<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Narenda modi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/narenda-modi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 29 Oct 2025 15:42:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Narenda modi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലാണ്; ബംഗ്ലാദേശ് ജനത പുറത്താക്കിയയാളെ സഹോദരി എന്ന് വിളിച്ചാണ് മോദി സ്വാഗതം ചെയ്തത്&#8217;: ഉവൈസി</title>
		<link>https://www.chandrikadaily.com/infiltrators-are-in-delhi-modi-welcomed-the-one-expelled-by-the-people-of-bangladesh-by-calling-him-sister-owais.html</link>
					<comments>https://www.chandrikadaily.com/infiltrators-are-in-delhi-modi-welcomed-the-one-expelled-by-the-people-of-bangladesh-by-calling-him-sister-owais.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 29 Oct 2025 15:42:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Narenda modi]]></category>
		<category><![CDATA[Owaisi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361006</guid>

					<description><![CDATA[ന്യൂഡൽഹി: ബിഹാറിലെ നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുമെന്നാണ് അമിത് ഷാ നിരന്തരമായി പറയുന്നത്. എന്നാൽ, വീണ്ടും വീണ്ടും മോദിയോടും ഷായോടും ഞങ്ങൾക്ക് ഒരു കാര്യമാണ് പറയാനുള്ളത്. നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലാണ് ഉള്ളത്. ബംഗ്ലാദേശ് ജനത പുറത്താക്കിയ ഒരു നുഴഞ്ഞുകയറ്റക്കാരെ മോദി സഹോദരി എന്ന് പറഞ്ഞാണ് സ്വീകരിച്ചതെന്ന് ഉവൈസി പറഞ്ഞു. എല്ലാവരുടേയും വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന നരേന്ദ്ര മോദി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ബിഹാറിലെ നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുമെന്നാണ് അമിത് ഷാ നിരന്തരമായി പറയുന്നത്. എന്നാൽ, വീണ്ടും വീണ്ടും മോദിയോടും ഷായോടും ഞങ്ങൾക്ക് ഒരു കാര്യമാണ് പറയാനുള്ളത്. നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലാണ് ഉള്ളത്. ബംഗ്ലാദേശ് ജനത പുറത്താക്കിയ ഒരു നുഴഞ്ഞുകയറ്റക്കാരെ മോദി സഹോദരി എന്ന് പറഞ്ഞാണ് സ്വീകരിച്ചതെന്ന് ഉവൈസി പറഞ്ഞു.</p>
<p>എല്ലാവരുടേയും വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന നരേന്ദ്ര മോദി ബിഹാർ തെരഞ്ഞെടുപ്പിൽ ഒരു മുസ്&#x200d;ലിമിന് പോലും സീറ്റ് കൊടുത്തില്ലെന്ന് ഉവൈസി പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിൽ 101 പേരുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്. ഇതിൽ ഒരു മുസ്&#x200d;ലിം സ്ഥാനാർഥി പോലും ഇടംപിടിച്ചില്ല. ഇക്കാര്യത്തിലാണ് ഉവൈസി വിമർശനം ഉന്നയിച്ചിരിക്കുന്നത്.</p>
<p>ബിഹാർ ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിനൊപ്പം ചേർന്ന് ഉവൈസി മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും അവസാനം ചർച്ചകളൊന്നും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ഒടുവിൽ ഒറ്റക്ക് മത്സരിക്കാൻ ​ഉവൈസി തീരുമാനിക്കുകയായിരുന്നു. 32 സീറ്റുകളിലാണ് ഉവൈസിയുടെ പാർട്ടി ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/infiltrators-are-in-delhi-modi-welcomed-the-one-expelled-by-the-people-of-bangladesh-by-calling-him-sister-owais.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അദാനിക്കെതിരായ അഴിമതി ആരോപണം നരേന്ദ്ര മോദി മറച്ചുവെച്ചു; രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/narendra-modi-hid-corruption-allegations-against-adani-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/narendra-modi-hid-corruption-allegations-against-adani-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 14 Feb 2025 10:22:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[goutham adani]]></category>
		<category><![CDATA[Narenda modi]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329912</guid>

					<description><![CDATA[രാജ്യത്ത് ചോദ്യങ്ങള്&#x200d; ചോദിച്ചാല്&#x200d; പ്രധാനമന്ത്രി മൗനം പാലിക്കുകയും വിദേശത്ത് ചോദ്യങ്ങള്&#x200d; ചോദിക്കുമ്പോള്&#x200d; അത് വ്യക്തിപരമായ കാര്യമാണെന്ന് പറയുകയും ചെയ്യുന്നു]]></description>
										<content:encoded><![CDATA[<p>ഗൗതം അദാനിക്കെതിരായ അഴിമതി ആരോപണം നരേന്ദ്ര മോദി മറച്ചുവച്ചതായി പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി. രാജ്യത്ത് ചോദ്യങ്ങള്&#x200d; ചോദിച്ചാല്&#x200d; പ്രധാനമന്ത്രി മൗനം പാലിക്കുകയും വിദേശത്ത് ചോദ്യങ്ങള്&#x200d; ചോദിക്കുമ്പോള്&#x200d; അത് വ്യക്തിപരമായ കാര്യമാണെന്ന് പറയുകയും ചെയ്യുന്നുവെന്ന് &#8216;എക്സി&#8217;ലെ പോസ്റ്റില്&#x200d; അദ്ദേഹം പറഞ്ഞു.</p>
<p>&#8216;രാജ്യത്ത് ചോദ്യങ്ങള്&#x200d; ചോദിച്ചാല്&#x200d; നിശ്ശബ്ദതയാണ്, വിദേശത്ത് ചോദ്യങ്ങള്&#x200d; ചോദിച്ചാല്&#x200d; അത് വ്യക്തിപരമായ കാര്യമാണ്! അമേരിക്കയില്&#x200d; പോലും പ്രധാനമന്ത്രി അദാനിയുടെ അഴിമതി മറച്ചുവെച്ചു!&#8217; -രാഹുല്&#x200d; ഗാന്ധി &#8216;എക്‌സി&#8217;ല്&#x200d; കുറിച്ചു.</p>
<p>അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും സംയുക്തമായി വാര്&#x200d;ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനിടെ അദാനിയുമായി ബന്ധപ്പെട്ട വിഷയം ചര്&#x200d;ച്ചകളില്&#x200d; ഉള്&#x200d;പ്പെടുത്തിയോ എന്ന ചോദ്യമുയര്&#x200d;ന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, നമ്മുടെ സംസ്‌കാരം &#8216;വസുധൈവ കുടുംബകം&#8217; ആണ്. ലോകം മുഴുവന്&#x200d; ഒരു കുടുംബമായിട്ടാണ് ഞങ്ങള്&#x200d; കാണുന്നത്. ഓരോ ഇന്ത്യക്കാരനും എന്റേതാണെന്ന് ഞാന്&#x200d; വിശ്വസിക്കുന്നു. രണ്ട് രാജ്യങ്ങളിലെ രണ്ട് പ്രമുഖ നേതാക്കള്&#x200d; ഒരിക്കലും ഇത്തരം വ്യക്തിപരമായ വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാറില്ലെന്നായിരുന്നു മോദിയുടെ മറുപടി.</p>
<p>അതേസമയം, മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; അദാനിയെക്കുറിച്ചുള്ള ചോദ്യം ചോദിച്ചപ്പോള്&#x200d; പ്രധാനമന്ത്രി കോപിക്കുകയും പരിഭ്രാന്തനാകുകയും ചെയ്തതായി തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് രാജ്യസഭാ എംപി സാകേത് ഗോഖലെ പറഞ്ഞു. &#8216;പ്രധാനമന്ത്രി മോദി യുഎസില്&#x200d; ഒരു വാര്&#x200d;ത്താസമ്മേളനം നടത്താന്&#x200d; നിര്&#x200d;ബന്ധിതനായി &#8211; 11 വര്&#x200d;ഷത്തിനിടെ അദ്ദേഹം ഇന്ത്യയില്&#x200d; ചെയ്യാത്ത ഒന്ന്. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയില്&#x200d; ഒരിക്കലും മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങള്&#x200d;ക്ക് ഉത്തരം നല്&#x200d;കാത്തത്. അതുകൊണ്ടാണ് ഇന്ത്യയിലെ അദ്ദേഹത്തിന്റെ അഭിമുഖങ്ങള്&#x200d; പൂര്&#x200d;ണമായും തിരക്കഥക്ക് അനുസരിച്ചാകുന്നത്. അദ്ദേഹം വളരെ ദേഷ്യക്കാരനും അസ്വസ്ഥനുമാണ്&#8217; -ഗോഖലെ ട്വീറ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/narendra-modi-hid-corruption-allegations-against-adani-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രയും തരംതാഴ്ന്നിട്ടില്ല&#8217;: പ്രിയങ്ക ഗാന്ധി</title>
		<link>https://www.chandrikadaily.com/1no-prime-minister-in-india-has-been-as-degraded-as-modi-priyanka-gandhi.html</link>
					<comments>https://www.chandrikadaily.com/1no-prime-minister-in-india-has-been-as-degraded-as-modi-priyanka-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 28 Apr 2024 10:45:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Narenda modi]]></category>
		<category><![CDATA[priyanka gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296212</guid>

					<description><![CDATA[ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്. ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ [&#8230;]]]></description>
										<content:encoded><![CDATA[<div id="content" class="primary-page-content-wrapper content-direction-ltr " data-sessionid="RDWEBETTDLUTXQ0YXFML4KQACRPFNQTALSFPZ" data-root="https://www.mediaoneonline.com" data-registration-mode="undefined" data-partner="mediaone" data-contentid="" data-categoryid="14" data-newsid="252320" data-path="/india/modis-arrogance-must-be-defeated-priyanka-gandhi-252320" data-logging-enabled="" data-userid="" data-cdnurl="" data-query-sessionid="RDWEBETTDLUTXQ0YXFML4KQACRPFNQTALSFPZ" data-query-root="www.mediaoneonline.com" data-query-partner="mediaone" data-ismobile="">
<p>ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്.</p>
<section class="content-item">
<div class="container">
<div class="row">
<div class="col-lg-9 cus-col-l-8 mt-20">
<div class="row">
<div class="col-lg-9 cus-col-ml-12">
<div class="story_content details-content-story">
<div class="hb-entry-main-content dropcap wow fadeIn animated">
<p>ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന ദരിദ്രർക്കും പണക്കാർക്കും തുല്യ അവകാശങ്ങൾ നൽകുന്നു. എന്നാൽ, ഈ അവകാശങ്ങൾ എടുത്തുകളയാനായി ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ കുതന്ത്രം ജനങ്ങൾ ശ്രദ്ധിച്ചതോടെ, ഭരണഘടന മാറ്റില്ലെന്ന് എല്ലാ പൊതു റാലികളിലും മോദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി എം.പിമാർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മോദിയുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.</p>
<p>തെരഞ്ഞെടുത്ത വ്യവസായികളുടെ 16,000 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. എന്നാൽ, കർഷകരുടെ ഒരു രൂപയുടെ കടം പോലും എഴുതിത്തള്ളാൻ സർക്കാർ ശ്രമിച്ചിട്ടില്ല.</p>
<p>സ്ത്രീകളുടെ മംഗളസൂത്ര വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന മോദിയുടെ ആരോപണത്തെയും പ്രിയങ്ക വിമർശിച്ചു. കുടുംബത്തിൽ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന അമ്മാവൻമാരെ പോലെയായി മോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങളെ കോൺഗ്രസ് ഭയക്കുന്നില്ല. പക്ഷെ, ഇത്തരം നുണകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.</p>
</div>
</div>
</div>
</div>
</div>
</div>
</div>
</section>
<div id="fontSizerPopup" class="main-popup">
<div class="popup-content-wrapper d-flex">
<div class="popup-content">
<div class="font-resizer-box d-flex justify-content-between align-items-center">
<div class="ranger-box flex-fill mr-8"></div>
</div>
</div>
</div>
</div>
<p>&nbsp;</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1no-prime-minister-in-india-has-been-as-degraded-as-modi-priyanka-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അർണബിന് വിവരങ്ങൾ ചോർത്തിയത് മോദിയോ?</title>
		<link>https://www.chandrikadaily.com/who-leak-information-to-arnab.html</link>
					<comments>https://www.chandrikadaily.com/who-leak-information-to-arnab.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Wed, 20 Jan 2021 04:51:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[AICC]]></category>
		<category><![CDATA[arnab goswami republic]]></category>
		<category><![CDATA[Narenda modi]]></category>
		<category><![CDATA[prime minister]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[whatsapp chat leak]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177210</guid>

					<description><![CDATA[വിഷയം ക്രിമിനൽ കുറ്റമെന്നും സമഗ്ര അന്വേഷണം വേണമന്നും കോൺഗ്രസ്]]></description>
										<content:encoded><![CDATA[<p>ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് വിശദാംശംങ്ങൾ റിപബ്ലിക് ടി വി എഡിറ്റർ ഇൻചീഫ് അർണബ് ഗോസ്വാമിക്ക് ചോർത്തി നൽകിയത് പ്രധാനമന്ത്രി ആകാമെന്ന് കോൺഗ്രസ്. പുൽവാമ ആക്രമണത്തിന്റെ മറുപടിയെന്ന നിലക്ക് ഇന്ത്യ നടത്തിയ ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ അഞ്ചു പേർക്ക് മാത്രമാണ് അറിയാവുന്നത്. രാജ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന തന്ത്രപ്രധാനമായ വിഷയം അർണബിന് ചോർത്തി നൽകിയത് ക്രിമിനൽ കുറ്റമാണെന്നും അർണബിന്റെ വാട്‌സ് ആപ്പ് ചാറ്റുകളിൽ സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അർണബ് ബലാക്കോട്ട് ആക്രമണ വിവരം മുൻകൂട്ടി അറിഞ്ഞിട്ടുണ്ടെങ്കിൽ പാക്കിസ്താനിലും ആ വിവരം എത്തിയിട്ടുണ്ടാവാമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി ഡൽഹിയിൽ പറഞ്ഞു. ടെലിവിഷൻ റേറ്റിംഗ് കമ്പനിയായ ബാർക്ക് മുൻ സി.ഇ.ഒ പാർഥോ ദാസ് ഗുപ്തയുമായി അർണബ് നടത്തിയ ചാറ്റിലാണ് ഞെട്ടിപ്പിക്കുന്ന നിരവധി വിവരങ്ങളുള്ളത്.</p>
<p>സംഭവത്തിൽ സുപ്രീം കോടതിയിൽ ദേശീയ അന്വേഷണ ഏജൻസിയും സ്വമേധയാ കേസെടുക്കണമെന്ന് ഛത്തീസ്ഘഢ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗലും ആവശ്യപ്പെട്ടിരുന്നു. സംഭവം അന്വേഷിക്കാൻ സംുക്ത പാർലമെന്ററി സമിതി രൂപീകരിക്കണമെന്ന് എൻ.സി.പിയും ആവശ്യപ്പെട്ടു.</p>
<p>റേറ്റിങ്ങിൽ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസിൽ വിധി വരുംവരെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷൻ (ഐ.ബി.എഫ്.) റിപബ്ലിക് ടി.വി.യുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമാി ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ (എൻ.ബി.എ) കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.കേസിൽ കോടതിയുടെ തീർപ്പുവരുംവരെ റിപബ്ലിക് ടിവിയുടെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ (ഐ.ബി.എഫ്) അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാർക് റേറ്റിങ് സംവിധാനത്തിൽനിന്നും റിപബ്ലിക് ടി.വിയെ ഒഴിവാക്കണമെന്നും എൻ.ബി.എ ആവശ്യപ്പെട്ടു.</p>
<p>40 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വയനാട് ലക്കിടി സ്വദേശി വസന്തകുമാറിന്റെ കുടുംബം പ്രതികരിച്ചിരുന്നു പറഞ്ഞു. പുൽവാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോർട്ട് ചെയ്തത് തങ്ങളുടെ വിജയമായാണ് അർണബ് വാട്‌സ്ആപ്പിൽ പറയുന്നത്. &#8216;നമ്മൾ ഇത്തവണ ജയിക്കും&#8217; എന്നായിരുന്നു പുൽവാമ ആക്രണമണം അറിഞ്ഞതിനു ശേഷം അർണബ് പ്രതികരിച്ചത്.</p>
<p>&#8216;ജീവിതത്തിന്റെ നല്ല കാലം മുഴുവൻ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണ് പട്ടാളക്കാർ. അവർ കാവലിരിക്കുന്നത് കൊണ്ടാണ് നമ്മൾ സ്വസ്ഥമായി ഉറങ്ങുന്നത്. കുടുംബവും നാടും വിട്ട്, കൊടും തണുപ്പിൽ രാജ്യത്തിനായി പോരാടുന്നവരെ പോലും രാഷ്ട്രീയക്കാർ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നത് വിശ്വസിക്കാൻ പ്രയാസമാണ്.&#8217; സംഭവത്തിൽ അടിന്തിരമായി അന്വേഷണം നടത്തി വസ്തുതകൾ രാജ്യത്തെ ജനങ്ങളെ അറിയിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും ജവാന്റെ സഹോദരൻ സജീവ് പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/who-leak-information-to-arnab.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൈനികരുടെ മരണം ആഘോഷിക്കുന്ന അർണബ് രാജ്യസ്‌നേഹിയും കർഷകർ രാജ്യദ്രോഹികളുമാവുന്ന മോദിക്കാലത്തെ ഇന്ത്യ</title>
		<link>https://www.chandrikadaily.com/arnab-modi-and-farmers.html</link>
					<comments>https://www.chandrikadaily.com/arnab-modi-and-farmers.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Mon, 18 Jan 2021 12:33:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[arnab goswami]]></category>
		<category><![CDATA[farmers protest]]></category>
		<category><![CDATA[Narenda modi]]></category>
		<category><![CDATA[pulwama attack]]></category>
		<category><![CDATA[Shashi Tharoor MP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177037</guid>

					<description><![CDATA[ഏറ്റവുമൊടുവിൽ എല്ലാം പാക്കിസ്ഥാന്റെ തലയിൽ കെട്ടിവെക്കുന്ന പുതിയ പ്രസ്താവനയുമായി അർണബ് രംഗത്തെത്തിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ ചോർത്തി വാട്‌സ് ആപ്പ് വഴി കാര്യലാഭത്തിന് പ്രചരിപ്പിച്ച്, സ്വന്തം രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ രക്തസാക്ഷിത്വത്തെ ആഘോഷിച്ച അർണാബ് ഗോസ്വാമി രാജ്യസ്‌നേഹിയും, കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കുന്ന ഉൽപന്നങ്ങൾക്ക് മിനിമം വില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ സമരം നടത്തുന്ന കർഷകർ രാജ്യദ്രോഹികളുമാവുന്ന പുതിയ രാജ്യമാവുകയാണ് മോദിക്കാലത്ത് ഇന്ത്യ. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ രാജ്യത്തിന് കാവലിരിക്കുന്ന സൈനികരുടെ മൃതദേഹത്തിൽ ചവിട്ടി റേറ്റിംഗിൽ ഒന്നാമതെത്താൻ മത്സരിക്കുന്ന ഒരു ടിവി അവതാരകന്റെ അതിഗുരുതരമായ വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത് വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടഭാവം നടിക്കാതെ കേന്ദ്ര ഭരണകൂടം പുലർത്തുന്ന നിസംഗത രാജ്യത്തിന്റെ ഫാഷിസത്തിലേക്കുള്ള യാത്രയുടെ പേടിപ്പെടുത്തുന്ന വേഗതയാണ് കാണിക്കുന്നത്.</p>
<p>ഈ സാഹചര്യത്തിലാണ് ശശി തരൂർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞ മൂന്ന് കാര്യങ്ങൾക്ക് പ്രസക്തിയേറുന്നത്. &#8216;രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തുക,&#8217;രാജ്യസ്നേഹി&#8217;യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം &#8216;നമ്മൾ വിജയിച്ചു&#8217; എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക, ടി.ആർപിയിൽ വഞ്ചനാപരമായ കൃത്രിമത്വം നടത്തുക&#8217; എന്നിവയായിരുന്നു അത്.</p>
<p>നാൽപത് ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ ഞെട്ടിക്കുന്നതാണെന്ന് പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ കുടുംബം തന്നെ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അർണബിന്റെ നിലപാട് രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വയനാട് ലക്കിടി സ്വദേശി വസന്തകുമാറിന്റെ സഹോദരൻ സജീവ് പറഞ്ഞത്. അത് ശരിയുമാണ്. കുടുംബത്തെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും വിട്ട് രാജ്യത്തിനായി പോരാടുന്നവരുടെ ചോര, രാഷ്ട്രീയ വിജയങ്ങൾക്ക് വേണ്ടി വീഴ്ത്തി ജീവനെടുക്കുന്ന ഒരു നാട്ടിൽ ജനാധിപത്യത്തെ എവിടെയാണ് ഇന്ത്യൻ ജനത ഇനി തിരയേണ്ടത്?.</p>
<p>പുൽവാമ അക്രമണം നടന്നയുടനെ ഇത്തവണ നമ്മൾ ജയിക്കും എന്നായിരുന്നു അർണബിന്റെ പ്രതികരണം. വാർത്ത ആദ്യം പുറത്ത് വിട്ടതിന്റെ ക്രെഡിറ്റ് അയാൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. അതേസമയം രാജ്യത്തിന് വേണ്ടി മരിച്ചു വീണ സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും അയാൾ സൗകര്യപൂർവ്വം മറക്കുകയും ചെയ്യുന്നു.</p>
<p>ഏറ്റവുമൊടുവിൽ എല്ലാം പാക്കിസ്ഥാന്റെ തലയിൽ കെട്ടിവെക്കുന്ന പുതിയ പ്രസ്താവനയുമായി അർണബ് രംഗത്തെത്തിയിട്ടുണ്ട്. ഇതേറ്റു പിടിക്കാനും പാക്കിസ്ഥാനെയും ഇമ്രാൻ ഖാനെയും തെറി വിളിക്കാനും ഇനി ലോകത്തിലെ ഏറ്റവും വലിയ രാജ്യത്ത് നിന്ന് തന്നെ ശബ്ദങ്ങളുയരും. അതിനിടക്ക് പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെയും ദൽഹിയിലെ കൊടുംതണുപ്പിൽ സമരം ചെയ്യുന്ന കർഷകരുടെയും ഇടറിയ ശബ്ദം മുങ്ങിപ്പോവുകയും ചെയ്യുമെന്ന ആശങ്കയിലാണ് ഇന്ത്യയിപ്പോൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arnab-modi-and-farmers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമസഭാ കൗണ്&#x200d;സില്&#x200d; തെരഞ്ഞെടുപ്പ്: മോദിയുടെ വരാണസിയിലടക്കം ബിജെപി തകര്&#x200d;ന്നടിഞ്ഞു</title>
		<link>https://www.chandrikadaily.com/bjp-loses-varanasi-niyamasabha-council-election.html</link>
					<comments>https://www.chandrikadaily.com/bjp-loses-varanasi-niyamasabha-council-election.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 05 Dec 2020 19:00:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Narenda modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=170741</guid>

					<description><![CDATA[വരാണസിയില്&#x200d; നിന്നാണ് പ്രധാനമന്ത്രി മോദി രണ്ടുതവണയും തെരഞ്ഞെടുക്കപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>ലഖ്നൗ: നിയമസഭാ കൗണ്&#x200d;സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയില്&#x200d; രണ്ടിടത്തും ബിജെപിക്ക് ഞെട്ടിക്കുന്ന തോല്&#x200d;വി. 10 വര്&#x200d;ഷത്തിന് ശേഷം ആദ്യമായാണ് ബിജെപി നിയമസഭ കൗണ്&#x200d;സില്&#x200d; തെരഞ്ഞെടുപ്പില്&#x200d; ഇവിടെ തോല്&#x200d;ക്കുന്നത്. രണ്ടിടത്തും സമാജ് വാദി പാര്&#x200d;ട്ടിയാണ് വിജയിച്ചത്. നേരത്തെ ആര്&#x200d;എസ്എസ് ആസ്ഥാനം നിലനില്&#x200d;ക്കുന്ന നാഗ്പൂരിലും ബിജെപി തോറ്റിരുന്നു.</p>
<p>വരാണസി ഡിവിഷന്&#x200d; ഗ്രാജ്വേറ്റ് സീറ്റില്&#x200d; എസ്പി സ്ഥാനാര്&#x200d;ത്ഥി അശുതോഷ് സിന്&#x200d;ഹയും ടീച്ചേഴ്സ് സീറ്റില്&#x200d; ലാല്&#x200d;ബിഹാരി യാദവുമാണ് ജയിച്ചത്. 11 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; നാലിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. എസ്പി മൂന്നിടത്തും സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥികള്&#x200d; രണ്ടിടത്തും വിജയിച്ചു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്&#x200d; ജയിക്കാനായത് എസ്പിയുടെ വലിയ നേട്ടമാണ്.</p>
<p>വരാണസിയില്&#x200d; നിന്നാണ് പ്രധാനമന്ത്രി മോദി രണ്ടുതവണയും തെരഞ്ഞെടുക്കപ്പെട്ടത്. 2014ല്&#x200d; കെജരിവാളിനെ തോല്&#x200d;പ്പിച്ചപ്പോള്&#x200d; 2019ല്&#x200d; എസ് പി സ്ഥാനാര്&#x200d;ത്ഥിയെ തോല്&#x200d;പ്പിച്ചു. മോദിക്ക് മുമ്പ് ബിജെപിയിലെ മുതിര്&#x200d;ന്ന നേതാവ് മുരളീ മനോഹര്&#x200d; ജോഷിയാണ് വാരാണസിയില്&#x200d; നിന്ന് വിജയിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-loses-varanasi-niyamasabha-council-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എല്ലാവരിലും എത്തുന്ന യഥാര്&#x200d;ത്ഥ വികസനം സാധ്യമാക്കാന്&#x200d; കഴിയട്ടെ; മോദിക്ക് ജന്&#x200d;മദിനാശംസകള്&#x200d; നേര്&#x200d;ന്ന് ശശി തരൂര്&#x200d;</title>
		<link>https://www.chandrikadaily.com/tharoo-wishes-to-modi.html</link>
					<comments>https://www.chandrikadaily.com/tharoo-wishes-to-modi.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 17 Sep 2020 07:04:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Narenda modi]]></category>
		<category><![CDATA[Shashi Tharoor MP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154022</guid>

					<description><![CDATA[തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്&#x200d;മദിനാശംസകള്&#x200d; നേര്&#x200d;ന്ന് ശശി തരൂര്&#x200d; എംപി. ആയുരാരോഗ്യത്തോടെ ദീര്&#x200d;ഘകാലം രാജ്യത്തെ സേവിക്കാന്&#x200d; കഴിയട്ടെ എന്ന് തരൂര്&#x200d; ആശംസയില്&#x200d; പറഞ്ഞു സന്തോഷകരമായ ജന്&#x200d;മദിനം ആശംസിക്കുന്നു. ആരോഗ്യത്തോടെ വിജയകരമായി ഇനിയും നിരവധി വര്&#x200d;ഷം രാജ്യത്തെ സേവിക്കാന്&#x200d; അങ്ങേക്കാവട്ടെ. കൂടുതല്&#x200d; വിജയകരമായി വികസനം നടപ്പാക്കാനും എല്ലാവരിലും എത്തുന്ന യഥാര്&#x200d;ത്ഥ വികസനം കൊണ്ടുവരാനും അങ്ങേക്കാവട്ടെ എന്ന് ആശംസിക്കുന്നു-തരൂര്&#x200d; ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു. https://www.facebook.com/ShashiTharoor/photos/a.10151554588948167/10158041838908167/?type=3&#038;theater നരേന്ദ്ര മോദിയുടെ എഴുപതാം ജന്&#x200d;മദിനമാണ് ഇന്ന്. 1950 സെപ്റ്റംബര്&#x200d; 17ന് ഗുജറാത്തിലെ മെഹസാന ജില്ലയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്&#x200d;മദിനാശംസകള്&#x200d; നേര്&#x200d;ന്ന് ശശി തരൂര്&#x200d; എംപി. ആയുരാരോഗ്യത്തോടെ ദീര്&#x200d;ഘകാലം രാജ്യത്തെ സേവിക്കാന്&#x200d; കഴിയട്ടെ എന്ന് തരൂര്&#x200d; ആശംസയില്&#x200d; പറഞ്ഞു</p>
<p>സന്തോഷകരമായ ജന്&#x200d;മദിനം ആശംസിക്കുന്നു. ആരോഗ്യത്തോടെ വിജയകരമായി ഇനിയും നിരവധി വര്&#x200d;ഷം രാജ്യത്തെ സേവിക്കാന്&#x200d; അങ്ങേക്കാവട്ടെ. കൂടുതല്&#x200d; വിജയകരമായി വികസനം നടപ്പാക്കാനും എല്ലാവരിലും എത്തുന്ന യഥാര്&#x200d;ത്ഥ വികസനം കൊണ്ടുവരാനും അങ്ങേക്കാവട്ടെ എന്ന് ആശംസിക്കുന്നു-തരൂര്&#x200d; ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
<p>https://www.facebook.com/ShashiTharoor/photos/a.10151554588948167/10158041838908167/?type=3&#038;theater</p>
<p>നരേന്ദ്ര മോദിയുടെ എഴുപതാം ജന്&#x200d;മദിനമാണ് ഇന്ന്. 1950 സെപ്റ്റംബര്&#x200d; 17ന് ഗുജറാത്തിലെ മെഹസാന ജില്ലയില്&#x200d; വഡനഗര്&#x200d; എന്ന ഗ്രാമത്തിലാണ് മോദി ജനിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tharoo-wishes-to-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്ത് പുതിയ പാഠ്യപദ്ധതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി</title>
		<link>https://www.chandrikadaily.com/new-curriculam-news.html</link>
					<comments>https://www.chandrikadaily.com/new-curriculam-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 11 Sep 2020 09:00:55 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[Narenda modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152222</guid>

					<description><![CDATA[പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് വലിയ ആശങ്കകള്&#x200d; നിലനില്&#x200d;ക്കുന്നതിനിടെയാണ് പുതിയ പാഠ്യപദ്ധതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് പുതിയ പാഠ്യപദ്ധതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്‌കൂള്&#x200d; വിദ്യാഭ്യസം എന്ന വിഷയത്തില്&#x200d; സംഘടിപ്പിച്ച സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നതിന് പിന്നാലെ പാഠ്യപദ്ധതിയിലും മാറ്റം വരുത്തുകയാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d;. ഇത് സംബന്ധിച്ച പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. ഇന്ത്യയുടെ പുതിയ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്&#x200d; പുതിയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.</p>
<p>2022-ല്&#x200d; രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്&#x200d;ഷികം ആഘോഷിക്കുമ്പോള്&#x200d; വിദ്യാര്&#x200d;ഥികള്&#x200d;ക്ക് പുതിയ പാഠ്യപദ്ധതി ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന് വേണ്ടി ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. സ്‌കൂളുകളില്&#x200d; അദ്ധ്യയന മാധ്യമമായി മാതൃഭാഷ ഉപയോഗിക്കും എന്നതിന് ശക്തമായി ഉറപ്പ് നല്&#x200d;കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാഷ ഒരു പഠന രീതി മാത്രമാണെന്നും അതില്&#x200d;ത്തന്നെ ഒരു പഠനമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഷയം പഠിക്കുന്നതിനേക്കാള്&#x200d; കൂടുതല്&#x200d; ഊര്&#x200d;ജം ഭാഷ പഠിക്കാനായി ചിലവഴിക്കരുതെന്ന് നാം കാണേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് വലിയ ആശങ്കകള്&#x200d; നിലനില്&#x200d;ക്കുന്നതിനിടെയാണ് പുതിയ പാഠ്യപദ്ധതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളോടോ സംസ്ഥാനങ്ങളോടോ ആലോചിക്കാതെയാണ് സര്&#x200d;ക്കാര്&#x200d; പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപോലെ കേന്ദ്രസര്&#x200d;ക്കാര്&#x200d; പുതിയ പാഠ്യപദ്ധതിയും പ്രഖ്യാപിക്കുമ്പോള്&#x200d; അതിലെ സംഘപരിവാര്&#x200d; അജണ്ടകള്&#x200d; സംബന്ധിച്ചുള്ള ആശങ്കകള്&#x200d; വലുതാണ്. ആര്&#x200d;എസ്എസ് ബൗദ്ധിക വിഭാഗത്തിന്റെ നിര്&#x200d;ദേശങ്ങള്&#x200d;ക്കനുസരിച്ച് തയ്യാറാക്കുന്ന പാഠ്യപദ്ധതി എത്രത്തോളം മതേതരമാവുമെന്ന് ആശങ്കയുണ്ടെന്നാണ് വിദ്യാഭ്യാസ ചിന്തകര്&#x200d; പറയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-curriculam-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ പിതാവ് ചായക്കട നടത്തിയതിന് തെളിവില്ലെന്ന് റെയില്&#x200d;വേ</title>
		<link>https://www.chandrikadaily.com/no-record-of-pm-modis-fathers-tea-shop.html</link>
					<comments>https://www.chandrikadaily.com/no-record-of-pm-modis-fathers-tea-shop.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 24 Aug 2020 13:57:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Narenda modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147431</guid>

					<description><![CDATA[തന്റെ കുട്ടിക്കാലത്ത് ട്രെയിനിലും റെയില്&#x200d;വേ പ്ലാറ്റിഫോമിലും മോദി ചായ വില്പന നടത്തിയിരുന്നത് സംബന്ധിച്ച് രേഖകളൊന്നും ലഭ്യമല്ലെന്ന് 2015ല്&#x200d; സമര്&#x200d;പ്പിച്ച ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവ് ചായക്കട നടത്തിയതിന് തെളിവൊന്നുമില്ലെന്ന് പശ്ചിമ റെയില്&#x200d;വേ. വിവരാവകശപ്രകാരം ഒരു അഭിഭാഷകന്&#x200d; സമര്&#x200d;പ്പിച്ച അപ്പീലിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്&#x200d; തീര്&#x200d;പ്പാക്കിയിരിക്കുന്നത്.<br />
രണ്ട് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പാണ് ഹരിയാനക്കാരനായ പവന്&#x200d; പരീക് എന്ന അഭിഭാഷകന്&#x200d; മോദിയുടെ പിതാവ് റെയില്&#x200d;വേ സ്റ്റേഷനില്&#x200d; ചായക്കട നടത്തിയെന്ന് പറയുന്നത് സംബന്ധിച്ച വിവരങ്ങള്&#x200d; അറിയാനാനുള്ള അപേക്ഷയുമായി പശ്ചിമ റെയില്&#x200d;വേയെ സമീപിച്ചത്. ചായക്കടയുടെ ലൈസന്&#x200d;സ് എപ്പോഴാണ് നല്&#x200d;കിയതെന്നും അഭിഭാഷകന്&#x200d; ചോദിച്ചു. ഇതിന്റെ സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്&#x200d;പ്പും അഭിഭാഷകന്&#x200d; തന്റെ അപേക്ഷയിലൂടെ റെയില്&#x200d;വേയോട് ആരാഞ്ഞിരുന്നു.</p>
<p>എന്നാല്&#x200d; പശ്ചിമ റെയില്&#x200d;വേയുടെ ഭാഗത്ത് നിന്നും മറുപടിയൊന്നുമുണ്ടായില്ല. തുടര്&#x200d;ന്നാണ് അഭിഭാഷകന്&#x200d; അപ്പീല്&#x200d; നല്&#x200d;കിയത്. അപ്പീല്&#x200d; അതോറിറ്റി തീര്&#x200d;പ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്&#x200d; കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. അഭിഭാഷകന്റെ ആദ്യ അപേക്ഷയും അപ്പീലും ലഭിച്ചില്ലെന്നാണ് തുടര്&#x200d;ന്ന് പശ്ചിമ റെയില്&#x200d;വേ നല്&#x200d;കിയ മറുപടി. അഭിഭാഷകന്&#x200d; ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്&#x200d; വളരെ പഴക്കം ചെന്നതാണെന്നും ഇതേപറ്റിയുള്ള യാതൊരു രേഖയും അഹമ്മദാബാദ് ഡിവിഷനില്&#x200d; സൂക്ഷിച്ചിട്ടില്ലെന്നുമായിരുന്നു അഭിഭാഷകന്റെ രണ്ടാമത്തെ അപ്പീലിനുള്ള മറുപടി. തന്റെ കുട്ടിക്കാലത്ത് ട്രെയിനിലും റെയില്&#x200d;വേ പ്ലാറ്റിഫോമിലും മോദി ചായ വില്പന നടത്തിയിരുന്നത് സംബന്ധിച്ച് രേഖകളൊന്നും ലഭ്യമല്ലെന്ന് 2015ല്&#x200d; സമര്&#x200d;പ്പിച്ച ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-record-of-pm-modis-fathers-tea-shop.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈംഗികാരോപണം: കേന്ദ്ര മന്ത്രി അക്ബറിനെതിരെ അന്വേഷണം വേണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി</title>
		<link>https://www.chandrikadaily.com/menaka-gandhi-against-mj-akbar-news.html</link>
					<comments>https://www.chandrikadaily.com/menaka-gandhi-against-mj-akbar-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 10 Oct 2018 10:00:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[menaka gandhi]]></category>
		<category><![CDATA[mj akbar]]></category>
		<category><![CDATA[Narenda modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106464</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ലൈംഗികാരോപണ വിധേയനായ കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. മുന്&#x200d; മാധ്യമപ്രവര്&#x200d;ത്തകന്&#x200d; കൂടിയായ അക്ബറിനെതിരെ ഒരു വനിതാ മാധ്യമപ്രവര്&#x200d;ത്തകയാണ് മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി ലൈംഗിക ആക്രമണം തുറന്നുപറഞ്ഞത്. ഇത് വിവാദമാവുകയായിരുന്നു. &#8216;അക്ബറിനെതിരായ ആരോപണത്തില്&#x200d; അന്വേഷണം ആവശ്യമാണ്. അധികാരമുള്ള പുരുഷന്&#x200d;മാര്&#x200d; പലപ്പോഴും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. മാധ്യമ രംഗത്ത്, രാഷ്ട്രീയ രംഗത്ത്, കമ്പനികളിലെ മുതിര്&#x200d;ന്ന ഉദ്യോഗസ്ഥര്&#x200d; തുടങ്ങി എല്ലായിടങ്ങളിലും പീഡനം നിലനില്&#x200d;ക്കുന്നു. ഇപ്പോള്&#x200d; സ്ത്രീകള്&#x200d; അത് തുറന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ലൈംഗികാരോപണ വിധേയനായ കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. മുന്&#x200d; മാധ്യമപ്രവര്&#x200d;ത്തകന്&#x200d; കൂടിയായ അക്ബറിനെതിരെ ഒരു വനിതാ മാധ്യമപ്രവര്&#x200d;ത്തകയാണ് മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി ലൈംഗിക ആക്രമണം തുറന്നുപറഞ്ഞത്. ഇത് വിവാദമാവുകയായിരുന്നു.</p>
<p>&#8216;അക്ബറിനെതിരായ ആരോപണത്തില്&#x200d; അന്വേഷണം ആവശ്യമാണ്. അധികാരമുള്ള പുരുഷന്&#x200d;മാര്&#x200d; പലപ്പോഴും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. മാധ്യമ രംഗത്ത്, രാഷ്ട്രീയ രംഗത്ത്, കമ്പനികളിലെ മുതിര്&#x200d;ന്ന ഉദ്യോഗസ്ഥര്&#x200d; തുടങ്ങി എല്ലായിടങ്ങളിലും പീഡനം നിലനില്&#x200d;ക്കുന്നു. ഇപ്പോള്&#x200d; സ്ത്രീകള്&#x200d; അത് തുറന്നു പറയാന്&#x200d; തയാറായിട്ടുണ്ട്. നാം അത് ഗൗരവമായി പരിഗണിക്കണം&#8217;-മേനക ഗാന്ധി പറഞ്ഞു.</p>
<p>ഇത്തരം കാര്യങ്ങള്&#x200d; തുറന്നുപറഞ്ഞാല്&#x200d; സമൂഹം തങ്ങളെ കുറിച്ച് എന്തു കരുതും എന്ന് ചിന്തിച്ച് ഇതുവരെ സഹിക്കുകയായിരുന്നു സ്ത്രീകള്&#x200d;. ഇപ്പോള്&#x200d; അവര്&#x200d; തുറന്നു പറയാന്&#x200d; തുടങ്ങിയിരിക്കുന്നു. ഓരോ ആരോപണങ്ങളും അന്വേഷിച്ച് കൃത്യമായ നടപടി സ്വീകരിക്കണമെന്നും മേനക ആവശ്യപ്പെട്ടു.</p>
<p>അക്ബറിനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ ബി.ജെ.പി നേതാവാണ് മേനക. നേരത്തെ, വിദേശകാര്യ മന്ത്രി സുഷമാസ്വരാജിനോട് വിഷയത്തില്&#x200d; പ്രതികരണം ചോദിച്ചുവെങ്കിലും മന്ത്രി പ്രതികരിക്കാന്&#x200d; തയ്യാറായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/menaka-gandhi-against-mj-akbar-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
