<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#naredramodi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/naredramodi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 30 Oct 2025 14:05:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#naredramodi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിതീഷന്റെ റിമോട്ട് കണ്‍ട്രോള്‍ മോദിയുടെ കൈകളില്‍, മോദി ബട്ടണ്‍ അമര്‍ത്തിയാല്‍ നിതീഷ് പ്രവര്‍ത്തിക്കും; രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/nitish-will-act-if-modi-presses-the-button-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/nitish-will-act-if-modi-presses-the-button-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 30 Oct 2025 14:05:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361137</guid>

					<description><![CDATA[ര്‍ക്കാറിനെ ഭരിക്കുന്നത് മോദിയും അമിത് ഷായും നാഗ്പൂരുമാണെന്നും നിതീഷ് കുമാറല്ലെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷനെ നിയന്ത്രിക്കുന്ന റിമോട്ട് കണ്&#x200d;ട്രോള്&#x200d; നരേന്ദ്ര മോദിയുടെ കൈകളിലാണുളളതെന്നും മോദി ബട്ടണ്&#x200d; അമര്&#x200d;ത്തിയാല്&#x200d; നിതീഷ് പ്രവര്&#x200d;ത്തിക്കുമെന്നും ആവര്&#x200d;ത്തിച്ച് രാഹുല്&#x200d; ഗാന്ധി. സര്&#x200d;ക്കാറിനെ ഭരിക്കുന്നത് മോദിയും അമിത് ഷായും നാഗ്പൂരുമാണെന്നും നിതീഷ് കുമാറല്ലെന്നും അദ്ദേഹം പറഞ്ഞു. നളന്ദയില്&#x200d; നടന്ന തെരഞ്ഞെടുപ്പ് റാലിയില്&#x200d; സംസാരിക്കുകയായിരുന്നു രാഹുല്&#x200d; ഗാന്ധി.</p>
<p>ചോദ്യ പേപ്പര്&#x200d; ചോര്&#x200d;ച്ച വിഷയത്തില്&#x200d;, ഇത് ബിഹാറിലെ സത്യസന്ധരും കഠിനാധ്വാനികളുമായ യുവാക്കളെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി തൊഴിലാളികളെ മാത്രം ഉല്&#x200d;പാദിപ്പിക്കുന്നവരാകാനാണോ നിങ്ങള്&#x200d; ആഗ്രഹിക്കുന്നത്? അത്തരമൊരു ബീഹാര്&#x200d; ഞങ്ങള്&#x200d;ക്ക് വേണ്ട. മുമ്പത്തെ പോലെ ലോകമെമ്പാടുമുള്ള ആളുകള്&#x200d; വിദ്യാഭ്യാസത്തിനായി ബിഹാറിലേക്ക് വന്ന വിശ്വവിദ്യാലയമായ നളന്ദ സര്&#x200d;വകലാശാലയുടെ ബിഹാര്&#x200d; ഞങ്ങള്&#x200d;ക്ക് വേണം. ഫോണുകളുടെ പിന്നില്&#x200d; മെയ്ഡ് ഇന്&#x200d; ബിഹാര്&#x200d; എന്നും മെയ്ഡ് ഇന്&#x200d; നളന്ദ എന്നും എഴുതിയിരിക്കുന്ന ഒരു ദിവസം വരണമെന്ന് ഞങ്ങള്&#x200d; ആഗ്രഹിക്കുന്നു. ചൈനയിലെ യുവാക്കള്&#x200d; മെയ്ഡ് ഇന്&#x200d; ബിഹാര്&#x200d; ഫോണുകളും ടീഷര്&#x200d;ട്ടുകളും വാങ്ങണമെന്നും ഞങ്ങള്&#x200d; ആഗ്രഹിക്കുന്നു. കേന്ദ്രത്തില്&#x200d; ഇന്&#x200d;ഡ്യ സര്&#x200d;ക്കാര്&#x200d; അധികാരത്തിലെത്തിയാല്&#x200d; നളന്ദ സര്&#x200d;വകലാശാലയെ വീണ്ടും വിശ്വവിദ്യാലയമാക്കിമാറ്റും- രാഹുല്&#x200d; ഗാന്ധി പറഞ്ഞു.</p>
<p>ഇവിടെ രണ്ട് ഇന്ത്യയുണ്ട്: ഒന്ന് അദാനി, അംബാനി, മോദി, മറ്റൊന്ന് നിങ്ങളുടെയും എന്റെയും ഇന്ത്യ. ഈ രണ്ടാമത്തെ ഇന്ത്യയില്&#x200d; നിങ്ങള്&#x200d; എന്തു ചെയ്താലും നിങ്ങള്&#x200d;ക്ക് തൊഴില്&#x200d; കണ്ടെത്താന്&#x200d; കഴിയില്ല, കാരണം പ്രധാനമന്ത്രി മോദി അദാനിയെയും അംബാനിയെയും പോലുള്ളവര്&#x200d; ബിഹാറിലെ ജനങ്ങള്&#x200d;ക്ക് ചൈനീസ് ഉല്&#x200d;പന്നങ്ങള്&#x200d; വില്&#x200d;ക്കണമെന്ന് ആഗ്രഹിക്കുന്നു. ആളുകള്&#x200d; ബിഹാറിലെ ആശുപത്രികളില്&#x200d; പോകുന്നത് ജീവിക്കാനല്ല, മരിക്കാനാണ്. ഇതാണ് നിങ്ങളുടെ സര്&#x200d;ക്കാറിന്റെ സത്യം. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ കുറവുകളെ കുറിച്ചും ജനങ്ങളുടെ ജീവന് ആശുപത്രികളില്&#x200d; ഒരുവിലയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nitish-will-act-if-modi-presses-the-button-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വായ മൂടിക്കെട്ടിയ മോദിയുടെ മുഖചിത്രവുമായി ബ്രിട്ടീഷ് ഹെറാള്&#x200d;ഡ് മാഗസിന്&#x200d;</title>
		<link>https://www.chandrikadaily.com/modi-india.html</link>
					<comments>https://www.chandrikadaily.com/modi-india.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 07 Jul 2023 13:19:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263470</guid>

					<description><![CDATA[എട്ടുവര്&#x200d;ഷത്തിന് ശേഷം ആദ്യമായാണ് മോദി അമേരിക്കയില്&#x200d;വെച്ച് മാധ്യമങ്ങളെ കണ്ടതെന്നും പറയുന്ന ലേഖനത്തിന്റെ തലക്കെട്ട് ജനാധിപത്യം ഇന്ത്യയില്&#x200d; അപായമണി മുഴക്കുന്നുവെന്നാണ്.]]></description>
										<content:encoded><![CDATA[<p>ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരായ പീഡനങ്ങളും ജനാധിപത്യസ്ഥാപനങ്ങള്&#x200d; ജീര്&#x200d;ണിക്കുന്നതും ചൂണ്ടിക്കാട്ടി ബ്രിട്ടനിലെ പ്രമുഖ മാസികയായ ബ്രീട്ടീഷ് ഹെറാള്&#x200d;ഡ് മുഖലേഖനം പ്രസിദ്ധീകരിച്ചു. മോദിയുടെ വായ മൂടിക്കെട്ടിയ ചിത്രവുമായാണ് കവര്&#x200d; സ്‌റ്റോറി. ഇന്ത്യയില്&#x200d; നടക്കുന്ന ജനാധിപത്യധ്വംസനങ്ങള്&#x200d; പ്രധാനമന്ത്രി കണ്ടില്ലെന്ന ്‌നടിക്കുകയാണെന്ന് പറയുന്ന ലേഖനത്തില്&#x200d; ഏറ്റവും താഴേക്കിടയിലുള്ളവരുടെ ക്ഷേമമാണ് രാജ്യത്തിന് പ്രധാനമെന്ന ഗാന്ധിജിയുടെ വാക്യം തുടക്കത്തില്&#x200d;തന്നെ ചേര്&#x200d;ത്തിട്ടുണ്ട്. നേരത്തെ ബിബിസിയുടെ മോദിക്കെതിരായ ഡോക്യൂമെന്ററി വിവാദമാകുകയും ഇന്ത്യാസര്&#x200d;ക്കാര്&#x200d; നിരോധിക്കുകയും ചെയ്തിരുന്നു. ട്രംപും ഇപ്പോള്&#x200d; ബൈഡനും മോദിയെ സ്വീകരിക്കുമ്പോള്&#x200d; മുന്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് ബറാക് ഒബാമ മോദിയെ അകറ്റിനിര്&#x200d;ത്തിയ കാര്യം ലേഖനത്തില്&#x200d; പറയുന്നുണ്ട്. എട്ടുവര്&#x200d;ഷത്തിന് ശേഷം ആദ്യമായാണ് മോദി അമേരിക്കയില്&#x200d;വെച്ച് മാധ്യമങ്ങളെ കണ്ടതെന്നും പറയുന്ന ലേഖനത്തിന്റെ തലക്കെട്ട് ജനാധിപത്യം ഇന്ത്യയില്&#x200d; അപായമണി മുഴക്കുന്നുവെന്നാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയെ നോബല്&#x200d; സമ്മാനത്തിന് പരിഗണിക്കുന്നുവെന്ന വാര്&#x200d;ത്ത വ്യാജം</title>
		<link>https://www.chandrikadaily.com/did-asle-toje-call-pm-modi-biggest-contender-for-nobel-prize.html</link>
					<comments>https://www.chandrikadaily.com/did-asle-toje-call-pm-modi-biggest-contender-for-nobel-prize.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 16 Mar 2023 16:21:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[asle toje]]></category>
		<category><![CDATA[BJP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242977</guid>

					<description><![CDATA[താന്&#x200d; ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടേ ഇല്ലെന്നും അത് വ്യാജവാര്&#x200d;ത്തയാണെന്നും വിശദീകരിച്ച് അസ്‌ലേ തോജെ തന്നെയാണ് ഇപ്പോള്&#x200d; രംഗത്ത് വന്നിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ഈ വര്&#x200d;ഷത്തെ നൊബേല്&#x200d; സമ്മാനത്തിനുള്ള മത്സരാര്&#x200d;ത്ഥികളില്&#x200d; ഇന്ത്യന്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയുണ്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിണവുമായി നോര്&#x200d;വീജിയന്&#x200d; നൊബേല്&#x200d; കമ്മിറ്റിയുടെ ഉപനേതാവ് അസ്ലെ ടോജെ രംഗത്തെത്തി. പുറത്തുവന്നിരിക്കുന്ന കാര്യങ്ങള്&#x200d; തികച്ചും വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>https://twitter.com/zoo_bear/status/1636305708332515330</p>
<p>താന്&#x200d; ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടേ ഇല്ലെന്നും അത് വ്യാജവാര്&#x200d;ത്തയാണെന്നും വിശദീകരിച്ച് അസ്‌ലേ തോജെ തന്നെയാണ് ഇപ്പോള്&#x200d; രംഗത്ത് വന്നിരിക്കുന്നത്. സമാധാനത്തിനുള്ള നോബേല്&#x200d; സമ്മാനത്തിനുള്ള ഏറ്റവും വലിയ മത്സരാര്&#x200d;ഥി പ്രധാനമന്ത്രിയാണെന്ന് നൊബേല്&#x200d; സമ്മാന സമിതിയുടെ ഉപനേതാവ് പറഞ്ഞതായി വ്യാഴാഴ്ചയാണ് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/did-asle-toje-call-pm-modi-biggest-contender-for-nobel-prize.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിബിസി വിവാദ ഡോക്യുമെന്ററി: രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും; സമൂഹമാധ്യമങ്ങളില്&#x200d; കര്&#x200d;ശന നിരീക്ഷണം</title>
		<link>https://www.chandrikadaily.com/bbc-controversial-documentary.html</link>
					<comments>https://www.chandrikadaily.com/bbc-controversial-documentary.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Jan 2023 05:00:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[bbc]]></category>
		<category><![CDATA[Documentary]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234233</guid>

					<description><![CDATA[യു കെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്&#x200d;ട്ടാണ് ഡോക്യുമെന്ററി പങ്കുവയ്ക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. &#8216;ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്&#x200d;&#8217; എന്ന ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗത്തിന്റെ സംപ്രേഷണം ആഭ്യന്തര തലത്തില്&#x200d; വലിയ കോലിളക്കമാണ് സൃഷ്ടിച്ചത്. ഡോക്യുമെന്ററിയുടെ പ്രദര്&#x200d;ശനത്തിന് കേന്ദ്രസര്&#x200d;ക്കാര്&#x200d; ഇന്ത്യയില്&#x200d; വിലക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബിബിസി രണ്ടാംഭാഗം ഇന്ന് സംപ്രേഷണം ചെയ്യാന്&#x200d; ഒരുങ്ങുന്നത്.</p>
<p>ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കൂടുതല്&#x200d; വിവരങ്ങള്&#x200d; രണ്ടാംഭാഗത്ത് ഉണ്ടാകുമെന്നാണ് സൂചന. 2019ലെ തെരഞ്ഞെടുപ്പില്&#x200d; അടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചുവെന്നും രണ്ടാംഭാഗത്തില്&#x200d; പറയുന്നതായി സൂചനയുണ്ട്. യു കെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്&#x200d;ട്ടാണ് ഡോക്യുമെന്ററി പങ്കുവയ്ക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bbc-controversial-documentary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമ്മയെ കാണാൻ മോദി ആശുപത്രിയിലെത്തി</title>
		<link>https://www.chandrikadaily.com/news-india-narendramodhi-mother-hospitalised.html</link>
					<comments>https://www.chandrikadaily.com/news-india-narendramodhi-mother-hospitalised.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 28 Dec 2022 14:36:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[mother]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229379</guid>

					<description><![CDATA[ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. അമ്മയെ കാണാൻ നരേന്ദ്രമോദി ആശുപത്രിയിലെത്തി. അഹമ്മദാബാദിലെ യുഎന്&#x200d; മേത്ത ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് കാര്&#x200d;ഡിയോളജി ആന്&#x200d;ഡ് റിസര്&#x200d;ച്ച്‌ സെന്ററിലാണ് മാതാവിനെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്&#x200d; പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഡിസംബര്&#x200d; നാലിന് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി മാതാവിനെ സന്ദര്&#x200d;ശിച്ചിരുന്നത്]]></description>
										<content:encoded><![CDATA[<p>ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. അമ്മയെ കാണാൻ നരേന്ദ്രമോദി ആശുപത്രിയിലെത്തി. അഹമ്മദാബാദിലെ യുഎന്&#x200d; മേത്ത ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് കാര്&#x200d;ഡിയോളജി ആന്&#x200d;ഡ് റിസര്&#x200d;ച്ച്‌ സെന്ററിലാണ് മാതാവിനെ പ്രവേശിപ്പിച്ചത്.</p>
<p>ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്&#x200d; പ്രസ്താവനയിലൂടെ വ്യക്തമാക്കി.<br />
ഡിസംബര്&#x200d; നാലിന് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി മാതാവിനെ സന്ദര്&#x200d;ശിച്ചിരുന്നത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-india-narendramodhi-mother-hospitalised.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകപ്പ് സ്വപ്‌നവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി</title>
		<link>https://www.chandrikadaily.com/news-kerala-india-narendra-modi-worldcup-fifa.html</link>
					<comments>https://www.chandrikadaily.com/news-kerala-india-narendra-modi-worldcup-fifa.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 18 Dec 2022 12:28:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[fifa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227333</guid>

					<description><![CDATA[വടക്കുകിഴക്കന്&#x200d; സംസ്ഥാനങ്ങളില്&#x200d; വിവധി പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മോദി]]></description>
										<content:encoded><![CDATA[<p>ഖത്തറിലേത് പോലെ ഇന്ത്യയിലും ആഘോഷം നടക്കുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ യുവാക്കളില്&#x200d; തനിക്ക് പൂര്&#x200d;ണവിശ്വാസമുണ്ട്. ത്രിവര്&#x200d;ണ പതാകയ്ക്കായി ഇന്ത്യന്&#x200d; ജനത അന്ന് ആര്&#x200d;ത്തുവിളിക്കും. അങ്ങനെയൊരു ദിനം വിദൂരമല്ലെന്നും മോദി പറഞ്ഞു. മേഘാലയിലെ ഷില്ലോങില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫുട്‌ബോള്&#x200d; ജ്വരം രാജ്യത്തെ പിടികൂടുമ്ബോള്&#x200d; നമുക്ക് അതിനെ കുറിച്ച്‌ സംസാരിക്കാം. നമ്മളിപ്പോള്&#x200d; ഖത്തറിലെ ലോകകപ്പ് ആവേശത്തിലാണ്.</p>
<p>അവിടെ കളിക്കുന്ന വിദേശ ടീമുകളെ നാം ഉറ്റുനോക്കുന്നു. അങ്ങനെയൊരു ദിനം വൈകാതെ രാജ്യത്ത് സമാഗമമാകും. അന്ന് ദേശീയ പതാകയ്ക്ക് കീഴില്&#x200d; ജനം ആര്&#x200d;ത്തുല്ലസിക്കുമെന്നും മോദി പറഞ്ഞു. ആരെങ്കിലും സ്‌പോര്&#x200d;ട്‌സ്മാന്&#x200d; സ്പിരിറ്റിന് എതിരായി പോകുമ്ബോള്&#x200d; നമുക്ക് അവരെ ചുവപ്പ് കാര്&#x200d;ഡ് കാണിച്ചുപുറത്താക്കാമെന്നും മോദി പറഞ്ഞു.</p>
<p>വടക്കുകിഴക്കന്&#x200d; സംസ്ഥാനങ്ങളില്&#x200d; വിവധി പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മോദി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-india-narendra-modi-worldcup-fifa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയില്&#x200d; 36 മണിക്കൂര്&#x200d; ട്രംപിനെ പരിചരിക്കാന്&#x200d; ചെലവിട്ടത് 38 ലക്ഷം</title>
		<link>https://www.chandrikadaily.com/38-lakhs-were-spent-to-treat-trump-for-36-hours-in-india.html</link>
					<comments>https://www.chandrikadaily.com/38-lakhs-were-spent-to-treat-trump-for-36-hours-in-india.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 18 Aug 2022 13:14:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=216765</guid>

					<description><![CDATA[അദ്ദേഹത്തിന്റെ ഭക്ഷണം, താമസം സുരക്ഷ എന്ന ഇനത്തില്&#x200d; മാത്രമാണ് ഇത്രയും രൂപ ചിലവിട്ടത് എന്നാണ് വിദേശകാര്യമന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷന് നല്&#x200d;കിയ മറുപടിയില്&#x200d; പറയുന്നത്.]]></description>
										<content:encoded><![CDATA[<p>യുഎസ് പ്രസിഡണ്ടായിരുന്ന ഡൊണാള്&#x200d;ഡ് ട്രംപ് 36 മണിക്കൂര്&#x200d; ഇന്ത്യയില്&#x200d; തങ്ങിയപ്പോള്&#x200d; അദ്ദേഹത്തിന്റെ പരിചരണത്തിനായി ചിലവിട്ടത് 38 ലക്ഷം രൂപ. 2020 ഫെബ്രുവരി 24,25 തീയതികളിലാണ് ട്രംപ് കുടുംബസമേതം ഇന്ത്യ സന്ദര്&#x200d;ശിച്ചത്.</p>
<p>അദ്ദേഹത്തിന്റെ ഭക്ഷണം, താമസം സുരക്ഷ എന്ന ഇനത്തില്&#x200d; മാത്രമാണ് ഇത്രയും രൂപ ചിലവിട്ടത് എന്നാണ് വിദേശകാര്യമന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷന് നല്&#x200d;കിയ മറുപടിയില്&#x200d; പറയുന്നത്.മിഷാല്&#x200d; ബദനി എന്നയാളാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യം വിവരാവകാശമായി തിരക്കിയത്.</p>
<p>സന്ദര്&#x200d;ശനത്തിന് എത്തിയ ഡൊണാള്&#x200d;ഡ് ട്രംപ് മഹാത്മാഗാന്ധിക്ക് ആദരം അര്&#x200d;പ്പിക്കലും, 22 കിലോമീറ്റര്&#x200d; റോഡ് ഷോയും, നമസ്‌തേ ട്രംപ് പരിപാടിയിലും പങ്കെടുത്തിരുന്നു. കൂടാതെ താജ്മഹലും അദ്ദേഹം സന്ദര്&#x200d;ശിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/38-lakhs-were-spent-to-treat-trump-for-36-hours-in-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തില്&#x200d; വര്&#x200d;ധനവ്‌</title>
		<link>https://www.chandrikadaily.com/increase-in-prime-minister-narendra-modis-wealth.html</link>
					<comments>https://www.chandrikadaily.com/increase-in-prime-minister-narendra-modis-wealth.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 10 Aug 2022 11:00:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#naredramodi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=216412</guid>

					<description><![CDATA[പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ സ്വത്ത് വിവരങ്ങള്&#x200d; പുറത്ത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ സ്വത്ത് വിവരങ്ങള്&#x200d; പുറത്ത്. 2.23 കോടി രൂപയുടെ ബാങ്ക് നിക്ഷേപമാണ് മോദിക്കുള്ളത്. ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്തതോടെ സ്ഥാവര സ്വത്തുക്കളൊന്നും അദ്ദേഹത്തിനില്ല. സ്വന്തമായി വാഹനങ്ങളോ നിക്ഷേപങ്ങളോ മ്യുചല്&#x200d; ഫണ്ടോ ഇല്ല. എന്നാല്&#x200d;, 1.73 ലക്ഷം വിലമതിക്കുന്ന നാല് സ്വര്&#x200d;ണ മോതിരങ്ങളുണ്ട്.</p>
<p>കഴിഞ്ഞ വര്&#x200d;ഷത്തേക്കാള്&#x200d; 26.13 ലക്ഷത്തിന്റെ സ്ഥാവര സ്വത്തുക്കള്&#x200d; വര്&#x200d;ധിച്ചു. മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്&#x200d; അപ്ലോഡ് ചെയ്ത പ്രകാരം 2022 മാര്&#x200d;ച്ച് 31 വരെ 2,23,82,504 രൂപയുടെ ആസ്തിയാണുള്ളത്. കൈവശമുള്ളത് 35,250 രൂപയും പോസ്റ്റ് ഓഫിസ് സേവിങ് ആയി 9,05,105 രൂപയും ഇന്&#x200d;ഷുറന്&#x200d;സ് പോളിസികളില്&#x200d; 1,89,305 രൂപയുമാണുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/increase-in-prime-minister-narendra-modis-wealth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്റെ പെന്&#x200d;സിലിനും റബ്ബറിനും പോലും വില കൂടി; വിലക്കയറ്റത്തെ കുറിച്ച് മോദിക്ക് കത്തെഴുതി ആറുവയസുകാരി</title>
		<link>https://www.chandrikadaily.com/even-my-pencil-and-eraser-cost-more-a-six-year-old-girl-wrote-a-letter-to-modi-about-the-price-hike.html</link>
					<comments>https://www.chandrikadaily.com/even-my-pencil-and-eraser-cost-more-a-six-year-old-girl-wrote-a-letter-to-modi-about-the-price-hike.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 02 Aug 2022 12:16:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=215878</guid>

					<description><![CDATA[രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെ ശ്രദ്ധനേടി ഒന്നാം ക്ലാസുകാരിയുടെ കത്ത്.]]></description>
										<content:encoded><![CDATA[<p>കനൗജ്: രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെ ശ്രദ്ധനേടി ഒന്നാം ക്ലാസുകാരിയുടെ കത്ത്. വിലക്കയറ്റം കാരണം തനിക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ് ഒരു ആറുവയസുകാരി. ഉത്തര്&#x200d;പ്രദേശിലെ കനൗജ് ജില്ലയില്&#x200d; നിന്നുള്ള കൃതി ദുബെ എന്ന പെണ്&#x200d;കുട്ടിയാണ് കത്തിന് ഉടമ. കത്ത് സമൂഹമാധ്യമങ്ങളില്&#x200d; എത്തിയതോടെ വൈറലായി.</p>
<p>കൃതി നോട്ട്ബുക്കില്&#x200d; എഴുതിയ കത്ത് ഇങ്ങനെയാണ്: എന്റെ പേര് കൃതി ദുബെ. ഒന്നാം ക്ലാസിലാണ് ഞാന്&#x200d; പഠിക്കുന്നത്. മോദിജി, വലിയ വിലക്കയറ്റമാണ് ഇപ്പോള്&#x200d; ഉണ്ടായിരിക്കുന്നത്. എന്റെ പെന്&#x200d;സിലിനും റബ്ബറിനും പോലും വില കൂടി. മാഗിയുടെ വില പോലും വര്&#x200d;ധിച്ചിരിക്കുകയാണ്. പുതിയ പെന്&#x200d;സില്&#x200d; ചോദിക്കുമ്പോള്&#x200d; ഇപ്പോള്&#x200d; അമ്മ തല്ലുകയാണ്. ഞാന്&#x200d; എന്ത് ചെയ്യും?. മറ്റ് കുട്ടികളാണെങ്കില്&#x200d; എന്റെ പെന്&#x200d;സില്&#x200d; മോഷ്ടിയ്ക്കുകയാണ്. ഹിന്ദിയിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഇത് എന്റെ മകളുടെ മന്&#x200d; കി ബാതാണ്. സ്‌കൂളില്&#x200d; വെച്ച് പെന്&#x200d;സില്&#x200d; നഷ്ടമായതിന്റെ പേരില്&#x200d; അമ്മ ശകാരിച്ചതില്&#x200d; അവള്&#x200d;ക്ക് വലിയ വിഷമമുണ്ട്.&#8217; കൃതിയുടെ അച്ഛനും അഭിഭാഷകനുമായ വിശാല്&#x200d; ദുബെ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/even-my-pencil-and-eraser-cost-more-a-six-year-old-girl-wrote-a-letter-to-modi-about-the-price-hike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അർണബിന്റെ യഥാർത്ഥ മുഖം വെളിപ്പെട്ടു: സോണിയാ ഗാന്ധി</title>
		<link>https://www.chandrikadaily.com/sonia-critisise-central-goverment.html</link>
					<comments>https://www.chandrikadaily.com/sonia-critisise-central-goverment.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Sun, 24 Jan 2021 03:40:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[arnab goswami]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[sonia gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177760</guid>

					<description><![CDATA[കർഷക സമരത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് അഹങ്കാരം നിറഞ്ഞ നിലപാട്]]></description>
										<content:encoded><![CDATA[<p>ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നടത്തിയ വിവാദ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത് വന്നതോടെ അർണബിന്റെ യഥാർത്ഥ മുഖം വെളിവായെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സംഭവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പാലിക്കുന്ന മൗനത്തിനെതിരെയും അവർ രംഗത്തെത്തി. രാജ്യ സുരക്ഷ കേന്ദ്രസർക്കാർ അടിയറ വെച്ചുവെന്നും അവർ ആരോപിച്ചു.</p>
<p>സൈനിക നീക്കങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹമാണ്. വളരെ അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. .എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പോലും തയ്യാറാകാത്ത കേന്ദ്ര നിലപാട് അതിശയിപ്പിക്കുന്നു. േേകാൺഗ്രസ് പ്രവർത്തക സമതിയിൽ സംസാരിക്കവേ സാണിയ പറഞ്ഞു.</p>
<p>കർഷക സമരത്തിനെതിരെ അഹങ്കാരം നിറഞ്ഞ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. വിശദമായ പഠനങ്ങളും യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് ധൃതിപ്പെട്ട് കാർഷിക നിയമങ്ങൾ നടപ്പിലാക്കിയത്. ഭക്ഷ്യസുരക്ഷയുടെ അടിത്തറ ഇളക്കുന്നതാണ് കേന്ദ്രത്തിന്റെ കാർഷിക നിയമം. താങ്ങുവിലയും പൊതുവിതരണ ശൃംഖലയും തകർക്കുന്നതാണ് ഈ നിയമങ്ങളെന്നും സോണിയ കുറ്റപ്പെടുത്തി.</p>
<p>ടി.വി റേറ്റിംഗിൽ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കോടതിയിൽ സമർപ്പിച്ച വാട്‌സ് ആപ്പ് ചാറ്റുകളാണ് വിവാദമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sonia-critisise-central-goverment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
