<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nda &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nda/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 21 Dec 2025 05:27:23 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nda &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിതീഷ് കുമാര്‍ മുഖാവരണം മാറ്റാന്‍ ശ്രമിച്ച സംഭവം: ഡോക്ടര്‍ ഇതുവരെയും ജോലിക്കെത്തിയില്ല</title>
		<link>https://www.chandrikadaily.com/nitish-kumar-tried-to-remove-his-mask-the-doctor-has-not-yet-returned-to-work.html</link>
					<comments>https://www.chandrikadaily.com/nitish-kumar-tried-to-remove-his-mask-the-doctor-has-not-yet-returned-to-work.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 21 Dec 2025 05:26:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Nithish Kumar]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369887</guid>

					<description><![CDATA[ബിഹാർ ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖാവരണം മാറ്റിയ യുവതി ഡോക്ടർ ജോലിക്കെത്തിയില്ല. ഇതുവരെയായിട്ടും യുവതി ഡോക്ടറായി ജോലി പ്രവേശിപ്പിച്ചില്ല. ബിഹാർ ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർ ജോലിക്കുള്ള അപ്പോയിൻമെന്റ് ലെറ്റർ വിതരണം ചെയ്യുന്നതിനിടെയാണ് നിതീഷ് കുമാർ മുഖാവരണം മാറ്റിയത്.</p>
<p>ആയുഷ് ഡോക്ടർ നുസ്രത് പർവീൺ ശനിയാഴ്ച രാത്രി ഏഴ് മണി വരെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പട്ന സിവിൽ സർജൻ അവിനാശ് കുമാർ പറഞ്ഞു. ഡിസംബർ 20 ആയിരുന്നു ​ജോലിയിൽ പ്രവേശിക്കാനുള്ള അവസാന തീയതി. ഇത് പിന്നീട് നീട്ടി. യുവതിക്ക് ഇനി തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കുമോയെന്നതിൽ തനിക്ക് ഒരു വ്യക്തതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. സബലൽപൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ പർവീൺ ജോലിയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ അപ്പോയിൻമെന്റ് ലെറ്റർ ലഭിച്ച ആറോളം പേർ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.</p>
<p>പുതുതായി നിയമിതരായ ആയുഷ് ഡോക്ടർമാർക്ക് നിയമന കത്തുകൾ നൽകുന്ന സർക്കാർ പരിപാടിക്കിടെയാണ് ഡോക്ടർ നുസ്രത്ത് പർവീന്റെ മുഖാവരണം മാറ്റാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ​ശ്രമിച്ചത്. നിയമന ഉത്തരവ് കൈമാറാൻ ഡോക്ടറെ വേദിയിലേക്ക് വിളിച്ചു വരുത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്&#x200d;റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ നിതീഷ് കുമാറിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.</p>
<p>ഹിജാബ് ധരിച്ച ഡോക്ടർ കത്ത് വാങ്ങാൻ വേദിയിൽ കയറിയപ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാർ അവരെ നോക്കി &#8216;ഇത് എന്താണ്&#8217; എന്ന് ചോദിക്കുകയും അൽപം കുനിഞ്ഞ് നിഖാബ് പിടിച്ച് വലിക്കുകയുമായിരുന്നു. പരിഭ്രാന്തയായ ഡോക്ടറെ സമീപം നിന്നിരുന്ന ഉദ്യോഗസ്ഥ തിടുക്കത്തിൽ മാറ്റിനിർത്തി. അതിനിടെ, നിതീഷ് കുമാറിന്റെ അരികിൽ നിന്നിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷിന്റെ കൈയിൽ പിടിച്ച് പിന്തിരിപ്പിക്കാനും ശ്രമിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nitish-kumar-tried-to-remove-his-mask-the-doctor-has-not-yet-returned-to-work.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തിയ പള്ളുരുത്തി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു</title>
		<link>https://www.chandrikadaily.com/palluruthy-school-pta-which-imposed-a-hijab-ban-lost-the-presidential-election.html</link>
					<comments>https://www.chandrikadaily.com/palluruthy-school-pta-which-imposed-a-hijab-ban-lost-the-presidential-election.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 13 Dec 2025 16:50:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election2025]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[nda]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368534</guid>

					<description><![CDATA[കൊച്ചി കോര്‍പറേഷനിലെ 62-ാം ഡിവിഷനായ പള്ളുരുത്തി കച്ചേരിപ്പടിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് ജോഷി മത്സരിച്ചത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഹിജാബ് വിലക്ക് ഏര്&#x200d;പ്പെടുത്തി വിവാദത്തിലായ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്&#x200d; തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; പരാജയപ്പെട്ടു. കൊച്ചി കോര്&#x200d;പറേഷനിലെ 62-ാം ഡിവിഷനായ പള്ളുരുത്തി കച്ചേരിപ്പടിയില്&#x200d; നിന്ന് എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ഥിയായാണ് ജോഷി മത്സരിച്ചത്.</p>
<p>നാഷണല്&#x200d; പീപ്പിള്&#x200d;സ് പാര്&#x200d;ട്ടി (എന്&#x200d;പിപി) നേതാവായ ജോഷിയെ പരാജയപ്പെടുത്തി സിപിഎം സ്ഥാനാര്&#x200d;ഥി വി.എ. ശ്രീജിത്താണ് ഇവിടെ വിജയിച്ചത്. ശ്രീജിത്ത് 2,438 വോട്ടുകള്&#x200d; നേടി 761 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥി എന്&#x200d;.ആര്&#x200d;. ശ്രീകുമാര്&#x200d; 1,677 വോട്ടുകള്&#x200d; നേടി രണ്ടാം സ്ഥാനത്തെത്തി. 194 വോട്ടുകള്&#x200d; നേടിയ എസ്ഡിപിഐ സ്ഥാനാര്&#x200d;ഥിക്കു പിന്നിലായി, വെറും 170 വോട്ടുകള്&#x200d; മാത്രം നേടിയ ജോഷി കൈതവളപ്പില്&#x200d; നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് സ്വതന്ത്രര്&#x200d; ഉള്&#x200d;പ്പെടെ ഏഴ് സ്ഥാനാര്&#x200d;ഥികളാണ് ഡിവിഷനില്&#x200d; മത്സരിച്ചത്.</p>
<p>കൊച്ചി കോര്&#x200d;പറേഷനിലെ പുതിയ വാര്&#x200d;ഡാണ് പള്ളുരുത്തി കച്ചേരിപ്പടി. ശിരോവസ്ത്ര വിലക്ക് വിഷയത്തില്&#x200d; സ്‌കൂള്&#x200d; പ്രിന്&#x200d;സിപ്പലും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലും നടത്തിയ പരാമര്&#x200d;ശങ്ങള്&#x200d; വലിയ വിവാദമായിരുന്നു. ജോഷി സംഘപരിവാര്&#x200d; അനുകൂലിയാണെന്ന ആരോപണങ്ങളും ഉയര്&#x200d;ന്നിരുന്നു. എന്നാല്&#x200d; തനിക്ക് യാതൊരു രാഷ്ട്രീയ പാര്&#x200d;ട്ടിയുമായോ സംഘടനകളുമായോ ബന്ധമില്ലെന്നായിരുന്നു അന്ന് ജോഷിയുടെ വിശദീകരണം.</p>
<p>തുടര്&#x200d;ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ഥിയായി ജോഷി രംഗത്തിറങ്ങിയതോടെ ആ വാദം തകര്&#x200d;ന്നതായി വിമര്&#x200d;ശനം ഉയര്&#x200d;ന്നു. ഹിജാബ് വിലക്ക് വിവാദത്തില്&#x200d; വിദ്യാലയത്തെ അനുകൂലിച്ചും വിദ്യാര്&#x200d;ത്ഥിനിയെയും കുടുംബത്തെയും പ്രതികൂലിച്ചുമുള്ള നിലപാടാണ് ജോഷി സ്വീകരിച്ചതെന്നും ആരോപണമുണ്ട്.</p>
<p>ശിരോവസ്ത്ര വിലക്ക് വിഷയത്തില്&#x200d; വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് ജോഷിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. പിടിഎ ഭാരവാഹിയായ ജമീര്&#x200d; പള്ളുരുത്തിയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് കൈമാറുകയും തുടര്&#x200d;നടപടി സ്വീകരിക്കാന്&#x200d; പള്ളുരുത്തി പൊലീസിന് നിര്&#x200d;ദേശം നല്&#x200d;കുകയും ചെയ്തിരുന്നു.</p>
<p>സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നും കാസ അടക്കമുള്ള തീവ്ര ക്രൈസ്തവ സംഘടനകളുടെ വിദ്വേഷപരമായ പോസ്റ്റുകള്&#x200d; ജോഷി പ്രചരിപ്പിച്ചുവെന്നുമാണ് പരാതിയില്&#x200d; ചൂണ്ടിക്കാട്ടിയിരുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palluruthy-school-pta-which-imposed-a-hijab-ban-lost-the-presidential-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?</title>
		<link>https://www.chandrikadaily.com/bihar-election-postal-ballot-results-mgb-142-nda-98-why-is-it-against-evm.html</link>
					<comments>https://www.chandrikadaily.com/bihar-election-postal-ballot-results-mgb-142-nda-98-why-is-it-against-evm.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 16 Nov 2025 10:39:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[biharelection]]></category>
		<category><![CDATA[evm]]></category>
		<category><![CDATA[indiaalliance]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[postak]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363836</guid>

					<description><![CDATA[ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന്‍ (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് [&#8230;]]]></description>
										<content:encoded><![CDATA[<p>ബിഹാര്&#x200d; നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; ദേശീയ ജനാധിപത്യ സഖ്യം (എന്&#x200d;ഡിഎ) 243 സീറ്റുകളില്&#x200d; 202 എണ്ണം നേടി വന്&#x200d; വിജയം നേടിയെങ്കിലും, പോസ്റ്റല്&#x200d; വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന്&#x200d; (എംജിബി) 142 മണ്ഡലങ്ങളില്&#x200d; പോസ്റ്റല്&#x200d; വോട്ടുകളില്&#x200d; മുന്നിലായിരുന്നു, എന്&#x200d;ഡിഎ 98 മണ്ഡലങ്ങളില്&#x200d; മാത്രമാണ് മുന്&#x200d;തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്&#x200d;ക്ക് സൂചനയാണോ എന്ന ചോദ്യമുയര്&#x200d;തുന്നതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.<br />
പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്&#x200d;ഫറന്&#x200d;സില്&#x200d; പോസ്റ്റല്&#x200d; വോട്ടുകളുടെ ഉദാഹരണം നല്&#x200d;കിയിരുന്നു. ഹരിയാനയില്&#x200d; കോണ്&#x200d;ഗ്രസ് 73 മണ്ഡലങ്ങളില്&#x200d; പോസ്റ്റല്&#x200d; വോട്ടുകളില്&#x200d; മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്&#x200d; 37 സീറ്റുകള്&#x200d; മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്&#x200d; മാത്രം പോസ്റ്റല്&#x200d; മുന്&#x200d;തൂക്കം നേടിയെങ്കിലും 48 സീറ്റുകള്&#x200d; കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്&#x200d; പ്രസക്തമാണ്.<br />
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്&#x200d;, എന്&#x200d;ഡിഎ ഇവിഎം വോട്ടുകളില്&#x200d; മുന്നിലായ 110 മണ്ഡലങ്ങളില്&#x200d; എംജിബി പോസ്റ്റല്&#x200d; വോട്ടുകളില്&#x200d; മുന്&#x200d;തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്&#x200d;ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്&#x200d; ആര്&#x200d;ജെഡി 664 പോസ്റ്റല്&#x200d; വോട്ടുകള്&#x200d; നേടിയപ്പോള്&#x200d; ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്&#x200d;തൂക്കം നേടിയെങ്കിലും പോസ്റ്റല്&#x200d; വോട്ടുകളില്&#x200d; പിന്നിലായ മണ്ഡലങ്ങള്&#x200d; വെറും 7 മാത്രം.</p>
<p>പോസ്റ്റല്&#x200d; വോട്ടുകള്&#x200d; ആരാണ് ചെയ്യുന്നത്?<br />
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്&#x200d;, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥര്&#x200d;, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്&#x200d;, വികലാംഗര്&#x200d;, അടിയന്തര സേവനങ്ങളിലുള്ളവര്&#x200d; (ഫയര്&#x200d;, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്&#x200d;ത്തകര്&#x200d; എന്നിവര്&#x200d;ക്കും പോസ്റ്റല്&#x200d; വോട്ടിങ് അവകാശമുണ്ട്.<br />
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്&#x200d;ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.<br />
പോസ്റ്റല്&#x200d; വോട്ടുകള്&#x200d; സാധാരണയായി സര്&#x200d;ക്കാര്&#x200d; ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bihar-election-postal-ballot-results-mgb-142-nda-98-why-is-it-against-evm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ താല്‍ക്കാലിക തിരിച്ചടിയുണ്ടാകാം, അന്തിമവിജയം കോണ്‍ഗ്രസിനായിരിക്കും; സന്ദീപ് വാര്യര്‍</title>
		<link>https://www.chandrikadaily.com/while-there-may-be-a-temporary-setback-in-the-struggle-to-preserve-the-constitution-the-ultimate-victory-will-be-with-the-congress-sandeep-warrier.html</link>
					<comments>https://www.chandrikadaily.com/while-there-may-be-a-temporary-setback-in-the-struggle-to-preserve-the-constitution-the-ultimate-victory-will-be-with-the-congress-sandeep-warrier.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 14 Nov 2025 09:27:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[biharelection]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[sandeepvarier]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363584</guid>

					<description><![CDATA['ലക്ഷ്യം കാണുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും']]></description>
										<content:encoded><![CDATA[<p>ബിഹാര്&#x200d; തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കോണ്&#x200d;ഗ്രസ് നേതാവ് സന്ദീപ് വാര്യര്&#x200d;. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്&#x200d; താല്&#x200d;ക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം. എന്നാല്&#x200d; ലക്ഷ്യം കാണുന്നതുവരെ കോണ്&#x200d;ഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യന്&#x200d; നാഷണല്&#x200d; കോണ്&#x200d;ഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കുമെന്ന് സന്ദീപ് വാര്യര്&#x200d; ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
<p>ബിഹാര്&#x200d; തെരഞ്ഞെടുപ്പിന് മുമ്പായി കഴിഞ്ഞ തെരഞ്ഞടുപ്പ് കാലയളവില്&#x200d; ബിജെപി നടത്തിയ വോട്ട് കൊള്ള രാഹുല്&#x200d; ഗാന്ധി തുറന്നുകാട്ടിയിരുന്നു. തെരഞ്ഞടുപ്പ് കമ്മീഷനും ബിജെപിയും ചേര്&#x200d;ന്ന് പരസ്യമായി വോട്ട് ചോര്&#x200d;ത്തിയെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞിരുന്നു.</p>
<p>സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്&#x200d;ണ്ണരൂപം</p>
<p>We might have lost the battle but not the war.. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്&#x200d; താല്&#x200d;ക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാല്&#x200d; ലക്ഷ്യം കാണുന്നതുവരെ കോണ്&#x200d;ഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യന്&#x200d; നാഷണല്&#x200d; കോണ്&#x200d;ഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/while-there-may-be-a-temporary-setback-in-the-struggle-to-preserve-the-constitution-the-ultimate-victory-will-be-with-the-congress-sandeep-warrier.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിരോവസ്ത്ര വിവാദം; പള്ളുരുത്തി സ്‌കൂളിലെ പിടിഎ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാര്‍ഥി</title>
		<link>https://www.chandrikadaily.com/the-headscarf-controversy-pta-president-of-palluruthy-school-is-nda-candidate.html</link>
					<comments>https://www.chandrikadaily.com/the-headscarf-controversy-pta-president-of-palluruthy-school-is-nda-candidate.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 12 Nov 2025 13:09:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[kochicorporation]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363390</guid>

					<description><![CDATA[ ശിരോവസ്ത്ര വിവാദമുണ്ടായ എറണാകുളം പള്ളുരുത്തി സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി. ]]></description>
										<content:encoded><![CDATA[<p>കൊച്ചി: ശിരോവസ്ത്ര വിവാദമുണ്ടായ എറണാകുളം പള്ളുരുത്തി സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്&#x200d; എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ഥി. പള്ളുരുത്തി കച്ചേരിപ്പടി വാര്&#x200d;ഡിലാണ് ജോഷി മത്സരിക്കുന്നത്.</p>
<p>കൊച്ചി കോര്&#x200d;പ്പറേഷനിലെ 62ാം ഡിവിഷനില്&#x200d; നിന്നായിരിക്കും ജോഷി മത്സരിക്കുക. കോര്&#x200d;പ്പറേഷനിലെ പുതിയ വാര്&#x200d;ഡ് കൂടിയാണിത്. ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് സ്‌കൂള്&#x200d; പ്രിന്&#x200d;സിപ്പാളും ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകള്&#x200d; വലിയ ചര്&#x200d;ച്ചകളിലേക്ക് വഴിവെച്ചിരുന്നു. വിവാദത്തില്&#x200d; സെന്റ് റീത്ത സ്‌കൂളിനെ അനുകൂലിച്ചും വിദ്യാര്&#x200d;ത്ഥിയെയും കുടുംബത്തെയും പ്രതികൂലിച്ചുമുള്ള നിലപാടാണ് ഇയാള്&#x200d; സ്വീകരിച്ചിരുന്നത്. </p>
<p>ഒക്ടോബര്&#x200d; രണ്ടാം വാരത്തിലാണ് സെന്റ് റീത്താസ് സ്‌കൂളില്&#x200d; ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്&#x200d;ഥിനിയെ സ്‌കുള്&#x200d; അധികൃതര്&#x200d; വിലക്കിയെന്ന വാര്&#x200d;ത്ത പുറത്തുവന്നത്. സംഭവത്തില്&#x200d; സ്‌കൂളിനെതിരെ കുട്ടിയുടെ കുടുംബം പരസ്യമായി രംഗത്തു വരികയും വിഷയത്തില്&#x200d; വിദ്യാഭ്യാസമന്ത്രിയും കോടതിയും ഇടപെടുകയും ചെയ്തിരുന്നു. വലിയ ചര്&#x200d;ച്ചകളായിരുന്നു വിഷയത്തില്&#x200d; കേരളത്തില്&#x200d; നടന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്&#x200d;കുട്ടിയും സ്‌കൂള്&#x200d; അധികൃതരും പരസ്പരം വാക്ക്പോരിലേക്ക് എത്തുന്ന വിധത്തില്&#x200d; ചര്&#x200d;ച്ചകള്&#x200d; പുരോഗമിച്ചു.</p>
<p>കോടതി ഇടപെട്ടാണ് ഒടുവില്&#x200d; തര്&#x200d;ക്കം അവസാനിപ്പിച്ചത്. കുട്ടിയെ സ്‌കൂള്&#x200d; മാറ്റുമെന്ന് പരാതിക്കാരിയായ പെണ്&#x200d;കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചതോടെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹര്&#x200d;ജി കേരള ഹൈക്കോടതി അവസാനിപ്പിക്കുകയായിരുന്നു. ആക്ഷേപം ഉയര്&#x200d;ന്ന സ്‌കൂളിനെതിരെ കൂടുതല്&#x200d; നടപടികള്&#x200d;ക്കൊന്നുമില്ലെന്ന് സംസ്ഥാന സര്&#x200d;ക്കാരും അറിയിച്ചു. ഇതേത്തുടര്&#x200d;ന്നാണ് ഇതുമായി ബന്ധപ്പെട്ട ഹര്&#x200d;ജി കോടതി തീര്&#x200d;പ്പാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-headscarf-controversy-pta-president-of-palluruthy-school-is-nda-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രസീലിയന്‍ മോഡലിന്റെ പേരില്‍ 22 വോട്ട്; ഹരിയാനയില്‍ 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/22-votes-for-braziliaan-mmodel-rahul-gandhi-said-25-lakh-fake-votes-were-cast-in-haryana.html</link>
					<comments>https://www.chandrikadaily.com/22-votes-for-braziliaan-mmodel-rahul-gandhi-said-25-lakh-fake-votes-were-cast-in-haryana.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Nov 2025 07:40:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[HARIYANA]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[votechori]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362045</guid>

					<description><![CDATA[വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയുടെ വെളിപ്പെടുത്തലുകള്‍.
]]></description>
										<content:encoded><![CDATA[<p>വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി വിളിച്ചുചേര്&#x200d;ത്ത വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ഇന്ത്യന്&#x200d; തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയുടെ വെളിപ്പെടുത്തലുകള്&#x200d;.</p>
<p>ഒരു സംസ്ഥാനം തന്നെ തട്ടിയെടുത്ത ഏറ്റവും വലിയ വോട്ട് കൊള്ളക്കാണ് ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചതെന്ന് രാഹുല്&#x200d; ഗാന്ധി പറഞ്ഞു. ബ്രസീലിയന്&#x200d; മോഡലിന്റെ പേരില്&#x200d; 22 വോട്ട് നടന്നെന്നും ഹരിയാനയില്&#x200d; 25 ലക്ഷം കള്ള വോട്ടുകള്&#x200d; നടന്നതായും രാഹുല്&#x200d; ഗാന്ധി പറഞ്ഞു. </p>
<p>പേര് അറിയാത്ത മോഡലിന്റെ ചിത്രത്തില്&#x200d; പലപേരുകളിലായി പത്ത് ബൂത്തുകളില്&#x200d; 22 തവണ വോട്ട് രേഖപ്പെടുത്തിയതായി രാഹുല്&#x200d; തെളിവ് സഹിതം വെളിപ്പെടുത്തി. സീമ, സരസ്വതി, ലക്ഷ്മി തുടങ്ങി വിവിധ പേരുകളിലായി ഒരേ ചിത്രത്തിലാണ് ഇവര്&#x200d; വോട്ട് രേഖപ്പെടുത്തിയത്.</p>
<p>19 ലക്ഷത്തിലധികം ബള്&#x200d;ക് വോട്ടുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതെന്നും 93,000ത്തില്&#x200d; ഏറെ തെറ്റായ വിവരങ്ങളും കണ്ടെത്തിയതായും രാഹുല്&#x200d; ചൂണ്ടിക്കാട്ടി. </p>
<p>മറ്റൊരു സ്ത്രീയുടെ പേരില്&#x200d; 100ല്&#x200d; ഏറെ കള്ളവോട്ടുകള്&#x200d; കണ്ടെത്തിയെന്നും അഞ്ച് ലക്ഷത്തിലധികം ഡൂപ്ലിക്കേറ്റ് വോട്ടുകള്&#x200d; ഉണ്ടെന്നും രാഹുല്&#x200d; വ്യക്തമാക്കി. </p>
<p>ബിഹാറിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കുകയാണ്.  </p>
<p>അതേസമയം 3.5 ലക്ഷം വോട്ടുകള്&#x200d; വോട്ടര്&#x200d; പട്ടികയില്&#x200d; നിന്നും വെട്ടിയതായും അത് മുഴുവനും കോണ്&#x200d;ഗ്രസിന്റെയും ഇന്&#x200d;ഡ്യ മുന്നണിയുടെയും വോട്ടുകളായിരുന്നെന്നും രാഹുല്&#x200d; ചൂണ്ടിക്കാട്ടി. ഹരിയാനയിലെ വിവിധ മണ്ഡലങ്ങളില്&#x200d; നിന്നുള്ള വോട്ടര്&#x200d;മാരുടെ വീഡിയോ സന്ദേശം കൂടി രാഹുല്&#x200d; പങ്കുവെച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/22-votes-for-braziliaan-mmodel-rahul-gandhi-said-25-lakh-fake-votes-were-cast-in-haryana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടുചോരി; രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തും</title>
		<link>https://www.chandrikadaily.com/voting-rahul-gandhi-will-hold-a-press-conference-in-delhi-today.html</link>
					<comments>https://www.chandrikadaily.com/voting-rahul-gandhi-will-hold-a-press-conference-in-delhi-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Nov 2025 04:58:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[electioncommission]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362020</guid>

					<description><![CDATA[കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തും.]]></description>
										<content:encoded><![CDATA[<p>കോണ്&#x200d;ഗ്രസ് എംപി രാഹുല്&#x200d; ഗാന്ധി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡല്&#x200d;ഹിയിലെ എഐസിസി ആസ്ഥാനത്ത് വാര്&#x200d;ത്താ സമ്മേളനം നടത്തും. രാഹുല്&#x200d; ഗാന്ധി ഒരു പ്രധാന വെളിപ്പെടുത്തല്&#x200d; നടത്തിയേക്കുമെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. വോട്ട് മോഷണം, വോട്ടര്&#x200d; പട്ടികയിലെ ക്രമക്കേടുകള്&#x200d; എന്നിവയുമായി ബന്ധപ്പെട്ട് നേരത്തെ പരാമര്&#x200d;ശിച്ച &#8216;ഹൈഡ്രജന്&#x200d; ബോംബ്&#8217; ആകാം ഇന്ന് നടക്കാന്&#x200d; പോകുന്നതെന്ന് വിവരം. </p>
<p>സെപ്തംബര്&#x200d; 1 ന്, വരാനിരിക്കുന്ന വെളിപ്പെടുത്തലിനെക്കുറിച്ച് രാഹുല്&#x200d; ഗാന്ധി ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. മഹാദേവപുരത്തെക്കുറിച്ച് കാണിച്ചത് വെറും &#8216;ആറ്റംബോംബ്&#8217; മാത്രമായതിനാല്&#x200d; തന്റെ വോട്ട് മോഷണ ആരോപണങ്ങളെക്കുറിച്ച് ഉടന്&#x200d; തന്നെ &#8216;ഹൈഡ്രജന്&#x200d; ബോംബ്&#8217; അഴിച്ചുവിടുമെന്ന് പ്രസ്താവിച്ചിരുന്നു. </p>
<p>&#8216;വോട്ടര്&#x200d; അധികാര് യാത്ര&#8217;യുടെ അവസാന ദിനത്തില്&#x200d; ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഗാന്ധി, &#8216;മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്&#x200d; ഇപ്പോള്&#x200d; ഇന്ത്യന്&#x200d; ഭരണഘടനയെ തകര്&#x200d;ക്കാന്&#x200d; ശ്രമിക്കുകയാണ്&#8217; എന്ന് പറഞ്ഞുകൊണ്ട് ബിജെപിക്കെതിരെ ആക്രമണം അഴിച്ചുവിട്ടു.</p>
<p>കോണ്&#x200d;ഗ്രസ് എംപിയും ലോക്സഭാ എല്&#x200d;പിയുമായ രാഹുല്&#x200d; ഗാന്ധി നയിക്കുന്ന 16 ദിവസം നീണ്ടുനില്&#x200d;ക്കുന്ന &#8216;വോട്ടര്&#x200d; അധികാര് യാത്ര&#8217; വോട്ടര്&#x200d; അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും &#8216;വോട്ട് മോഷണത്തിനും&#8217; ആരോപിക്കപ്പെടുന്ന വോട്ടര്&#x200d; പട്ടികയിലെ പ്രത്യേക തീവ്രപരിശോധന (എസ്‌ഐആര്&#x200d;) ക്രമക്കേടുകള്&#x200d;ക്കുമെതിരെയുള്ള പ്രതിഷേധത്തിനും ലക്ഷ്യമിടുന്നു.</p>
<p>മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്&#x200d; തന്നെയാണ് ഡോ.ബി.ആര്&#x200d;.അംബേദ്കറിന്റെയും മഹാത്മാഗാന്ധിയുടെയും ഭരണഘടന തകര്&#x200d;ക്കാന്&#x200d; ശ്രമിക്കുന്നത്. അവരെ ഇന്ത്യന്&#x200d; ഭരണഘടന തകര്&#x200d;ക്കാന്&#x200d; ഞങ്ങള്&#x200d; അനുവദിക്കില്ല. യാത്രയില്&#x200d; വലിയ പിന്തുണയാണ് ഞങ്ങള്&#x200d;ക്ക് ലഭിച്ചത്. ബീഹാറിലെ എല്ലാ യുവാക്കളും കുട്ടികളും ഞങ്ങള്&#x200d;ക്കൊപ്പം നിന്നു. ഞങ്ങളെ സഹായിച്ചതിന് ബീഹാറിലെ ജനങ്ങളോട് ഞാന്&#x200d; നന്ദി പറയുന്നു&#8230; ഹൈഡ്രജന്&#x200d; ബോംബിന് ശേഷം നരേന്ദ്ര മോദിജിക്ക് ഈ രാജ്യത്തിന് മുന്നില്&#x200d; മുഖം കാണിക്കാന്&#x200d; കഴിയില്ലെന്ന് ഞാന്&#x200d; നിങ്ങള്&#x200d;ക്ക് ഉറപ്പ് നല്&#x200d;കുന്നു. &#8216; രാഹുല്&#x200d; ഗാന്ധി പട്നയില്&#x200d; പറഞ്ഞു.</p>
<p>&#8216;അവകാശങ്ങള്&#x200d;, സംവരണം, തൊഴില്&#x200d;, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമാണ്&#8217; വോട്ട് മോഷണത്തെ ലോക്സഭാ ലോപി വിശേഷിപ്പിച്ചത്.</p>
<p>&#8216;ഞങ്ങള്&#x200d; പത്രസമ്മേളനം നടത്തി ജനങ്ങളെ കാണിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഞങ്ങള്&#x200d;ക്ക് വോട്ടര്&#x200d; പട്ടികയും വീഡിയോഗ്രാഫിയും നല്&#x200d;കുന്നില്ല.. ഞങ്ങള്&#x200d; രാജ്യത്തിന് മുന്നില്&#x200d; തെളിവ് ഹാജരാക്കി. &#8216;വോട്ട് ചോരി&#8217; എന്നാല്&#x200d; ഞങ്ങളുടെ അവകാശങ്ങള്&#x200d;, സംവരണം, തൊഴില്&#x200d;, വിദ്യാഭ്യാസം, ജനാധിപത്യം മോഷണം. നിങ്ങളുടെ റേഷന്&#x200d; കാര്&#x200d;ഡും ഭൂമിയും അവര്&#x200d; തട്ടിയെടുത്ത് അംബാനിക്ക് നല്&#x200d;കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/voting-rahul-gandhi-will-hold-a-press-conference-in-delhi-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്‍&#8217;; അധിക്ഷേപ പരാമര്‍ശവുമായി യോഗി</title>
		<link>https://www.chandrikadaily.com/three-monkeys-in-the-indian-alliance-yogi-with-abusive-remarks.html</link>
					<comments>https://www.chandrikadaily.com/three-monkeys-in-the-indian-alliance-yogi-with-abusive-remarks.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 03 Nov 2025 09:40:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[akhilesh]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[indiabloc]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[tejaswiyadav]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361639</guid>

					<description><![CDATA[കെയോട്ടി അസംബ്ലി സെക്ടറിലെ ദര്‍ഭംഗ ജില്ലാ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ, 'മൂന്ന് പുതിയ കുരങ്ങുകള്‍' അന്ധരും ബധിരരുമാണെന്നും ഭരണകക്ഷിയായ എന്‍ഡിഎ ചെയ്യുന്ന നല്ല ജോലി വ്യക്തമാക്കാന്‍ കഴിയാത്തവരുമാണെന്നും യോഗി അധിക്ഷേപിച്ചു. ]]></description>
										<content:encoded><![CDATA[<p>കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി, സമാജ്വാദി പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ്, ആര്&#x200d;ജെഡിയുടെ തേജസ്വി യാദവ്  എന്നിവരെ അധിക്ഷേപിച്ച് ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. &#8216;ഇന്ത്യ സഖ്യത്തിന്റെ മൂന്ന് കുരങ്ങുകള്&#x200d;&#8217; എന്നാണ് യോഗി വിളിച്ചത്. </p>
<p>കെയോട്ടി അസംബ്ലി സെക്ടറിലെ ദര്&#x200d;ഭംഗ ജില്ലാ തിരഞ്ഞെടുപ്പ് റാലിയില്&#x200d; സംസാരിക്കവെ, &#8216;മൂന്ന് പുതിയ കുരങ്ങുകള്&#x200d;&#8217; അന്ധരും ബധിരരുമാണെന്നും ഭരണകക്ഷിയായ എന്&#x200d;ഡിഎ ചെയ്യുന്ന നല്ല ജോലി വ്യക്തമാക്കാന്&#x200d; കഴിയാത്തവരുമാണെന്നും യോഗി അധിക്ഷേപിച്ചു. </p>
<p>&#8216;മഹാത്മാഗാന്ധിയുടെ മൂന്ന് കുരങ്ങന്മാര്&#x200d; കണ്ടില്ല, കേട്ടില്ല, ചീത്ത പറഞ്ഞില്ല. എന്നാല്&#x200d; ഇപ്പോള്&#x200d; ഇന്ത്യാ സഖ്യത്തിന്റെ മൂന്ന് കുരങ്ങന്മാരുണ്ട്. എന്&#x200d;ഡിഎ ചെയ്യുന്ന നല്ല പ്രവൃത്തികള്&#x200d; കാണാത്ത പപ്പുവും, കേള്&#x200d;ക്കാത്ത തപ്പുവും, പറയുമ്പോള്&#x200d; സമ്മതിക്കാത്ത അക്കുവുമൊക്കെയാണ് പുതിയ കുരങ്ങുകള്&#x200d;&#8217;. </p>
<p>കൂടാതെ, കോണ്&#x200d;ഗ്രസും ആര്&#x200d;ജെഡിയും എസ്പിയും ബീഹാറിലെ ക്രിമിനലുകളെ പിന്തുണയ്ക്കുന്നുവെന്നും സംസ്ഥാനത്തിന്റെ സുരക്ഷ അപകടത്തിലാക്കാന്&#x200d; നുഴഞ്ഞുകയറ്റക്കാരെ പ്രാപ്തരാക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.</p>
<p>അയോധ്യയില്&#x200d; രാമക്ഷേത്രം നിര്&#x200d;മിക്കുമെന്ന വാഗ്ദാനമാണ് ബിജെപി പാലിച്ചതെന്നും ഇനി സീതാമര്&#x200d;ഹിയില്&#x200d; മാ ജാനകിയുടെ ക്ഷേത്രം പണിയുമെന്നും രാം ജാനകി മാര്&#x200d;ഗിലൂടെ അയോധ്യയുമായി ബന്ധിപ്പിക്കുമെന്നും യോഗി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-monkeys-in-the-indian-alliance-yogi-with-abusive-remarks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഎസ്ടി പരിഷ്‌കരണം അപര്യാപ്തം, &#8216;ബാന്‍ഡ്-എയ്ഡ്&#8217; പരിഹാരം; വിമര്‍ശിച്ച് കോണ്‍ഗ്രസ്</title>
		<link>https://www.chandrikadaily.com/gggst-rreform-inadequatee-bband-aid-solution-congress-criticized.html</link>
					<comments>https://www.chandrikadaily.com/gggst-rreform-inadequatee-bband-aid-solution-congress-criticized.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 21 Sep 2025 13:55:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[GST]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355118</guid>

					<description><![CDATA[ജിഎസ്ടി പരിഷ്‌കരണം അപര്യാപ്തമാണെന്നും വളരെ വൈകിയാണ് വന്നതെന്നും വിമര്‍ശിച്ച് പ്രതിപക്ഷം. ]]></description>
										<content:encoded><![CDATA[<p>ജിഎസ്ടി പരിഷ്‌കരണം അപര്യാപ്തമാണെന്നും വളരെ വൈകിയാണ് വന്നതെന്നും വിമര്&#x200d;ശിച്ച് പ്രതിപക്ഷം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുശേഷം, കോണ്&#x200d;ഗ്രസ് പ്രസിഡന്റ് മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ മോദിയുടെ നേതൃത്വത്തിലുള്ള സര്&#x200d;ക്കാരിനോട് അവരുടെ പരിപ്പ്, അരി, ധാന്യങ്ങള്&#x200d;, പെന്&#x200d;സിലുകള്&#x200d;, പുസ്തകങ്ങള്&#x200d;, വൈദ്യചികിത്സ, കര്&#x200d;ഷകരുടെ ട്രാക്ടറുകള്&#x200d; എന്നിവയില്&#x200d; ജിഎസ്ടി ചുമത്തിയതിന് &#8216;ജനങ്ങളോട് ക്ഷമ ചോദിക്കാന്&#x200d;&#8217; ആവശ്യപ്പെട്ടു.</p>
<p>&#8216;ഇപ്പോള്&#x200d;, 2.5 ലക്ഷം കോടി രൂപയുടെ &#8216;സമ്പാദ്യോത്സവം&#8217; എന്ന് സംസാരിക്കുന്നതിലൂടെ, പൊതുജനങ്ങളില്&#x200d; ആഴത്തിലുള്ള മുറിവുകള്&#x200d; ഉണ്ടാക്കിയതിന് ശേഷം നിങ്ങള്&#x200d; വെറും ഒരു പ്ലാസ്റ്റര്&#x200d; മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്! അവരുടെ പരിപ്പ്, അരി, ധാന്യങ്ങള്&#x200d;, പെന്&#x200d;സിലുകള്&#x200d;, പുസ്തകങ്ങള്&#x200d;, വൈദ്യചികിത്സ, കര്&#x200d;ഷകരുടെ ട്രാക്ടറുകള്&#x200d; എന്നിവയില്&#x200d; നിങ്ങള്&#x200d; ജിഎസ്ടി ചുമത്തിയത് പൊതുജനങ്ങള്&#x200d; ഒരിക്കലും മറക്കില്ല. നിങ്ങളുടെ സര്&#x200d;ക്കാര്&#x200d; ജനങ്ങളോട് മാപ്പ് പറയണം!&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ജിഎസ്ടി &#8216;വളര്&#x200d;ച്ചയെ അടിച്ചമര്&#x200d;ത്തുന്ന നികുതി&#8217;യാണെന്ന് കോണ്&#x200d;ഗ്രസ് നേതാവ് ജയറാം രമേശ് വളരെക്കാലമായി വാദിച്ചിരുന്നുവെന്നും 2017 ജൂലൈ മുതല്&#x200d; തന്നെ ജിഎസ്ടി 2.0 ആവശ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞു.</p>
<p>&#8216;ഭരണഘടനാ സ്ഥാപനമായ ജിഎസ്ടി കൗണ്&#x200d;സില്&#x200d; ജിഎസ്ടി ഭരണത്തില്&#x200d; വരുത്തിയ ഭേദഗതികളുടെ പൂര്&#x200d;ണ ഉടമസ്ഥാവകാശം അവകാശപ്പെടാനാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തത്,&#8217; ജയറാം പറഞ്ഞു. &#8216;ജിഎസ്ടി വളര്&#x200d;ച്ചയെ അടിച്ചമര്&#x200d;ത്തുന്ന നികുതിയാണെന്ന് ഇന്ത്യന്&#x200d; നാഷണല്&#x200d; കോണ്&#x200d;ഗ്രസ് വളരെക്കാലമായി വാദിച്ചുവരുന്നു. ഉയര്&#x200d;ന്ന നികുതി ബ്രാക്കറ്റുകള്&#x200d;, ബഹുജന ഉപഭോഗ ഇനങ്ങള്&#x200d;ക്കുള്ള ശിക്ഷാ നികുതി നിരക്കുകള്&#x200d;, വലിയ തോതിലുള്ള വെട്ടിപ്പ്, തെറ്റായ വര്&#x200d;ഗ്ഗീകരണം, ചെലവേറിയ അനുസരണ ഭാരങ്ങള്&#x200d;, വിപരീത തീരുവ ഘടന (ഇന്&#x200d;പുട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്&#x200d; ഉല്&#x200d;പ്പാദനത്തിന് കുറഞ്ഞ നികുതി) എന്നിവയാല്&#x200d; ഇത് വലയുന്നു. 2017 ജൂലൈ മുതല്&#x200d; തന്നെ ഞങ്ങള്&#x200d; ജിഎസ്ടി 2.0 ആവശ്യപ്പെടുന്നുണ്ട്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഞങ്ങളുടെ ന്യായ് പത്രയില്&#x200d; ഇത് ഒരു പ്രധാന പ്രതിജ്ഞയായിരുന്നു,&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gggst-rreform-inadequatee-bband-aid-solution-congress-criticized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു</title>
		<link>https://www.chandrikadaily.com/ck-janus-democratic-political-party-leaves-nda.html</link>
					<comments>https://www.chandrikadaily.com/ck-janus-democratic-political-party-leaves-nda.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 30 Aug 2025 15:49:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[ck janu]]></category>
		<category><![CDATA[nda]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352285</guid>

					<description><![CDATA[ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ അവഗണന നേരിട്ടുവെന്ന് സി കെ ജാനു പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ആദിവാസി നേതാവ് സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്&#x200d;ട്ടി എന്&#x200d;ഡിഎ വിട്ടു. ബിജെപി നേതൃത്വം നല്&#x200d;കുന്ന എന്&#x200d;ഡിഎ മുന്നണിയില്&#x200d; അവഗണന നേരിട്ടുവെന്ന് സി കെ ജാനു പറഞ്ഞു. കോഴിക്കോട് ചേര്&#x200d;ന്ന പാര്&#x200d;ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് എന്&#x200d;ഡിഎ വിടാനുള്ള തീരുമാനം.</p>
<div class="wp-block-sbt-block-adblock detail-ad">
<div id="div-gpt-ad-1754290870402-0">സ്വതന്ത്രമായി നില്&#x200d;ക്കാനാണ് ജെആര്&#x200d;സി തീരുമാനമെന്ന് സി കെ ജാനു പ്രതികരിച്ചു. മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പാര്&#x200d;ട്ടി തീരുമാനം എടുത്തിട്ടില്ലെന്നും സി കെ ജാനു വ്യക്തമാക്കി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്&#x200d; എന്&#x200d;ഡിഎയിലായിരുന്നു സി കെ ജാനു. സുല്&#x200d;ത്താന്&#x200d; ബത്തേരി മണ്ഡലത്തില്&#x200d; എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ത്ഥിയായി മത്സരിച്ചിരുന്നു. പിന്നീട് 2018 ല്&#x200d; എന്&#x200d;ഡിഎ വിട്ട സി കെ ജാനു 2021 ല്&#x200d; എന്&#x200d;ഡിഎയില്&#x200d; തിരിച്ചെത്തുകയായിരുന്നു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ck-janus-democratic-political-party-leaves-nda.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
