<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>N prashanth &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/n-prashanth/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 20 Dec 2024 06:46:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>N prashanth &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചീഫ് സെക്രട്ടറിക്ക് വക്കീല്&#x200d; നോട്ടീസ് അയച്ച് എന്&#x200d;. പ്രശാന്ത് ഐ.എ.എസ്</title>
		<link>https://www.chandrikadaily.com/n-sent-a-lawyer-notice-to-the-chief-secretary-prashant-ias.html</link>
					<comments>https://www.chandrikadaily.com/n-sent-a-lawyer-notice-to-the-chief-secretary-prashant-ias.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 20 Dec 2024 06:46:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IAS]]></category>
		<category><![CDATA[N prashanth]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322570</guid>

					<description><![CDATA[സംസ്ഥാനത്ത് ഇതാദ്യമായാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്&#x200d; ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്&#x200d; നോട്ടീസ് അയക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്&#x200d;ക്കിടയില്&#x200d; പോര് മുറുകുന്നു. എന്&#x200d;. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് വക്കീല്&#x200d; നോട്ടീസ് അയച്ച് പ്രശാന്ത് ഐ.എ.എസ്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്&#x200d; ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്&#x200d; നോട്ടീസ് അയക്കുന്നത്.</p>
<p>സര്&#x200d;ക്കാര്&#x200d; രേഖയില്&#x200d; കൃത്രിമം കാട്ടിയവര്&#x200d;ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നോട്ടീസ്. നടപടി എടുക്കാത്തപക്ഷം കോടതി മുഖാന്തരം ക്രിമിനല്&#x200d; കേസ് ഫയല്&#x200d; ചെയ്യുമെന്നും നോട്ടീസില്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. ജയതിലക് ഐ.എ.എസിനെ സസ്പെന്&#x200d;ഡ് ചെയ്യണമെന്നും വക്കീല്&#x200d; നോട്ടീസില്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനല്&#x200d; ഗൂഢാലോചന, വ്യാജരേഖ ചമക്കല്&#x200d; തുടങ്ങിയ കുറ്റങ്ങള്&#x200d; ആരോപിച്ചാണ് വക്കീല്&#x200d; നോട്ടീസ്.</p>
<p>അഡീഷനല്&#x200d; ചീഫ് സെക്രട്ടറി എ. ജയതിലക്, കെ. ഗോപാലകൃഷ്ണന്&#x200d; എന്നീ ഉദ്യോഗസ്ഥര്&#x200d;ക്കും വക്കീല്&#x200d; നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ ഉന്നതിയിലെ ഫയലുകള്&#x200d; എന്&#x200d;. പ്രശാന്ത് ഐ.എ.എസ് കൈമാറിയില്ലെന്ന് കാണിച്ച് കെ. ഗോപാലകൃഷ്ണന്&#x200d; ഐ.എ.എസിന്റെ രണ്ട് കത്തുകള്&#x200d; പുറത്തുവന്നിരുന്നു. എന്നാല്&#x200d; സാമൂഹിക മാധ്യമങ്ങള്&#x200d; വഴിയുള്ള പരസ്യ വിമര്&#x200d;ശനത്തിന് എന്&#x200d;. പ്രശാന്തിനെ സര്&#x200d;ക്കാര്&#x200d; സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു.</p>
<p>ജയതിലകിനെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് തന്നെ സസ്പെന്&#x200d;ഡ് ചെയ്തതെന്നും എന്നാല്&#x200d; തെളിവ് നശിപ്പിക്കുകയും കൃത്രിമ രേഖയും നിര്&#x200d;മിക്കുകയും ചെയ്തിട്ടും ജയതിലക് ഇപ്പോഴും സര്&#x200d;വീസില്&#x200d; തുടരുകയാണെന്നും എന്&#x200d;. പ്രശാന്ത് ചൂണ്ടിക്കാട്ടി. മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ് വിവാദവുമായി ബന്ധപ്പെട്ടാണ് കെ. ഗോപാലകൃഷ്ണന്&#x200d; ഐ.എ.എസിനെതിരെ വക്കീല്&#x200d; നോട്ടീസ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/n-sent-a-lawyer-notice-to-the-chief-secretary-prashant-ias.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്; സസ്‌പെന്&#x200d;ഷന്&#x200d; ഉത്തരവില്&#x200d; കെ. ഗോപാലകൃഷ്ണനെതിരെ ഗുരുതര കണ്ടെത്തല്&#x200d;</title>
		<link>https://www.chandrikadaily.com/mallu-hindu-whatsapp-group-in-the-suspension-order-k-serious-finding-against-gopalakrishnan.html</link>
					<comments>https://www.chandrikadaily.com/mallu-hindu-whatsapp-group-in-the-suspension-order-k-serious-finding-against-gopalakrishnan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 12 Nov 2024 03:50:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IAS]]></category>
		<category><![CDATA[k gopalakrishna]]></category>
		<category><![CDATA[Mallu Hindu Whatsapp Group]]></category>
		<category><![CDATA[N prashanth]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317168</guid>

					<description><![CDATA[ഗോപാലകൃഷ്ണന്&#x200d; മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ഉണ്ടാക്കി എന്നത് ബോധ്യപ്പെട്ടുവെന്നും സമാധാനാന്തരീക്ഷത്തെ തകര്&#x200d;ക്കുന്നതാണ് ഇതെന്നും സസ്‌പെന്&#x200d;ഷന്&#x200d; ഉത്തരവില്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിനെ തുടര്&#x200d;ന്ന് സസ്‌പെന്&#x200d;ഷന്&#x200d; നടപടിക്ക് വിധേയമായ വ്യവസായ വകുപ്പ് ഡയറക്ടര്&#x200d; കെ. ഗോപാലകൃഷ്ണനെതിരെ ഗുരുതര കണ്ടെത്തലുകള്&#x200d;. ഗോപാലകൃഷ്ണന്&#x200d; മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ഉണ്ടാക്കി എന്നത് ബോധ്യപ്പെട്ടുവെന്നും സമാധാനാന്തരീക്ഷത്തെ തകര്&#x200d;ക്കുന്നതാണ് ഇതെന്നും സസ്‌പെന്&#x200d;ഷന്&#x200d; ഉത്തരവില്&#x200d; പറയുന്നു.</p>
<p>അതേസമയം സര്&#x200d;ക്കാരിന്റെ സസ്‌പെന്&#x200d;ഷന്&#x200d; നടപടിക്കെതിരെ എന്&#x200d; പ്രശാന്ത് ഐഎഎസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്&#x200d;ട്ട്. സിവില്&#x200d; സര്&#x200d;വീസ് ഉദ്യോഗസ്ഥര്&#x200d;ക്കിടയില്&#x200d; ഇരുവരും വേര്&#x200d;തിരിവ് ഉണ്ടാക്കാന്&#x200d; ശ്രമിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവില്&#x200d; പറയുന്നു.</p>
<p>മതാടിസ്ഥാനത്തില്&#x200d; ഐഎഎസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകള്&#x200d; രൂപീകരിച്ചതിനാണു കെ.ഗോപാലകൃഷ്ണനെതിരെ സസ്‌പെന്&#x200d;ഷന്&#x200d; നടപടിയെടുത്തത്. ധന അഡിഷനല്&#x200d; ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തില്&#x200d; അധിക്ഷേപിച്ചതിനാണ് പ്രശാന്തിന് സസ്‌പെന്&#x200d;ഷന്&#x200d; ലഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mallu-hindu-whatsapp-group-in-the-suspension-order-k-serious-finding-against-gopalakrishnan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8217;25 ലക്ഷം പിഴ അടക്കണം&#8217;; വാര്&#x200d;ത്ത വ്യാജം, മുന്&#x200d; കളക്ടര്&#x200d; പ്രശാന്ത് നായര്&#x200d; നിയമനടപടിക്ക്</title>
		<link>https://www.chandrikadaily.com/former-kozhikode-collector-prashanth-nair-about-25-lakh-fine-news-fake.html</link>
					<comments>https://www.chandrikadaily.com/former-kozhikode-collector-prashanth-nair-about-25-lakh-fine-news-fake.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Nov 2018 05:16:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[N prashanth]]></category>
		<category><![CDATA[prashanth nair]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109965</guid>

					<description><![CDATA[കോഴിക്കോട്: സര്&#x200d;ക്കാര്&#x200d; വാഹനം ദുരുപയോഗം ചെയ്തുവെന്ന കേസില്&#x200d; 25 ലക്ഷം രൂപ പിഴ അടക്കണമെന്ന വാര്&#x200d;ത്തയോട് പ്രതികരിച്ച് മുന്&#x200d; കോഴിക്കോട് കളക്ടര്&#x200d; പ്രശാന്ത് നായര്&#x200d;. തനിക്കെതിരെ ഇത്തരത്തില്&#x200d; മാധ്യമങ്ങളില്&#x200d; വന്ന വാര്&#x200d;ത്ത വ്യാജമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രശാന്ത് നായര്&#x200d; പറഞ്ഞു. ഒരു കൊല്ലം മുന്&#x200d;പ് അന്വേഷിച്ച് തള്ളിയ വ്യാജ പരാതിയാണിത്. വാര്&#x200d;ത്ത പ്രചരിപ്പിച്ചയാളും സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങളും മാപ്പ് പറയുകയോ നിയമനടപടി നേരിടാന്&#x200d; തയ്യറാവുകയോ ചെയ്യട്ടെയെന്നും പ്രശാന്ത് നായര്&#x200d; പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സര്&#x200d;ക്കാര്&#x200d; വാഹനം ദുരുപയോഗം ചെയ്തുവെന്ന കേസില്&#x200d; 25 ലക്ഷം രൂപ പിഴ അടക്കണമെന്ന വാര്&#x200d;ത്തയോട് പ്രതികരിച്ച് മുന്&#x200d; കോഴിക്കോട് കളക്ടര്&#x200d; പ്രശാന്ത് നായര്&#x200d;. തനിക്കെതിരെ ഇത്തരത്തില്&#x200d; മാധ്യമങ്ങളില്&#x200d; വന്ന വാര്&#x200d;ത്ത വ്യാജമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രശാന്ത് നായര്&#x200d; പറഞ്ഞു. ഒരു കൊല്ലം മുന്&#x200d;പ് അന്വേഷിച്ച് തള്ളിയ വ്യാജ പരാതിയാണിത്. വാര്&#x200d;ത്ത പ്രചരിപ്പിച്ചയാളും സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങളും മാപ്പ് പറയുകയോ നിയമനടപടി നേരിടാന്&#x200d; തയ്യറാവുകയോ ചെയ്യട്ടെയെന്നും പ്രശാന്ത് നായര്&#x200d; പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>ജോലിക്കിടെ വളരെ കഴിവുറ്റ മാധ്യമപ്രവര്&#x200d;ത്തകരെ പരിചയപ്പെടാന്&#x200d; സാധിച്ചിട്ടുണ്ട്. ഏറെ ബഹുമാനം തോന്നിയവരും ഉണ്ട്. നിലപാടുകള്&#x200d; കൊണ്ടും ഒബ്ജക്റ്റിവിറ്റി കൊണ്ടും. എന്നാല്&#x200d; ഇവര്&#x200d;ക്കൊരപവാദമായ കുറേ പേരെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്.</p>
<p>സത്യസന്ധരായ ഉദ്യോഗസ്ഥരെ പരസ്യമായി അവഹേളിക്കുന്ന ട്രാക് റെക്കോര്&#x200d;ഡ് ഉള്ള, ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതിയായ ഒരു വ്യക്തി, ഒരു കടലാസ് സംഘടനയുടെ പേരില്&#x200d; പത്രസമ്മേളണം നടത്തുന്നതും, ഒരു ഡ്യൂ ഡിലിജന്&#x200d;സും ഇല്ലാതെ അയാള്&#x200d; പറയുന്നത് അതേ പടി ചില മാധ്യമങ്ങള്&#x200d; വാര്&#x200d;ത്തയായി കൊടുക്കുന്നതും ഇന്നലെ കണ്ടു.<br />
ഈയുള്ളവന്റെ കയ്യില്&#x200d; നിന്ന് 25 ലക്ഷം പിടിക്കാന്&#x200d; &#8216;സര്&#x200d;ക്കാര്&#x200d; ഉത്തരവ്&#8217; ഇറങ്ങി എന്നാണ് ഒരു മാന്യദേഹം കോഴിക്കോട്ട് പത്രസമ്മേളണം നടത്തി പറഞ്ഞത്. കൊള്ളാല്ലോ? അപ്പൊ ഉത്തരവിന്റെ കോപ്പി പത്രക്കാര്&#x200d;ക്ക് കൊടുത്ത് കാണും അല്ലാതെ അവര്&#x200d; അങ്ങനെ ഒരു വാര്&#x200d;ത്ത ചെയ്യില്ലല്ലോ. അന്വേഷിച്ചപ്പൊ അങ്ങനൊരു ഉത്തരവും ഇല്ല, ഉത്തരവിന്റെ കോപ്പിയും ഇല്ല. ശ്ശെടാ!</p>
<p>പത്രസമ്മേളനത്തില്&#x200d; വിതരണം ചെയ്യുന്ന കടലാസ്സുകള്&#x200d; എന്തെന്ന് വായിച്ച് നോക്കാന്&#x200d; തക്ക അക്ഷരാഭ്യാസമൊക്കെ ജേണലിസ്റ്റുകള്&#x200d;ക്ക് ഉണ്ട് എന്നായിരുന്നു എന്റെ ധാരണ. അനില്&#x200d;കുമാറെന്ന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്&#x200d; തയ്യാറാക്കിയ, ഒരു കൊല്ലം മുന്&#x200d;പ് അന്വേഷിച്ച് തള്ളിയ വ്യാജ പരാതിയുടെ അഭിനവ &#8216;റിപ്പോര്&#x200d;ട്ടിന്റെ&#8217; വിവരാവകാശ കോപ്പി തൂക്കിപ്പിടിച്ച് വാര്&#x200d;ത്ത ചെയ്യുമ്പോള്&#x200d; അതില്&#x200d; എന്താണെന്ന് വായിക്കാനുള്ള സാമാന്യ ബുദ്ധി കാണിക്കണമല്ലോ. 11.10.2018 ല്&#x200d; മാന്യ സെക്രടേറിയറ്റ് ഗുമസ്തന്&#x200d; റിപ്പോര്&#x200d;ട്ട് തയ്യാറാക്കി കൊലക്കേസ് ഒഴികെ എല്ലാം എന്റെ തലയില്&#x200d; വെക്കുമ്പോഴും 3.11.2017 ല്&#x200d; ബഹു.റവന്യു വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്&#x200d; എടുത്ത റാറ്റിഫിക്കേഷന്&#x200d; തീരുമാനം കണ്ടില്ലെന്ന് നടിക്കുന്നു. അത് കണ്ടിരുന്നെങ്കിലോ? അയാള്&#x200d; എന്റെ മേല്&#x200d; ആരോപിച്ചതെല്ലാം ബഹു.മന്ത്രിയുടെ തലയിലാവും! അനില്&#x200d;കുമാറെന്ന സെക്രടേറിയറ്റ് ഉദ്യോഗസ്ഥന്&#x200d; വ്യാജമായ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചതിന് പിന്നിലുള്ള ഗൂഢാലോചന വെളിവാകും വിധം കേസെടുക്കാനുള്ള നടപടികള്&#x200d; എടുത്ത് വരികയാണെന്നതും കൂടി ചേര്&#x200d;ത്ത് വായിക്കണം.</p>
<p>IAS ഉദ്യോഗസ്ഥരുടെ കാര്യങ്ങള്&#x200d; തീരുമാനിക്കുന്ന എല്ലാ ഫയലുകളും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും കണ്ടിരിക്കും. അപ്പോള്&#x200d; ഇവരിലാരെയെങ്കിലും, അല്ലെങ്കില്&#x200d; ഇവരുടെ ഓഫീസില്&#x200d; ആരെയെങ്കിലും ഒരു ഫോണ്&#x200d; വിളിച്ചാല്&#x200d; അറിയാമല്ലോ നിജസ്ഥിതി? ഈ വാര്&#x200d;ത്ത ചെയ്തവര്&#x200d; എന്ത് കൊണ്ട് ആ ഒരു കോള്&#x200d; ചെയ്യാന്&#x200d; മടിച്ചു എന്നത് ചിന്തിക്കേണ്ട ഒരു വിഷയമാണ്. സര്&#x200d;ക്കാര്&#x200d; &#8216;ഉത്തരവിട്ടു&#8217; എന്ന് ഏതോ ഒരു വഴിപോക്കന്&#x200d;, അതും നല്ല ബെസ്റ്റ് ട്രാക്ക് റെക്കോര്&#x200d;ഡുള്ള ഒരാള്&#x200d; പത്രസമ്മേളനത്തില്&#x200d; പറഞ്ഞാല്&#x200d; മതിയോ? പത്രസമേളനത്തില്&#x200d; എഴുതി കൊടുത്തത് അതേപടി കൊടുത്താല്&#x200d; അത് ഇന്&#x200d;വെസ്റ്റിഗേറ്റീവ് ജേണലിസമാണെന്ന് വിശ്വസിക്കുന്ന തലമുറയൊക്കെ പോയി.</p>
<p>RTI എന്ന് കേള്&#x200d;ക്കുമ്പോള്&#x200d; ശ്വാസം നിലച്ച്, എഴുതിക്കൊടുത്തത് അതേ പടി വാര്&#x200d;ത്തയായി കൊടുത്ത റിപ്പോര്&#x200d;ട്ടര്&#x200d;മാര്&#x200d;ക്ക് സര്&#x200d;ക്കാരിന്റെ തുടര്&#x200d;വിദ്യാഭ്യാസ പദ്ധതിയില്&#x200d; ചേരാവുന്നതാണ്. 96 വയസ്സുകാരി കാര്&#x200d;ത്ത്യായനി അമ്മൂമ്മ പറഞ്ഞ പോലെ എഴുത്തും വായനേം പഠിച്ച ശേഷം മാന്യമായി നല്ല ജോലി വാങ്ങി ജീവിക്കാവുന്നതാണ്.</p>
<p>ഞാനീ പറയുന്നതിന്റെ വിഷമം മനസ്സിലാവണമെങ്കില്&#x200d; അദ്ധ്വാനിച്ച് പഠിച്ച്, പരീക്ഷ പാസ്സായി ജോലിയില്&#x200d; കേറണം. അവിടെ ആത്മാര്&#x200d;ത്ഥമായി ജോലി ചെയ്യണം. നിലപാടെടുക്കണം. കാശുണ്ടാക്കി മുകളിലുള്ളവന് മാസപ്പടി എത്തിക്കാന്&#x200d; പറ്റില്ലെന്ന് മുഖത്ത് നോക്കി പറയണം. മൊയ്‌ലാളിമാരെ പിടിച്ച് പോസ്റ്റ് വാങ്ങാതെ, ആരുടേം തിണ്ണ നിരങ്ങാതെ ആത്മാഭിമാനത്തോടെ ജീവിക്കണം. 10% കമ്മീഷന്&#x200d; എന്ന ഇരട്ടപ്പേരില്ലാതെ ജീവിക്കണം. ഇങ്ങനെയല്ല ഒരുവന്റെ ജീവിതമെങ്കില്&#x200d; റെപ്യുട്ടേഷന്റെ വില അയാള്&#x200d;ക്ക് മനസ്സിലാവില്ല.</p>
<p>ആദ്യമായല്ല ഇത്തരം ഉഡായിപ്പ് പരിപാടി. വളരെയധികം ക്ഷമയോടെയാണ് ഞാനിതുവരെ ഇത്തരക്കാരെ കൈകാര്യം ചെയ്തിട്ടുള്ളത്. ക്ഷമ ആട്ടിന്&#x200d; സൂപ്പിന്റെ ഫലം ചെയ്യുമെങ്കിലും അത് ദുഷ്ടനെ പന പോലെ വളര്&#x200d;ത്തും. ഈ ഫേക് ന്യൂസ് പ്രചരിപ്പിച്ച മാന്യ ദേഹത്തിനും, അച്ചടിച്ച/സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങള്&#x200d;ക്കും നിരുപാധികം മാപ്പ് പറയുകയോ നിയമനടപടി നേരിടാന്&#x200d; തയ്യറാവുകയോ ചെയ്യാം. എഡിറ്റര്&#x200d;മാരുടെ നിലവാരമാണ് ഇനി അറിയാനുള്ളത്. എത്ര പേര്&#x200d; മാപ്പു പറയും എന്നറിയാമല്ലോ. (കുന്ദംകുളം മാപ്പല്ല.)</p>
<p>ഈ വിഷയത്തില്&#x200d; കൂടുതല്&#x200d; പറയാനോ എഴുതാനോ ഇനി ഇല്ല കോടതിയില്&#x200d; അഭയം പ്രാപിക്കുക എന്നതേ എന്നെപ്പോലുള്ളവര്&#x200d;ക്ക് സാധിക്കൂ. പ്രവാസികളെ ഊറ്റി വളരുന്ന പ്രാഞ്ചികളുടെ തണലോ, മണല്&#x200d;ക്വാറി മുതലാളിമാരുടെ സമ്മാനങ്ങളോ, ടൂറിസം വികസനത്തിലൂടെ സ്വയം വികസനമോ ശീലിക്കാത്തത് കൊണ്ട് നമുക്ക് ശരണം കോടതി മാത്രം. അവിടെ എല്ലാം പറയും. എല്ലാം.</p>
<p>ഇന്നലത്തെ പൊറാട്ട് നാടകത്തിന്റെ ടൈമിങ്ങിനെ കുറിച്ച് ഒരു വാക്ക്. കോഴിക്കോട്ട് എന്നെ സ്‌നേഹിക്കുന്നവരെ പോലെ എന്നെ ഭയപ്പെടുന്നവരും ഉണ്ടെന്ന് അറിയാം. കോഴിക്കോട്ട് കലക്ടര്&#x200d;ക്ക് ട്രാന്&#x200d;സ്ഫര്&#x200d; വരുന്ന എല്ലാ ക്യാബിനറ്റ് ദിവസവും ഇങ്ങനെ ഫേക് ന്യൂസും പൊറാട്ട് നാടകവും കളിക്കണമെന്നില്ല. ഞാനാ ഭാഗത്തോട്ട് ഇനി ഇല്ലെന്ന് ദയവായി മനസ്സിലാക്കൂ. കലക്ടര്&#x200d; എന്നത് ഡയറക്റ്റ് കഅട കാരെ സംബന്ധിച്ചിടത്തോളം ഒരു ജൂനിയര്&#x200d; പോസ്റ്റാണെന്നും ഈയുള്ളവന്&#x200d; ഇപ്പൊ ലേശം ഇടത്തരം സീനിയറാണെന്നും മനസ്സിലാക്കുക. തല്&#x200d;ക്കാലം ചികിത്സയും ആശുപത്രിയുമായി കറങ്ങി നടക്കുന്നതുകൊണ്ട് സമയാസമയത്ത് പ്രതികരിക്കാനൊന്നും വയ്യ. പക്ഷേ കേസ് ഗംഭീരമായി നടത്തും. അത് വാക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-kozhikode-collector-prashanth-nair-about-25-lakh-fine-news-fake.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്&#x200d; കോഴിക്കോട് കളക്ടര്&#x200d; പ്രശാന്ത് നായര്&#x200d;ക്ക് അപൂര്&#x200d;വ്വ രോഗമെന്ന് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/prashanth-nair-decease-hospitalized-news.html</link>
					<comments>https://www.chandrikadaily.com/prashanth-nair-decease-hospitalized-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Sep 2018 03:28:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[N prashanth]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104817</guid>

					<description><![CDATA[കൊച്ചി: കോഴിക്കോട് മുന്&#x200d; ജില്ലാകളക്ടര്&#x200d; പ്രശാന്ത് നായര്&#x200d;ക്ക് അപൂര്&#x200d;വരോഗമെന്ന് സ്ഥിരീകരണം. ഇപ്പോള്&#x200d; കൊച്ചിയിലെ അമൃത ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്&#x200d; സയന്&#x200d;സസ് ആന്&#x200d;ഡ് റിസര്&#x200d;ച്ച് സെന്ററില്&#x200d; ചികില്&#x200d;സയിലാണ് അദ്ദേഹം. സോഷ്യല്&#x200d; മീഡിയയിലൂടെ പ്രശാന്ത് തന്നെയാണ് അസുഖവിവരം പങ്കുവച്ചത്. ആസ്പത്രിയില്&#x200d; കിടക്കുന്ന തന്റെ ചിത്രം സഹിതമാണ് പ്രശാന്തിന്റെ പോസ്റ്റ്. അക്യൂട്ട് സെന്&#x200d;സറി ന്യൂറല്&#x200d; ഹിയറിങ് ലോസ് എന്ന രോഗമാണ് പ്രശാന്തിന്. നേരത്തേ കണ്ടുപിടിച്ചതിനാല്&#x200d; ആശങ്കപ്പെടാനില്ല. നിരവധി പരിശോധനകളും എം.ആര്&#x200d;.ഐ സ്‌കാനിങും കഴിഞ്ഞു. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്. ഒരുപാട് പരിശോധനകള്&#x200d; ഇനിയും [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: കോഴിക്കോട് മുന്&#x200d; ജില്ലാകളക്ടര്&#x200d; പ്രശാന്ത് നായര്&#x200d;ക്ക് അപൂര്&#x200d;വരോഗമെന്ന് സ്ഥിരീകരണം. ഇപ്പോള്&#x200d; കൊച്ചിയിലെ അമൃത ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്&#x200d; സയന്&#x200d;സസ് ആന്&#x200d;ഡ് റിസര്&#x200d;ച്ച് സെന്ററില്&#x200d; ചികില്&#x200d;സയിലാണ് അദ്ദേഹം. സോഷ്യല്&#x200d; മീഡിയയിലൂടെ പ്രശാന്ത് തന്നെയാണ് അസുഖവിവരം പങ്കുവച്ചത്. ആസ്പത്രിയില്&#x200d; കിടക്കുന്ന തന്റെ ചിത്രം സഹിതമാണ് പ്രശാന്തിന്റെ പോസ്റ്റ്.</p>
<p>അക്യൂട്ട് സെന്&#x200d;സറി ന്യൂറല്&#x200d; ഹിയറിങ് ലോസ് എന്ന രോഗമാണ് പ്രശാന്തിന്. നേരത്തേ കണ്ടുപിടിച്ചതിനാല്&#x200d; ആശങ്കപ്പെടാനില്ല. നിരവധി പരിശോധനകളും എം.ആര്&#x200d;.ഐ സ്‌കാനിങും കഴിഞ്ഞു. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്. ഒരുപാട് പരിശോധനകള്&#x200d; ഇനിയും നടത്തേണ്ടതുണ്ടെന്ന് തനിക്കെന്നും പ്രശാന്ത് കുറിപ്പില്&#x200d; വ്യക്തമാക്കുന്നു. കേള്&#x200d;വിയെ ബാധിക്കുന്ന അസുഖമാണ് അക്യൂട്ട് സെന്&#x200d;സറി ന്യൂറല്&#x200d; ഹിയറിങ് ലോസ്.</p>
<p><img loading="lazy" class="alignnone wp-image-104820 size-full" src="https://www.chandrikadaily.com/wp-content/uploads/2018/09/lp.png" alt="" width="642" height="363" srcset="https://www.chandrikadaily.com/wp-content/uploads/2018/09/lp.png 642w, https://www.chandrikadaily.com/wp-content/uploads/2018/09/lp-300x170.png 300w" sizes="(max-width: 642px) 100vw, 642px" />കോഴിക്കോട് കളക്ടറായിരിക്കെ പ്രശാന്ത് നടപ്പിലാക്കിയ ജനകീയ പദ്ധതികളിലൂടെയാണ് പ്രശാന്ത് നായര്&#x200d; ജനകീയനാവുന്നത്. അവിടെ നിന്നാണ് &#8216;കളക്ടര്&#x200d; ബ്രോ&#8217; എന്ന വിളിപ്പേരിലേക്കുള്ള മാറ്റം. കുറച്ചുനാള്&#x200d; കേന്ദ്രമന്ത്രി അല്&#x200d;ഫോന്&#x200d;സ് കണ്ണന്താനത്തിന്റെ െ്രെപവറ്റ് സെക്രട്ടറിയായും പ്രവര്&#x200d;ത്തിച്ചിരുന്നു. പ്രളയ സമയത്തു കംപാഷനേറ്റ് കേരളത്തിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കാനും പ്രശാന്ത് മുന്നിലുണ്ടായിരുന്നു.</p>
<p>ജീവിതം എല്ലാദിവസവും എന്തെങ്കിലും പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരാണെന്നു തിരിച്ചറിയാന്&#x200d; സാധിച്ചെന്നും മകളെടുത്ത ആസ്പത്രിക്കിടക്കയിലെ ചിത്രത്തോടൊപ്പം പ്രശാന്ത് കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prashanth-nair-decease-hospitalized-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അല്&#x200d;ഫോന്&#x200d;സ് കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് എന്&#x200d;. പ്രശാന്ത് പുറത്ത്</title>
		<link>https://www.chandrikadaily.com/n-prashanth-expelled-private-secratary-of-alphonse-kannanthanam-news.html</link>
					<comments>https://www.chandrikadaily.com/n-prashanth-expelled-private-secratary-of-alphonse-kannanthanam-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 14 Jun 2018 06:07:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Alphonse Kannanthanam]]></category>
		<category><![CDATA[N prashanth]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=89991</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കേന്ദ്ര വിനോദ സഞ്ചാര സഹമന്ത്രി അല്&#x200d;ഫോന്&#x200d;സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എന്&#x200d;.പ്രശാന്തിനെ ഒഴിവാക്കി. 2007 ഐ.എ.എസ് ബാച്ചിലെ കേരളാ കേഡര്&#x200d; ഉദ്യോഗസ്ഥനാണ്. സെന്&#x200d;ട്രല്&#x200d; സ്റ്റാഫിങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഏതു വകുപ്പിലേക്കാണെന്ന് തീരുമാനമായിട്ടില്ല. മന്ത്രി അല്&#x200d;ഫോന്&#x200d;സ് കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടര്&#x200d;ന്ന് പ്രശാന്ത് ഒഴിയുകയാണെന്ന് വാര്&#x200d;ത്തയുണ്ടായിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേന്ദ്ര വിനോദ സഞ്ചാര സഹമന്ത്രി അല്&#x200d;ഫോന്&#x200d;സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എന്&#x200d;.പ്രശാന്തിനെ ഒഴിവാക്കി. 2007 ഐ.എ.എസ് ബാച്ചിലെ കേരളാ കേഡര്&#x200d; ഉദ്യോഗസ്ഥനാണ്. സെന്&#x200d;ട്രല്&#x200d; സ്റ്റാഫിങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഏതു വകുപ്പിലേക്കാണെന്ന് തീരുമാനമായിട്ടില്ല.</p>
<p>മന്ത്രി അല്&#x200d;ഫോന്&#x200d;സ് കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടര്&#x200d;ന്ന് പ്രശാന്ത് ഒഴിയുകയാണെന്ന് വാര്&#x200d;ത്തയുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/n-prashanth-expelled-private-secratary-of-alphonse-kannanthanam-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്പീക്കര്&#x200d;ക്ക് ഒളിയമ്പ്; 5000 രൂപക്ക് കണ്ണട വാങ്ങിയ കഥയുമായി കലക്ടര്&#x200d; ബ്രോ</title>
		<link>https://www.chandrikadaily.com/prasanth-nair-ias-in-speckers-specs-issue.html</link>
					<comments>https://www.chandrikadaily.com/prasanth-nair-ias-in-speckers-specs-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Feb 2018 13:05:21 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[N prashanth]]></category>
		<category><![CDATA[speaker]]></category>
		<category><![CDATA[sreeramakrishnan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68228</guid>

					<description><![CDATA[തിരുവനന്തപുരം: നിയമസഭാ സ്പീക്കര്&#x200d; പി.ശ്രീരാമകൃഷ്ണന്&#x200d; 49,900 രൂപയുടെ കണ്ണട വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്&#x200d;ക്കിടെ 5000 രൂപയുടെ കണ്ണട വാങ്ങിയ കഥ പറഞ്ഞ് കലക്ടര്&#x200d; ബ്രോ എന്നറിയപ്പെട്ട മുന്&#x200d; കോഴിക്കോട് കലക്ടര്&#x200d; പ്രശാന്ത് നായര്&#x200d; രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കഥയിലൂടെയാണ് പ്രശാന്ത് സ്പീക്കര്&#x200d;ക്കെതിരെ ഒളിയമ്പെയ്തത്. ഇതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ കടക്കൂപുറത്ത് എന്ന പ്രയോഗത്തിന് കടക്ക് പുറത്ത് എന്ന വകഭേദവും പ്രശാന്ത് കൊണ്ടുവന്നിട്ടുണ്ട്. 75,000 രൂപയുടെ കണ്ണടയാണ് കടയിലെ സെയില്&#x200d;സ്മാന്&#x200d; തനിക്കായി ശിപാര്&#x200d;ശ ചെയ്തതെന്നും എന്നാല്&#x200d; അതൊഴിവാക്കി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നിയമസഭാ സ്പീക്കര്&#x200d; പി.ശ്രീരാമകൃഷ്ണന്&#x200d; 49,900 രൂപയുടെ കണ്ണട വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്&#x200d;ക്കിടെ 5000 രൂപയുടെ കണ്ണട വാങ്ങിയ കഥ പറഞ്ഞ് കലക്ടര്&#x200d; ബ്രോ എന്നറിയപ്പെട്ട മുന്&#x200d; കോഴിക്കോട് കലക്ടര്&#x200d; പ്രശാന്ത് നായര്&#x200d; രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കഥയിലൂടെയാണ് പ്രശാന്ത് സ്പീക്കര്&#x200d;ക്കെതിരെ ഒളിയമ്പെയ്തത്. ഇതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ കടക്കൂപുറത്ത് എന്ന പ്രയോഗത്തിന് കടക്ക് പുറത്ത് എന്ന വകഭേദവും പ്രശാന്ത് കൊണ്ടുവന്നിട്ടുണ്ട്.<br />
75,000 രൂപയുടെ കണ്ണടയാണ് കടയിലെ സെയില്&#x200d;സ്മാന്&#x200d; തനിക്കായി ശിപാര്&#x200d;ശ ചെയ്തതെന്നും എന്നാല്&#x200d; അതൊഴിവാക്കി 5000 രൂപയുടെ കണ്ണടയാണ് താന്&#x200d; വാങ്ങിയതെന്ന് പ്രശാന്ത് പറഞ്ഞു. പത്ത് വര്&#x200d;ഷമായി സര്&#x200d;ക്കാര്&#x200d; ജോലി ചെയ്യുന്ന താന്&#x200d; ഇതുവരെ മരുന്നിനും ആസ്പത്രിക്കും ചികിത്സക്കും ചെലവായ തുക സര്&#x200d;ക്കാറില്&#x200d; നിന്ന് എഴുതി വാങ്ങിയിട്ടില്ല. വലിയ തുക ചെലവായ മൂന്ന് നാല് അവസരങ്ങള്&#x200d; ഉണ്ടായിട്ടുണ്ട്. എന്നെങ്കിലും ക്ലെയിം ചെയ്ത് തുടങ്ങേണ്ടിവരും എന്നറിയാം. ഡിങ്കാനുഗ്രഹത്താല്&#x200d; വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാന്&#x200d; അവസരം ഉണ്ടാവാതിരിക്കട്ടെയെന്നും പ്രശാന്ത് പറഞ്ഞു.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണരൂപം: </strong></p>
<p><em>പത്ത് വര്&#x200d;ഷമായി സര്&#x200d;ക്കാര്&#x200d; ജോലിയില്&#x200d;. ഇതുവരെ മരുന്നിനും ആസ്പത്രിക്കും ചികിത്സക്കും ചെലവായ തുക സര്&#x200d;ക്കാറില്&#x200d; നിന്ന് എഴുതി വാങ്ങീട്ടില്ല. വലിയ തുക ചെലവായ മൂന്ന് നാല് അവസരങ്ങള്&#x200d; ഉണ്ടായിട്ടുണ്ട് ഇതുവരെ. (ഇത് വായിക്കുന്ന എന്റെ അച്ഛന്&#x200d; എന്റെ പിടിപ്പുകേടിനെക്കുറിച്ച് വാചാലനാവുന്നത് എനിക്കിപ്പൊ കേള്&#x200d;ക്കാം.) എന്നെങ്കിലും ക്ലെയിം ചെയ്ത് തുടങ്ങേണ്ടി വരും എന്നറിയാം. ഡിങ്കാനുഗ്രഹത്താല്&#x200d; വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാന്&#x200d; അവസരം ഉണ്ടാവാതിരിക്കട്ടെ.</em><br />
<em> രണ്ട് മാസം മുന്&#x200d;പ് പുതിയ കണ്ണട വാങ്ങാന്&#x200d; തീരുമാനിച്ച് പ്രമുഖ കണ്ണാടിക്കടയുടെ കൊച്ചി ശാഖയില്&#x200d; സുഹൃത്തിനൊപ്പം കയറി. അവിടത്തെ ഒന്നുരണ്ട് കോയിക്കോടന്&#x200d; സ്റ്റാഫ് എന്നെ തിരിച്ചറിഞ്ഞു. അറിയുന്ന പൊാലീസുകാരന്&#x200d; രണ്ടടി അധികം തരും എന്ന് പറഞ്ഞ പോലെ അവര്&#x200d; ഏറ്റവും കിടിലം കണ്ണട ഐറ്റംസ് നിരത്തിത്തുടങ്ങി. ഞാന്&#x200d; കെഞ്ചി.. കരുണകാണിക്കണം&#8230; ലുക്ക് ഇല്ലെന്നേ ഉള്ളൂ..സര്&#x200d;ക്കാരുദ്യോഗസ്ഥനാണ്. രണ്ട് മാസത്തിലൊരിക്കല്&#x200d; കണ്ണട പൊട്ടിക്കുന്ന ശീലമുണ്ട്, ട്രെയിന്&#x200d; യാത്രയില്&#x200d; കണ്ണാടി കളയുന്ന ശീലവുമുണ്ട്.. എന്നെപ്പോലുള്ളവര്&#x200d;ക്ക് പറ്റിയത് തന്നാ മതി.. എവിടെ?! അവസാനം 75,000 ക്ക് തൊട്ടാപൊട്ടുന്ന ഐറ്റം എനിക്ക് വേണ്ടി സെലക്ട് ചെയ്ത് ഒരു കോയിക്കോടന്&#x200d; അവന്റെ സെയില്&#x200d;സ്മാന്&#x200d; സ്പിരിറ്റ് പ്രദര്&#x200d;ശിപ്പിച്ചു. അവിടന്ന് എങ്ങനേലും കൈച്ചിലായി പോവാന്&#x200d; നോക്കുന്ന എന്നെ കട മൊയലാളി മലപ്പുറത്തൂന്ന് ഫോണിലൂടെ പിടികൂടാന്&#x200d; നോക്കുന്നു. സെയില്&#x200d;സ്മാന്&#x200d; വഴിമുടക്കി നില്&#x200d;ക്കുന്നു. ബിസ്മില്ല കേള്&#x200d;ക്കുന്ന ആടിന്റെ മാനസികാവസ്ഥയായിരുന്നു എനിക്ക്. ഇപ്പൊ തിരിച്ച് വരാന്ന് പറഞ്ഞ് സുഹൃത്ത്് എന്നെ അവിടുന്ന് സാഹസികമായി ഇറക്കി. ടേക്കോഫിന്റെ ക്ലൈമാക്‌സില്&#x200d; ചാക്കോച്ചന്&#x200d; അതിര്&#x200d;ത്തി കടന്ന പോലെ കടക്ക് പുറത്ത് ഇറങ്ങി. (കടക്കൂ പുറത്തല്ല, ഇറ്റ് ഈസ് കടക്ക് പുറത്ത്) രണ്ട് ദിവസം കഴിഞ്ഞപ്പൊ കണ്ണട വാങ്ങി,5000 സംതിംഗ്. ശുഭം.</em><br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fprasanthn%2Fposts%2F10157118282024056&amp;width=500" width="500" height="569" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prasanth-nair-ias-in-speckers-specs-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രശാന്ത് നായരെ അള്&#x200d;ഫോന്&#x200d;സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു</title>
		<link>https://www.chandrikadaily.com/prashanth-nair-private-secretary-of-alphons-kannanthanam.html</link>
					<comments>https://www.chandrikadaily.com/prashanth-nair-private-secretary-of-alphons-kannanthanam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 28 Nov 2017 05:53:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Alphonse Kannanthanam]]></category>
		<category><![CDATA[N prashanth]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56620</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കേന്ദ്രമന്ത്രി അല്&#x200d;ഫോന്&#x200d;സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്&#x200d; കളക്ടര്&#x200d; പ്രശാന്ത് നായരെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. അഞ്ച് വര്&#x200d;ഷത്തേക്കാണ് നിയമനം. കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് നായര്&#x200d; ഇപ്പോള്&#x200d; അവധിയിലാണ്. കളക്ടര്&#x200d; സ്ഥാനത്തു നിന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചെങ്കിലും പ്രശാന്ത് ചുമതല ഏറ്റെടുത്തിരുന്നില്ല.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേന്ദ്രമന്ത്രി അല്&#x200d;ഫോന്&#x200d;സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ്<br />
സെക്രട്ടറിയായി കോഴിക്കോട് മുന്&#x200d; കളക്ടര്&#x200d; പ്രശാന്ത് നായരെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. അഞ്ച് വര്&#x200d;ഷത്തേക്കാണ് നിയമനം. കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് നായര്&#x200d; ഇപ്പോള്&#x200d; അവധിയിലാണ്. കളക്ടര്&#x200d; സ്ഥാനത്തു നിന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചെങ്കിലും പ്രശാന്ത് ചുമതല ഏറ്റെടുത്തിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prashanth-nair-private-secretary-of-alphons-kannanthanam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണന്താനത്തിന്റെ സെക്രട്ടറിയായി എന്‍ പ്രശാന്ത്; എതിര്‍പ്പുമായി ബി.ജെ.പി</title>
		<link>https://www.chandrikadaily.com/bjp-against-n-prashanth.html</link>
					<comments>https://www.chandrikadaily.com/bjp-against-n-prashanth.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 09 Oct 2017 04:06:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Alphonse Kannanthanam]]></category>
		<category><![CDATA[N prashanth]]></category>
		<category><![CDATA[pm narendramodi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46940</guid>

					<description><![CDATA[തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍. പ്രശാന്തിനെ നിയമിക്കുന്നതിനെ എതിര്‍ത്ത് ബി.ജെ.പിയിലെ ഒരു വിഭാഗം രംഗത്ത്. ഇതിനെതിരെ ബി.ജെ.പി ദേശീയ നേതൃത്വത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും പരാതി അയച്ചതായാണ് വിവരം. പ്രശാന്തിന്റെ സേവനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കണ്ണന്താനം കത്ത് നല്‍കിയിട്ടുണ്ട്. നേരത്തെ മറ്റുമന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവരെ എന്‍.ഡി.എയിലേക്ക് പരിഗണിക്കരുതെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്‍. പ്രശാന്ത് കഴിഞ്ഞ സര്‍ക്കാരിലെ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പുമായി ഒരു [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്&#x200d;ഫോണ്&#x200d;സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായി കോഴിക്കോട് മുന്&#x200d; കളക്ടര്&#x200d; എന്&#x200d;. പ്രശാന്തിനെ നിയമിക്കുന്നതിനെ എതിര്&#x200d;ത്ത് ബി.ജെ.പിയിലെ ഒരു വിഭാഗം രംഗത്ത്. ഇതിനെതിരെ ബി.ജെ.പി ദേശീയ നേതൃത്വത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും പരാതി അയച്ചതായാണ് വിവരം. പ്രശാന്തിന്റെ സേവനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കണ്ണന്താനം കത്ത് നല്&#x200d;കിയിട്ടുണ്ട്. നേരത്തെ മറ്റുമന്ത്രിമാരുടെ പേഴ്‌സണല്&#x200d; സ്റ്റാഫില്&#x200d; ഉണ്ടായിരുന്നവരെ എന്&#x200d;.ഡി.എയിലേക്ക് പരിഗണിക്കരുതെന്ന് പ്രധാനമന്ത്രിയുടെ നിര്&#x200d;ദ്ദേശമുണ്ടായിരുന്നു. എന്&#x200d;. പ്രശാന്ത് കഴിഞ്ഞ സര്&#x200d;ക്കാരിലെ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് എതിര്&#x200d;പ്പുമായി ഒരു വിഭാഗം എത്തിയിരിക്കുന്നത്. കോഴിക്കോട് കളക്ടറായിരിക്കുമ്പോള്&#x200d; ഏറെ ജനകീയനായ കളക്ടറായിരുന്നു എന്&#x200d;.പ്രശാന്ത്. ഓപ്പറേഷന്&#x200d; സുലൈമാനി ഉള്&#x200d;പ്പെടെയുള്ള പേരുകേട്ട പദ്ധതികള്&#x200d; കൊണ്ടുവന്നതും പ്രശാന്തായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളുമായി സംവദിച്ചിരുന്ന പ്രശാന്തിന് &#8216;കളക്ടര്&#x200d; ബ്രോ&#8217; എന്നായിരുന്നു വിളിപ്പേര്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-against-n-prashanth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
