<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Nagpur &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nagpur/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 11 Aug 2025 10:06:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Nagpur &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്</title>
		<link>https://www.chandrikadaily.com/no-help-received-husband-took-wifes-dead-body-on-bike.html</link>
					<comments>https://www.chandrikadaily.com/no-help-received-husband-took-wifes-dead-body-on-bike.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 11 Aug 2025 10:06:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Nagpur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350094</guid>

					<description><![CDATA[ജബല്‍പൂര്‍ ദേശീയപാതയില്‍ നടന്ന വാഹനാപകടത്തിപ്പെട്ട് മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്‍ കെട്ടിവെച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോയി യുവാവ്.]]></description>
										<content:encoded><![CDATA[<p>നാഗ്പൂര്&#x200d;: ജബല്&#x200d;പൂര്&#x200d; ദേശീയപാതയില്&#x200d; നടന്ന വാഹനാപകടത്തിപ്പെട്ട് മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്&#x200d; കെട്ടിവെച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോയി യുവാവ്. ആരും സഹായത്തിനില്ലാതെ വന്നപ്പോഴാണ് ഇയാള്&#x200d; മൃതദേഹം ബൈക്കില്&#x200d; കൊണ്ടുപോയത്. മോര്&#x200d;ഫട്ടിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. </p>
<p>ലോനാരയില്&#x200d; നിന്ന് ദിയോലാപര്&#x200d; വഴി കരണ്&#x200d;പൂരിലേക്കുള്ള യാത്രയ്ക്കിടെ അമിത് യാദവും ഭാര്യ ഗ്യാര്&#x200d;സി അമിത് യാദവും സഞ്ചരിച്ച ബൈക്കില്&#x200d; ട്രക്ക് ഇടിച്ചു. സംഭവസ്ഥലത്തുവെച്ച് തന്നെ ഭാര്യ മരിച്ചു. അപകടത്തിന് ശേഷം, സഹായത്തിനായി പലതവണ അഭ്യര്&#x200d;ത്ഥിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. നിരാശനായ അമിത്, ഭാര്യയുടെ മൃതദേഹം ബൈക്കില്&#x200d; കെട്ടി മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്&#x200d; തീരുമാനിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-help-received-husband-took-wifes-dead-body-on-bike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്</title>
		<link>https://www.chandrikadaily.com/muslim-female-students-denied-admission-police-registered-a-case-against-the-school-authorities-in-nagpur.html</link>
					<comments>https://www.chandrikadaily.com/muslim-female-students-denied-admission-police-registered-a-case-against-the-school-authorities-in-nagpur.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 20 May 2025 05:11:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[admission]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[muslim students]]></category>
		<category><![CDATA[Nagpur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341792</guid>

					<description><![CDATA[മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂള്‍ ട്രസ്റ്റി രാജേഷ് ലാല്‍വാനി നിര്‍ദേശം നല്‍കിയതായി കണ്ടെത്തി.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം വാദ്യാര്&#x200d;ഥിനികള്&#x200d;ക്ക് പ്രവേശനം നിഷേധിച്ച നാഗ്പൂരിലെ സ്‌കൂള്&#x200d; അധികൃതര്&#x200d;ക്കെതിരെ കേസെടുത്ത് പൊലീസ്. മുസ്‌ലിം സമുദായത്തിലെ പെണ്&#x200d;കുട്ടികള്&#x200d;ക്ക് 2025-26 അധ്യായന വര്&#x200d;ഷത്തേക്ക് പ്രവേശനം നല്&#x200d;കരുതെന്ന് പറഞ്ഞെന്ന പരാതിയെ തുടര്&#x200d;ന്നാണ് സിറ്റി പൊലീസ് ഇവര്&#x200d;ക്കെതിരെ കേസെടുത്തത്.</p>
<p>മെയ് 8ന് ആറാം ക്ലാസ് പ്രവേശനത്തിനായി സമീപിച്ച കുടുംബത്തിനോട് സീറ്റ് ഒഴിവില്ലെന്നാണ് സ്റ്റാഫ് അംഗം അനിത ആര്യ അവരോട് പറഞ്ഞത്. എന്നാല്&#x200d; അസിസ്റ്റന്റ് ടീച്ചര്&#x200d; നടത്തിയ അന്വേഷണത്തില്&#x200d; മുസ്‌ലിം സമുദായത്തില്&#x200d; നിന്നുള്ള പെണ്&#x200d;കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂള്&#x200d; ട്രസ്റ്റി രാജേഷ് ലാല്&#x200d;വാനി നിര്&#x200d;ദേശം നല്&#x200d;കിയതായി കണ്ടെത്തി. തുടര്&#x200d;ന്ന് വിഷയം, പ്രിന്&#x200d;സിപ്പലിനെ അറിയിക്കുകയും വിദ്യാര്&#x200d;ഥിയുടെ കുടുംബത്തോടൊപ്പം പൊലീസില്&#x200d; പരാതി നല്&#x200d;കുകയുമായിരുന്നു.</p>
<p>ജില്ലാ ചൈല്&#x200d;ഡ് പ്രൊട്ടക്ഷന്&#x200d; യൂണിറ്റ് ആണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്&#x200d; മതവികാരം വ്രണപ്പെടുത്തുകയും കുടുംബത്തെ മാനസികമായി തളര്&#x200d;ത്തുകയും ചെയ്തതിന് മൂന്ന് പേര്&#x200d;ക്കെതിരെ പൊലീസ് കേസെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-female-students-denied-admission-police-registered-a-case-against-the-school-authorities-in-nagpur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചു; മലയാളി വിദ്യാര്‍ഥി നാഗ്പുരില്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/operation-sindoor-was-criticized-malayali-student-arrested-in-nagpur.html</link>
					<comments>https://www.chandrikadaily.com/operation-sindoor-was-criticized-malayali-student-arrested-in-nagpur.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 09 May 2025 10:42:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Nagpur]]></category>
		<category><![CDATA[operation sindoor]]></category>
		<category><![CDATA[surgical strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340719</guid>

					<description><![CDATA[ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവര്‍ത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ഓപ്പറേഷന്&#x200d; സിന്ദൂറിനെ വിമര്&#x200d;ശിച്ച മലയാളി വിദ്യാര്&#x200d;ഥിയെ നാഗ്പുര്&#x200d; പൊലീസ് അറസ്റ്റ് ചെയ്തു. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷന്&#x200d; പ്രവര്&#x200d;ത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പൂരിലെ ഒരു ഹോട്ടലില്&#x200d; നിന്ന് അറസ്റ്റ് ചെയ്തത്. ജയിലില്&#x200d; അടക്കപ്പെട്ട മാധ്യമപ്രവര്&#x200d;ത്തകരുടെ മോചനം ആവശ്യപ്പെട്ട് ഡല്&#x200d;ഹിയില്&#x200d; നടന്ന പരിപാടിയില്&#x200d; പങ്കെടുത്ത ശേഷം തിരിച്ചുവരുന്ന വഴിയാണ് റിജാസ് അറസ്റ്റിലാകുന്നത്.</p>
<p>റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിഎന്&#x200d;എസ് 149,192 , 351, 353 എന്നീ വകുപ്പുകള്&#x200d; പ്രകാരമാണ് കേസ്. കാരണം പറയാതെയാണ് തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഇവര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/operation-sindoor-was-criticized-malayali-student-arrested-in-nagpur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാഗ്പൂര്&#x200d; അക്രമം: അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ; ഏകപക്ഷീയ നടപടിയെന്ന് വിമർശനം</title>
		<link>https://www.chandrikadaily.com/nagpur-violence-all-51-arrested-are-muslims-criticism-of-unilateral-action.html</link>
					<comments>https://www.chandrikadaily.com/nagpur-violence-all-51-arrested-are-muslims-criticism-of-unilateral-action.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Mar 2025 06:18:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[Nagpur]]></category>
		<category><![CDATA[violence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334857</guid>

					<description><![CDATA[ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.]]></description>
										<content:encoded><![CDATA[<p>നാഗ്പൂർ സംഘർത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ. പൊലീസിന്&#x200d;റേത് ഏകപക്ഷീയ നടപടിയെന്ന് തെളിയിക്കുന്ന എഫ്ഐആർ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമായി. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.</p>
<p>തിങ്കളാഴ്ച രാത്രിയാണ് നാഗ്പൂർ സെൻട്രലിലെ മഹൽ പ്രദേശത്ത്ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർമുണ്ടായത്. ഇതിന് പിന്നാലെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലാണ് 51 പേരെ പ്രതികളാക്കിയിരിക്കുന്നത്. പ്രതി പട്ടികയിൽ ഉള്ളവരെല്ലാവരും മുസ്‌ലിംകളാണ്. കൂടാതെ കണ്ടാലറിയാവുന്ന 600 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.</p>
<p>ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായെന്ന് പൊലീസ് തന്നെ സമ്മതിക്കുമ്പോഴും ഒരു വിഭാഗത്തിൽപ്പെട്ടവരുടെ പേരുകൾ മാത്രം എങ്ങനെയാണ് എഫ്ഐആറിൽ വന്നതെന്ന് ചോദ്യം ഉയരുകയാണ്. പൊലീസ് നടപടി പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി. ഏകപക്ഷിയ നടപടി പൊലീസ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു.</p>
<p>അതിനിടെ മതവികാരം വ്രണപ്പെടുത്തിയ കേസിൽ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ് ദളിന്റെയും എട്ട് അംഗങ്ങൾ പൊലീസിന് മുന്നിൽ കീഴടങ്ങി. 6 എഫ്ഐആറുകളാണ് ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കലാപങ്ങൾക്ക് കാരണമായേക്കാവുന്ന ചെറിയ സംഭവങ്ങൾ പോലും ഗൗരവമായി കാണാനും മുളയിലെ നുള്ളാനും മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല, ജില്ലാ എസ്പിമാരോട് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nagpur-violence-all-51-arrested-are-muslims-criticism-of-unilateral-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാഗ്പൂരില്&#x200d; ഇരു വിഭാഗങ്ങള്&#x200d; തമ്മിലുണ്ടായ സംഘര്&#x200d;ഷം; 25 പേര്&#x200d; കസ്റ്റഡിയില്&#x200d; കര്&#x200d;ഫ്യു തുടരുന്നു</title>
		<link>https://www.chandrikadaily.com/1clash-between-two-factions-in-nagpur-curfew-continues-in-custody-of-25-people.html</link>
					<comments>https://www.chandrikadaily.com/1clash-between-two-factions-in-nagpur-curfew-continues-in-custody-of-25-people.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Mar 2025 02:18:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Nagpur]]></category>
		<category><![CDATA[Nagpur Violence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334627</guid>

					<description><![CDATA[സംഘര്&#x200d;ഷത്തില്&#x200d; പെട്ടവരെ തിരിച്ചറിയാന്&#x200d; സിസിടിവി ദൃശ്യങ്ങളും സോഷ്യല്&#x200d; മീഡിയ പോസ്റ്റുകളും അധികൃതര്&#x200d; പരിശോധിച്ചുവരികയാണ്]]></description>
										<content:encoded><![CDATA[<p>നാഗ്പൂരില്&#x200d; ഇരു വിഭാഗങ്ങള്&#x200d; തമ്മിലുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; പൊലീസ് അന്വേഷണം തുടരുന്നു. മഹല്&#x200d;, ഹന്&#x200d;സപുരി എന്നിവിടങ്ങളില്&#x200d; ഉണ്ടായ സംഘര്&#x200d;ഷത്തില്&#x200d; 25 പേരെ പൊലീസ് കസ്റ്റഡിയില്&#x200d; എടുത്തു. സംഘര്&#x200d;ഷത്തില്&#x200d; പെട്ടവരെ തിരിച്ചറിയാന്&#x200d; സിസിടിവി ദൃശ്യങ്ങളും സോഷ്യല്&#x200d; മീഡിയ പോസ്റ്റുകളും അധികൃതര്&#x200d; പരിശോധിച്ചുവരികയാണ്. പ്രദേശത്ത് ഇപ്പോഴും പൊലീസ് വിന്യാസവും തുടരുകയാണ്. കര്&#x200d;ഫ്യു തുടരുന്നതിനാല്&#x200d; അനാവശ്യമായ ആളുകള്&#x200d; പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>നാഗ്പൂരിലുണ്ടായ സംഘര്&#x200d;ഷത്തിന് കാരണം &#8216;ഛാവ&#8217; സിനിമയാണെന്നും ഇത് ഔറംഗസേബിനെതിരെയുള്ള ജനങ്ങളുടെ രോഷം ആളിക്കത്തിച്ചുവെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ നിയമസഭയില്&#x200d; പറഞ്ഞിരുന്നു. പ്രദേശത്ത് സമാധാനം കൈവരിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്&#x200d; രവീന്ദര്&#x200d; കുമാര്&#x200d; സിംഗാള്&#x200d; സ്ഥിരീകരിച്ചു. &#8216;നിലവില്&#x200d; സ്ഥിതി ശാന്തമാണ്, ഏകദേശം 11 പൊലീസ് സ്റ്റേഷന്&#x200d; പരിധിയില്&#x200d; ഞങ്ങള്&#x200d; കര്&#x200d;ഫ്യൂ ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്&#x200d; നിയന്ത്രണവിധേയമാണ്,&#8217; അദ്ദേഹം എഎന്&#x200d;ഐയോട് പറഞ്ഞു.</p>
<p>മുഗള്&#x200d; ചക്രവര്&#x200d;ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം നാഗ്പൂരില്&#x200d; അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്&#x200d; കര്&#x200d;സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘര്&#x200d;ഷം. നാഗ്പൂര്&#x200d; സെന്ററിലെ മഹല്&#x200d; പ്രദേശത്ത് ഇരു വിഭാഗങ്ങള്&#x200d; തമ്മില്&#x200d; ഏറ്റുമുട്ടുലുണ്ടായത്. പ്രദേശത്ത് പൊലീസ് വിന്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗങ്ങള്&#x200d; നേര്&#x200d;ക്കുനേര്&#x200d; നിന്ന് കല്ലെറിയുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1clash-between-two-factions-in-nagpur-curfew-continues-in-custody-of-25-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാഗ്പൂരില്&#x200d; ഇരു വിഭാഗങ്ങള്&#x200d; തമ്മില്&#x200d; സംഘര്&#x200d;ഷം; കടകള്&#x200d;ക്കും വാഹനങ്ങള്&#x200d;ക്കും തീവെച്ചു; നിരവധി പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/1clash-between-two-factions-in-nagpur-shops-and-vehicles-were-set-on-fire-many-people-were-injured.html</link>
					<comments>https://www.chandrikadaily.com/1clash-between-two-factions-in-nagpur-shops-and-vehicles-were-set-on-fire-many-people-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Mar 2025 01:45:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Aurengzeb Tomb]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Nagpur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334439</guid>

					<description><![CDATA[ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരു കൂട്ടരും ഏറ്റു മുട്ടിയത്]]></description>
										<content:encoded><![CDATA[<p>മുംബൈ: നാഗ്പൂരില്&#x200d; മഹല്&#x200d; എന്ന പ്രദേശത്ത് ഇരു വിഭാഗങ്ങള്&#x200d; തമ്മില്&#x200d; സംഘര്&#x200d;ഷം. കടകള്&#x200d;ക്കും വാഹനങ്ങള്&#x200d;ക്കും തീവെച്ചു. മുഗള്&#x200d; ചക്രവര്&#x200d;ത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരു കൂട്ടരും ഏറ്റു മുട്ടിയത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്നും ഇല്ലെങ്കില്&#x200d; കര്&#x200d;സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയാണ് സംഘര്&#x200d;ഷം.</p>
<p>കോട്വാലി, ഗണേഷ്പേത്ത്, ചിത്നിസ് പാര്&#x200d;ക്ക് എന്നിവിടങ്ങളില്&#x200d; കല്ലേറുണ്ടായെന്നാണ് റിപ്പോര്&#x200d;ട്ട്. നാല് പേര്&#x200d;ക്ക് ഗുരുതരമായി പരുക്കേറ്റു. പൊലീസുകാര്&#x200d;ക്കുള്&#x200d;പ്പെടെ നിരവധി പേര്&#x200d;ക്ക് പരിക്കേറ്റു. അതേസമയം സ്ഥിതിഗതികള്&#x200d; ഇപ്പോള്&#x200d; നിയന്ത്രണ വിധേയമായെന്നാണ് വിവരം.</p>
<p>മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്&#x200d; ജില്ലയിലെ ഔറംഗസേബിന്റെ ശവകുടീരം എത്രയും വേഗം പൊളിക്കണമെന്നും അല്ലെങ്കില്&#x200d; ബാബരി മസ്ജിദിന്റെ സ്ഥിതി ആവര്&#x200d;ത്തിക്കുമെന്നും സംഘ്പരിവാര്&#x200d; സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകള്&#x200d; അറിയിച്ചിരുന്നു.</p>
<p>ഔറംഗസേബിന്റെ ശവകുടീരത്തിന്റെ പരിസരത്ത് വന്&#x200d; പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ഇതിനിടെയാണ് സംഘര്&#x200d;ഷം ഉടലെടുത്തത്.</p>
<p>അതേസമയം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിന്&#x200d; ഗഡ്കരി തുടങ്ങിയവര്&#x200d; സംയമനം പാലിക്കാന്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്&#x200d;ത്തനങ്ങളില്&#x200d; ഏര്&#x200d;പ്പെടുന്നവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയുണ്ടാകുമെന്നാണ് ഇരുവരും വ്യക്തമാക്കിയത്.</p>
<p>നാഗ്പൂരില്&#x200d; സമാധാനം പുനസ്ഥാപിക്കാനായിട്ടുണ്ടെന്നും വ്യാജ പ്രചാരണങ്ങള്&#x200d; വിശ്വസിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1clash-between-two-factions-in-nagpur-shops-and-vehicles-were-set-on-fire-many-people-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൗണ്&#x200d;സിലിങ്ങിന്റെ മറവില്&#x200d; 15 വര്&#x200d;ഷത്തിനിടെ അമ്പതോളം പെണ്&#x200d;കുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞന്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/a-psychologist-who-raped-50-girls-in-15-years-under-the-guise-of-counseling-has-been-arrested.html</link>
					<comments>https://www.chandrikadaily.com/a-psychologist-who-raped-50-girls-in-15-years-under-the-guise-of-counseling-has-been-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 15 Jan 2025 02:51:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Nagpur]]></category>
		<category><![CDATA[psychologist]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325686</guid>

					<description><![CDATA[47 വയസ്സുകാരനായ രാജേഷ് ധോകെ എന്ന മനഃശാസ്ത്രജ്ഞനാണ് റെസിഡന്&#x200d;ഷ്യല്&#x200d; ക്യാമ്പുകളില്&#x200d; കൗണ്&#x200d;സിലിംഗ് നല്&#x200d;കാനെന്ന വ്യാജേന പീഡിപ്പിച്ചത്]]></description>
										<content:encoded><![CDATA[<p>നാഗ്പൂരില്&#x200d; കൗണ്&#x200d;സിലിങ്ങിന്റെ മറവില്&#x200d; പെണ്&#x200d;കുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞന്&#x200d; അറസ്റ്റില്&#x200d;. 15 വര്&#x200d;ഷത്തിനിടെ അമ്പതോളം പെണ്&#x200d;കുട്ടികളെയാണ് 47 വയസ്സുകാരനായ രാജേഷ് ധോകെ എന്ന മനഃശാസ്ത്രജ്ഞനാണ് റെസിഡന്&#x200d;ഷ്യല്&#x200d; ക്യാമ്പുകളില്&#x200d; കൗണ്&#x200d;സിലിംഗ് നല്&#x200d;കാനെന്ന വ്യാജേന പീഡിപ്പിച്ചത്. പോക്സോ, എസ് സി- എസ് ടി നിയമപ്രകാരം രാജേഷിനെതിരെ പൊലീസ് മൂന്ന് കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. ഭണ്ഡാര, ഗോണ്ടിയ തുടങ്ങിയ ഗ്രാമപ്രദേശങ്ങളില്&#x200d; രാജേഷ് വ്യക്തിത്വ വികസന ക്യാമ്പുകള്&#x200d; സംഘടിപ്പിച്ചിരുന്നതായും ഈ ക്യാമ്പുകളില്&#x200d; രാജേഷ് പെണ്&#x200d;കുട്ടികളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.</p>
<p>പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്&#x200d; പകര്&#x200d;ത്തുകും അവ പ്രചരിപ്പിക്കുമെന്ന് പ്രതി പെണ്&#x200d;കട്ടികളെ ഭീഷണിപ്പെടുത്തിയുമായിരുന്നു. പെണ്&#x200d;കുട്ടികളുടെ വിവാഹ ശേഷവും ഇയാള്&#x200d; ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുമായിരുന്നു എന്നും പൊലീസ് പറയുന്നു. രാജേഷ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; പൊലീസിന് ലഭിച്ചിട്ടുണ്ട്. ആവര്&#x200d;ത്തിച്ചുള്ള ഭീഷണിയിലും, അധിക്ഷേപത്തിലും മടുത്ത പ്രതിയുടെ മുന്&#x200d; വിദ്യാര്&#x200d;ത്ഥികളിലൊരാള്&#x200d; സഹുഡ്കേശ്വര്&#x200d; പോലീസില്&#x200d; പരാതി നല്&#x200d;കിയതിനെ തുടര്&#x200d;ന്നാണ് സംഭവം പുറംലോകമറിയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-psychologist-who-raped-50-girls-in-15-years-under-the-guise-of-counseling-has-been-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാടണഞ്ഞ് നിദയുടെ മൃതദേഹം, പൊതുദര്&#x200d;ശനം സ്‌കൂളില്&#x200d;; കബറടക്കം ഉച്ചയ്ക്ക്</title>
		<link>https://www.chandrikadaily.com/nidas-dead-body-public-view-at-school.html</link>
					<comments>https://www.chandrikadaily.com/nidas-dead-body-public-view-at-school.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 24 Dec 2022 05:22:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[championship]]></category>
		<category><![CDATA[Nagpur]]></category>
		<category><![CDATA[nida]]></category>
		<category><![CDATA[polo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228386</guid>

					<description><![CDATA[ഭക്ഷ്യവിഷബാധയ്ക്കുള്ള കുത്തിവയ്പിനു പിന്നാലെയാണ് കുഞ്ഞു താരം വ്യാഴാഴ്ച മരണപ്പെട്ടത്
]]></description>
										<content:encoded><![CDATA[<p>അമ്പലപ്പുഴ- നാഗ്പുരില്&#x200d; ദേശീയ സൈക്കിള്&#x200d; പോളോ ചാംപ്യന്&#x200d;ഷിപ്പിന് സ്വപ്‌നങ്ങളുമായി പോയ അമ്പലപ്പുഴ കാക്കാഴം സ്വദേശിനി ഫാത്തിമ നിദ ഷിഹാബുദ്ദീന്റെ (10) മൃതദേഹം നാട്ടിലെത്തി. ഭക്ഷ്യവിഷബാധയ്ക്കുള്ള കുത്തിവയ്പിനു പിന്നാലെയാണ് കുഞ്ഞു താരം വ്യാഴാഴ്ച മരണപ്പെട്ടത്. നിദ പഠിച്ച്-കളിച്ച് വളര്&#x200d;ന്ന സ്‌കൂളില്&#x200d; അവളുടെ ചേതനയറ്റ ശരീരം പൊതുദര്&#x200d;ശനത്തിന് വെച്ചതോടെ നാട്ടുകാര്&#x200d; അവസാന നോട്ടത്തോടെ അവളെ ഓര്&#x200d;മയിലേക്ക് പറഞ്ഞയച്ചു.</p>
<p>വ്യാഴാഴ്ച രാത്രി നാഗ്പുരിലെത്തിയ പിതാവ് ഷിഹാബുദ്ദീന്&#x200d; മെഡിക്കല്&#x200d; കോളജ് മോര്&#x200d;ച്ചറിയില്&#x200d; നിന്ന് മകളുടെ ചേതനയറ്റ ശരീരം ഏറ്റു വാങ്ങുമ്പോള്&#x200d; ഒപ്പമുണ്ടായിരുന്നവര്&#x200d;ക്കും കണ്ടുനില്&#x200d;ക്കാനായില്ല. നിദയുടെ മരണം അറിയാതെ ടീമിലെ ബാക്കിയുള്ളവര്&#x200d; ഇപ്പോഴും അവളെ കാത്തിരിക്കുകയാവും. താമസവും ഭക്ഷണവും ഒരുക്കാതെ ദേശീയ ചാംപ്യന്&#x200d;ഷിപ് സംഘടിപ്പിച്ച ദേശീയ സൈക്കിള്&#x200d; പോളോ ഫെഡറേഷനെതിരെയും ചികിത്സപ്പിഴവ് വരുത്തിയ ശ്രീകൃഷ്ണ ആശുപത്രിക്കെതിരെയും ഷിഹാബുദ്ദീന്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കി.</p>
<p>മൃതദേഹം എത്തിക്കാനും ആശുപത്രി ചെലവുകള്&#x200d;ക്കുമായി കേരള സ്‌പോര്&#x200d;ട്‌സ് കൗണ്&#x200d;സില്&#x200d; 5 ലക്ഷം രൂപ അനുവദിച്ചതായി നിദയുടെ വീട്ടിലെത്തിയ മന്ത്രി വി.അബ്ദുറഹിമാന്&#x200d; പറഞ്ഞു. ചികിത്സപ്പിഴവ് മൂലമാണ് മരണമെന്ന പരാതി ഉയര്&#x200d;ന്ന സാഹചര്യത്തില്&#x200d; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി.ശിവന്&#x200d;കുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും മന്ത്രി വി.അബ്ദുറഹിമാന്&#x200d; കേന്ദ്ര കായിക മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി എന്നിവര്&#x200d;ക്കും കത്തയച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nidas-dead-body-public-view-at-school.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാഗ്പൂരില്&#x200d; കോണ്&#x200d;ഗ്രസിനു വന്&#x200d; ജയം; ബിജെപി ദയനീയമായി പൊട്ടി</title>
		<link>https://www.chandrikadaily.com/nagpur-election-win.html</link>
					<comments>https://www.chandrikadaily.com/nagpur-election-win.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 04 Dec 2020 15:54:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Nagpur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=170527</guid>

					<description><![CDATA[തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്&#x200d; ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. നാലിടത്ത് കോണ്&#x200d;ഗ്രസ്-എന്&#x200d;സിപിശിവസേന സഖ്യം വിജയിച്ചപ്പോള്&#x200d; ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു]]></description>
										<content:encoded><![CDATA[<p>നാഗ്പൂര്&#x200d;: മഹാരാഷ്ട്ര നിയമസഭ കൗണ്&#x200d;സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; നാഗ്പൂരില്&#x200d; കോണ്&#x200d;ഗ്രസിന് ജയം. ആര്&#x200d;എസ്എസ് ശക്തികേന്ദ്രമായ നാഗ്പൂരില്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥി അഭിജിത് വന്&#x200d;ജാരിയാണ് ബിജെപിയെ തോല്&#x200d;പിച്ചത്. 58 വര്&#x200d;ഷത്തെ തുടര്&#x200d;വിജയത്തിന് ശേഷമാണ് ബിജെപി നാഗ്പൂരില്&#x200d; തോല്&#x200d;ക്കുന്നത്. മറ്റൊരു ശക്തികേന്ദ്രമായ പുണെയിലും ബിജെപിക്ക് അടിപതറി.</p>
<p>നാഗ്പൂരില്&#x200d; ബിജെപി സ്ഥാനാര്&#x200d;ത്ഥി സന്ദീപ് ജോഷിയാണ് കോണ്&#x200d;ഗ്രസിന്റെ അഭിജിത് വന്&#x200d;ജാരിയോട് പരാജയമറിഞ്ഞത്. 18910 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഭിജിത് വിജയിച്ചത്. ബിജെപി നേതാവ് നിതിന്&#x200d; ഗഡ്കരി നിരവധി തവണ ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.</p>
<p>തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്&#x200d; ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. നാലിടത്ത് കോണ്&#x200d;ഗ്രസ്-എന്&#x200d;സിപിശിവസേന സഖ്യം വിജയിച്ചപ്പോള്&#x200d; ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nagpur-election-win.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രണബിന്റെ നാഗ്പൂര്&#x200d; സന്ദര്&#x200d;ശനം: പുതിയ നുണക്കഥയുമായി ആര്&#x200d;.എസ്.എസ്</title>
		<link>https://www.chandrikadaily.com/new-fake-news-by-rss-on-pranabs-nagpur-visit-news.html</link>
					<comments>https://www.chandrikadaily.com/new-fake-news-by-rss-on-pranabs-nagpur-visit-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Jun 2018 04:50:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Nagpur]]></category>
		<category><![CDATA[pranab mukerjee]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91677</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി നാഗ്പൂരിലെ പരിപാടിയില്&#x200d; പങ്കെടുത്തതിനു പിന്നാലെ പുതിയ നുണക്കഥയുമായി ആര്&#x200d;.എസ്.എസ് രംഗത്ത്. നാഗ്പൂരില്&#x200d; പ്രണബ് മുഖര്&#x200d;ജി പ്രസംഗം നടത്തിയതിനുശേഷം ആര്&#x200d;.എസ്.എസില്&#x200d; ചേരാനുള്ള ഓണ്&#x200d;ലൈന്&#x200d; അപേക്ഷകളുടെ എണ്ണം അഞ്ച് മടങ്ങ് വര്&#x200d;ധിച്ചുവെന്നാണ് ഇത്തവണത്തെ പ്രചാരണം. പുതുതായി ലഭിച്ച അപേക്ഷകളുടെ നാല്&#x200d;പതു ശതമാനവും ബംഗാളില്&#x200d; നിന്നാണെന്നും ആര്&#x200d;എസ്എസ് പ്രചാര്&#x200d; പ്രമുഖ് ബിപ്ലബ് റോയ് അവകാശപ്പെടുന്നത്. ജൂണ്&#x200d; ആറിനു വെറും 378 അപേക്ഷകളാണ് ലഭിച്ചതെന്നും എന്നാല്&#x200d; പ്രണബ് വന്നതിനു ശേഷം 1779 പേര്&#x200d; അംഗത്വത്തിന് അപേക്ഷിച്ചതായും [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി നാഗ്പൂരിലെ പരിപാടിയില്&#x200d; പങ്കെടുത്തതിനു പിന്നാലെ പുതിയ നുണക്കഥയുമായി ആര്&#x200d;.എസ്.എസ് രംഗത്ത്. നാഗ്പൂരില്&#x200d; പ്രണബ് മുഖര്&#x200d;ജി പ്രസംഗം നടത്തിയതിനുശേഷം ആര്&#x200d;.എസ്.എസില്&#x200d; ചേരാനുള്ള ഓണ്&#x200d;ലൈന്&#x200d; അപേക്ഷകളുടെ എണ്ണം അഞ്ച് മടങ്ങ് വര്&#x200d;ധിച്ചുവെന്നാണ് ഇത്തവണത്തെ പ്രചാരണം.</p>
<p>പുതുതായി ലഭിച്ച അപേക്ഷകളുടെ നാല്&#x200d;പതു ശതമാനവും ബംഗാളില്&#x200d; നിന്നാണെന്നും ആര്&#x200d;എസ്എസ് പ്രചാര്&#x200d; പ്രമുഖ് ബിപ്ലബ് റോയ് അവകാശപ്പെടുന്നത്. ജൂണ്&#x200d; ആറിനു വെറും 378 അപേക്ഷകളാണ് ലഭിച്ചതെന്നും എന്നാല്&#x200d; പ്രണബ് വന്നതിനു ശേഷം 1779 പേര്&#x200d; അംഗത്വത്തിന് അപേക്ഷിച്ചതായും ബിപ്ലബ് അവകാശപ്പെടുന്നു.</p>
<p>അദ്ദേഹം മുന്&#x200d; രാഷ്ട്രപതിയും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമാണ്. അദ്ദേഹത്തിന്റെ നാഗ്പൂര്&#x200d; സന്ദര്&#x200d;ശനം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നുവെന്നും ബിപ്ലബ് പറഞ്ഞു.</p>
<p>ആര്&#x200d;.എസ്.എസ് മേധാവി മോഹന്&#x200d; ഭഗവതിന്റെ ക്ഷണം സ്വീകരിച്ച് പ്രണബ് മുഖര്&#x200d;ജി നാഗ്പൂരിലെ ആര്&#x200d;.എസ്.എസ് ആസ്ഥാനത്തെത്തി പരിശീലന പരിപാടിയില്&#x200d; പങ്കെടുത്ത് സംസാരിച്ചത് ഏറെ വിവാദങ്ങള്&#x200d;ക്ക് ഇടയാക്കിയിരുന്നു. മകള്&#x200d; ഷര്&#x200d;മിസ്ത മുഖര്&#x200d;ജി വരെ നാഗ്പൂരിലെ ചടങ്ങില്&#x200d; പങ്കെടുക്കരുതെന്ന് പ്രണബിന് മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു.</p>
<p>ചടങ്ങില്&#x200d; അദ്ദേഹം ബി.ജെ.പിയെയോ ആര്&#x200d;.എസ്.എസിനെയോ വിമര്&#x200d;ശിച്ചാലും പങ്കെടുത്തതിന്റെ പേരില്&#x200d; ജനങ്ങള്&#x200d; തെറ്റിദ്ധരിക്കപ്പെടാന്&#x200d; സാധ്യതയുണ്ടെന്നും പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഷര്&#x200d;മിസ്ത പറഞ്ഞിരുന്നു.</p>
<p>ഷര്&#x200d;മിസ്ത പറഞ്ഞതു പോലെ പ്രണബ് നാഗ്പൂര്&#x200d; ചടങ്ങില്&#x200d; പങ്കെടുക്കുന്നതിന്റെ ചിത്രം മോര്&#x200d;ഫ് ചെയ്ത ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; വഴി പ്രചരിച്ചിരുന്നു. മോഹന്&#x200d; ഭഗവതിനെ പോലെ ആര്&#x200d;എസ്എസ് തൊപ്പിയിട്ട് സെല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന്റെ യഥാര്&#x200d;ത്ഥ ദൃശ്യങ്ങള്&#x200d; കോണ്&#x200d;ഗ്രസ് നേതൃത്വം പുറത്തുവിട്ടിരുന്നു. ഇതില്&#x200d; സാധാരണ വേഷത്തിലായിരുന്നു പ്രണബെങ്കില്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിച്ച ചിത്രം ആര്&#x200d;.എസ്.എസിന് അനുകൂലമാക്കുന്നതായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-fake-news-by-rss-on-pranabs-nagpur-visit-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
