<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>musharaf &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/musharaf/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 22 Jun 2018 16:03:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>musharaf &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8221;ഭീരുവല്ല, പാകിസ്താനിലേക്ക് മടങ്ങാന്&#x200d; തയ്യാര്&#x200d;&#8221; ;പര്&#x200d;വേസ് മുഷറഫ്</title>
		<link>https://www.chandrikadaily.com/am-not-coward-ready-to-return-pak-say-mushraf.html</link>
					<comments>https://www.chandrikadaily.com/am-not-coward-ready-to-return-pak-say-mushraf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 22 Jun 2018 15:51:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[musharaf]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91116</guid>

					<description><![CDATA[കറാച്ചി: പാകിസ്താനിലേക്ക് തിരികെ മടങ്ങാന്&#x200d; തയാറായതാണെന്ന് മുന്&#x200d; പാക് ഭരണാധികാരി പര്&#x200d;വേസ് മുഷറഫ്. എന്നാല്&#x200d;, തന്നെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവ് മൂലമാണ് തീരുമാനം മാറ്റിയതെന്നും മുഷറഫ് കൂട്ടിച്ചേര്&#x200d;ത്തു. താന്&#x200d; ഒരു ഭീരുവല്ലെന്നും അനുയോജ്യമായ സമയത്ത് പാകിസ്താനില്&#x200d; മടങ്ങിയെത്താന്&#x200d; കാത്തിരിക്കുകയാണെന്നും മുഷറഫ് പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് മുഷറഫ് ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുന്നതിന് വിലക്കേര്&#x200d;പ്പെടുത്തുന്നത് സംബന്ധിച്ച കേസിന്റെ വിചാരണയ്ക്കായി, ദുബൈയില്&#x200d; കഴിയുന്ന മുഷാറഫ് നേരിട്ടെത്തണമെന്ന് പാക് സുപ്രീം കോടതി നിര്&#x200d;ദേശിച്ചിരുന്നു. സൈനിക കമാന്&#x200d;ഡോ ആയിരുന്ന വ്യക്തി [&#8230;]]]></description>
										<content:encoded><![CDATA[<p>കറാച്ചി: പാകിസ്താനിലേക്ക് തിരികെ മടങ്ങാന്&#x200d; തയാറായതാണെന്ന് മുന്&#x200d; പാക് ഭരണാധികാരി പര്&#x200d;വേസ് മുഷറഫ്. എന്നാല്&#x200d;, തന്നെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവ് മൂലമാണ് തീരുമാനം മാറ്റിയതെന്നും മുഷറഫ് കൂട്ടിച്ചേര്&#x200d;ത്തു. താന്&#x200d; ഒരു ഭീരുവല്ലെന്നും അനുയോജ്യമായ സമയത്ത് പാകിസ്താനില്&#x200d; മടങ്ങിയെത്താന്&#x200d; കാത്തിരിക്കുകയാണെന്നും മുഷറഫ് പറഞ്ഞു.</p>
<p>വീഡിയോ സന്ദേശത്തിലൂടെയാണ് മുഷറഫ് ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുന്നതിന് വിലക്കേര്&#x200d;പ്പെടുത്തുന്നത് സംബന്ധിച്ച കേസിന്റെ വിചാരണയ്ക്കായി, ദുബൈയില്&#x200d; കഴിയുന്ന മുഷാറഫ് നേരിട്ടെത്തണമെന്ന് പാക് സുപ്രീം കോടതി നിര്&#x200d;ദേശിച്ചിരുന്നു. സൈനിക കമാന്&#x200d;ഡോ ആയിരുന്ന വ്യക്തി സ്വന്തം രാജ്യത്തേക്കുവരാന്&#x200d; ഭയക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/am-not-coward-ready-to-return-pak-say-mushraf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്&#x200d;പ്രസിഡന്റ് പര്&#x200d;വേസ് മുഷറഫിന്റെ പാസ്‌പോര്&#x200d;ട്ട് പാക്കിസ്ഥാന്&#x200d; റദ്ദാക്കി</title>
		<link>https://www.chandrikadaily.com/pakistani-authorities-have-suspended-the-national-identity-card-and-passport-of-former-military-ruler-pervez-musharraf.html</link>
					<comments>https://www.chandrikadaily.com/pakistani-authorities-have-suspended-the-national-identity-card-and-passport-of-former-military-ruler-pervez-musharraf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 08 Jun 2018 16:26:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[musharaf]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=89135</guid>

					<description><![CDATA[ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്&#x200d; മുന്&#x200d; പ്രസിഡന്റും സൈനിക മേധാവിയുമായ പര്&#x200d;വേസ് മുഷറഫിന്റെ പാസ്‌പോര്&#x200d;ട്ടും ദേശീയ തിരിച്ചറിയല്&#x200d; കാര്&#x200d;ഡും റദ്ദാക്കിയതായി റിപ്പോര്&#x200d;ട്ട്. രാജ്യദ്രോഹ കേസില്&#x200d; വിചാരണക്ക് ഹാജരാകുന്നതില്&#x200d; തുടര്&#x200d;ച്ചയായി വീഴ്ചവരുത്തിയതിന് കോടതി ഉത്തരവിനെ തുടര്&#x200d;ന്നാണ് നടപടി. 2007ല്&#x200d; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016 മാര്&#x200d;ച്ച് 18 ന് മുഷറഫ് ചികിത്സക്കായി ദുബൈയിലേക്ക് പോയിരുന്നു. തുടര്&#x200d;ച്ചയായി കേസില്&#x200d; ഹാജരാകാതിരുന്ന അദ്ദേഹത്തെ പ്രഖ്യാപിത കുറ്റവാളിയായി പ്രത്യേക കോടതി പ്രഖ്യാപിക്കുകയും സ്വത്തുക്കള്&#x200d; കണ്ടുകെട്ടാന്&#x200d; ഉത്തരവിടുകയും ചെയ്തിരുന്നു.മാര്&#x200d;ച്ചില്&#x200d; അദ്ദേഹത്തിന്റെ കമ്പ്യൂട്ടറൈസ്ഡ് നാഷണല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്&#x200d; മുന്&#x200d; പ്രസിഡന്റും സൈനിക മേധാവിയുമായ പര്&#x200d;വേസ് മുഷറഫിന്റെ പാസ്‌പോര്&#x200d;ട്ടും ദേശീയ തിരിച്ചറിയല്&#x200d; കാര്&#x200d;ഡും റദ്ദാക്കിയതായി റിപ്പോര്&#x200d;ട്ട്. രാജ്യദ്രോഹ കേസില്&#x200d; വിചാരണക്ക് ഹാജരാകുന്നതില്&#x200d; തുടര്&#x200d;ച്ചയായി വീഴ്ചവരുത്തിയതിന് കോടതി ഉത്തരവിനെ തുടര്&#x200d;ന്നാണ് നടപടി. 2007ല്&#x200d; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016 മാര്&#x200d;ച്ച് 18 ന് മുഷറഫ് ചികിത്സക്കായി ദുബൈയിലേക്ക് പോയിരുന്നു.</p>
<p>തുടര്&#x200d;ച്ചയായി കേസില്&#x200d; ഹാജരാകാതിരുന്ന അദ്ദേഹത്തെ പ്രഖ്യാപിത കുറ്റവാളിയായി പ്രത്യേക കോടതി പ്രഖ്യാപിക്കുകയും സ്വത്തുക്കള്&#x200d; കണ്ടുകെട്ടാന്&#x200d; ഉത്തരവിടുകയും ചെയ്തിരുന്നു.മാര്&#x200d;ച്ചില്&#x200d; അദ്ദേഹത്തിന്റെ കമ്പ്യൂട്ടറൈസ്ഡ് നാഷണല്&#x200d; ഐ.ഡി കാര്&#x200d;ഡും പാസ് പോര്&#x200d;ട്ടും റദ്ദാക്കാനും ഉത്തരവിട്ടിരുന്നു. ഭരണഘടനച്ചട്ടങ്ങള്&#x200d; മറികടന്നാണ് പാക്കിസ്ഥാനില്&#x200d; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakistani-authorities-have-suspended-the-national-identity-card-and-passport-of-former-military-ruler-pervez-musharraf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2002ല്‍ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയെന്ന് മുഷ്‌റഫ്</title>
		<link>https://www.chandrikadaily.com/using-nuclear-wepon.html</link>
					<comments>https://www.chandrikadaily.com/using-nuclear-wepon.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Jul 2017 16:53:39 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[INDIA-PAK]]></category>
		<category><![CDATA[musharaf]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37544</guid>

					<description><![CDATA[ദുബായ്: 2002 ല്‍ ഇന്ത്യക്കതിരെ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചിരുന്നെന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷ്റഫ്. 2001 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ സംഘര്‍ഷം മൂര്‍ഛിച്ച വേളയിലാണ് അറ്റകൈ പ്രയോഗത്തിന് ആലോചിച്ചതെന്നും എന്നാല്‍ തിരിച്ചടി ഭയന്ന് പിന്മാറുകയായിരുന്നെന്നും മുഷ്റഫ് വെളിപ്പെടുത്തി. ജാപ്പനീസ് ദിനപത്രമായ മൈനീച്ചി ഷിംബൂണിന് നല്‍കിയ അഭിമുഖത്തിലാണ് മുഷ്റഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ആണവയാധുങ്ങള്‍ വിന്യസിക്കണോ വേണ്ടയോ എന്ന കാര്യം ആലോചിച്ച് നിരവധി രാത്രികളില്‍ ഉറങ്ങാനായിരുന്നില്ലെന്നും മുഷറഫ് [&#8230;]]]></description>
										<content:encoded><![CDATA[<p>ദുബായ്: 2002 ല്&#x200d; ഇന്ത്യക്കതിരെ ആണവായുധം പ്രയോഗിക്കാന്&#x200d; ആലോചിച്ചിരുന്നെന്ന് പാകിസ്താന്&#x200d; മുന്&#x200d; പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന ജനറല്&#x200d; പര്&#x200d;വേസ് മുഷ്റഫ്. 2001 ല്&#x200d; ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ സംഘര്&#x200d;ഷം മൂര്&#x200d;ഛിച്ച വേളയിലാണ് അറ്റകൈ പ്രയോഗത്തിന് ആലോചിച്ചതെന്നും എന്നാല്&#x200d; തിരിച്ചടി ഭയന്ന് പിന്മാറുകയായിരുന്നെന്നും മുഷ്റഫ് വെളിപ്പെടുത്തി. ജാപ്പനീസ് ദിനപത്രമായ മൈനീച്ചി ഷിംബൂണിന് നല്&#x200d;കിയ അഭിമുഖത്തിലാണ് മുഷ്റഫ് ഈ വെളിപ്പെടുത്തല്&#x200d; നടത്തിയത്. ആണവയാധുങ്ങള്&#x200d; വിന്യസിക്കണോ വേണ്ടയോ എന്ന കാര്യം ആലോചിച്ച് നിരവധി രാത്രികളില്&#x200d; ഉറങ്ങാനായിരുന്നില്ലെന്നും മുഷറഫ് പറഞ്ഞു. 2002ല്&#x200d; ഇരു രാജ്യങ്ങളും തമ്മില്&#x200d; സംഘര്&#x200d;ഷം രൂക്ഷമായതോടെ ആണവായുധം ഉപയോഗിക്കുന്നത് സംബന്ധിച്ച ആശങ്ക കൂടുതല്&#x200d; ശക്തമായിരുന്നു. എന്നാല്&#x200d; ഇന്ത്യയോ പാകിസ്താനോ അന്ന് മിസൈലുകളില്&#x200d; ആണവപോര്&#x200d;മുനകള്&#x200d; ഘടിപ്പിച്ചിട്ടില്ലായിരുന്നുവെന്നും മുഷ്റഫ് പറയുന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ട് തൊടുക്കാന്&#x200d; പാകത്തിന് തയാറാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. ആണവപോര്&#x200d;മുന ഘടിപ്പിക്കാന്&#x200d; നിര്&#x200d;ദേശിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യയും അങ്ങനെ ചെയ്തിരുന്നതായി കരുതുന്നില്ല. ദൈവത്തിനു നന്ദി- മുഷറഫ് പറഞ്ഞു. 1999 ഒക്ടോബറില്&#x200d; പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കി അധികാരം പിടിച്ചെടുക്കുകയായിരുന്നു പര്&#x200d;വേസ് മുഷറഫ്. 2001 മുതല്&#x200d; 2008 വരെ മുഷറഫ് പ്രസിഡന്റ് സ്ഥാനത്തു തുടര്&#x200d;ന്നു. പിന്നീട് രാജിവച്ചു. ബേനസീര്&#x200d; ഭൂട്ടോ വധം, ജഡ്ജിമാരെ തടവിലാക്കല്&#x200d; തുടങ്ങിയ നിരവധി കുറ്റങ്ങളില്&#x200d; വിചാരണ നേരിടുന്ന മുഷറഫ് ചികില്&#x200d;സക്കായി പ്രത്യേക അനുമതിയോടെയാണ് ദുബായിലെത്തിയത്.<br />
ഹര്&#x200d;ജി തള്ളി; ഇന്ദു സര്&#x200d;ക്കാര്&#x200d; ഇന്ന് തിയേറ്ററുകളില്&#x200d;<br />
ന്യൂഡല്&#x200d;ഹി: അടിയന്തരാവസ്ഥ പ്രമേയമാക്കി മധൂര്&#x200d; ഭണ്ഡാര്&#x200d;ക്കര്&#x200d; സംവിധാനം ചെയ്ത ഇന്ദു സര്&#x200d;ക്കാരിന്റെ റിലീസിങ് തടയാനാവില്ലെന്ന് സുപ്രീംകോടതി. ഇതോടെ ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. സിനിമയാകുമ്പോള്&#x200d; നാടകീയത ഉണ്ടാകുമെന്നും ഹര്&#x200d;ജി പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇന്ദിരാഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന സിനിമയില്&#x200d; അനുപം ഖേര്&#x200d;, നീല്&#x200d; നിഥിന്&#x200d; മുകേഷ്, കീര്&#x200d;ത്തി കല്&#x200d;ഹരി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സഞ്ജയ് ഗാന്ധിയുടെ മകളെന്ന് അവകാശപ്പെടുന്ന പ്രിയ സിങ് പോളാണ് ചിത്രത്തിന്റെ റിലീസിങിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. &#8216;ഇന്ദു സര്&#x200d;ക്കാര്&#x200d;&#8217; വളച്ചൊടിച്ച സത്യങ്ങളും അപകീര്&#x200d;ത്തികരമായ പരാമര്&#x200d;ശങ്ങളും നിറഞ്ഞതാണെന്നും ഇതു മുന്&#x200d; പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും മകന്&#x200d; സഞ്ജയ് ഗാന്ധിയെയും മോശമായി ചിത്രീകരിക്കുന്നതാണെന്നുമായിരുന്നു പ്രിയയുടെ ആരോപണം. സിനിമക്കെതിരെ കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടിയും രംഗത്തെത്തിയിരുന്നു. നേരത്തേ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും സ്റ്റേ അനുവദിച്ചില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/using-nuclear-wepon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
