-murder.html</link>
					<comments>https://www.chandrikadaily.com/honor-killing-six-get-death-sentenceudumal-peta-murder.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 12 Dec 2017 09:56:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[MUREDR]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59093</guid>

					<description><![CDATA[ചെന്നൈ: ദളിത് യുവാവ് ശങ്കറിനെ വെട്ടിക്കൊന്നകേസില്&#x200d; ആറ് പ്രതികള്&#x200d;ക്ക് വധശിക്ഷ. ശങ്കറിന്റെ ഭാര്യപിതാവ് ചിന്നസ്വാമി, വാടകക്കൊലയാളികളായ ജഗദീശന്&#x200d;, മണികണ്ഠന്&#x200d;, കലൈതമിഴ് വണ്ണന്&#x200d;, മൈക്കിള്&#x200d;, സെല്&#x200d;വകുമാര്&#x200d;, തുടങ്ങിയവര്&#x200d;ക്കാണ് തിരുപ്പൂര്&#x200d; പ്രത്യേക സെഷന്&#x200d;സ് കോടതി വധശിക്ഷ വിധിച്ചത്. യുവതിയുടെ അമ്മയും അമ്മാവനും ഉള്&#x200d;പ്പെടെ മൂന്ന് പേരെ കോടതി വെറുതെ വിട്ടു. കഴിഞ്ഞ വര്&#x200d;ഷം മാര്&#x200d;ച്ച് 13നാണ് ഉദുമല്&#x200d;പേട്ടൈയില്&#x200d; വെച്ച് പട്ടാപ്പകല്&#x200d; കൗസല്യയുടെ അച്ഛന്റെ ഗുണ്ടകള്&#x200d; ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവന്&#x200d; പാണ്ടിദുരൈ എന്നിവരുടെ നിര്&#x200d;ദ്ദേശപ്രകാരമായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ദളിത് യുവാവ് ശങ്കറിനെ വെട്ടിക്കൊന്നകേസില്&#x200d; ആറ് പ്രതികള്&#x200d;ക്ക് വധശിക്ഷ. ശങ്കറിന്റെ ഭാര്യപിതാവ് ചിന്നസ്വാമി, വാടകക്കൊലയാളികളായ ജഗദീശന്&#x200d;, മണികണ്ഠന്&#x200d;, കലൈതമിഴ് വണ്ണന്&#x200d;, മൈക്കിള്&#x200d;, സെല്&#x200d;വകുമാര്&#x200d;, തുടങ്ങിയവര്&#x200d;ക്കാണ് തിരുപ്പൂര്&#x200d; പ്രത്യേക സെഷന്&#x200d;സ് കോടതി വധശിക്ഷ വിധിച്ചത്. യുവതിയുടെ അമ്മയും അമ്മാവനും ഉള്&#x200d;പ്പെടെ മൂന്ന് പേരെ കോടതി വെറുതെ വിട്ടു.</p>
<p>കഴിഞ്ഞ വര്&#x200d;ഷം മാര്&#x200d;ച്ച് 13നാണ് ഉദുമല്&#x200d;പേട്ടൈയില്&#x200d; വെച്ച് പട്ടാപ്പകല്&#x200d; കൗസല്യയുടെ അച്ഛന്റെ ഗുണ്ടകള്&#x200d; ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവന്&#x200d; പാണ്ടിദുരൈ എന്നിവരുടെ നിര്&#x200d;ദ്ദേശപ്രകാരമായിരുന്നു കൊലപാതകമെന്നായിരുന്നു കേസ്. ശങ്കറിന്റെ ഭാര്യ കൗസല്യ നല്&#x200d;കിയ സാക്ഷിമൊഴിയും ഗൂഢാലോചനയുടെ തെളിവുകളുമാണ് കേസിലെ വിധിയില്&#x200d; നിര്&#x200d;ണായകമായത്. തന്റെ മുന്നില്&#x200d; വെച്ചാണ് ശങ്കറിനെ പട്ടാപ്പകല്&#x200d; അച്ഛന്റെ ഗുണ്ടകള്&#x200d; കൊന്നതെന്ന് കൗസല്യമൊഴി നല്&#x200d;കിയിരുന്നു. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് മറ്റൊരു പ്രധാന തെളിവ്. ഉദുമല്&#x200d;പേട്ടൈയിലെ ഓട്ടോ െ്രെഡവറുടെ മൊഴിയും സഹായകമായി.</p>
<p>തേവര്&#x200d; സമുദായത്തില്&#x200d;പെട്ട കൗസല്യ എന്ന യുവതി ദളിത് സമുദായത്തില്&#x200d;പെട്ട ശങ്കറിനെ വിവാഹം കഴിച്ചതിനെ തുടര്&#x200d;ന്നാണ് കൊലപാതകം. വീട്ടുകാരുടെ എതിര്&#x200d;പ്പ് മറികടന്നായിരുന്നു വിവാഹം. കൗസല്യയുടെ മാതാപിതാക്കള്&#x200d; വിവാഹവിവരം അറിഞ്ഞയുടനെ കൗസല്യയെ വിദ്യാഭ്യാസം അവസാനിപ്പിച്ച് വീട്ടില്&#x200d; എത്തിച്ചുവെങ്കിലും ഒരു മാസത്തിന് ശേഷം ശങ്കറിന്റെ വീട്ടിലേക്ക് കൗസല്യയെത്തുകയായിരുന്നു. ഇതിനെത്തുടര്&#x200d;ന്നുള്ള ദുരഭിമാനമാണ് കൊലയിലേക്ക് നയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/honor-killing-six-get-death-sentenceudumal-peta-murder.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
