<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>muslim boy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/muslim-boy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 13 Aug 2025 13:17:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>muslim boy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മഹാരാഷ്ട്രയിൽ 21 വയസ്സുള്ള മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/21-year-old-muslim-youth-beaten-to-death-by-mob-in-maharashtra.html</link>
					<comments>https://www.chandrikadaily.com/21-year-old-muslim-youth-beaten-to-death-by-mob-in-maharashtra.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 13 Aug 2025 13:17:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[mob lynching]]></category>
		<category><![CDATA[muslim boy]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350311</guid>

					<description><![CDATA[മഹാരാഷ്ട്രയിലെ ജാംനര്‍ താലൂക്കിലെ ഛോട്ടി ബെറ്റാവാഡില്‍ താമസിക്കുന്ന 21 വയസ്സുള്ള സുലൈമാന്‍ എന്ന യുവാവിനെ തിങ്കളാഴ്ച ഒരുക്കൂട്ടം ആളുകള്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തി. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും സഹോദരിയും ഉള്‍പ്പെടെയുള്ള കുടുംബത്തെയും ജനക്കൂട്ടം ആക്രമിച്ചു. ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് അനുസരിച്ച്, ജാംനര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും മീറ്ററുകള്‍ അകലെയുള്ള ഒരു കഫേയില്‍ നിന്ന് 9-15 പേരടങ്ങുന്ന ഒരു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. മറ്റൊരു സമുദായത്തില്‍പ്പെട്ട 17 വയസ്സുള്ള പെണ്‍കുട്ടിയുമായി യുവാവ് ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ ജാംനര്&#x200d; താലൂക്കിലെ ഛോട്ടി ബെറ്റാവാഡില്&#x200d; താമസിക്കുന്ന 21 വയസ്സുള്ള സുലൈമാന്&#x200d; എന്ന യുവാവിനെ തിങ്കളാഴ്ച ഒരുക്കൂട്ടം ആളുകള്&#x200d; തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തി. യുവാവിനെ രക്ഷിക്കാന്&#x200d; ശ്രമിക്കുന്നതിനിടെ അമ്മയും സഹോദരിയും ഉള്&#x200d;പ്പെടെയുള്ള കുടുംബത്തെയും ജനക്കൂട്ടം ആക്രമിച്ചു.</p>
<p>ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്&#x200d;ട്ട് അനുസരിച്ച്, ജാംനര്&#x200d; പോലീസ് സ്റ്റേഷനില്&#x200d; നിന്ന് വെറും മീറ്ററുകള്&#x200d; അകലെയുള്ള ഒരു കഫേയില്&#x200d; നിന്ന് 9-15 പേരടങ്ങുന്ന ഒരു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. മറ്റൊരു സമുദായത്തില്&#x200d;പ്പെട്ട 17 വയസ്സുള്ള പെണ്&#x200d;കുട്ടിയുമായി യുവാവ് ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. ജനക്കൂട്ടം യുവാവിനെ വാഹനത്തിലേക്ക് വലിച്ചിഴച്ച് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ആക്രമിച്ച് വീടിന്റെ വാതില്&#x200d;പ്പടിയില്&#x200d; ഉപേക്ഷിച്ചു.</p>
<p>ജീവനുവേണ്ടി പോരാടുന്ന യുവാവിനെ സഹായിക്കാന്&#x200d; ശ്രമിച്ച സുലൈമാന്റെ കുടുംബത്തെ അക്രമികള്&#x200d; ആക്രമിച്ചു. അച്ഛനും അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു. സുലൈമാനെ പിന്നീട് ജല്&#x200d;ഗാവ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ എത്തുമ്പോഴേക്കും മരിച്ചതായി പ്രഖ്യാപിച്ചു. വടികള്&#x200d;, ഇരുമ്പ് ദണ്ഡുകള്&#x200d; എന്നിവ ഉപയോഗിച്ചാണ് യുവാവിനെ ആക്രമിച്ചതെന്നും ഇത് ആന്തരിക അവയവങ്ങള്&#x200d;ക്ക് മാരകമായ പരിക്കുകള്&#x200d; വരുത്തിയെന്നും പോലീസ് പറഞ്ഞു.</p>
<p>സുലൈമാന്&#x200d; അടുത്തിടെ പന്ത്രണ്ടാം ക്ലാസ് പൂര്&#x200d;ത്തിയാക്കി പോലീസ് സര്&#x200d;വീസില്&#x200d; ചേരാന്&#x200d; തയ്യാറെടുക്കുകയായിരുന്നു. ആക്രമണം നടന്ന ദിവസം, പോലീസ് അപേക്ഷ സമര്&#x200d;പ്പിക്കാന്&#x200d; അദ്ദേഹം ജാംനറിലേക്ക് പോയിരുന്നു.</p>
<p>&#8216;എന്റെ മകന്റെ ശരീരത്തില്&#x200d; മുറിവുകളില്ലാതെ ഒരു ഇഞ്ച് പോലും ഉണ്ടായിരുന്നില്ല. അവര്&#x200d; അവനെ മര്&#x200d;ദിച്ചു. ഞങ്ങള്&#x200d; അവനെ രക്ഷിക്കാന്&#x200d; ഓടിയപ്പോള്&#x200d;, അവര്&#x200d; എനിക്കും എന്റെ ഭാര്യക്കും എന്റെ മകള്&#x200d;ക്കും നേരെ അക്രമം നടത്തി. സുലൈമാന്&#x200d; എന്റെ ഏക മകനായിരുന്നു. കുറ്റവാളികള്&#x200d; അവനോട് ചെയ്തതിന്, നിയമം നല്&#x200d;കാന്&#x200d; കഴിയുന്ന ഏറ്റവും കഠിനമായ ശിക്ഷ അനുഭവിക്കുന്നതുവരെ ഞാന്&#x200d; വിശ്രമിക്കില്ല,&#8217; സുലൈമാന്റെ പിതാവ് റഹിം ഖാന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/21-year-old-muslim-youth-beaten-to-death-by-mob-in-maharashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിന്ദു പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം; ഉത്തരാഖണ്ഡില്&#x200d; മുസ്‌ലിം യുവാവിനെ തെരുവിലൂടെ വലിച്ചിഴച്ച് തീവ്ര ഹിന്ദുത്വവാദികള്&#x200d;</title>
		<link>https://www.chandrikadaily.com/accused-of-molesting-a-hindu-girl-in-uttarakhand-muslim-youth-was-dragged-through-the-streets-by-hindu-extremists.html</link>
					<comments>https://www.chandrikadaily.com/accused-of-molesting-a-hindu-girl-in-uttarakhand-muslim-youth-was-dragged-through-the-streets-by-hindu-extremists.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 10 Nov 2024 16:45:38 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hindu girl]]></category>
		<category><![CDATA[muslim boy]]></category>
		<category><![CDATA[uttarakand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316985</guid>

					<description><![CDATA[മര്&#x200d;ദനത്തിന്റെ ദൃശ്യങ്ങള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.]]></description>
										<content:encoded><![CDATA[<p>ഉത്തരാഖണ്ഡില്&#x200d; മുസ്‌ലിം യുവാവിനെ തെരുവിലിട്ട് ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്&#x200d;. ഋഷികേശ് ജില്ലയിലാണ് സംഭവം. ഹിന്ദു പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് അക്രമികള്&#x200d; യുവാവിനെ മര്&#x200d;ദിച്ചത്.</p>
<p>മര്&#x200d;ദനത്തിന്റെ ദൃശ്യങ്ങള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിച്ച വീഡിയോയില്&#x200d; സാഹില്&#x200d; എന്ന യുവാവിനെ അക്രമികള്&#x200d; വസ്ത്രങ്ങള്&#x200d; വലിച്ചുകീറി തെരുവിലൂടെ നടത്തിക്കുന്നതായി കാണാം.</p>
<p>ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ആള്&#x200d;കൂട്ടം യുവാവിനെ മര്&#x200d;ദിക്കുന്നത്. യുവാവിനെ അക്രമികള്&#x200d; ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്. നവംബര്&#x200d; ഒമ്പതിനാണ് തീവ്ര ഹിന്ദുത്വവാദികള്&#x200d; യുവാവിനെ ആക്രമിച്ചത്.</p>
<p>സാഹില്&#x200d; ജില്ലയിലെ ഒരു സലൂണ്&#x200d; തൊഴിലാളിയാണ്. സലൂണില്&#x200d; നിന്ന് വലിച്ചിറക്കിയാണ് യുവാവിനെ ആള്&#x200d;കൂട്ടം തെരുവിലൂടെ നടത്തിച്ചത്. തുടര്&#x200d;ന്ന് മുസ്‌ലിം യുവാവിനെ അക്രമികള്&#x200d; സ്റ്റേഷനിലെത്തിച്ച് പൊലീസില്&#x200d; ഏല്&#x200d;പ്പിക്കുകയും ചെയ്തു.</p>
<p>ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ടുകള്&#x200d; അനുസരിച്ച്, മുന്&#x200d;വിധികളാലാണ് ആള്&#x200d;കൂട്ടം യുവാവിനെ ആക്രമിച്ചത്. സംഭവത്തില്&#x200d; പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു.</p>
<p>ഒക്ടോബര്&#x200d; 29ന് ലൗ ജിഹാദ് ആരോപിച്ച് ഉത്തരാഖണ്ഡില്&#x200d; ഒരു മുസ്‌ലിം യുവാവിനെ വലതുപക്ഷ സംഘടനകള്&#x200d; ആക്രമിച്ചിരുന്നു. ഹിന്ദു പെണ്&#x200d;കുട്ടിയുമായി ജീവിക്കാന്&#x200d; തീരുമാനിച്ചതിന്റെ പേരിലാണ് ഹിന്ദുത്വവാദികള്&#x200d; യുവാവിനെ ആക്രമിച്ചത്. സല്&#x200d;മാന്&#x200d; എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്.</p>
<p>എന്നാല്&#x200d; ഇരുവരും പൂര്&#x200d;ണസമ്മതത്തോടെയാണ് വിവാഹം ചെയ്യാന്&#x200d; തീരുമാനിച്ചത്. ഇതില്&#x200d; പ്രകോപിതരായ ഹിന്ദുത്വവാദികള്&#x200d; പ്രദേശത്തുള്ള മുസ്‌ലിം ഉടമസ്ഥയിലുള്ള കടകള്&#x200d; അടച്ചുപൂട്ടാന്&#x200d; ആഹ്വാനം ചെയ്യുകയായിരുന്നു.</p>
<p>സെപ്റ്റംബറില്&#x200d; ഗോമാംസം കൈയില്&#x200d; വെച്ചുവെന്നാരോപിച്ച് 22കാരനായ വസീമെന്ന യുവാവിനെ ഹിന്ദുത്വവാദികള്&#x200d; കൊലപ്പെടുത്തിയിരുന്നു. ജിം നടത്തിപ്പുകാരനായ മുസ്‌ലിം യുവാവിനെ കുളത്തില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തുകയായിരുന്നു.</p>
<p>വസീമിനെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയും ക്രൂരമായി മര്&#x200d;ദിച്ചതിനും ശേഷം കുളത്തിലേക്കെറിഞ്ഞെന്നുമാണ് നാട്ടുകാര്&#x200d; പ്രതികരിച്ചത് നാട്ടുകാര്&#x200d; പറയുന്നത്. എന്നാല്&#x200d; പോസ്റ്റ് മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; വസീം മര്&#x200d;ദനത്തിനിരയായ പാടുകളൊന്നും ഇല്ലെന്നും മുങ്ങിമരണമാണെന്നുമായിരുന്നു പൊലീസ് വാദം.</p>
<p>തുടര്&#x200d;ന്ന് പൊലീസിന്റെ വാദങ്ങള്&#x200d; തെറ്റാണെന്ന് സാക്ഷിമൊഴികളിലൂടെ തെളിഞ്ഞിരുന്നു. വസീമിന്റെ മൃതദേഹം കുളത്തില്&#x200d; നിന്ന് എടുക്കുമ്പോള്&#x200d; പല്ലുകള്&#x200d;ക്ക് ക്ഷതമേറ്റിരുന്നുവെന്നും കൈകാലുകള്&#x200d; കയറുകൊണ്ട് കൂട്ടിക്കെട്ടിയിരുന്നുവെന്നും കുടുംബവും നാട്ടുകാരും വ്യക്തമാക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accused-of-molesting-a-hindu-girl-in-uttarakhand-muslim-youth-was-dragged-through-the-streets-by-hindu-extremists.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനംവകുപ്പ് ഭൂമിയിലെ അനധികൃത നിര്&#x200d;മാണമെന്നാരോപിച്ച് രാജസ്ഥാനിൽ മുസ്‌ലിം ബാലന്റെ വീട് തകർത്തു</title>
		<link>https://www.chandrikadaily.com/a-muslim-boys-house-was-demolished-in-rajasthan-on-the-charge-of-illegal-construction-on-the-forest-departments-land.html</link>
					<comments>https://www.chandrikadaily.com/a-muslim-boys-house-was-demolished-in-rajasthan-on-the-charge-of-illegal-construction-on-the-forest-departments-land.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 19 Aug 2024 05:23:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[demolished]]></category>
		<category><![CDATA[House]]></category>
		<category><![CDATA[muslim boy]]></category>
		<category><![CDATA[Rajastan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306623</guid>

					<description><![CDATA[വനംവകുപ്പിന്റെ ഭൂമിയിലെ അനധികൃത നിര്&#x200d;മാണമെന്നാരോപിച്ചാണ് മുന്&#x200d;സിപ്പല്&#x200d; കോര്&#x200d;പ്പറേഷന്&#x200d; വാടകവീട് ബുള്&#x200d;ഡോസര്&#x200d;വെച്ച് തകര്&#x200d;ത്തത്. ]]></description>
										<content:encoded><![CDATA[<p>ഹിന്ദു വിഭാഗത്തില്&#x200d;പ്പെട്ട സഹപാഠിയെ കുത്തിയെന്നാരോപിച്ച് മുസ്‌ലിം ബാലന്റെ വാടകവീട് പൊളിച്ചുനീക്കി രാജസ്ഥാന്&#x200d; സര്&#x200d;ക്കാര്&#x200d;. സംസ്ഥാനത്തെ ഉദയ്പൂര്&#x200d; മുന്&#x200d;സിപ്പല്&#x200d; കോര്&#x200d;പ്പറേഷനിലാണ് സംഭവം. വനംവകുപ്പിന്റെ ഭൂമിയിലെ അനധികൃത നിര്&#x200d;മാണമെന്നാരോപിച്ചാണ് മുന്&#x200d;സിപ്പല്&#x200d; കോര്&#x200d;പ്പറേഷന്&#x200d; വാടകവീട് ബുള്&#x200d;ഡോസര്&#x200d;വെച്ച് തകര്&#x200d;ത്തത്.</p>
<p>ഉടമയ്ക്ക് ഒരു തരത്തിലുള്ള ഉടമസ്ഥാവകാശ രേഖയും നല്&#x200d;കാന്&#x200d; കഴിഞ്ഞില്ല എന്നാണ് ഉദയ്പൂര്&#x200d; ഇന്&#x200d;സ്പെക്ടര്&#x200d; സംഭവവുമായി ബന്ധപ്പെട്ട് വ്യക്തമാക്കിയത്. ശനിയാഴ്ചയാണ് വീട് ഒഴിയാനുള്ള അറിയിപ്പ് പ്രായപൂര്&#x200d;ത്തിയാവാത്ത ബാലനും പിതാവിനും ലഭിക്കുന്നത്. സ്ഥലം ഒഴിയാന്&#x200d; മൂന്ന് ദിവസത്തെ സമയം അനുവദിച്ചിട്ടും ഉച്ചയോടെ വീട് പൊളിക്കുകയായിരുന്നു.</p>
<p>സഹപാഠിയെ കുത്തിപ്പരിക്കേല്&#x200d;പ്പിച്ചെന്ന പരാതിയില്&#x200d; ബാലനെ ജുവനൈല്&#x200d; ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കസ്റ്റഡിയില്&#x200d; എടുത്തിരുന്നു. സംഭവത്തില്&#x200d; കുട്ടിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തിരുന്നു.പിതാവിനെതിരെ ചുമത്തിയ കുറ്റമെന്താണെന്ന് നിലവില്&#x200d; വ്യക്തമല്ല.</p>
<p>കുത്തേറ്റ സഹപാഠിയുടെ നില തൃപ്തികരമാണെന്ന് ഉദയ്പൂര്&#x200d; കളക്ടര്&#x200d; അരവിന്ദ് പോസ്വാള്&#x200d; അറിയിച്ചു. അതേസമയം കുട്ടിയും കുടുംബവും ബന്ധുവിന്റെ സ്ഥലത്താണ് താമസിക്കുന്നതെന്നും എന്തിനാണ് ഭരണകൂടം തന്റെ വീട് അനധികൃതമായി പൊളിച്ചതെന്നും വാടകവീടിന്റെ ഉടമ ചോദിച്ചിരുന്നു.</p>
<p>നിലവില്&#x200d; ബാലന്റേതടക്കം 4 വീടുകള്&#x200d; കൂടി ഒഴിയാന്&#x200d; ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. സമീപ വര്&#x200d;ഷങ്ങളില്&#x200d; ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്&#x200d; മുസ്‌ലിം വിഭാഗക്കാര്&#x200d; നിയമവിരുദ്ധമായി കുറ്റാരോപിതരാവുകയും അവരുടെ സ്വത്തുക്കള്&#x200d; നശിപ്പിക്കപ്പെടുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്.</p>
<p>ആക്രമണവുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; സംഘര്&#x200d;ഷങ്ങള്&#x200d; വ്യാപകമാണെന്നാണ് റിപ്പോര്&#x200d;ട്ട്. വര്&#x200d;ഗീയ കലാപങ്ങള്&#x200d; തുടരുന്ന സാഹചര്യത്തില്&#x200d; 24 മണിക്കൂര്&#x200d; ഇന്റര്&#x200d;നെറ്റ് സേവനങ്ങള്&#x200d; താത്ക്കാലികമായി നിര്&#x200d;ത്തിവെച്ചിരിക്കുകയാണ്.</p>
<p>വിഷയവുമായി ബന്ധപ്പെട്ട് രാജസ്ഥാന്&#x200d; ഹൈക്കോടതിയുടെ ഇപെടല്&#x200d; ആവശ്യപ്പെട്ട് അവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-muslim-boys-house-was-demolished-in-rajasthan-on-the-charge-of-illegal-construction-on-the-forest-departments-land.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കയില്&#x200d; വിദ്വേഷക്കൊല; 6 വയസുകാരനായ മുസ്‌ലിം ബാലനെ കുത്തിക്കൊന്നു</title>
		<link>https://www.chandrikadaily.com/hate-murder-in-america-a-6-year-old-muslim-boy-was-stabbed-to-death.html</link>
					<comments>https://www.chandrikadaily.com/hate-murder-in-america-a-6-year-old-muslim-boy-was-stabbed-to-death.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Oct 2023 05:16:09 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[death]]></category>
		<category><![CDATA[muslim boy]]></category>
		<category><![CDATA[Stabbed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279463</guid>

					<description><![CDATA[നിങ്ങള്&#x200d; മുസ്‌ലിംകള്&#x200d; മരിക്കണം എന്നാക്രോശിച്ചായിരുന്നു ആക്രമണം
]]></description>
										<content:encoded><![CDATA[<p>അമേരിക്കയില ചിക്കാഗോയില്&#x200d; 6 വയസുള്ള മുസ്‌ലിം ബാലനെ കുത്തിക്കൊന്നു. ഇസ്രാഈല്&#x200d; അനുകൂലിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്&#x200d; കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റു. വാദിയ അല്&#x200d; ഫയൂം എന്ന ബാലനാണ് കൊല്ലപ്പെട്ടത്.</p>
<p>ഇല്ലിനോയിസ് സ്വദേശിയായ 71കാരന്&#x200d; ജോസഫ് എം. ചൂബ എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ വിദ്വേഷ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി വില്&#x200d; കൗണ്ടി പൊലീസ് അറിയിച്ചു.</p>
<p>പ്ലെയിന്&#x200d;ഫീല്&#x200d;ഡ് ടൗണ്&#x200d;ഷിപ്പില്&#x200d; അക്രമിയുടെ വീടിന്റെ താഴത്തെ നിലയിലാണ് മുസ്‌ലിം കുടുംബം താമസിച്ചിരുന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വലിയ കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തുകയായിരുന്നു. നിങ്ങള്&#x200d; മുസ്‌ലിംകള്&#x200d; മരിക്കണം എന്നാക്രോശിച്ചായിരുന്നു ആക്രമണമെന്ന് മാതാവ് ഹനാന്&#x200d; ഷാഹിന്&#x200d; പറഞ്ഞു.</p>
<p>രണ്ടുപേരും മുസ്‌ലിംകളായതിനാലും ഇസ്രാഈല്&#x200d; ഹമാസ് പശ്ചിമേഷ്യന്&#x200d; സംഘര്&#x200d;ഷത്തില്&#x200d; പ്രകോപിതനായുമാണ് ഈ ക്രൂരമായ ആക്രമണം നടത്തിയതെന്ന് മനസ്സിലാക്കാന്&#x200d; സാധിച്ചിട്ടുണ്ടെന്ന് വില്&#x200d; കൗണ്ടി പൊലീസ് പ്രസ്താവനയില്&#x200d; പറഞ്ഞു. നെഞ്ചിലും കൈയിലുമായാണ് ഇരുവര്&#x200d;ക്കും കുത്തേറ്റത്. 26 തവണയാണ് അക്രമി കുത്തിയത്. കുട്ടിയെ ഉടന്&#x200d; തന്നെ സമീപത്തെ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hate-murder-in-america-a-6-year-old-muslim-boy-was-stabbed-to-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്&#x200d; വിദ്യാര്&#x200d;ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; വിദ്വേഷ പ്രവര്&#x200d;ത്തനത്തിനെതിരെ നിയമപോരാട്ടം നടത്താന്&#x200d; എല്ലാ പിന്തുണയും ഉറപ്പ് നല്&#x200d;കി എം.എസ്.എഫ്</title>
		<link>https://www.chandrikadaily.com/01students-face-slapped-incident-in-up-sirajuddin-nadvi-assured-all-support-to-fight-against-hate-act.html</link>
					<comments>https://www.chandrikadaily.com/01students-face-slapped-incident-in-up-sirajuddin-nadvi-assured-all-support-to-fight-against-hate-act.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 26 Aug 2023 13:18:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[muslim boy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271668</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശിലെ മുസഫര്&#x200d; നഗറിലെ കുട്ടിയുടെ വീട്ടില്&#x200d; എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദ്ധീന്&#x200d; നദ്വി സന്ദര്&#x200d;ശനം നടത്തി]]></description>
										<content:encoded><![CDATA[<p>അധ്യാപികയുടെ നിർദ്ദേശപ്രകാരം മറ്റു കുട്ടികളാൽ മുഖത്തടിയേറ്റ ഉത്തർപ്രദേശിലെ മുസഫർ നഗറിലെ കുട്ടിയുടെ വീട്ടിൽ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദ്ധീൻ നദ്‌വി സന്ദർശനം നടത്തി. വിദ്വേഷ പ്രവർത്തനത്തിനെതിരെ നിയമപോരാട്ടം നടത്താൻ എം.എസ്.എഫ് എല്ലാ പിന്തുണയും ഉറപ്പ് നൽകി. വർഗ്ഗീയ ഫാസിസത്തിന്റെ മൂർത്ത രൂപമാണ് അധ്യാപികയുടെ പ്രവർത്തിയെന്ന് എം.എസ്.എഫ് ദേശീയ കമ്മിറ്റി പ്രതികരിച്ചു.</p>
<p>സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു പറഞ്ഞു. സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ സ്‌കൂളുകളെ വർഗീയവൽക്കരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത കാലത്തായി ന്യൂനപക്ഷങ്ങൾക്ക് ഭയാനകമായ ഇടങ്ങളായി മാറുകയാണ്. രാജ്യത്തിന്റെ ഭാവി തലമുറയായ വിദ്യാർഥികളിൽ വർഗീയ വിഷം കുത്തിവച്ചാൽ രാഷ്ട്രം എങ്ങനെ സൃഷ്ടിപരമായി പുരോഗമിക്കുമെന്ന് അദ്ദേഹം ചോദിച്ചു. മുസ് ലിം വിദ്യാർഥിയെ അടിക്കാൻ സഹപാഠികളോട് ആവശ്യപ്പെട്ട അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും സാജു ആവശ്യപെട്ടു. പിതാവ് ഇർഷാദുമായി മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി എന്നിവർ ഫോണിൽ സംസാരിച്ചു. കുടുംബത്തിന് എല്ലാ പിന്തുണയും നേതാക്കൾ വാഗ്ദാനം ചെയ്തു. രാഷ്ട്രത്തിൽ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും വിദ്യാഭ്യാസം തുടരാൻ മുസ്ലിം വിദ്യാർത്ഥികൾക്ക് സുരക്ഷ വേണമെന്ന് എം.എസ്.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/01students-face-slapped-incident-in-up-sirajuddin-nadvi-assured-all-support-to-fight-against-hate-act.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാണാതായ പെണ്&#x200d;കുട്ടിക്കൊപ്പം മുസ്‌ലിം ആണ്&#x200d;കുട്ടിയെ കണ്ടു; ആള്&#x200d;ക്കൂട്ടം തല്ലിച്ചതച്ചു</title>
		<link>https://www.chandrikadaily.com/1muslim-boy-spotted-with-missing-girl-beaten-by-mob-video.html</link>
					<comments>https://www.chandrikadaily.com/1muslim-boy-spotted-with-missing-girl-beaten-by-mob-video.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 17 Aug 2023 10:53:50 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[beaten]]></category>
		<category><![CDATA[muslim boy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270233</guid>

					<description><![CDATA[സംഭവത്തില്&#x200d; ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല]]></description>
										<content:encoded><![CDATA[<p>മുംബൈയിലെ ബാന്ദ്ര റെയില്&#x200d;വേ സ്റ്റേഷനില്&#x200d; മുസ്‌ലിം ആണ്&#x200d;കുട്ടിയെ ആള്&#x200d;ക്കൂട്ടം തല്ലിച്ചതച്ചു. പ്രായപൂര്&#x200d;ത്തിയാകാത്ത, കാണാതായ ഹിന്ദു പെണ്&#x200d;കുട്ടിക്കൊപ്പം കണ്ടതിനായിരുന്നു മര്&#x200d;ദ്ദനം. ജൂലൈ 21നാണു സംഭവം നടന്നത്. എന്നാല്&#x200d; ഇതിന്റെ വീഡിയോ ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിക്കുകയായിരുന്നു.</p>
<p>മുംബൈയ്ക്കടുത്തുള്ള അമ്പര്&#x200d;നാഥിലാണു പെണ്&#x200d;കുട്ടി താമസിച്ചിരുന്നത്. ഇവിടെനിന്നു കാണാതായ പെണ്&#x200d;കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്നു മാതാപിതാക്കള്&#x200d; പരാതി നല്&#x200d;കിയിരുന്നു. തുടര്&#x200d;ന്നു ബാന്ദ്ര റെയില്&#x200d;വേ സ്റ്റേഷനില്&#x200d; പെണ്&#x200d;കുട്ടിയെ ആണ്&#x200d;കുട്ടിക്കൊപ്പം ചിലര്&#x200d; കണ്ടെത്തുകയായിരുന്നു. ആണ്&#x200d;കുട്ടിയെ പിടികൂടി മര്&#x200d;ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും റെയില്&#x200d;വേ സ്റ്റേഷനു പുറത്തെത്തിച്ചു വീണ്ടും മര്&#x200d;ദ്ദിക്കുകയും ചെയ്തു.</p>
<p>തുടര്&#x200d;ന്നു പെണ്&#x200d;കുട്ടിയെ പൊലീസിന് കൈമാറി. ആണ്&#x200d;കുട്ടിയെ മര്&#x200d;ദ്ദിച്ചതിനും അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്&#x200d; വിളിച്ചതിനും തിരിച്ചറിയാത്ത ആളുകള്&#x200d;ക്കെതിരെ ബാന്ദ്ര റെയില്&#x200d;വേ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്&#x200d; ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമിക്കപ്പെട്ട ആണ്&#x200d;കുട്ടിയെ തിരിച്ചറിയുകയും കുടുംബവുമായി ബന്ധപ്പെട്ടതായും പൊലീസ് അറിയിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1muslim-boy-spotted-with-missing-girl-beaten-by-mob-video.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം വിദ്യാര്&#x200d;ത്ഥിക്ക് ഹിന്ദുത്വവാദികളില്&#x200d; നിന്നും മര്&#x200d;ദനം; ആക്രമിച്ചത് ഹിന്ദു പെണ്&#x200d;കുട്ടിയോട് സംസാരിച്ചതിന്</title>
		<link>https://www.chandrikadaily.com/1muslim-student-assaulted-by-some-hindutua-workers.html</link>
					<comments>https://www.chandrikadaily.com/1muslim-student-assaulted-by-some-hindutua-workers.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 04 May 2023 01:03:03 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[India]]></category>
		<category><![CDATA[muslim boy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251452</guid>

					<description><![CDATA[ദക്ഷിണ കന്നഡയിലെ പുത്തൂര്&#x200d; ജില്ലയിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>ഹിന്ദുപെണ്&#x200d;കുട്ടിയോട് സംസാരിച്ചുവെന്ന് പറഞ്ഞ് മുസ്‌ലിം വിദ്യാര്&#x200d;ത്ഥിക്ക് ക്രൂരമര്&#x200d;ദനം. ചില ഹിന്ദുത്വവാദികളാണ് വിദ്യാര്&#x200d;ത്ഥിയെ ഇരുമ്പുവടി ചൂടാക്കി മര്&#x200d;ദിച്ചത്. ദക്ഷിണ കന്നഡയിലെ പുത്തൂര്&#x200d; ജില്ലയിലാണ് സംഭവം.</p>
<p>ആക്രമണത്തില്&#x200d; മുഹമ്മദ് പാരിഷ് (18) എന്നയാള്&#x200d;ക്കാണ് മര്&#x200d;ദനമേറ്റത്. ഒന്നാം വര്&#x200d;ഷ പി.യു.സി വിദ്യാര്&#x200d;ത്ഥിയായ പാരിഷ്, തന്റെ സുഹൃത്തായ പെണ്&#x200d;കുട്ടിക്കൊപ്പം ജ്യൂസ് കുടിക്കുന്നത് കണ്ടതിനെ തുടര്&#x200d;ന്ന് ഹിന്ദുത്വ പ്രവര്&#x200d;ത്തകര്&#x200d; ചൂടാക്കിയ ഇരുമ്പ് വടികൊണ്ട് ക്രൂരമായി ആക്രമക്കുകയായിരുന്നു എന്ന് പുത്തൂര്&#x200d; ടൗണ്&#x200d; പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1muslim-student-assaulted-by-some-hindutua-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ് ശ്രീറാം വിളിക്കാത്തതില്&#x200d; ഒരു സംഘം അക്രമികള്&#x200d; തീ കൊളുത്തിയ മുസ്‌ലിം ബാലന്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/jaisriram-issue-muslim-boy-died.html</link>
					<comments>https://www.chandrikadaily.com/jaisriram-issue-muslim-boy-died.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 30 Jul 2019 09:52:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jai sriram]]></category>
		<category><![CDATA[muslim boy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134813</guid>

					<description><![CDATA[ജയ് ശ്രീറാം എന്ന് വിളിക്കാത്തതില്&#x200d; ഒരു സംഘം അക്രമികള്&#x200d; തീ കൊളുത്തിയ മുസ്‌ലിം ബാലന്&#x200d; മരിച്ചു. പതിനേഴുകാരനായ ഖാലിദാണ് മരിച്ചത്. യുപിയിലെ ചന്ദൗലിയിലാണ് സംഭവം. ദേഹത്ത് അറുപത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്&#x200d; ചികിത്സയിലായിരുന്നു ഖാലിദ്. പതിനേഴുകാരനായ ഖാലിദിന്റെ ദേഹത്ത് തീ കൊളുത്തിയത് നാലംഗ സംഘമാണെന്നും, ജയ് ശ്രീറാം എന്ന് വിളിക്കാന്&#x200d; വിസമ്മതിച്ചതിനാണ് ആക്രമിച്ചതെന്നും കുടുംബം ആരോപിച്ചു. ചന്ദൗലി പൊലീസ് എസ്പി സന്തോഷ് കുമാര്&#x200d; സിംഗ് പറയുന്നത് മറ്റൊന്നാണ്. ഖാലിദ് സ്വയം തീ കൊളുത്തുന്നത് കണ്ട ദൃക്‌സാക്ഷികളുണ്ടെന്നാണ് എസ്പി [&#8230;]]]></description>
										<content:encoded><![CDATA[
<p>ജയ് ശ്രീറാം എന്ന് വിളിക്കാത്തതില്&#x200d; ഒരു സംഘം അക്രമികള്&#x200d; തീ കൊളുത്തിയ മുസ്‌ലിം ബാലന്&#x200d; മരിച്ചു. പതിനേഴുകാരനായ ഖാലിദാണ് മരിച്ചത്. യുപിയിലെ ചന്ദൗലിയിലാണ് സംഭവം. ദേഹത്ത് അറുപത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്&#x200d; ചികിത്സയിലായിരുന്നു ഖാലിദ്. </p>



<p>പതിനേഴുകാരനായ ഖാലിദിന്റെ ദേഹത്ത് തീ കൊളുത്തിയത് നാലംഗ സംഘമാണെന്നും, ജയ് ശ്രീറാം എന്ന് വിളിക്കാന്&#x200d; വിസമ്മതിച്ചതിനാണ് ആക്രമിച്ചതെന്നും കുടുംബം ആരോപിച്ചു. <br> ചന്ദൗലി പൊലീസ് എസ്പി സന്തോഷ് കുമാര്&#x200d; സിംഗ് പറയുന്നത് മറ്റൊന്നാണ്. ഖാലിദ് സ്വയം തീ കൊളുത്തുന്നത് കണ്ട ദൃക്‌സാക്ഷികളുണ്ടെന്നാണ് എസ്പി പറയുന്നത്.  </p>



<p> മഹാരാജ്പൂര്&#x200d; ഗ്രാമത്തിലേക്ക് പോയപ്പോള്&#x200d; നാല് പേര്&#x200d; തടഞ്ഞു നിര്&#x200d;ത്തി, വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി &#8216;ജയ് ശ്രീറാം&#8217; എന്ന് വിളിക്കാന്&#x200d; ആവശ്യപ്പെട്ടെന്നായിരുന്നു ഖാലിദ് ആദ്യം നല്&#x200d;കിയ മൊഴി. അത് അനുസരിക്കാതിരുന്നപ്പോള്&#x200d; മര്&#x200d;ദ്ദിച്ചെന്നും പിന്നീട് തീ കൊളുത്തുകയായിരുന്നെന്നും ആദ്യം നല്&#x200d;കിയ മൊഴിയിലുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jaisriram-issue-muslim-boy-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണം: ബിജെപി പ്രവര്‍ത്തകര്‍ കൈവിരലുകള്‍ അറുത്തുമാറ്റിയ മുസ്‌ലിം ബാലനെ കാണാതായി</title>
		<link>https://www.chandrikadaily.com/muslil-boys-fingers-chopped.html</link>
					<comments>https://www.chandrikadaily.com/muslil-boys-fingers-chopped.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Jun 2017 04:29:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ismail]]></category>
		<category><![CDATA[muslim boy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31629</guid>

					<description><![CDATA[കൊല്‍ക്കത്ത: മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ മുസ്‌ലിം ബാലനെ ബിജെപി പ്രവര്‍ത്തകര്‍ നഗ്നനാക്കി നടത്തിച്ചു. പതിനൊന്നുകാരന്‍ ഇസ്മായിലിനു നേരെയാണ് ആക്രമണമുണ്ടായത്. മോഷണം ആരോപിച്ച് കുട്ടിയുടെ നാലു വിരലുകള്‍ മുറിച്ചുമാറ്റുകയും ചെയ്തു. സംഭവത്തിനു ശേഷം കുട്ടിയെ കാണാനില്ലെന്ന് ഇസ്മായിലിന്റെ പിതാവ് എസ്.കെ റഫീക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അഞ്ചു ദിവസമായി കുട്ടിയെ കാണാനില്ലെന്നാണ് പിതാവ് പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജര്‍ണാ മൈതിയുടെ ഭര്‍ത്താവ് ജയന്ത മൈതിയാണ് കേസിലെ പ്രധാന പ്രതി. ജൂണ്‍ മൂന്നു മുതലാണ് കുട്ടിയെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: മൊബൈല്&#x200d; മോഷ്ടിച്ചെന്നാരോപിച്ച് പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്&#x200d; മുസ്‌ലിം ബാലനെ ബിജെപി പ്രവര്&#x200d;ത്തകര്&#x200d; നഗ്നനാക്കി നടത്തിച്ചു. പതിനൊന്നുകാരന്&#x200d; ഇസ്മായിലിനു നേരെയാണ് ആക്രമണമുണ്ടായത്. മോഷണം ആരോപിച്ച് കുട്ടിയുടെ നാലു വിരലുകള്&#x200d; മുറിച്ചുമാറ്റുകയും ചെയ്തു. സംഭവത്തിനു ശേഷം കുട്ടിയെ കാണാനില്ലെന്ന് ഇസ്മായിലിന്റെ പിതാവ് എസ്.കെ റഫീക് പൊലീസ് സ്റ്റേഷനില്&#x200d; പരാതി നല്&#x200d;കി. അഞ്ചു ദിവസമായി കുട്ടിയെ കാണാനില്ലെന്നാണ് പിതാവ് പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജര്&#x200d;ണാ മൈതിയുടെ ഭര്&#x200d;ത്താവ് ജയന്ത മൈതിയാണ് കേസിലെ പ്രധാന പ്രതി.</p>
<p><img loading="lazy" class="alignnone size-full wp-image-31632" src="https://www.chandrikadaily.com/wp-content/uploads/2017/06/the-receipt-of-the-deputation.jpg" alt="the-receipt-of-the-deputation" width="592" height="399" srcset="https://www.chandrikadaily.com/wp-content/uploads/2017/06/the-receipt-of-the-deputation.jpg 592w, https://www.chandrikadaily.com/wp-content/uploads/2017/06/the-receipt-of-the-deputation-300x202.jpg 300w" sizes="(max-width: 592px) 100vw, 592px" /><br />
ജൂണ്&#x200d; മൂന്നു മുതലാണ് കുട്ടിയെ കാണാതായത്. ഗോരക്പൂര്&#x200d; സ്‌പോര്&#x200d;ട്‌സ് അതോറിറ്റി അംഗങ്ങളില്&#x200d; ചിലര്&#x200d; ഇസ്മായിലിനെ കാഗാജിയ മൈതാനത്തിനടുത്തായി ആക്രമിക്കുകയായിരുന്നു.<br />
ക്ലബ് അംഗങ്ങളായ അവിജിത്, ചിക്കു, സനു തുടങ്ങിയവര്&#x200d; ഇസ്മയിലിനെ പിന്തുടര്&#x200d;ന്ന് മര്&#x200d;ദിച്ചതായാണ് വിവരം. ബസ് സ്റ്റാന്&#x200d;ഡില്&#x200d; വെച്ചായിരുന്നു ക്രൂര മര്&#x200d;ദ്ദനം അരങ്ങേറിയത്. ഇതിനു ശേഷം ജയന്ത മൈതിയുടെ നിര്&#x200d;ദേശപ്രകാരം കൈവിരലുകള്&#x200d; മുറിച്ചു മാറ്റുകയായിരുന്നു. വിരലുകള്&#x200d; അറുത്തു കൊണ്ടിരിക്കേ കുതറി ഓടിയ ബാലനെ പിന്തുടര്&#x200d;ന്ന് വീണ്ടും ആക്രമണത്തിനിരയാക്കുകയായിരുന്നു. കാണാതായ ഇസ്മായില്&#x200d; ജീവിച്ചിരിപ്പുണ്ടോ എന്ന് തീര്&#x200d;ച്ചയില്ലെന്ന് ബന്ധുക്കള്&#x200d; പറഞ്ഞു.</p>
<p><img loading="lazy" class="alignnone size-full wp-image-31633" src="https://www.chandrikadaily.com/wp-content/uploads/2017/06/Untitled-collage-2.jpg" alt="untitled-collage-2" width="2000" height="2000" srcset="https://www.chandrikadaily.com/wp-content/uploads/2017/06/Untitled-collage-2.jpg 2000w, https://www.chandrikadaily.com/wp-content/uploads/2017/06/Untitled-collage-2-150x150.jpg 150w, https://www.chandrikadaily.com/wp-content/uploads/2017/06/Untitled-collage-2-300x300.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/06/Untitled-collage-2-768x768.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/06/Untitled-collage-2-1024x1024.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/06/Untitled-collage-2-696x696.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/06/Untitled-collage-2-1068x1068.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/06/Untitled-collage-2-420x420.jpg 420w" sizes="(max-width: 2000px) 100vw, 2000px" /><br />
ബംഗാളില്&#x200d; ബിജെപി നേതാക്കള്&#x200d; സംഘപരിവാര്&#x200d; അജണ്ട നടപ്പിലാക്കുകയാണെന്ന് ഓള്&#x200d; ഇന്ത്യ മുസ്‌ലിം അസോസിയേഷന്&#x200d; പ്രസിഡന്റ് സനാഉള്ള ഖാന്&#x200d; സംഭവത്തോട് പ്രതികരിച്ചു. അതേസമയം, ഇസ്മായിലിനെ ആക്രമിച്ച രണ്ടു പേരെ അറസ്റ്റുചെയ്തതായി മിഡ്‌നാപൂര്&#x200d; എസ്പി അറിയിച്ചു. ഇവര്&#x200d; ബിജെപി പ്രവര്&#x200d;ത്തകരാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്&#x200d; പ്രധാനപ്രതി ജയന്ത മൈതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. അതിനിടെ, കുട്ടിയെ ക്രൂരമായി ആക്രമിക്കുന്ന വീഡിയോയില്&#x200d; ഇസ്മായിലിനെ പിതാവും ബന്ധുക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്.</p>
<p><iframe loading="lazy" title="Muslim boy, 11, has fingers chopped off for allegedly stealing a mobile, missing for past four days" width="740" height="416" src="https://www.youtube.com/embed/2YawLaqV8t0?feature=oembed" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe></p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslil-boys-fingers-chopped.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
