<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nato &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nato/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 11 Jul 2018 16:42:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nato &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>റഷ്യയുടെ നിയന്ത്രണത്തിലാണ് ജര്&#x200d;മനിയെന്ന് ട്രംപ്; തിരിച്ചടിച്ച് ജര്&#x200d;മനി</title>
		<link>https://www.chandrikadaily.com/trump-blasts-us-ally-germany-as-captive-to-russia-in-tense-opening-of-nato-summit.html</link>
					<comments>https://www.chandrikadaily.com/trump-blasts-us-ally-germany-as-captive-to-russia-in-tense-opening-of-nato-summit.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 11 Jul 2018 16:40:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[germany]]></category>
		<category><![CDATA[nato]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=94075</guid>

					<description><![CDATA[ബ്രസല്&#x200d;സ്: റഷ്യയുടെ നിയന്ത്രണത്തിലാണ് ജര്&#x200d;മനിയെന്ന് യുഎസ് പ്രസിഡന്റ്. ജര്&#x200d;മനി ഒരു രാജ്യമാണെന്നും അല്ലാതെ സഖ്യമല്ലെന്നും തിരിച്ചടിച്ച് ജര്&#x200d;മന്&#x200d; ചാന്&#x200d;സിലര്&#x200d;. നാറ്റോ സമ്മേളനമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെയും ജര്&#x200d;മന്&#x200d; ചാന്&#x200d;സിലര്&#x200d; ആംഗല മെര്&#x200d;ക്കലിന്റെയും വാക് പോരാട്ടങ്ങള്&#x200d;ക്ക് വേദിയായത്. നാറ്റാ രാജ്യങ്ങളുടെ പ്രതിനിധി സമ്മേളനത്തിലാണ് യുഎസ് ജര്&#x200d;മനിക്കെതിരെ ആഞ്ഞടിച്ചത്. ജര്&#x200d;മനി-റഷ്യ ബന്ധത്തില്&#x200d; യുഎസിന് ഉത്കണ്ഠയും ആശങ്കയും ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ്് ട്രംപ് ആരോപിച്ചു. കഴിഞ്ഞയിടെ നടന്ന ജി-7 ഉച്ചകോടിയില്&#x200d; ഇരു രാജ്യങ്ങളുടെയും തലവന്മാര്&#x200d; വാക് പോര് നടത്തിയിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ബ്രസല്&#x200d;സ്: റഷ്യയുടെ നിയന്ത്രണത്തിലാണ് ജര്&#x200d;മനിയെന്ന് യുഎസ് പ്രസിഡന്റ്. ജര്&#x200d;മനി ഒരു രാജ്യമാണെന്നും അല്ലാതെ സഖ്യമല്ലെന്നും തിരിച്ചടിച്ച് ജര്&#x200d;മന്&#x200d; ചാന്&#x200d;സിലര്&#x200d;. നാറ്റോ സമ്മേളനമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെയും ജര്&#x200d;മന്&#x200d; ചാന്&#x200d;സിലര്&#x200d; ആംഗല മെര്&#x200d;ക്കലിന്റെയും വാക് പോരാട്ടങ്ങള്&#x200d;ക്ക് വേദിയായത്.</p>
<p>നാറ്റാ രാജ്യങ്ങളുടെ പ്രതിനിധി സമ്മേളനത്തിലാണ് യുഎസ് ജര്&#x200d;മനിക്കെതിരെ ആഞ്ഞടിച്ചത്. ജര്&#x200d;മനി-റഷ്യ ബന്ധത്തില്&#x200d; യുഎസിന് ഉത്കണ്ഠയും ആശങ്കയും ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ്് ട്രംപ് ആരോപിച്ചു. കഴിഞ്ഞയിടെ നടന്ന ജി-7 ഉച്ചകോടിയില്&#x200d; ഇരു രാജ്യങ്ങളുടെയും തലവന്മാര്&#x200d; വാക് പോര് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നാറ്റോ നേതൃയോഗത്തില്&#x200d; ജര്&#x200d;മനിക്കെതിരെ ട്രംപിന്റെ വിമര്&#x200d;ശനം. റഷ്യയില്&#x200d; നിന്ന് ജര്&#x200d;മനിയിലേക്കുള്ള പ്രകൃതി വാതക ഇറക്കുമതിയില്&#x200d; യുഎസിന് ആശങ്കയുണ്ടെന്നും എന്ത് സുരക്ഷയാണ് ഇക്കാര്യത്തിലുള്ളതെന്നും ട്രംപ് വിമര്&#x200d;ശിച്ചു.ബ്രസല്&#x200d;സില്&#x200d; നടന്ന നാറ്റോ യോഗത്തിലാണ് ട്രംപിന്റെ വിമര്&#x200d;ശനം.</p>
<p>ജര്&#x200d;മനയിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് യുഎസ് യോഗത്തില്&#x200d; അഴിച്ചു വിട്ടത്. നാറ്റോ സഖ്യത്തിന് ഏറെ ദുഷ്‌പേര് നല്&#x200d;കുന്ന കാര്യമാണ് ജര്&#x200d;മനി ചെയ്യുന്നത്. റഷ്യയുടെ പൂര്&#x200d;ണ നിയന്ത്രണത്തിലാണ് ജര്&#x200d;മനിയെന്നും നാറ്റോ അധ്യക്ഷന്&#x200d; ജീന്&#x200d;സ് സ്‌റ്റോള്&#x200d;ട്ടന്&#x200d;ബര്&#x200d;ഗ് ആരോപിച്ചു. ജര്&#x200d;മനിക്ക് ആവശ്യമായ വാതകത്തില്&#x200d; 70 ശതമാനവും വാങ്ങുന്നത് റഷ്യയില്&#x200d; നിന്നാണ്. റഷ്യയുടെ പൂര്&#x200d;ണ വരുതിയിലാണ് ജര്&#x200d;മനി പ്രവര്&#x200d;ത്തിക്കുന്നതെന്നും ആരോപിച്ചു. നാറ്റോ ഓപ്പറേഷനുകള്&#x200d;ക്ക് പണം ചിലവഴിക്കുന്നതില്&#x200d; ജര്&#x200d;മനി വീഴ്ച വരുത്തിയതായും ട്രംപ് കുറ്റപ്പെടുത്തി. യുഎസ് നാറ്റോ സഖ്യത്തിന്റെ പ്രതിരോധ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി 4.2 ശതമാനം തുക നല്&#x200d;കുമ്പോള്&#x200d; ജര്&#x200d;മനി നല്&#x200d;കുന്നത് ഒരു ശതമാനം മാത്രമാണ്. ജര്&#x200d;മനി 1.24 ശതമാനവും യുഎസ് 3.5ശതമാനവും തുകയാണ് പുതിയ എസ്റ്റിമേറ്റ് പ്രകാരം ചിലവഴിക്കേണ്ടത്.</p>
<p>അതേസമയം, നാറ്റോ സഖ്യത്തെക്കാളുപരി ജര്&#x200d;മനി ഒരു രാജ്യമാണെന്ന് ജര്&#x200d;മന്&#x200d; ചാന്&#x200d;സിലര്&#x200d; ആംഗല മെര്&#x200d;ക്കല്&#x200d; തിരിച്ചടിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ ആരോപണങ്ങളെ തള്ളികളയുന്നതായി ജര്&#x200d;മന്&#x200d; പ്രതിരോധ മന്ത്രി ഉര്&#x200d;സുല വോന്&#x200d; ഡിര്&#x200d; ലെയ്ന്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-blasts-us-ally-germany-as-captive-to-russia-in-tense-opening-of-nato-summit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രസല്&#x200d;സ് നാറ്റോ ഉച്ചകോടി; അഫ്ഗാനിസ്താനിലേക്ക് ഉദ്യോഗസ്ഥരെ അയക്കുമെന്ന് ബ്രിട്ടന്&#x200d;</title>
		<link>https://www.chandrikadaily.com/afghanistan-uk-to-send-440-more-non-combat-troops.html</link>
					<comments>https://www.chandrikadaily.com/afghanistan-uk-to-send-440-more-non-combat-troops.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 11 Jul 2018 16:24:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Afganisthan]]></category>
		<category><![CDATA[britain]]></category>
		<category><![CDATA[nato]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=94070</guid>

					<description><![CDATA[ബ്രസല്&#x200d;സ്: അഫ്ഗാനിസ്താനിലേക്ക് 440 ഉദ്യോഗസ്ഥരെ അയക്കാന്&#x200d; ബ്രിട്ടന്&#x200d; തീരുമാനിച്ചു. സൈനികേതര പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കാണ് ഇവരെ അയക്കുന്നത്. ബ്രസല്&#x200d;സില്&#x200d; നടന്ന നാറ്റോ യോഗത്തിലാണ് ബ്രിട്ടണ്&#x200d; ഇക്കാര്യം അറിയിച്ചത്. ഇതോടെ അഫ്ഗാന്&#x200d; മിഷന്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി സൈനികപരമായും അല്ലാതെയും ബ്രിട്ടനില്&#x200d; നിന്ന് 1090 പേരാണ് നാറ്റോ സഖ്യത്തിലുള്ളത്. അഫ്ഗാനിസ്താനില്&#x200d; അടുത്ത വര്&#x200d;ഷം ഫെബ്രുവരി വരെ സൈനിക നടപടി തുടരാന്&#x200d; യോഗത്തില്&#x200d; തീരുമാനമായി. അഫ്ഗാനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണെന്ന് പ്രസിഡന്റ് തെരേസ മെയ് വ്യക്തമാക്കി. നാറ്റോ സഖ്യത്തില്&#x200d; ഉള്&#x200d;പ്പെട്ട 50 രാജ്യങ്ങളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ബ്രസല്&#x200d;സ്: അഫ്ഗാനിസ്താനിലേക്ക് 440 ഉദ്യോഗസ്ഥരെ അയക്കാന്&#x200d; ബ്രിട്ടന്&#x200d; തീരുമാനിച്ചു. സൈനികേതര പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കാണ് ഇവരെ അയക്കുന്നത്. ബ്രസല്&#x200d;സില്&#x200d; നടന്ന നാറ്റോ യോഗത്തിലാണ് ബ്രിട്ടണ്&#x200d; ഇക്കാര്യം അറിയിച്ചത്. ഇതോടെ അഫ്ഗാന്&#x200d; മിഷന്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി സൈനികപരമായും അല്ലാതെയും ബ്രിട്ടനില്&#x200d; നിന്ന് 1090 പേരാണ് നാറ്റോ സഖ്യത്തിലുള്ളത്. അഫ്ഗാനിസ്താനില്&#x200d; അടുത്ത വര്&#x200d;ഷം ഫെബ്രുവരി വരെ സൈനിക നടപടി തുടരാന്&#x200d; യോഗത്തില്&#x200d; തീരുമാനമായി. അഫ്ഗാനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണെന്ന് പ്രസിഡന്റ് തെരേസ മെയ് വ്യക്തമാക്കി.</p>
<p>നാറ്റോ സഖ്യത്തില്&#x200d; ഉള്&#x200d;പ്പെട്ട 50 രാജ്യങ്ങളില്&#x200d; നിന്ന് 130000 സൈനികരാണ് അഫ്ഗാനിസ്താനിലുള്ളത്. ബ്രിട്ടന്റെ 9500 സൈനികരും 137 സൈനിക താവളങ്ങളും അഫ്ഗാനിലുണ്ട്. സുരക്ഷയുടെ ഭാഗമായി കാബൂളില്&#x200d; സൈനികരുടെ എണ്ണം കഴിഞ്ഞ മാസം നാറ്റോ ഉയര്&#x200d;ത്തിയിരുന്നു. 39 രാജ്യങ്ങളില്&#x200d; നിന്നായി 16000 സൈനികരെയാണ് വിന്യസിച്ചത്. അഫ്ഗാന്&#x200d; സൈന്യത്തെയും പൊലീസിനെയും സഹായിക്കുന്നതിനായാണ് അധികം സൈനികരെ കാബൂളില്&#x200d; വിന്യസിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്&#x200d; 3000 സൈനികരെയാണ് യുഎസ് അധികമായി വിന്യസിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afghanistan-uk-to-send-440-more-non-combat-troops.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തറും നാറ്റോയും സൈനിക  സഹകരണ കരാറില്&#x200d; ഒപ്പുവച്ചു</title>
		<link>https://www.chandrikadaily.com/qatar-and-nato-troop-deals.html</link>
					<comments>https://www.chandrikadaily.com/qatar-and-nato-troop-deals.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Mar 2018 03:43:16 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[nato]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73758</guid>

					<description><![CDATA[&#160; ദോഹ: നോര്&#x200d;ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്&#x200d;ഗനൈസേഷനു(നാറ്റോ)മായി ഖത്തര്&#x200d; സൈനിക സഹകരണ കരാറില്&#x200d; ഒപ്പുവച്ചു. അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനിയുടെ ബ്രസല്&#x200d;സ് സന്ദര്&#x200d;ശനത്തോടനുബന്ധിച്ചാണ് സൈനിക സഹകരണത്തിലേര്&#x200d;പ്പെട്ടത്. അമീര്&#x200d; കഴിഞ്ഞദിവസം നാറ്റോ സെക്രട്ടറി ജനറല്&#x200d; ജെന്&#x200d;സ് സ്‌റ്റോള്&#x200d;ട്ടന്&#x200d;ബര്&#x200d;ഗുമായും മുതിര്&#x200d;ന്ന നാറ്റോ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകള്&#x200d; നടത്തിയിരുന്നു. ഖത്തറും നാറ്റോയും തമ്മിലുള്ള സഹകരണം യോഗത്തില്&#x200d; വിലയിരുത്തി. സൈനിക, സുരക്ഷാമേഖലകളിലെ തുടര്&#x200d;സഹകരണം സംബന്ധിച്ച് വിശദമായ ചര്&#x200d;ച്ചകളും വിലയിരുത്തലുകളും നടന്നു. നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളിലെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഇരുവരും പങ്കുവച്ചു. മേഖലയും [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ദോഹ: നോര്&#x200d;ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്&#x200d;ഗനൈസേഷനു(നാറ്റോ)മായി ഖത്തര്&#x200d; സൈനിക സഹകരണ കരാറില്&#x200d; ഒപ്പുവച്ചു. അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനിയുടെ ബ്രസല്&#x200d;സ് സന്ദര്&#x200d;ശനത്തോടനുബന്ധിച്ചാണ് സൈനിക സഹകരണത്തിലേര്&#x200d;പ്പെട്ടത്.<br />
അമീര്&#x200d; കഴിഞ്ഞദിവസം നാറ്റോ സെക്രട്ടറി ജനറല്&#x200d; ജെന്&#x200d;സ് സ്‌റ്റോള്&#x200d;ട്ടന്&#x200d;ബര്&#x200d;ഗുമായും മുതിര്&#x200d;ന്ന നാറ്റോ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകള്&#x200d; നടത്തിയിരുന്നു. ഖത്തറും നാറ്റോയും തമ്മിലുള്ള സഹകരണം യോഗത്തില്&#x200d; വിലയിരുത്തി. സൈനിക, സുരക്ഷാമേഖലകളിലെ തുടര്&#x200d;സഹകരണം സംബന്ധിച്ച് വിശദമായ ചര്&#x200d;ച്ചകളും വിലയിരുത്തലുകളും നടന്നു. നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളിലെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഇരുവരും പങ്കുവച്ചു. മേഖലയും ലോകവും നേരിടുന്ന വെല്ലുവിളികള്&#x200d;, രാജ്യാന്തര സുരക്ഷയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യങ്ങളും ചര്&#x200d;ച്ചയായി. തീവ്രവാദത്തിനെതിരായ ഖത്തറിന്റെ പോരാട്ടങ്ങള്&#x200d;, രാജ്യം വഹിക്കുന്ന പങ്കാളിത്തം, നാറ്റോയുമായുള്ള സഹകരണം എന്നിവയുടെ കാര്യത്തില്&#x200d; ഖത്തറിന് നന്ദി അറിയിക്കുന്നതായി നാറ്റോ സെക്രട്ടറി ജനറല്&#x200d; അറിയിച്ചു.<br />
അല്&#x200d;ഉദൈദ് എയര്&#x200d;ബേസ് മുഖേനയാണ് തീവ്രവാദവിരുദ്ധ പോരാട്ടത്തില്&#x200d; ഖത്തറിന്റെ നാറ്റോയുമായുള്ള സഹകരണം. ഇതിന്റെ തുടര്&#x200d;ച്ചയായാണ് സൈനിക,സുരക്ഷാമേഖലകളില്&#x200d; സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഖത്തര്&#x200d; സായുധസേനയും നാറ്റോയുമാണ് കരാറിലേര്&#x200d;പ്പെട്ടത്. അമീറിന്റെയും സെക്രട്ടറി ജനറലിന്റെയും സാന്നിധ്യത്തില്&#x200d; ബ്രസല്&#x200d;സിലെ നാറ്റോ ആസ്ഥാനത്ത് നടന്ന ചടങ്ങളില്&#x200d; ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്&#x200d; അബ്ദുല്&#x200d;റഹ്മാന്&#x200d; അല്&#x200d;താനിയും നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറല്&#x200d; റോസ്് ഗോട്ടിമുള്ളറുമാണ് കരാറില്&#x200d; ഒപ്പുവച്ചത്. ഖത്തറും നാറ്റോയും സൈനികസഹകരണത്തിന്റെ അടിത്തറ പാകിയിരിക്കുകയാണെന്നും രണ്ടുപക്ഷവും ഒപ്പുവച്ച കരാര്&#x200d; ഏറെ തന്ത്രപ്രാധാന്യമുള്ളതാണ്.<br />
മേഖലാതലത്തിലും രാജ്യാന്തരതലത്തിലും സുരക്ഷാവെല്ലുവിളികളോടു പ്രതികരിക്കുന്നതിലും സമാധാനം സാധ്യമാക്കുന്നതിലും കരാര്&#x200d; സഹായകമാകുമെന്നും അമീര്&#x200d; ട്വിറ്ററില്&#x200d; കുറിച്ചു.<br />
യൂറോപ്യന്&#x200d; കമ്മീഷന്&#x200d; ജീന്&#x200d; ക്ലൗഡ് ജന്&#x200d;കറുമായും അമീര്&#x200d; ബ്രസല്&#x200d;സില്&#x200d; കൂടിക്കാഴ്ച നടത്തി. ഖത്തറും യൂറോപ്യന്&#x200d; കമ്മീഷനുമായുള്ള സഹകരണം ചര്&#x200d;ച്ച ചെയ്ത ഇരുവരും സഹകരണം കൂടുതല്&#x200d; വിപുലീകരിക്കുന്നതും ചര്&#x200d;ച്ചയായി. യൂറോപ്യന്&#x200d; യൂണിയന്&#x200d; ഫോര്&#x200d; ഫോറിന്&#x200d; അഫയേഴ്‌സ് ആന്റ് സെക്യൂരിറ്റി പോളിസി ഹൈ റപ്രസന്റേറ്റീവ് ഫെഡറിക മോഗെറിനിയുമായും അമീര്&#x200d; ചര്&#x200d;ച്ച നടത്തി.<br />
ഖത്തറും യൂറോപ്യന്&#x200d; യൂണിയനും തമ്മിലുള്ള സഹകരണമാണ് പ്രധാനമായും ചര്&#x200d;ച്ചയായത്.<br />
ഖത്തര്&#x200d; വിദേശകാര്യമന്ത്രാലയവും യൂറോപ്യന്&#x200d; യൂണിയന്റെ യൂറോപ്യന്&#x200d; എക്‌സ്റ്റേണല്&#x200d; ആക്ഷനും സഹകരണകരാറില്&#x200d; ഒപ്പുവച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-and-nato-troop-deals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നറ്റോയുടെ ആയുധവാഹനത്തിനു നേരെ ചാവേറാക്രമണം</title>
		<link>https://www.chandrikadaily.com/suicide-attack-against-nato-convey.html</link>
					<comments>https://www.chandrikadaily.com/suicide-attack-against-nato-convey.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 02 Aug 2017 15:05:46 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[nato]]></category>
		<category><![CDATA[suicide attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38477</guid>

					<description><![CDATA[വിദേശ സൈനികര്‍ക്ക് കൊണ്ടു പോവുകയായിരുന്ന ആയുധം നിറച്ച വാഹനത്തിനു നേരെ അഫ്ഗാനിസ്ഥാന്റെ ദക്ഷിണ പ്രവിശ്യയില്‍ ചാവേറാക്രമണം നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കാഢഹാറിലെ ദാമന്‍ പ്രവിശ്യയിലെ ബോംബുമായി വന്ന കാറാണ് വിദേശ സുരക്ഷാ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയത്. എന്നാല്‍ ഏത് വിദേശ സൈനിക വ്യൂഹമാണ് അക്രമിക്കപ്പെട്ടതെന്നും അപ്പോഴും തരിച്ചറിഞ്ഞിട്ടില്ല. അതോടൊപ്പം അക്രമിക്കപ്പെട്ടവര്‍ക്ക് പരിക്കാണോ മരണപ്പെട്ടന്നോ എന്നും സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ അഫ്ഗാനിസ്ഥാനില്‍ നാറ്റോയുടെയും അമേരിക്കയുടേതുമടക്കം 13,500 ഓളം സൈനികരുണ്ട്. &#160;]]></description>
										<content:encoded><![CDATA[<p>വിദേശ സൈനികര്&#x200d;ക്ക് കൊണ്ടു പോവുകയായിരുന്ന ആയുധം നിറച്ച വാഹനത്തിനു നേരെ അഫ്ഗാനിസ്ഥാന്റെ ദക്ഷിണ പ്രവിശ്യയില്&#x200d; ചാവേറാക്രമണം നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്&#x200d; അറിയിച്ചു.</p>
<p>കാഢഹാറിലെ ദാമന്&#x200d; പ്രവിശ്യയിലെ ബോംബുമായി വന്ന കാറാണ് വിദേശ സുരക്ഷാ സൈനികര്&#x200d;ക്ക് നേരെ ആക്രമണം നടത്തിയത്.</p>
<p>എന്നാല്&#x200d; ഏത് വിദേശ സൈനിക വ്യൂഹമാണ് അക്രമിക്കപ്പെട്ടതെന്നും അപ്പോഴും തരിച്ചറിഞ്ഞിട്ടില്ല. അതോടൊപ്പം അക്രമിക്കപ്പെട്ടവര്&#x200d;ക്ക് പരിക്കാണോ മരണപ്പെട്ടന്നോ എന്നും സ്ഥിരീകരിച്ചിട്ടില്ല. നിലവില്&#x200d; അഫ്ഗാനിസ്ഥാനില്&#x200d; നാറ്റോയുടെയും അമേരിക്കയുടേതുമടക്കം 13,500 ഓളം സൈനികരുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suicide-attack-against-nato-convey.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
