<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>muslim man &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/muslim-man/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 15 Mar 2025 07:19:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>muslim man &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉത്തര്&#x200d;പ്രദേശില്&#x200d; റമദാന്&#x200d; അത്താഴ ഭക്ഷണത്തിനായി റോഡരികില്&#x200d; കാത്തുനിന്ന യുവാവിനെ വെടിവെച്ച് കൊന്നു</title>
		<link>https://www.chandrikadaily.com/in-uttar-pradesh-a-young-man-was-shot-dead-while-waiting-for-his-ramadan-dinner-on-the-roadside.html</link>
					<comments>https://www.chandrikadaily.com/in-uttar-pradesh-a-young-man-was-shot-dead-while-waiting-for-his-ramadan-dinner-on-the-roadside.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 15 Mar 2025 07:19:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[muslim man]]></category>
		<category><![CDATA[ramadan]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334016</guid>

					<description><![CDATA[അലിഗഢിലെ റോറവാര്&#x200d; സ്വദേശി ഹാരിസ് (25) ആണ് കൊല്ലപ്പെട്ടത്]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ഉത്തര്&#x200d;പ്രദേശിലെ അലിഗഢില്&#x200d; യുവാവിനെ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തി. റമദാന്&#x200d; വ്രതമെടുക്കുന്നതിന് മുന്നോടിയായുള്ള അത്താഴ ഭക്ഷണത്തിനായി റോഡരികില്&#x200d; കാത്തുനിന്ന യുവാവിന് നേരെ ബൈക്കിലെത്തിയ നാലംഗ സംഘം വെടിയുതിര്&#x200d;ക്കുകയായിരുന്നു. ഇന്നലെ പുലര്&#x200d;ച്ചെയാണ് സംഭവം. അലിഗഢിലെ റോറവാര്&#x200d; സ്വദേശി ഹാരിസ് (25) ആണ് കൊല്ലപ്പെട്ടത്.</p>
<p>ക്രിക്കറ്റ് മാച്ച് കഴിഞ്ഞ് വീട്ടിലേക്ക് എത്തിയതായിരുന്നു ഹാരിസ്. ബൈക്കിലെത്തിയ അക്രമി സംഘം വെടിവെക്കാന്&#x200d; തുടങ്ങിയപ്പോള്&#x200d; ഹാരിസ് സ്വയം രക്ഷ തീര്&#x200d;ക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്&#x200d; നിന്ന് വ്യക്തമായിരുന്നു. എന്നാല്&#x200d; അത് വിഫലമായി. എന്നാല്&#x200d; രണ്ടാമത്തെ വെടിയുണ്ട ഹാരിസിന്റെ ശരീരത്തില്&#x200d; തുളച്ചുകയറി. നിലത്തുവീണ ഹാരിസിന്റെ നേര്&#x200d;ക്ക് തുരുതുരെ വെടിയുതിര്&#x200d;ത്തിട്ടാണ് അക്രമിസംഘം ബൈക്കില്&#x200d; കയറി രക്ഷപ്പെട്ടത്. ഹാരിസ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു</p>
<p>വെടിവച്ചതോടെ ഒപ്പമുണ്ടായിരുന്ന ഷുഹൈബ് ഓടിരക്ഷപെട്ടിരുന്നു. എന്നാല്&#x200d; അക്രമികള്&#x200d; ഇയാള്&#x200d;ക്കു നേരെയും വെടിയുതിര്&#x200d;തിരുന്നു. വ്യക്തിവൈരാഗ്യമാവാം ഹാരിസിനെതിരായ ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്&#x200d; മറ്റ് വശങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.</p>
<p>&#8216;പുലര്&#x200d;ച്ചെ 3.30ഓടെയാണ് വെടിവയ്പ്പിനെക്കുറിച്ച് ഞങ്ങള്&#x200d;ക്ക് വിവരം ലഭിച്ചത്. ഹാരിസിനെ ഉടന്&#x200d; തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. സംഭവത്തില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്&#8217;- അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് മായങ്ക് പഥക് പറഞ്ഞു.</p>
<p>ഹാരിസ് തനിക്ക് ഒരു ഇളയ സഹോദരനെപ്പോലെയാണെന്ന് ബന്ധുവായ ഷുഹൈബ് പറഞ്ഞു. &#8216;ഞങ്ങള്&#x200d; പുലര്&#x200d;ച്ചെ മൂന്നു മണിയോടെയാണ് ഇവിടെ ഭക്ഷണം വാങ്ങാനായി എത്തിയത്. അപ്പോഴാണ് ഹാരിസിന് വെടിയേറ്റത്. ഒരു ശത്രുതയും ഉണ്ടായിരുന്നില്ല. വെടിവച്ചവര്&#x200d; ക്രിമിനലുകളാണ്&#8217;- അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-uttar-pradesh-a-young-man-was-shot-dead-while-waiting-for-his-ramadan-dinner-on-the-roadside.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്തിൽ കന്നുകാലികളുമായി പോയ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു</title>
		<link>https://www.chandrikadaily.com/a-muslim-youth-who-went-with-cattle-in-gujarat-was-beaten-to-death-by-a-mob.html</link>
					<comments>https://www.chandrikadaily.com/a-muslim-youth-who-went-with-cattle-in-gujarat-was-beaten-to-death-by-a-mob.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 May 2024 09:41:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[muslim man]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298643</guid>

					<description><![CDATA[സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്&#x200d;ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്]]></description>
										<content:encoded><![CDATA[<p>ഗുജറാത്തില്&#x200d; മുസ്‌ലിം യുവാവിനെ ആള്&#x200d;ക്കൂട്ടം അടിച്ചുകൊന്നു. സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്&#x200d;ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്. സേഷന്&#x200d; നവ സ്വദേശി മിഷ്രി ഖാന്&#x200d; ബലോച്(40) ആണു കൊല്ലപ്പെട്ടത്.</p>
<p>ബനസ്‌കന്ത ജില്ലയിലെ ദിയോദറില്&#x200d; കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സഹോദരിക്കു നല്&#x200d;കാനായി രണ്ട് കന്നുകാലികളുമായി വാഹനത്തില്&#x200d; പുറപ്പെട്ടതായിരുന്നു മിഷ്രി ഖാനും ബന്ധുവായ ഹുസൈന്&#x200d; ഖാന്&#x200d; ബലോച്ചും. കന്നുകാലി ചന്തയില്&#x200d;നിന്നു വരുന്ന വഴിക്ക് പത്തംഗ സംഘം റോഡില്&#x200d; തടഞ്ഞു. തുടര്&#x200d;ന്ന് ഇരുമ്പുദണ്ഡുകളും വടികളും മറ്റ് ആയുധങ്ങളുമായി ഇവരെ ക്രൂരമായി മര്&#x200d;ദിച്ചു.</p>
<p>ആക്രമണത്തില്&#x200d; ഗുരുതരമായി പരിക്കേറ്റ മിഷ്രി ഖാന്&#x200d; വൈകാതെ മരണത്തിനു കീഴടങ്ങുകയും ചെയ്തു. വാഹനം ഓടിച്ച ഹുസൈന്&#x200d; ഖാന്&#x200d; അക്രമികളില്&#x200d;നിന്നു രക്ഷപ്പെട്ടതുകൊണ്ടു മാത്രമാണു ജീവന്&#x200d; ബാക്കിയായത്. അഖിരാജ് സിങ് എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഭവത്തില്&#x200d; ഹുസൈന്&#x200d; ഖാന്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്.</p>
<p>അക്രമത്തിൽ അഖിരാജ്, പർഭത് സിങ് വഘേല, നികുൽ സിങ്, ജഗത് സിങ്, പ്രവീൺ സിങ്, ഹമീർഭായ് താക്കൂർ എന്നിവർക്കെതിരെ ബനസ്‌കന്ത പൊലീസ് കേസെടുത്തിട്ടുണ്ട്. ജഗത് സിങ്ങും ഹമീർഭായിയും പിടിയിലായതായും റിപ്പോർട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്.</p>
<p>അക്രമികൾ മിഷ്രി ഖാനോടും ഡ്രൈവറോടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി സഹോദരൻ ഷേർ ഖാൻ വെളിപ്പെടുത്തിയിട്ടുണ്ട്. കവർച്ച, കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ അഖിരാജ് പ്രതിയാണെന്ന് നാട്ടുകാർ പറയുന്നു. ചില കേസുകളിൽ അറസ്റ്റിലായിട്ടുമുണ്ട്. 2023ൽ സമാനമായൊരു സംഭവത്തിൽ കന്നുകാലികളുമായി പോയയാളെ ജയ് ശ്രീറാം വിളിപ്പിക്കുകയും ആക്രമിക്കുകയും ചെയ്ത കേസും ഇയാൾക്കെതിരെയുണ്ടെന്ന് പ്രാദേശിക മാധ്യമപ്രവർത്തകൻ സഹൽ ഖുറേഷി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-muslim-youth-who-went-with-cattle-in-gujarat-was-beaten-to-death-by-a-mob.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദളിത് യുവതിയെ പ്രേമിച്ച് വിവാഹം ചെയ്തു; മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/11a-muslim-man-was-arrested-for-marrying-a-dalit-woman.html</link>
					<comments>https://www.chandrikadaily.com/11a-muslim-man-was-arrested-for-marrying-a-dalit-woman.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 15 Jun 2023 07:07:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[muslim man]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259430</guid>

					<description><![CDATA[മെയ് 31 മുതലാണ് യുവതിയെ കാണാതായത്]]></description>
										<content:encoded><![CDATA[<p>ദളിത് യുവതിയെ പ്രേമിച്ച് വിവാഹം ചെയ്തതിന് മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു. യുവതിയെ മതം മാറ്റിയെന്ന കാരണം പറഞ്ഞാണ് അറസ്റ്റ്. സിദ്ധാര്&#x200d;ത്ഥ് നഗര്&#x200d; ജില്ലയിലാണ് സംഭവം.</p>
<p>ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. പട്ടികജാതി-പട്ടികവര്&#x200d;ഗ വകുപ്പ് അടക്കമുള്ള കേസുകള്&#x200d; ചുമത്തിയാണ് അറസ്റ്റ്. മെയ് 31 മുതലാണ് യുവതിയെ കാണാതായത്. യുവാവിന്റെ അഞ്ച് സുഹൃത്തുക്കള്&#x200d;ക്കെതിരെയും കേസെടുത്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11a-muslim-man-was-arrested-for-marrying-a-dalit-woman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുഹൃത്തായ ഹിന്ദു യുവതിയോട് സംസാരിച്ച മുസ്ലീം യുവാവിന് നേരെ ആക്രമണം</title>
		<link>https://www.chandrikadaily.com/muslim-man-assaulted-in-karnataka-for-speaking-to-hindu-woman.html</link>
					<comments>https://www.chandrikadaily.com/muslim-man-assaulted-in-karnataka-for-speaking-to-hindu-woman.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 06 Apr 2023 02:08:26 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[muslim man]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246490</guid>

					<description><![CDATA[കര്&#x200d;ണാടകയില്&#x200d; മുസ്‌ലിം യുവാവിന് നേരെ ആക്രമണം. ഇയാളുടെ സുഹൃത്തായ ഹിന്ദു യുവതിയോട് സംസാരിച്ചതിനാണ് മര്&#x200d;ദിച്ചത്. സഹീര്&#x200d; (22) യുവാവിനെയാണ് ഒരു സംഘം മര്&#x200d;ദിച്ചത്. ബസില്&#x200d; യാത്ര ചെയ്യുന്നതിനിടെ ഉജിരെക്ക് സമീപമായിരുന്നു ആക്രമണം. ബസ് യാത്രക്കിടെ സുഹൃത്തായ ഹിന്ദു യുവതിയോട് സഹീര്&#x200d; സംസാരിച്ചു. ശേഷം ബെല്&#x200d;ത്തങ്ങാടി ഭാഗത്ത് യുവതി ഇറങ്ങുകയും ചെയ്തു. പിന്നീട് ബസില്&#x200d; യാത്ര തുടര്&#x200d;ന്ന സഹീറിനെ ഉജിരെയില്&#x200d; വച്ച് ഒരു സംഘം ബസ് തടഞ്ഞു നിര്&#x200d;ത്തി, പുറത്തേക്ക് വലിച്ചിറക്കി മര്&#x200d;ദിക്കുകയായിരുന്നു. നാല് പ്രതികള്&#x200d;ക്കെതിരെയും പൊലീസ് കേസെടുത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയില്&#x200d; മുസ്‌ലിം യുവാവിന് നേരെ ആക്രമണം. ഇയാളുടെ സുഹൃത്തായ ഹിന്ദു യുവതിയോട് സംസാരിച്ചതിനാണ് മര്&#x200d;ദിച്ചത്. സഹീര്&#x200d; (22) യുവാവിനെയാണ് ഒരു സംഘം മര്&#x200d;ദിച്ചത്. ബസില്&#x200d; യാത്ര ചെയ്യുന്നതിനിടെ ഉജിരെക്ക് സമീപമായിരുന്നു ആക്രമണം.</p>
<p>ബസ് യാത്രക്കിടെ സുഹൃത്തായ ഹിന്ദു യുവതിയോട് സഹീര്&#x200d; സംസാരിച്ചു. ശേഷം ബെല്&#x200d;ത്തങ്ങാടി ഭാഗത്ത് യുവതി ഇറങ്ങുകയും ചെയ്തു. പിന്നീട് ബസില്&#x200d; യാത്ര തുടര്&#x200d;ന്ന സഹീറിനെ ഉജിരെയില്&#x200d; വച്ച് ഒരു സംഘം ബസ് തടഞ്ഞു നിര്&#x200d;ത്തി, പുറത്തേക്ക് വലിച്ചിറക്കി മര്&#x200d;ദിക്കുകയായിരുന്നു. നാല് പ്രതികള്&#x200d;ക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-man-assaulted-in-karnataka-for-speaking-to-hindu-woman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
