<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nepotism allegations &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nepotism-allegations/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 02 Apr 2019 09:53:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nepotism allegations &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മന്ത്രി ജലീലിന്റെ ബന്ധുനിയമനം; സര്&#x200d;ക്കാര്&#x200d; വിശദീകരണം നല്&#x200d;കണമെന്ന് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/hc-sought-explanation-from-govt-on-kt-jaleel-in-nepotism-issue.html</link>
					<comments>https://www.chandrikadaily.com/hc-sought-explanation-from-govt-on-kt-jaleel-in-nepotism-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 02 Apr 2019 07:18:35 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[KT Adeeb]]></category>
		<category><![CDATA[minister kt jaleel]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[nepotism allegations]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123087</guid>

					<description><![CDATA[കൊച്ചി: മന്ത്രി കെ ടി ജലീലിനെതിരായ ഉയര്&#x200d;ന്ന ബന്ധു നിയമന പരാതിയില്&#x200d; സര്&#x200d;ക്കാര്&#x200d; വിശദീകരണം നല്&#x200d;കണമെന്ന് ഹൈക്കോടതി. കെ.ടി. ജലീലിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ. ഫിറോസ് നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് നടപടി. ഫിറോസിന്റെ പരാതിയില്&#x200d; സ്വീകരിച്ച നടപടി അറിയിക്കാന്&#x200d; വിജിലന്&#x200d;സിന് ഹൈക്കോടതി നിര്&#x200d;ദേശം നല്&#x200d;കി. പരാതിയില്&#x200d; എന്ത് നടപടി സ്വീകരിച്ചതെന്നും പരാതിയില്&#x200d; നടപടി അവസാനിപ്പിക്കാനുണ്ടായ സാഹചര്യം എന്താണെന്നും വിജിലന്&#x200d;സ് വ്യക്തമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ബന്ധുനിയമന ആരോപണത്തില്&#x200d; മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്&#x200d;സ് [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: മന്ത്രി കെ ടി ജലീലിനെതിരായ ഉയര്&#x200d;ന്ന ബന്ധു നിയമന പരാതിയില്&#x200d; സര്&#x200d;ക്കാര്&#x200d; വിശദീകരണം നല്&#x200d;കണമെന്ന് ഹൈക്കോടതി. <br> കെ.ടി. ജലീലിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ. ഫിറോസ് നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് നടപടി. </p>



<p>ഫിറോസിന്റെ പരാതിയില്&#x200d; സ്വീകരിച്ച നടപടി അറിയിക്കാന്&#x200d; വിജിലന്&#x200d;സിന് ഹൈക്കോടതി നിര്&#x200d;ദേശം നല്&#x200d;കി. പരാതിയില്&#x200d; എന്ത് നടപടി സ്വീകരിച്ചതെന്നും പരാതിയില്&#x200d; നടപടി അവസാനിപ്പിക്കാനുണ്ടായ സാഹചര്യം എന്താണെന്നും വിജിലന്&#x200d;സ് വ്യക്തമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.</p>



<p>ബന്ധുനിയമന ആരോപണത്തില്&#x200d; മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്&#x200d;സ് അന്വേഷണമില്ലെന്ന് സര്&#x200d;ക്കാര്&#x200d; നേരത്തെ നിലപാടെടുത്തിരുന്നു. പി കെ ഫിറോസിന്റെ പരാതിയില്&#x200d; തുടര്&#x200d;നടപടി ആവശ്യമില്ലെന്ന് വിജിലന്&#x200d;സ് തീരുമാനിക്കുകയും ഈ നിലപാട് സര്&#x200d;ക്കാര്&#x200d; അംഗീകരിക്കുകയുമായിരുന്നു. വിവരാവകാശപ്രകാരം നല്&#x200d;കിയ അപേക്ഷയിലാണ് സര്&#x200d;ക്കാര്&#x200d; ഇക്കാര്യങ്ങള്&#x200d; വ്യക്തമാക്കിയത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഇന്ന് കോടതി നടപടിയുണ്ടായിരിക്കുന്നത്. തുടര്&#x200d;ന്ന് കേസ് വേനലവധിക്കാലത്തിന് ശേഷം പരിഗണിക്കാനായി മാറ്റിവച്ചു. </p>



<p>അതേസമയം യോഗ്യതാ മാനദണ്ഡത്തില്&#x200d; ഭേദഗതി ചെയ്തപ്പോഴും നിയമനം നടത്തിയപ്പോഴും ആരെങ്കിലും നിയമപരമായി ചോദ്യം ചെയ്തിരുന്നോയെന്ന് ഫിറോസിനോട് കോടതി ആരാഞ്ഞു. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്&#x200d; വരുന്ന നടപടി ഉണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. നിയമിക്കപ്പെട്ടയാള്&#x200d; അനധികൃതമായി ആനുല്യങ്ങള്&#x200d; കൈപ്പറ്റിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. </p>



<p>അഴിമതി നിരോധന നിയമ പ്രകാരം മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു യൂത്ത് ലീഗ് നേതാവിന്റെ ഹര്&#x200d;ജി. എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടന്ന് വെച്ചതെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കണം. ഈ വിഷയത്തില്&#x200d; സര്&#x200d;ക്കാര്&#x200d; എന്തോ മറയ്ക്കാന്&#x200d; ശ്രമിക്കുകയാണ്. സര്&#x200d;ക്കാരിന്റെ ഭാഗമായ മന്ത്രിക്കെതിരെ അന്വേഷണം വേണ്ടന്ന് വെക്കുന്നത് സര്&#x200d;ക്കാര്&#x200d; തന്നെയാണ്. സര്&#x200d;ക്കാര്&#x200d; തീരുമാനത്തിനെതിരെ കോടതി വഴി നീങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ഫിറോസ് നേരത്തെ പറഞ്ഞിരുന്നു. </p>



<p>ജലീലിന്റെ ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്&#x200d;പ്പറേഷന്&#x200d; തലപ്പത്ത് നിയമനം നല്&#x200d;കിയത് ചട്ടങ്ങള്&#x200d; മറികടന്നാണെന്നായിരുന്നു ആരോപണം. ജലീലിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് രംഗത്തെത്തിയതോടെ മന്ത്രി പ്രതിക്കൂട്ടിലായി. ഇന്റര്&#x200d;വ്യൂവില്&#x200d; പങ്കെടുത്ത മൂന്ന് പേര്&#x200d;ക്കും യോഗ്യതയില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയും, ഇന്റര്&#x200d;വ്യൂവില്&#x200d; പങ്കെടുക്കാതിരുന്ന അദീബിന് നിയമനം നല്&#x200d;കിയെന്നതുമായിരുന്നു വിവാദം. ആരോപണത്തിന് പിന്നാലെ അദീബിന്റെ നിയമനം സര്&#x200d;ക്കാര്&#x200d; റദ്ദാക്കിയിരുന്നു.</p>



<p>ന്യൂന പക്ഷ ക്ഷേമ കോര്&#x200d;പ്പറേഷനിലെ ബന്ധു നിയമനത്തില്&#x200d; മന്ത്രി കെ.ടി ജലീലിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്&#x200d; വിജിലന്&#x200d;സിനോട് നിര്&#x200d;ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി. യൂത്ത് ലീഗ് സംസ്ഥാന  ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് ആണ് അഡ്വ. പി. ഇ സജല്&#x200d; മുഖേന ഹര്&#x200d;ജി നല്&#x200d;കിയത്. നിയമങ്ങളും, ചട്ടങ്ങളും മറികടന്ന്  മന്ത്രിയുടെ സഹോദര പുത്രന്&#x200d; കെ ടി അദീപിനെ ന്യൂന പക്ഷ ക്ഷേമ കേര്&#x200d;പ്പറേഷനില്&#x200d; ജനറല്&#x200d; മാനേജര്&#x200d; തസ്തികയില്&#x200d; നിയമിച്ചെന്നും,  വിജിലന്&#x200d;സിനു പരാതി നല്&#x200d;കിയിട്ട് തുടരന്വേഷണം ആവശ്യമില്ലെന്ന് തീരുമാനിച്ച് പരാതി തീര്&#x200d;പ്പാക്കിയെന്നും ഹര്&#x200d;ജിയില്&#x200d; പറയുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hc-sought-explanation-from-govt-on-kt-jaleel-in-nepotism-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രി ജലീലിന്റെ തട്ടിപ്പ് വ്യക്തം; തെളിവുകള്&#x200d; നശിപ്പിക്കാന്&#x200d; ശ്രമം</title>
		<link>https://www.chandrikadaily.com/minister-kt-jaleel-issue.html</link>
					<comments>https://www.chandrikadaily.com/minister-kt-jaleel-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Nov 2018 14:54:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[nepotism allegations]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111481</guid>

					<description><![CDATA[കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വികസന കോര്&#x200d;പ്പറേഷനിലെ ജനറല്&#x200d; മാനേജര്&#x200d; അനധികൃത ബന്ധുനിയമനത്തിന്റെ തെളിവുകള്&#x200d; നശിപ്പിക്കാന്&#x200d; മന്ത്രിയുടെ ഓഫീസില്&#x200d; നിന്ന് ശ്രമം. മുഖ്യമന്ത്രി ഒപ്പിട്ട ഫയല്&#x200d; ഓഗസ്റ്റ് 17ന് വകുപ്പ് ഉത്തരവായി പുറത്തിറങ്ങുകയായിരുന്നു. 27 ന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള പത്രകുറിപ്പ് പ്രസിദ്ധീകരിക്കുകയും മന്ത്രിബന്ധു കെ.ടി അദീബ് ഉള്&#x200d;പ്പെടയുള്ളവര്&#x200d; തസ്തികയിലേക്ക് അപേക്ഷിക്കുകയുമായിരുന്നു. മറ്റ് ഉദ്യോഗാര്&#x200d;ത്ഥികളെ തഴഞ്ഞായിരുന്നു സ്വകാര്യ ബാങ്കില്&#x200d; നിന്ന് സുപ്രീം കോടതി പോലും വിലക്കിയ ഡെപ്യൂട്ടേഷന്&#x200d; നിയമനം. മന്ത്രി കുറച്ച യോഗ്യത പോലും ഇല്ലാത്ത കെ.ടി അദീബ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വികസന കോര്&#x200d;പ്പറേഷനിലെ ജനറല്&#x200d; മാനേജര്&#x200d; അനധികൃത ബന്ധുനിയമനത്തിന്റെ തെളിവുകള്&#x200d; നശിപ്പിക്കാന്&#x200d; മന്ത്രിയുടെ ഓഫീസില്&#x200d; നിന്ന് ശ്രമം. മുഖ്യമന്ത്രി ഒപ്പിട്ട ഫയല്&#x200d; ഓഗസ്റ്റ് 17ന് വകുപ്പ് ഉത്തരവായി പുറത്തിറങ്ങുകയായിരുന്നു. 27 ന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള പത്രകുറിപ്പ് പ്രസിദ്ധീകരിക്കുകയും മന്ത്രിബന്ധു കെ.ടി അദീബ് ഉള്&#x200d;പ്പെടയുള്ളവര്&#x200d; തസ്തികയിലേക്ക് അപേക്ഷിക്കുകയുമായിരുന്നു. മറ്റ് ഉദ്യോഗാര്&#x200d;ത്ഥികളെ തഴഞ്ഞായിരുന്നു സ്വകാര്യ ബാങ്കില്&#x200d; നിന്ന് സുപ്രീം കോടതി പോലും വിലക്കിയ ഡെപ്യൂട്ടേഷന്&#x200d; നിയമനം. മന്ത്രി കുറച്ച യോഗ്യത പോലും ഇല്ലാത്ത കെ.ടി അദീബ് അയോഗ്യനായി പുറത്തു പോകുന്നത് ഒളിവാക്കാന്&#x200d; രാജിവെക്കുകയായിരുന്നു.</p>
<p>എന്നാല്&#x200d;, 2016 ജൂലൈ 28നാണ് തന്റെ ലെറ്റര്&#x200d; പാഡില്&#x200d; മന്ത്രി ജലീല്&#x200d; രേഖാമൂലം വകുപ്പ് സെക്രട്ടറിക്ക് ഇക്കാര്യത്തില്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്&#x200d;പ്പറേഷനിലെ ജനറല്&#x200d; മാനേജര്&#x200d; തസ്തികയിലേക്കുളള വിദ്യാഭ്യാസ യോഗ്യത ബിരുദവും, എം.ബി.എയുമെന്നുള്ളത് ബിരുദം, എം.ബി.എ എന്നതിനൊപ്പം ബിടെകും പി.ജി.ഡി.ബി.എയും എന്നാക്കി യോഗ്യത കുറച്ച് മന്ത്രി സഭയെയും മുഖ്യമന്ത്രിയെയും കബളിപ്പിച്ച് മന്ത്രി ജലീല്&#x200d; നേരിട്ട് ഇടപെട്ട് ഉത്തരവിറക്കാനായിരുന്നു.</p>
<p>തസ്തിക സൃഷ്ടിക്കലിനും, വിദ്യാഭ്യാസ യോഗ്യത പുനര്&#x200d; നിശ്ചയിക്കുന്നതിനും മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം ആവശ്യമാണെന്നും ഇതിനായി മുഖ്യമന്ത്രിയുടെ അനുമതിക്കായി ഫയല്&#x200d; കൈമാറണമെന്നും വകുപ്പ് സെക്രട്ടറി എ ഷാജഹാന്&#x200d; ഐ.എ.എസ് വിയോജന കുറിപ്പെഴുതി ഓഗസ്റ്റ് 3ന് മന്ത്രിക്ക് കൈമാറിയിരുന്നു. ഈ ഫയലില്&#x200d; അധിക യോഗ്യത നിശ്ചയിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലെന്ന് കബളിപ്പിച്ച് തൊട്ടടുത്ത ദിവസം തന്നെ മന്ത്രി ഫയല്&#x200d; മുഖ്യമന്ത്രിക്ക് കൈമാറി.<br />
തുടര്&#x200d;ന്ന് 9ന് അംഗീകാരം നല്&#x200d;കി മുഖ്യമന്ത്രി ഫയലില്&#x200d; ഒപ്പുവച്ചുവെന്നാണ് രേഖകള്&#x200d; വ്യക്തമാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-kt-jaleel-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;അദീബിന് സ്ഥിരംജോലി വാഗ്ദാനം ചെയ്തു&#8221;; മന്ത്രി കെ.ടി. ജലീല്&#x200d; പറഞ്ഞതെല്ലാം കള്ളമെന്ന് പി.കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/adeeb-demand-more-benefits-to-corporation-says-pk-firos.html</link>
					<comments>https://www.chandrikadaily.com/adeeb-demand-more-benefits-to-corporation-says-pk-firos.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Nov 2018 12:08:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[nepotism allegations]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111460</guid>

					<description><![CDATA[കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്&#x200d; മന്ത്രി കെ ടി ജലീലിനെതിരെയുള്ള കുരുക്ക് മുറുക്കി കൂടുതല്&#x200d; തെളിവുകളുമായി മുസ്‌ലിം യൂത്ത് ലീഗ് രംഗത്ത്. അദീബിന്റെ ഡെപ്യൂട്ടേഷനില്&#x200d; തട്ടിപ്പുണ്ടെന്നും ബന്ധുവിനെ മന്ത്രി കെ.ടി. ജലീല്&#x200d; സ്ഥിരംജോലി വാഗ്ദാനം ചെയ്താണ് കേരള സ്റ്റേറ്റ് മൈനോറീറ്റീസ് ഡെവലപ്‌മെന്റ് ഫിനാന്&#x200d;സ് കോര്&#x200d;പ്പറേഷനില്&#x200d; നിയമിച്ചതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങള്&#x200d; മുന്നാകെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറഞ്ഞ ശമ്പളത്തിനാണ് കെ.ടി അദീബ് സര്&#x200d;ക്കാര്&#x200d; ജോലിയിലേക്ക് വന്നതെന്ന മന്ത്രി ജലീലിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്&#x200d; മന്ത്രി കെ ടി ജലീലിനെതിരെയുള്ള കുരുക്ക് മുറുക്കി കൂടുതല്&#x200d; തെളിവുകളുമായി മുസ്‌ലിം യൂത്ത് ലീഗ് രംഗത്ത്. അദീബിന്റെ ഡെപ്യൂട്ടേഷനില്&#x200d; തട്ടിപ്പുണ്ടെന്നും ബന്ധുവിനെ മന്ത്രി കെ.ടി. ജലീല്&#x200d; സ്ഥിരംജോലി വാഗ്ദാനം ചെയ്താണ് കേരള സ്റ്റേറ്റ് മൈനോറീറ്റീസ് ഡെവലപ്‌മെന്റ് ഫിനാന്&#x200d;സ് കോര്&#x200d;പ്പറേഷനില്&#x200d; നിയമിച്ചതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങള്&#x200d; മുന്നാകെ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>കുറഞ്ഞ ശമ്പളത്തിനാണ് കെ.ടി അദീബ് സര്&#x200d;ക്കാര്&#x200d; ജോലിയിലേക്ക് വന്നതെന്ന മന്ത്രി ജലീലിന്റെ വാദം കള്ളമാണെന്നും ബന്ധുവിനായി നടത്തിയെന്ന് പറയുന്ന ഡെപ്യൂട്ടേഷനില്&#x200d; തന്നെ തട്ടിപ്പുണ്ടെന്നും ഫിറോസ് പറഞ്ഞു.</p>
<p>ഡെപ്യൂട്ടേഷനില്&#x200d; എത്തിയെന്ന് പറയുന്ന കെ.ടി അദീബ് സൗത്ത് ഇന്ത്യന്&#x200d; ബാങ്കില്&#x200d; നിന്നും രാജി വെച്ചിരുന്നുവെന്നും അദീബിന് മന്ത്രി പറഞ്ഞ ശമ്പളം സൗത്ത് ഇന്ത്യന്&#x200d; ബാങ്കില്&#x200d; ഇല്ലായിരുന്നെന്നും ഫിറോസ് പറഞ്ഞു. 85000 രൂപ മാത്രമായിരുന്നു ബാങ്കില്&#x200d; നിന്നും ലഭിച്ചിരുന്ന ശബളം. എന്നാല്&#x200d; 86000 രൂപ ശബളത്തിനാണ് മന്ത്രി ബന്ധു സര്&#x200d;ക്കാര്&#x200d; ജോലിയില്&#x200d; പ്രവേശിച്ചതെന്നും ഫിറോസ് വ്യക്തമാക്കി. സൗത്ത് ഇന്ത്യന്&#x200d; ബാങ്കില്&#x200d; നിന്ന് അദീബിന് ലഭിച്ചിരുന്നത് 110000 രൂപയായിരുന്നു എന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്.</p>
<p>ധനകാര്യ കോര്&#x200d;പറേഷനില്&#x200d; നിയമിച്ചത് രാജിക്ക് ശേഷമാണ്. അദീബിന്റെ നിയമന രേഖകള്&#x200d; പൂര്&#x200d;ണ്ണമായി മന്ത്രിയുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം രേഖകള്&#x200d; കാണാന്&#x200d; അനുമതിയില്ല. രേഖകള്&#x200d; നശിപ്പിക്കാനുള്ള ഇടപെടലുകള്&#x200d; നടക്കുന്നതായി സംശയം എന്നും പി.കെ. ഫിറോസ് പറഞ്ഞു.</p>
<p>86000 രൂപ ശബളത്തിന് ജോലിയില്&#x200d; പ്രവേശിച്ച മന്ത്രിബന്ധു ഇതിനു പുറമെ തനിക്ക് കൂടുതല്&#x200d; ആനുകുല്യങ്ങള്&#x200d; വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സൗത്ത് ഇന്ത്യന്&#x200d; ബാങ്കില്&#x200d; നിന്ന് തനിക്കു ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും വേണമെന്നായിരുന്നു ആവശ്യം. 2,50,000 രൂപ വാര്&#x200d;ഷിക ബോണസ് വേണമെന്നും കൂടാതെ, പെട്രോള്&#x200d;, വിനോദം, വാഹനം തുടങ്ങിയ അലവന്&#x200d;സുകളും വേണം. കേരള സ്റ്റേറ്റ് മൈനോറീറ്റീസ് ഡെവലപ്‌മെന്റ് ഫിനാന്&#x200d;സ് കോര്&#x200d;പ്പറേഷന്&#x200d; മാനേജിംഗ് ഡയറക്ടര്&#x200d;ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അലവന്&#x200d;സ് ഉള്&#x200d;പ്പെടുത്തിയാല്&#x200d; അദീബിന്റെ ശമ്പളം 118304 രൂപയാകും.</p>
<p>ഉയര്&#x200d;ന്ന ശമ്പളം ഒഴിവാക്കിയാണ് അദീബ് കോര്&#x200d;പ്പറേഷനില്&#x200d; എത്തിയതെന്നായിരുന്നു മന്ത്രി ജലീലിന്റെ വാദം. നേരത്തെ സൗത്ത് ഇന്ത്യന്&#x200d; ബാങ്കില്&#x200d; നിന്നും ഡെപ്യൂട്ടഷന് പോയ ആള്&#x200d;ക്ക് ആനുകൂല്യം ലഭിച്ചിരുന്നുവെന്നും അദീബ് വാദിച്ചിരുന്നു. ഒരുമാസം നൂറു ലിറ്റര്&#x200d; പെട്രോളിനുള്ള പണം, ന്യൂസ് പേപ്പര്&#x200d;/പീരിയോഡിക്കല്&#x200d;സ് അലവന്&#x200d;സ് ആയി 550 രൂപ, വിനോദത്തിനായി മാസം 500 രൂപ എന്നിങ്ങനെയാണ് ആവശ്യങ്ങള്&#x200d;. ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞപ്പോളാണ് ശമ്പളം വര്&#x200d;ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിബന്ധു കോര്&#x200d;പറേഷന് അപേക്ഷ നല്&#x200d;കിയത്. ബന്ധുനിയമന വിഷയത്തില്&#x200d; മന്ത്രി കെ.ടി. ജലീല്&#x200d; പറഞ്ഞതെല്ലാം കളവെന്നും പി.കെ. ഫിറോസ് പറഞ്ഞു. അദീബി​​​​​െൻറ രാജി റദ്ദാക്കി പുനഃപ്രവേശനം നൽകാൻ ബാങ്കിൽ ഉന്നതതല ഇടപെടൽ നടന്നുവെന്നും പി.കെ ഫിറോസ്​ ആരോപിച്ചു.<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fmylkeralaofficial%2Fvideos%2F267965324069990%2F&amp;show_text=0&amp;width=560" width="560" height="314" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/adeeb-demand-more-benefits-to-corporation-says-pk-firos.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബന്ധു നിയമനം; പ്രതിഷേധത്താല്&#x200d; പുറത്തിറങ്ങാന്&#x200d; കഴിയാതെ മന്ത്രി കെ.ടി ജലീല്&#x200d;</title>
		<link>https://www.chandrikadaily.com/portest-aginst-kt-jaleel-in-nepotism-allegation.html</link>
					<comments>https://www.chandrikadaily.com/portest-aginst-kt-jaleel-in-nepotism-allegation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Nov 2018 11:41:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[nepotism allegations]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111175</guid>

					<description><![CDATA[ബന്ധു നിയമന വിവാദത്തില്&#x200d; അകപ്പെട്ട മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത്ലീഗ് പ്രതിഷേധം ശക്തമാക്കിയതോടെ പരിപാടികള്&#x200d; റദ്ദാക്കി മന്ത്രി മുങ്ങുന്നത് പതിവാകുന്നു. പ്രതിഷേധങ്ങള്&#x200d; ശക്തമായതോടെ സ്വകാര്യ അവശ്യങ്ങള്&#x200d;ക്കുപോലും മന്ത്രിക്കായി വന്&#x200d; പൊലീസ് പടയാണ് കാവല്&#x200d; നില്&#x200d;ക്കുന്നത്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം പൊലീസ് കാവല്&#x200d; വേണമെന്ന അവസ്ഥയിലാണ് മന്ത്രി. ആലത്തിയൂരിലെ ഒരു ബേക്കറിയില്&#x200d; മന്ത്രി ചായ കുടിക്കുമ്പോള്&#x200d; കാവല്&#x200d; നില്&#x200d;ക്കുന്ന പൊലീസുകാരുടെ ചിത്രം സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം താനൂര്&#x200d; ചെറിയമുണ്ടം തലക്കടത്തൂരില്&#x200d; പ്രവാസി സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ബന്ധു നിയമന വിവാദത്തില്&#x200d; അകപ്പെട്ട മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത്ലീഗ് പ്രതിഷേധം ശക്തമാക്കിയതോടെ പരിപാടികള്&#x200d; റദ്ദാക്കി മന്ത്രി മുങ്ങുന്നത് പതിവാകുന്നു. പ്രതിഷേധങ്ങള്&#x200d; ശക്തമായതോടെ സ്വകാര്യ അവശ്യങ്ങള്&#x200d;ക്കുപോലും മന്ത്രിക്കായി വന്&#x200d; പൊലീസ് പടയാണ് കാവല്&#x200d; നില്&#x200d;ക്കുന്നത്.<br />
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം പൊലീസ് കാവല്&#x200d; വേണമെന്ന അവസ്ഥയിലാണ് മന്ത്രി. ആലത്തിയൂരിലെ ഒരു ബേക്കറിയില്&#x200d; മന്ത്രി ചായ കുടിക്കുമ്പോള്&#x200d; കാവല്&#x200d; നില്&#x200d;ക്കുന്ന പൊലീസുകാരുടെ ചിത്രം സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായിരിക്കുകയാണ്.</p>
<p><img loading="lazy" class="alignnone wp-image-110784 size-full" src="https://www.chandrikadaily.com/wp-content/uploads/2018/11/phot-jaleel.jpg" alt="" width="1280" height="640" srcset="https://www.chandrikadaily.com/wp-content/uploads/2018/11/phot-jaleel.jpg 1280w, https://www.chandrikadaily.com/wp-content/uploads/2018/11/phot-jaleel-300x150.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/11/phot-jaleel-768x384.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/11/phot-jaleel-1024x512.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/11/phot-jaleel-696x348.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/11/phot-jaleel-1068x534.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/11/phot-jaleel-840x420.jpg 840w" sizes="(max-width: 1280px) 100vw, 1280px" />കഴിഞ്ഞ ദിവസം താനൂര്&#x200d; ചെറിയമുണ്ടം തലക്കടത്തൂരില്&#x200d; പ്രവാസി സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മന്ത്രി യൂത്ത്ലീഗ് പ്രതിഷേധം ഭയന്ന് പരിപാടി റദ്ദാക്കി. മന്ത്രിയുടെ വലിയ ഫ്ളക്സുകളും മറ്റും ഒരുക്കി സംഘാടകര്&#x200d; കാത്തിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്&#x200d; പരിപാടി റദ്ദാക്കുന്നതായി അറിയിപ്പ് ലഭിക്കുകയായിരുന്നു.</p>
<p>കെ.ടി ജലീല്&#x200d; എത്തുന്ന വിവരമറിഞ്ഞ് തലക്കടത്തൂരില്&#x200d; മന്ത്രിയെ തടയാനും കരിങ്കൊടി കാണിക്കാനുമായി മുസ്ലിം യൂത്ത് ലീഗ് പ്രവര്&#x200d;ത്തകര്&#x200d; തമ്പടിച്ചിരിന്നു. പ്രതിഷേധം ഭയന്ന് താനൂര്&#x200d; എം.എല്&#x200d;.എയും പരിപാടിക്കെത്തിയില്ല. തുടര്&#x200d;ന്ന് അഴിമതി മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ലീഗ് പ്രവര്&#x200d;ത്തകര്&#x200d; തലക്കടത്തൂര്&#x200d; ടൗണില്&#x200d; പ്രകടനം നടത്തി. തിരൂര്&#x200d; തുഞ്ചത്തെഴുത്തച്ഛന്&#x200d; മലയാള സര്&#x200d;വ്വകലാശാലയിലെത്തിയ മന്ത്രിക്കെതിരെ എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവര്&#x200d;ത്തകര്&#x200d; ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വേദിയിലേക്ക് ഇരച്ചുകയറിയാണ് കരിങ്കൊടി കാണിച്ചത്. മണ്ണാര്&#x200d;ക്കാട്ടെ ഒരു പൊതുപരിപാടിയും പ്രതിഷേധം ഭയന്ന് മന്ത്രി ജലീല്&#x200d; നേരത്തെ റദ്ദാക്കിയിരുന്നു.</p>
<p><img loading="lazy" class="alignnone wp-image-111179 size-full" src="https://www.chandrikadaily.com/wp-content/uploads/2018/11/protest-against-kt-jaleel.jpg.image_.784.410.jpg" alt="" width="784" height="410" srcset="https://www.chandrikadaily.com/wp-content/uploads/2018/11/protest-against-kt-jaleel.jpg.image_.784.410.jpg 784w, https://www.chandrikadaily.com/wp-content/uploads/2018/11/protest-against-kt-jaleel.jpg.image_.784.410-300x157.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/11/protest-against-kt-jaleel.jpg.image_.784.410-768x402.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/11/protest-against-kt-jaleel.jpg.image_.784.410-696x364.jpg 696w" sizes="(max-width: 784px) 100vw, 784px" /><img loading="lazy" class="alignnone wp-image-110787 size-full" src="https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal.jpg" alt="" width="1040" height="780" srcset="https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal.jpg 1040w, https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal-1024x768.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal-560x420.jpg 560w" sizes="(max-width: 1040px) 100vw, 1040px" />അതിനിടെ കെ.ടി. ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നവംബര്&#x200d; 21ന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത്തല പ്രതിഷേധത്തെരുവുകള്&#x200d; സംഘടിപ്പിക്കാന്&#x200d; മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്&#x200d;ത്തക സമിതി യോഗം തീരുമാനിച്ചു. തെളിവുകള്&#x200d; പുറത്തു വന്നിട്ടും മന്ത്രി അധികാരത്തില്&#x200d; തുടരുന്നത് അപമാനകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രതിഷേധത്തെരുവില്&#x200d; മുസ്ലിം ലീഗ്, യു.ഡി.എഫ് നേതാക്കള്&#x200d; സംബന്ധിക്കും. ജലീലിനെ മന്ത്രിസഭയില്&#x200d; നിന്ന് പുറത്താക്കണമെന്ന ആവശ്യത്തോട് മുഖംതിരിഞ്ഞ് നില്&#x200d;ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്&#x200d; മൗനം വെടിയണമെന്നാവശ്യപ്പെട്ട് കാമ്പെയിന്&#x200d; സംഘടിപ്പിക്കും.</p>
<p><div id="attachment_110755" style="width: 1408px" class="wp-caption alignnone"><img aria-describedby="caption-attachment-110755" loading="lazy" class="wp-image-110755 size-full" src="https://www.chandrikadaily.com/wp-content/uploads/2018/11/15-msf-2.jpg" alt="" width="1398" height="903" srcset="https://www.chandrikadaily.com/wp-content/uploads/2018/11/15-msf-2.jpg 1398w, https://www.chandrikadaily.com/wp-content/uploads/2018/11/15-msf-2-300x194.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/11/15-msf-2-768x496.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/11/15-msf-2-1024x661.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/11/15-msf-2-696x450.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/11/15-msf-2-1068x690.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/11/15-msf-2-650x420.jpg 650w" sizes="(max-width: 1398px) 100vw, 1398px" /><p id="caption-attachment-110755" class="wp-caption-text">എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ജന:സെക്രട്ടറി എം.പി നവാസ്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ലത്തീഫ് തുറയൂർ, ജന: സെക്രട്ടറി അഫ്നാസ് ചോറോട് എന്നിവർ</p></div></p>
<p>അതേസമയം ജലീല്&#x200d; രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്&#x200d;, ജനറല്&#x200d; സെക്രട്ടറി എം.പി. നവാസ് എന്നിവരടക്കം 20 വിദ്യാര്&#x200d;ത്ഥി നേതാക്കളെ ജയിലിലടച്ചതില്&#x200d; യോഗം പ്രതിഷേധിച്ചു. മന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ പ്രവര്&#x200d;ത്തകരെ വിട്ടുകിട്ടുന്നതിനുള്ള നടപടികള്&#x200d; നേതൃത്വം വേഗത്തിലാക്കി. യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; ഉള്&#x200d;പ്പെട് പ്രമുഖര്&#x200d; കോഴിക്കോട് ജയിലിലെത്തി പ്രവര്&#x200d;ത്തകരെ സന്ദര്&#x200d;ശിച്ചു. അന്യായമായ അറസ്റ്റിനും കള്ളക്കേസിനും ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത്ലീഗ് നേതൃത്വം അറിയിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/portest-aginst-kt-jaleel-in-nepotism-allegation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രി ജലീലിനെതിരായ പ്രതിഷേധം; തിരൂരില്&#x200d; പൊലീസ് അതിക്രമം, യൂത്ത് ലീഗ് പ്രവര്&#x200d;ത്തകര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/protest-against-kt-jaleel-tirur-university-kerala.html</link>
					<comments>https://www.chandrikadaily.com/protest-against-kt-jaleel-tirur-university-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Nov 2018 10:53:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[nepotism allegations]]></category>
		<category><![CDATA[tirur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110781</guid>

					<description><![CDATA[തിരൂര്&#x200d;: ബന്ധുനിയമന വിവാദത്തില്&#x200d; മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് തിരൂരില്&#x200d; യൂത്ത് ലീഗ്-എം.എസ്.എഫ് സംഘടനകള്&#x200d; നടത്തിയ പ്രതിഷേധത്തെ അടിച്ചൊതുക്കാനുള്ള പൊലിസ് നടപടി സംഘര്&#x200d;ഷാവസ്ഥ സൃഷ്ടിച്ചു. പൊലിസ് അതിക്രമത്തില്&#x200d; നിരവധി യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവര്&#x200d;ത്തകര്&#x200d;ക്ക് പരിക്ക്. ഇന്ന് രാവിലെ 10 മണിയോടെ തിരൂര്&#x200d; മലയാളം സര്&#x200d;വ്വകലാശാലയില്&#x200d; ചരിത്ര കോണ്&#x200d;ഫറന്&#x200d;സ് ഉദ്ഘാടനം ചെയ്യാന്&#x200d; മന്ത്രിയെത്തിയപ്പോളാണ് പ്രതിഷേധമുയര്&#x200d;ന്നത്. ശക്തമായ പ്രതിഷേധമാണ് മന്ത്രിക്ക് നേരിടേണ്ടി വന്നത്. ഹാളിനകത്തും പുറത്തും വന്&#x200d; പൊലിസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. ഹാളിനകത്ത് കരിങ്കൊടി വീശി പ്രതിഷേധിച്ച എം.എസ്.എഫ് പ്രവര്&#x200d;ത്തകരെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരൂര്&#x200d;: ബന്ധുനിയമന വിവാദത്തില്&#x200d; മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് തിരൂരില്&#x200d; യൂത്ത് ലീഗ്-എം.എസ്.എഫ് സംഘടനകള്&#x200d; നടത്തിയ പ്രതിഷേധത്തെ അടിച്ചൊതുക്കാനുള്ള പൊലിസ് നടപടി സംഘര്&#x200d;ഷാവസ്ഥ സൃഷ്ടിച്ചു. പൊലിസ് അതിക്രമത്തില്&#x200d; നിരവധി യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവര്&#x200d;ത്തകര്&#x200d;ക്ക് പരിക്ക്.</p>
<p><img loading="lazy" class="alignnone wp-image-110787 size-full" src="https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal.jpg" alt="" width="1040" height="780" srcset="https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal.jpg 1040w, https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal-1024x768.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/11/PHOTO-jal-560x420.jpg 560w" sizes="(max-width: 1040px) 100vw, 1040px" /> <img loading="lazy" class="alignnone wp-image-110788 size-full" src="https://www.chandrikadaily.com/wp-content/uploads/2018/11/PHOTO02.jpg" alt="" width="602" height="810" srcset="https://www.chandrikadaily.com/wp-content/uploads/2018/11/PHOTO02.jpg 602w, https://www.chandrikadaily.com/wp-content/uploads/2018/11/PHOTO02-223x300.jpg 223w, https://www.chandrikadaily.com/wp-content/uploads/2018/11/PHOTO02-312x420.jpg 312w" sizes="(max-width: 602px) 100vw, 602px" /></p>
<p>ഇന്ന് രാവിലെ 10 മണിയോടെ തിരൂര്&#x200d; മലയാളം സര്&#x200d;വ്വകലാശാലയില്&#x200d; ചരിത്ര കോണ്&#x200d;ഫറന്&#x200d;സ് ഉദ്ഘാടനം ചെയ്യാന്&#x200d; മന്ത്രിയെത്തിയപ്പോളാണ് പ്രതിഷേധമുയര്&#x200d;ന്നത്. ശക്തമായ പ്രതിഷേധമാണ് മന്ത്രിക്ക് നേരിടേണ്ടി വന്നത്. ഹാളിനകത്തും പുറത്തും വന്&#x200d; പൊലിസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. ഹാളിനകത്ത് കരിങ്കൊടി വീശി പ്രതിഷേധിച്ച എം.എസ്.എഫ് പ്രവര്&#x200d;ത്തകരെ പൊലിസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം തുടരുകയാണ്.</p>
<p>പൊലീസ് അതിക്രമത്തില്&#x200d; തിരൂര്&#x200d; മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി എം.പി മജീദ്, വെട്ടം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എം.പി റാഫി, മംഗലം പഞ്ചായത്ത് സെക്രട്ടറി അല്&#x200d;ത്താഫ് ഹുസൈന്&#x200d; തുടങ്ങിയവര്&#x200d;ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. വന്&#x200d; പൊലീസ് സന്നാഹത്തോടെയാണ് മന്ത്രിയെ പുറത്തെത്തിക്കാനായത്.</p>
<p>ഇന്ന് രാവിലെ തിരൂര്&#x200d; നഗരത്തിലും മന്ത്രിക്കെതിരെ യൂത്ത് ലിഗ് പ്രവര്&#x200d;ത്തകര്&#x200d; കരിങ്കൊടി കാട്ടിയിരുന്നു. സര്&#x200d;വകലാശാ കവാടത്തില്&#x200d; മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടിയും ചീമുട്ടയേറും ഉണ്ടായി. മന്ത്രിക്കെതിരായ പ്രതിഷേധം കനത്തതോടെ നൂറുകണക്കിന് പൊലീസുകാരെ ഇറക്കിയാണ് പരിപാടി പൂര്&#x200d;ത്തീകരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protest-against-kt-jaleel-tirur-university-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാര്യയുടെ സ്ഥാനക്കയറ്റവും മന്ത്രിയായ ശേഷം; ജലീല് വാദം പൊളിഞ്ഞു</title>
		<link>https://www.chandrikadaily.com/jaleel-wife-nepotism-allegation.html</link>
					<comments>https://www.chandrikadaily.com/jaleel-wife-nepotism-allegation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Nov 2018 11:18:37 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kt jaleel]]></category>
		<category><![CDATA[Nepotism]]></category>
		<category><![CDATA[nepotism allegations]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110464</guid>

					<description><![CDATA[&#160; ബന്ധുനിയമന വിവാദങ്ങളുടെ കുരുക്ക് ഒഴിയാതെ തദ്ദേശസ്വയംഭരണം, ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ ടി ജലീല്&#x200d; . ഭാര്യയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കെ ടി ജലീല്&#x200d; ഉന്നയിച്ച വാദങ്ങളും പൊളിഞ്ഞു. യുഡിഎഫ് സര്&#x200d;ക്കാരിന്റെ കാലത്താണ് ഭാര്യ ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ബോയ്‌സ് ഹയര്&#x200d; സെക്കണ്ടറി സ്‌കൂള്&#x200d; പ്രിന്&#x200d;സിപ്പലായി നിയമിച്ചതെന്ന് ജലീല്&#x200d; വാദിച്ചിരുന്നു. ചട്ടങ്ങള്&#x200d; ലംഘിച്ച് ഭാര്യയ്ക്ക് പ്രിന്&#x200d;സിപ്പലായി നിയമനം നല്&#x200d;കിയെന്ന വാര്&#x200d;ത്ത പുറത്ത് വന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വാദം. സീനിയോറിറ്റി മറികടന്ന് പ്രിന്&#x200d;സിപ്പലായി ഭാര്യയെ നിയമിച്ചത് കെ ടി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ബന്ധുനിയമന വിവാദങ്ങളുടെ കുരുക്ക് ഒഴിയാതെ തദ്ദേശസ്വയംഭരണം, ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ ടി ജലീല്&#x200d; . ഭാര്യയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കെ ടി ജലീല്&#x200d; ഉന്നയിച്ച വാദങ്ങളും പൊളിഞ്ഞു. യുഡിഎഫ് സര്&#x200d;ക്കാരിന്റെ കാലത്താണ് ഭാര്യ ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ബോയ്‌സ് ഹയര്&#x200d; സെക്കണ്ടറി സ്‌കൂള്&#x200d; പ്രിന്&#x200d;സിപ്പലായി നിയമിച്ചതെന്ന് ജലീല്&#x200d; വാദിച്ചിരുന്നു. ചട്ടങ്ങള്&#x200d; ലംഘിച്ച് ഭാര്യയ്ക്ക് പ്രിന്&#x200d;സിപ്പലായി നിയമനം നല്&#x200d;കിയെന്ന വാര്&#x200d;ത്ത പുറത്ത് വന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വാദം.</p>
<p>സീനിയോറിറ്റി മറികടന്ന് പ്രിന്&#x200d;സിപ്പലായി ഭാര്യയെ നിയമിച്ചത് കെ ടി ജലീല്&#x200d; തദ്ദേശസ്വയംഭരണ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷമാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിരുന്നത്. മനോരമയാണ് ഇക്കാര്യം റിപ്പോര്&#x200d;ട്ട് ചെയ്തത്. നേരത്തെ ബന്ധുവായ അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്&#x200d;പ്പറേഷനില്&#x200d; ജനറല്&#x200d; മാനേജരായി നിയമിച്ച സംഭവത്തിലും മന്ത്രി ഉന്നയിച്ച വാദങ്ങള്&#x200d; തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്&#x200d; പുറത്ത് വന്നിരുന്നു. ഇതോടെ അദീബ് സ്ഥാനം രാജിവെച്ചിരുന്നു.</p>
<p>അതേസമയം സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്&#x200d;പ്പറേഷനില്&#x200d; സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന മന്ത്രിയുടെ വാദം കോര്&#x200d;പ്പറേഷന്&#x200d; ചെയര്&#x200d;മാന്&#x200d; തന്നെ തള്ളി രംഗത്ത് വന്നിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്&#x200d;പ്പറേഷന് പത്രപരസ്യത്തിന് പോലും നല്&#x200d;കാന്&#x200d; പണമില്ലെന്നാണ് മന്ത്രി പറഞ്ഞിരുന്നത്.</p>
<p>മന്ത്രിയുടെ ബന്ധുവിന്റെ യോഗ്യതയ്ക്ക് അംഗീകാരമില്ലെന്ന വിവരം കൂടി പുറത്തായതോടെ കെ ടി ജലീല്&#x200d; കൂടുതല്&#x200d; കുരുക്കിലായിരുന്നു. കെ ടി അദീബിന്റെ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സര്&#x200d;വകലാശാലയുടെയും യോഗ്യതയില്ല. അണ്ണാമല സര്&#x200d;വകലാശാലയില്&#x200d; നിന്നും വിദൂര വിദ്യാഭാസം വഴിയാണ് കെ ടി അദീബ് പിജിഡിബിഎ നേടിയത്. ഇതിന് കാലിക്കറ്റ് സര്&#x200d;വകലാശാലയുടെ അംഗീകാരമുണ്ടെന്നായിരുന്നു കോര്&#x200d;പ്പറേഷന്&#x200d; വാദിച്ചിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരം പുറത്ത് വന്നതോടെ മന്ത്രിയുടെ ഇടപെടല്&#x200d; സംശയത്തിന്റെ നിഴലായി.</p>
<p>ന്യൂനപക്ഷ ധനകാര്യ വികസന കോര്&#x200d;പ്പറേഷനില്&#x200d; ജോലി തേടിയത് അദീബിന്റെ ത്യാഗമെന്ന മന്ത്രിയുടെ വാദം പൊളിയുന്ന രേഖകളും നേരത്തെ പുറത്ത് വന്നിരിക്കുന്നു. 1,10,000 രൂപ ശമ്പളം വാങ്ങുന്നയാള്&#x200d; 86,000 രൂപയ്ക്ക് ജോലിയെടുക്കാന്&#x200d; വന്നത് ത്യാഗമായിട്ടാണ് മന്ത്രി വാഴ്ത്തിയത്. ഇത് വെറും തട്ടിപ്പാണെന്ന് വ്യക്തമാക്കുന്ന രേഖകള്&#x200d; മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടിരുന്നു.</p>
<p>മന്ത്രിയുടെ ഇതേ വാദം തന്നെയാണ് ന്യൂനപക്ഷ ധനകാര്യ കോര്&#x200d;പ്പറേഷന്&#x200d; ചെയര്&#x200d;മാന്&#x200d; അബ്ദുള്&#x200d; വഹാബിനുള്ളത്. ഇരുവരും ആവര്&#x200d;ത്തിച്ചിരുന്നത് അദീബ് സ്ഥാനം ഏറ്റെടുത്തത് അലവന്&#x200d;സ് പോലും വേണ്ടെന്ന് വെച്ചായിരുന്നു. അലവന്&#x200d;സ് ചോദിച്ച് അദീബ് അപേക്ഷ നല്&#x200d;കിയത് ജോലി കിട്ടി ദിവസങ്ങള്&#x200d;ക്കുള്ളിലാണ്.</p>
<p>550 രൂപയാണ് പത്രം വാങ്ങാന്&#x200d; അലവന്&#x200d;സായി ചോദിച്ചിരിക്കുന്നത്. 4250 രൂപ വാഹന അലവന്&#x200d;സ്, 3000 രൂപ ഫര്&#x200d;ണിച്ചര്&#x200d; അലവന്&#x200d;സ് തുടങ്ങി വലിയ പട്ടികയാണ് അലവന്&#x200d;സ് ആവശ്യപ്പെട്ട് അദീബ് നല്&#x200d;കിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jaleel-wife-nepotism-allegation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.ടി.അദീബിനെ നിയമിക്കാന്&#x200d; സുപ്രീംകോടതി വിധിയും ലംഘിച്ചു</title>
		<link>https://www.chandrikadaily.com/kt-adeeb-issue-new-updates.html</link>
					<comments>https://www.chandrikadaily.com/kt-adeeb-issue-new-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Nov 2018 05:00:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[KT Adeeb]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[nepotism allegations]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110395</guid>

					<description><![CDATA[സ്വന്തം ലേഖകന്&#x200d; തിരുവനന്തപുരം: കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്&#x200d;പറേഷനില്&#x200d; നിയമിച്ചത് സുപ്രീംകോടതി വിധി ലംഘിച്ച്. യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് ഹാജരാക്കിയ രേഖകളില്&#x200d; നിന്നാണ് ഇത് വ്യക്തമാകുന്നത്. സൗത്ത് ഇന്ത്യന്&#x200d; ബാങ്ക് സ്റ്റാറ്റിയൂട്ടറി പദവിയുള്ള സ്ഥാപനമായതിനാല്&#x200d; അദീബിന്റെ ഡെപ്യൂട്ടേഷന്&#x200d; നിയമനത്തില്&#x200d; തെറ്റില്ലെന്നും അതിന് മന്ത്രിക്ക് വിവേചനാധികാരമുണ്ടെന്നുമുള്ള മന്ത്രി ജലീലിന്റെ വാദവും ഇതോടെ പൊളിഞ്ഞു. 2003ല്&#x200d; ഫെഡറല്&#x200d; ബാങ്കും സാഗര്&#x200d; തോമസും തമ്മിലുള്ള കേസില്&#x200d; സൗത്ത് ഇന്ത്യന്&#x200d; ബാങ്ക് ഉള്&#x200d;പ്പെടെയുള്ള ഷെഡ്യൂള്&#x200d;ഡ് ബാങ്കുകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സ്വന്തം ലേഖകന്&#x200d;</strong></p>
<p>തിരുവനന്തപുരം: കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്&#x200d;പറേഷനില്&#x200d; നിയമിച്ചത് സുപ്രീംകോടതി വിധി ലംഘിച്ച്. യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് ഹാജരാക്കിയ രേഖകളില്&#x200d; നിന്നാണ് ഇത് വ്യക്തമാകുന്നത്. സൗത്ത് ഇന്ത്യന്&#x200d; ബാങ്ക് സ്റ്റാറ്റിയൂട്ടറി പദവിയുള്ള സ്ഥാപനമായതിനാല്&#x200d; അദീബിന്റെ ഡെപ്യൂട്ടേഷന്&#x200d; നിയമനത്തില്&#x200d; തെറ്റില്ലെന്നും അതിന് മന്ത്രിക്ക് വിവേചനാധികാരമുണ്ടെന്നുമുള്ള മന്ത്രി ജലീലിന്റെ വാദവും ഇതോടെ പൊളിഞ്ഞു.<br />
2003ല്&#x200d; ഫെഡറല്&#x200d; ബാങ്കും സാഗര്&#x200d; തോമസും തമ്മിലുള്ള കേസില്&#x200d; സൗത്ത് ഇന്ത്യന്&#x200d; ബാങ്ക് ഉള്&#x200d;പ്പെടെയുള്ള ഷെഡ്യൂള്&#x200d;ഡ് ബാങ്കുകള്&#x200d; സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളല്ലെന്നും ചട്ടം 19 ന്റെ പരിധിയില്&#x200d; ഇവ വരില്ലെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. സ്വകാര്യമേഖലയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന തികച്ചും സ്വകാര്യവ്യക്തികള്&#x200d;ക്ക് മാത്രം ഓഹരിപങ്കാളിത്തമുള്ള ഒരു സ്ഥാപനത്തിന് സ്റ്റാറ്റിയൂട്ടറി പദവി ലഭിക്കില്ല. ഈ സാഹചര്യത്തില്&#x200d; സൗത്ത് ഇന്ത്യന്&#x200d; ബാങ്കിലെ ഉദ്യോഗസ്ഥനായ അദീബിനു സര്&#x200d;ക്കാര്&#x200d; സ്ഥാപനത്തില്&#x200d; നിയമനം നല്&#x200d;കിയതു നിയമാനുസൃതമല്ലെന്നും സുപ്രിം കോടതി വിധി മറികടന്നാണെന്നും തെളിഞ്ഞിരിക്കുകയാണ്. ഇത് സ്റ്റാറ്റിയൂട്ടറി സ്ഥാപനമാണെന്ന് തെളിയിക്കാന്&#x200d; മന്ത്രിക്ക് ഇതേവരെ കഴിഞ്ഞിട്ടുമില്ല.<br />
നിയമംലംഘിച്ച് അദീപിന് നിയമനം നല്&#x200d;കിയതിനുള്ള മറ്റു തെളിവുകളും ഫിറോസ് ഹാജരാക്കി. ബാങ്കില്&#x200d; നിന്നുള്ള എന്&#x200d;.ഒ.സി നല്&#x200d;കുന്നതിന് മുമ്പാണ് കെ.ടി.അദീബിന് കോര്&#x200d;പറേഷന്&#x200d; നിയമന ശുപാര്&#x200d;ശ നല്&#x200d;കിയത്.പിന്നീട് അലവന്&#x200d;സ് ചോദിക്കാതിരിക്കാനെന്ന പേരില്&#x200d; അദീബില്&#x200d; നിന്നും അപേക്ഷയും വാങ്ങിയിരുന്നു. മന്ത്രിക്ക് ബന്ധുവിനെപ്പോലും വിശ്വാസമില്ലെന്നതിന്റെ തെളിവാണിതെന്നും 600 കോടിയോളം ആസ്തിയുള്ള സ്ഥാപനത്തിന്റെ ജനറല്&#x200d; മാനേജരായി ഇത്തരത്തില്&#x200d; വിശ്വാസമില്ലാത്തെ ആളുകളെയാണോ നിയമിക്കുന്നതെന്നും പി.കെ ഫിറോസ് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ചോദിച്ചു. അദീപ് കോര്&#x200d;പറേഷനില്&#x200d; നിന്നും ഒരു രൂപ പോലും നേടിയിട്ടില്ലെന്ന വാദവും കളവാണ്. നിയമനം ലഭിച്ച് ഇതിനകം തന്നെ 56,000 രൂപ അദ്ദേഹം കൈപ്പറ്റി. നിയമനത്തിനുള്ള യോഗ്യതയില്&#x200d; കോര്&#x200d;പറേഷന്&#x200d; ബി.ടെക്കിന് ഒപ്പം പി. ജി. ഡി.ബി.എയും കൂടി ഉള്&#x200d;പ്പെടുത്തി ഭേദഗതി വരുത്തിയതിലും അപാകതയുണ്ട്. സര്&#x200d;ക്കാര്&#x200d; ഇത് ഭേദഗതി ചെയ്ത് ഇറക്കിയ ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് തന്നെ കോര്&#x200d;പറേഷന്&#x200d; വിജ്ഞാപനം ക്ഷണിച്ചു. മന്ത്രി ഇവിടെയും നേരിട്ട് ഇടപെട്ടു എന്നതിന് ഇത് തെളിവാണ്.<br />
മാത്രമല്ല അദീപ് ഹാജരാക്കിയ പി. ജി. ഡി.ബി.എ യോഗ്യതക്ക് കേരളത്തിലൊരിടത്തും അംഗീകാരമില്ല. മതിയായ യോഗ്യതയും തുല്യതാ സര്&#x200d;ട്ടിഫിക്കറ്റും ഇല്ല എന്ന പേരിലാണ് തസ്തികയിലേക്ക് അപേക്ഷിച്ച മറ്റുള്ളവരെ ഒഴിവാക്കിയത്. ഫലത്തില്&#x200d; തുല്യതാസര്&#x200d;ട്ടിഫിക്കറ്റ് ഹാജരാക്കാന്&#x200d; കഴിയാത്ത അദീപിനെ യോഗ്യതയില്ലാതെയാണ് നിയമിച്ചത്. യോഗ്യതയില്ല എന്ന് മന്ത്രി പറഞ്ഞ പി.മോഹനന്&#x200d; എന്ന അപേക്ഷകന് വേണ്ട യോഗ്യതയുണ്ടെന്ന് നിയമസഭയില്&#x200d; മുമ്പ് ഒരു ചോദ്യത്തിന് ഉത്തരം നല്&#x200d;കിയിരുന്നു. ഇപ്പോള്&#x200d; മന്ത്രി പറഞ്ഞതാണ് ശരിയെങ്കില്&#x200d; അന്ന് മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അപേക്ഷകരില്&#x200d; മറ്റുള്ളവര്&#x200d; അദീപിന്റെ നിയമനത്തില്&#x200d; പരാതി നല്&#x200d;കാതിരിക്കാന്&#x200d; ഇതേ സ്ഥാപനത്തില്&#x200d; ഡെപ്യൂട്ടി ജനറല്&#x200d; മാനേജര്&#x200d; തസ്തികയിലും മറ്റും സമാശ്വാസനിയമനം നല്&#x200d;കിയതായും ഫിറോസ് ആരോപിച്ചു.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPkFiros%2Fposts%2F1855563847878215&amp;width=500" width="500" height="341" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kt-adeeb-issue-new-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.ടി അദീബ് രാജിവെച്ചു; എസ്‌.ഐ.ബിയിലേക്ക് തിരികെ പോകാന്&#x200d; അനുമതി തേടി</title>
		<link>https://www.chandrikadaily.com/kt-jaleel-kat-adeeb-resigns.html</link>
					<comments>https://www.chandrikadaily.com/kt-jaleel-kat-adeeb-resigns.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Nov 2018 15:32:42 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[KT Adeeb]]></category>
		<category><![CDATA[nepotism allegations]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110235</guid>

					<description><![CDATA[സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്&#x200d;പറേഷനില്&#x200d; ജനറല്&#x200d; മാനേജരായി നിയമിക്കപ്പെട്ട മന്ത്രി കെടി ജലീലിന്റെ ബന്ധു കെ.ടി. അദീബ് രാജിവെച്ചു. മന്ത്രി കെടി ജലീലിനെതിരെ ബന്ധു നിയമന ആരോപണം ഉയര്&#x200d;ന്ന സാഹചര്യത്തിലാണ് രാജി. അതേസമയം ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹര്യത്തിലാണ് രാജിയെന്ന് അദീബ് പറഞ്ഞു. മുമ്പ ജോലി ചെയ്തിരുന്ന സൗത്ത് ഇന്ത്യന്&#x200d; ബാങ്കിലേക്ക് തിരികെ പോകാന്&#x200d; തന്നെ അനുവദിക്കണം എന്ന് അപേക്ഷിച്ചാണ് രാജി കത്ത് സമര്&#x200d;പ്പിച്ചതെന്നാണ് റിപ്പോര്&#x200d;ട്ട്. നേരത്തെ ബന്ധു നിയമനനത്തിന് പിന്നാലെ കെ.ടി. അദീബ് വിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്&#x200d;പറേഷനില്&#x200d; ജനറല്&#x200d; മാനേജരായി നിയമിക്കപ്പെട്ട മന്ത്രി കെടി ജലീലിന്റെ ബന്ധു കെ.ടി. അദീബ് രാജിവെച്ചു. മന്ത്രി കെടി ജലീലിനെതിരെ ബന്ധു നിയമന ആരോപണം ഉയര്&#x200d;ന്ന സാഹചര്യത്തിലാണ് രാജി.<br />
അതേസമയം ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹര്യത്തിലാണ് രാജിയെന്ന് അദീബ് പറഞ്ഞു. മുമ്പ ജോലി ചെയ്തിരുന്ന സൗത്ത് ഇന്ത്യന്&#x200d; ബാങ്കിലേക്ക് തിരികെ പോകാന്&#x200d; തന്നെ അനുവദിക്കണം എന്ന് അപേക്ഷിച്ചാണ് രാജി കത്ത് സമര്&#x200d;പ്പിച്ചതെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p><img loading="lazy" class="wp-image-110241 size-full aligncenter" src="https://www.chandrikadaily.com/wp-content/uploads/2018/11/ADEEB.jpg" alt="" width="480" height="654" srcset="https://www.chandrikadaily.com/wp-content/uploads/2018/11/ADEEB.jpg 480w, https://www.chandrikadaily.com/wp-content/uploads/2018/11/ADEEB-220x300.jpg 220w, https://www.chandrikadaily.com/wp-content/uploads/2018/11/ADEEB-308x420.jpg 308w" sizes="(max-width: 480px) 100vw, 480px" />നേരത്തെ ബന്ധു നിയമനനത്തിന് പിന്നാലെ കെ.ടി. അദീബ് വിന്റെ യോഗ്യത സംബന്ധിച്ചും ചോദ്യങ്ങള്&#x200d; ഉയര്&#x200d;ന്നിരുന്നു. മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിന്റെ പി.ജി.ഡി.ബി.എക്ക് കേരളത്തിലെ ഒരു സര്&#x200d;വകലാശാലയുടെയും അംഗീകാരമില്ലെന്നു തെളിഞ്ഞു. ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞപ്പോള്&#x200d;, ശമ്പളം വര്&#x200d;ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിബന്ധു കോര്&#x200d;പറേഷന് അപേക്ഷ നല്&#x200d;കിയതിന്റെ വിവരങ്ങളും പുറത്തായി.</p>
<p><img loading="lazy" class="aligncenter wp-image-110056 size-full" src="https://www.chandrikadaily.com/wp-content/uploads/2018/11/firos-new.png" alt="" width="600" height="314" srcset="https://www.chandrikadaily.com/wp-content/uploads/2018/11/firos-new.png 600w, https://www.chandrikadaily.com/wp-content/uploads/2018/11/firos-new-300x157.png 300w" sizes="(max-width: 600px) 100vw, 600px" />അണ്ണാമല സര്&#x200d;വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്&#x200d; നിന്നാണ് അദീബ് ബിസിനസ് അഡ്മിനിസ്ട്രേഷനില്&#x200d; ബിരുദാനന്തര ബിരുദ ഡിപ്ലോമ (പി.ജി.ഡി.ബി.എ) നേടിയത്. ബി ടെക്കിനൊപ്പം പി.ജി.ഡി.ബി.എയും ഉള്ളതുകൊണ്ടാണ് അദീബിനെ ജോലിക്കെടുത്തത്. കാലിക്കറ്റ് സര്&#x200d;വകലാശാല ഈ കോഴ്സിന് അംഗീകാരം നല്&#x200d;കിയിട്ടുണ്ടെന്നാണു കോര്&#x200d;പറേഷന്റെ വാദം. എന്നാല്&#x200d;, അണ്ണാമല സര്&#x200d;വകലാശാലയുടെ പി.ജി.ഡി.ബി.എ്ക്കു കാലിക്കറ്റിന്റെ അംഗീകാരമില്ല. കേരള, എം.ജി സര്&#x200d;വകലാശാലകളും ഈ കോഴ്സ് അംഗീകരിച്ചിട്ടില്ല. അദീബ് ജോലി അപേക്ഷ്‌ക്കൊപ്പം പി.ജി.ഡി.ബി.എം കോഴ്സിന്റെ തുല്യതാ സര്&#x200d;ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ.ഫിറോസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.</p>
<p>ആദ്യമാസത്തെ ശമ്പളം ലഭിച്ചതിനു ശേഷമാണു വര്&#x200d;ധന ആവശ്യപ്പെട്ട് അദീബ് കോര്&#x200d;പറേഷന് അപേക്ഷ നല്&#x200d;കിയത്. സൗത്ത് ഇന്ത്യന്&#x200d; ബാങ്കില്&#x200d; അദീബിന് 1.10 ലക്ഷം രൂപയായിരുന്നു ശമ്പളമെന്നാണു കോര്&#x200d;പറേഷന്&#x200d; മാനേജിങ് ഡയറക്ടര്&#x200d; വി.കെ. അക്ബര്&#x200d; പറയുന്നത്. എന്നാല്&#x200d;, കോര്&#x200d;പറേഷനില്&#x200d; 86,000 രൂപയാണു മാസശമ്പളം നല്&#x200d;കുന്നത്. അലന്&#x200d;വന്&#x200d;സുകളൊന്നുമില്ല. ആദ്യമാസത്തെ ശമ്പളം നല്&#x200d;കിയപ്പോള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kt-jaleel-kat-adeeb-resigns.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമന വിവാദം; മന്ത്രി ജി.സുധാകരന്റെ ഭാര്യ കേരളസര്&#x200d;വ്വകലാശാലയില്&#x200d; നിന്നും രാജിവെച്ചു</title>
		<link>https://www.chandrikadaily.com/minister-g-sudhakarans-wife-jubilee-navaprabha-resigned-from-kerala-university.html</link>
					<comments>https://www.chandrikadaily.com/minister-g-sudhakarans-wife-jubilee-navaprabha-resigned-from-kerala-university.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Nov 2018 14:31:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[G.sudhakaran]]></category>
		<category><![CDATA[jubilee navaprabha]]></category>
		<category><![CDATA[nepotism allegations]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110223</guid>

					<description><![CDATA[തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരളസര്&#x200d;വ്വകലാശാലയിലെ പദവി രാജിവെച്ചു. സര്&#x200d;വ്വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടര്&#x200d; സ്ഥാനത്ത് നിന്നാണ് ജൂബിലിയുടെ രാജി. നിയമന വിവാദങ്ങളെ തുടര്&#x200d;ന്ന് തനിക്കും കുടുംബത്തിനുമുണ്ടായ അപമാനമാണ് രാജിയിലേക്ക് നയിച്ചതെന്ന് ജൂബിലി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരുടേയും ശുപാര്&#x200d;ശ പ്രകാരമല്ല തന്റെ നിയമനം നടന്നതെന്നും പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്&#x200d;ധിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ജൂബിലി നവപ്രഭ പറഞ്ഞു. ആരോപണങ്ങള്&#x200d; ഉയര്&#x200d;ത്തിക്കൊണ്ടുവരുന്നതിന് പിന്നില്&#x200d; ഗൂഢാലോചനയുണ്ടെന്നും ഡോ.ജൂബിലി നവപ്രഭ കുറ്റപ്പെടുത്തി. ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്&#x200d;ഡ് ടീച്ചേഴ്‌സ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരളസര്&#x200d;വ്വകലാശാലയിലെ പദവി രാജിവെച്ചു. സര്&#x200d;വ്വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടര്&#x200d; സ്ഥാനത്ത് നിന്നാണ് ജൂബിലിയുടെ രാജി.</p>
<p>നിയമന വിവാദങ്ങളെ തുടര്&#x200d;ന്ന് തനിക്കും കുടുംബത്തിനുമുണ്ടായ അപമാനമാണ് രാജിയിലേക്ക് നയിച്ചതെന്ന് ജൂബിലി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരുടേയും ശുപാര്&#x200d;ശ പ്രകാരമല്ല തന്റെ നിയമനം നടന്നതെന്നും പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്&#x200d;ധിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ജൂബിലി നവപ്രഭ പറഞ്ഞു. ആരോപണങ്ങള്&#x200d; ഉയര്&#x200d;ത്തിക്കൊണ്ടുവരുന്നതിന് പിന്നില്&#x200d; ഗൂഢാലോചനയുണ്ടെന്നും ഡോ.ജൂബിലി നവപ്രഭ കുറ്റപ്പെടുത്തി.</p>
<p>ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്&#x200d;ഡ് ടീച്ചേഴ്‌സ് എഡ്യൂക്കേഷന്റെ മേധാവിയായി ജൂബിലി നവപ്രഭയെ നിയമിച്ചത് കഴിഞ്ഞ മെയ് മാസത്തിലാണ്. താല്&#x200d;ക്കാലിക അടിസ്ഥാനത്തിലുള്ള നിയമനം അന്ന് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.<br />
ഓരോ കോഴ്‌സിനും ഒരു ഡയറക്ടര്&#x200d; എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടര്&#x200d; എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം നടത്തിയത്.<br />
പ്രതിമാസം 35000 രൂപശമ്പളത്തില്&#x200d; കരാര്&#x200d; അടിസ്ഥാനത്തിലാണ് നിയമനം. സര്&#x200d;വ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്ററുകളുടേയും 29 യുഐടികളുടയും 7 സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയാണ് നല്&#x200d;കിയത്.</p>
<p>നിലവില്&#x200d;ഓരോ കോഴ്‌സിനും സര്&#x200d;വ്വകലാശാലക്ക്കീഴിലെ ഓരോ പ്രൊഫസര്&#x200d;മാരായിരുന്നു ഡയറക്ടര്&#x200d;. ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോള്&#x200d; യോഗ്യത സര്&#x200d;വ്വീസിലുള്ള പ്രൊഫസറില്&#x200d; നിന്നും വിരമിച്ച പ്രിന്&#x200d;സിപ്പല്&#x200d; അല്ലെങ്കില്&#x200d; വൈസ്പ്രിന്&#x200d;സിപ്പല്&#x200d; എന്നാക്കി മാറ്റി. വിവിധ സ്വാശ്രയ കോഴ്‌സുകളുടെ ഏകോപനമാണ് ദൗത്യമെങ്കിലും അടിസ്ഥാന യോഗ്യത ബികോമാണ്. വേണ്ട മാര്&#x200d;ക്ക് 50 ശതമാനവും. ആലപ്പുഴ എസ്ഡി കോളേജില്&#x200d; നിന്നും വൈസ് പ്രിന്&#x200d;സിപ്പലായാണ് വിരമിച്ച ജൂബിലി നവപ്രഭയ്ക്ക് അതേ ബിരുദവും വേണ്ട മാര്&#x200d;ക്കും റിട്ടയര്&#x200d; ചെയ്തവര്&#x200d; നിബന്ധന ഉണ്ട്.</p>
<p>ഇതോടെ ഒരു തസ്തിക സൃഷ്ടിച്ചപ്പോള്&#x200d; ചെരുപ്പിന് അനുസരിച്ച് കാല് വെട്ടുകയാണെന്ന് ആരോപണം ഉയരുകയായുരുന്നു. പക്ഷെ സര്&#x200d;വ്വകലാശാലയുടെ സ്വയംഭരണ അവകാശമെന്ന വാദത്തില്&#x200d; തട്ടി പരാതികള്&#x200d; അവസാനിച്ചു.</p>
<p>5 മാസത്തിന് ശേഷം ഈ തസ്തിക സ്ഥിരപ്പെടുത്താനാണ് കഴിഞ്ഞ ആഴ്ചത്തെ സിന്&#x200d;ഡിക്കേറ്റ് തീരുമാനിച്ചത്. ഇത് മന്ത്രിയുടെ ഭാര്യക്ക് വേണ്ടിയാണെന്ന ആരോപണം കൂടി ഉയര്&#x200d;ന്ന പശ്ചാത്തലത്തിലാണ് ജൂബിലി നവപ്രഭ രാജി വയ്ക്കാന്&#x200d; തീരുമാനിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-g-sudhakarans-wife-jubilee-navaprabha-resigned-from-kerala-university.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രി ജലീല്&#x200d; രാജിവെക്കുംവരെ പ്രക്ഷോഭം: പി.കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/pk-firos-press-meet-against-kt-jaleel.html</link>
					<comments>https://www.chandrikadaily.com/pk-firos-press-meet-against-kt-jaleel.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Nov 2018 12:19:11 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[nepotism allegations]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109400</guid>

					<description><![CDATA[കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്&#x200d; മന്ത്രി കെ.ടി ജലീലിനെതിരെ അരോപണം കടുപ്പിച്ച വീണ്ടും മുസ്‌ലിം യൂത്ത് ലീഗ്. ബന്ധുനിയമന വിവാദത്തില്&#x200d; മന്ത്രി കെ.ടി ജലീലിന്റേത് വസ്തുനിഷ്ഠമായ മറുപടിയല്ലെന്നും മന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം നടത്താനാണ് തീരുമാനമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് പറഞ്ഞു. മറുപടിയില്ലാതായതോടെ ആരോപണമുന്നയിക്കുന്ന സംഘടനയെ കളിയാക്കുന്ന പരിഹാസ്യമായ സമീപനമാണ് ജലീല്&#x200d; നടത്തുന്നതെതെന്നും കോഴിക്കോട് വിളിച്ചുചേര്&#x200d;ത്ത വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പി.കെ ഫിറോസ് വിമര്&#x200d;ശിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറൽ മാനേജർ ഉൾപ്പെടെയുള്ള ഉന്നതതല നിയമനങ്ങൾ ദേശീയ തലത്തിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്&#x200d; മന്ത്രി കെ.ടി ജലീലിനെതിരെ അരോപണം കടുപ്പിച്ച വീണ്ടും മുസ്‌ലിം യൂത്ത് ലീഗ്. ബന്ധുനിയമന വിവാദത്തില്&#x200d; മന്ത്രി കെ.ടി ജലീലിന്റേത് വസ്തുനിഷ്ഠമായ മറുപടിയല്ലെന്നും മന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം നടത്താനാണ് തീരുമാനമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് പറഞ്ഞു. മറുപടിയില്ലാതായതോടെ ആരോപണമുന്നയിക്കുന്ന സംഘടനയെ കളിയാക്കുന്ന പരിഹാസ്യമായ സമീപനമാണ് ജലീല്&#x200d; നടത്തുന്നതെതെന്നും കോഴിക്കോട് വിളിച്ചുചേര്&#x200d;ത്ത വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പി.കെ ഫിറോസ് വിമര്&#x200d;ശിച്ചു.</p>
<p>പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറൽ മാനേജർ ഉൾപ്പെടെയുള്ള ഉന്നതതല നിയമനങ്ങൾ ദേശീയ തലത്തിൽ അംഗീകാരമുള്ള സാങ്കേതിക വിദഗ്ധരുടെ ശുപാർശയനുസരിച്ചു മാത്രമേ നടത്താവൂ എന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ട മന്ത്രിസഭാ തീരുമാനത്തെയാണ് കെ.ടി ജലീൽ അട്ടിമറിച്ചതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.</p>
<p>മുഖ്യമന്ത്രിയുടെ ഒപ്പിനും മന്ത്രിസഭയുടെ വാക്കിനും വിലയുണ്ടെങ്കിൽ സ്വജനപക്ഷപാതം നടത്തിയ മന്ത്രിയോട് രാജി ആവശ്യപ്പെടണം. എ.കെ.ജി സെന്ററിലെ ഓഫീസ് സെക്രട്ടറിയ<span class="text_exposed_show">ുടെ ചുമതലയിലേക്ക് ആളെയെടുക്കുന്ന പോലെ നിസ്സാരമായാണ് കോർപ്പറേഷൻ ജി.എം പദവിയിലേക്ക് ജലീൽ ബന്ധുവിനെ നിയമിച്ചത്- ഫിറോസ് പഞ്ഞു.</span></p>
<p>ഏഴ് ഉദ്യോഗാര്&#x200d;ഥികള്&#x200d;ക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും ഇതേ തുടര്&#x200d;ന്നാണ് കെ.ടി. അദീപിനെ നേരിട്ട് വിളിച്ച് ജി.എം തസ്തിക നല്&#x200d;കിയതെന്നുമാണ് മന്ത്രി കെ.ടി ജലീല്&#x200d; ഇന്ന് വിശദീകരിച്ചത്. എന്നാല്&#x200d; ഫേസ്ബുക്കിലെ കുറിപ്പും മന്ത്രിയുടെ വാര്&#x200d;ത്താ സമ്മേളനവും വൈരുദ്ധ്യമുണ്ട്. ന്യൂനപക്ഷ വികസന ധനകാര്യ കോര്&#x200d;പറേഷനിലെ ജനറല്&#x200d; മാനേജര്&#x200d; തസ്തികയിലേക്ക് വന്ന ഏഴ് അപേക്ഷകരുടെയും വിവരങ്ങള്&#x200d; മന്ത്രി പുറത്തു വിടണമെന്നും ഫിറോസ് പറഞ്ഞു.</p>
<p>കെ.എം. മാണി പേഴ്‌സണല്&#x200d; സ്റ്റാഫില്&#x200d; സ്വന്തക്കാരനെ നിയമിച്ചുവെന്ന മന്ത്രിയുടെ വാദം നിലനില്&#x200d;ക്കുന്നില്ല. പേഴ്‌സണല്&#x200d; സ്റ്റാഫ് നിയമനം പോലെയല്ല മൈനോറിറ്റി ബോര്&#x200d;ഡിലേക്കുള്ള നിയമനം. കെ.ടി അദീപിന്റെ നിയമനത്തിന് വിജിലന്&#x200d;സ് ക്ലിയറന്&#x200d;സ് കിട്ടിയിട്ടുണ്ടോയന്ന് വ്യക്തമാക്കണമെന്നും ഫിറോസ് പറഞ്ഞു.</p>
<p>മന്ത്രിയുടെ സത്യപ്രതിജ്ഞാ ലംഘനം തിരിച്ചറിഞ്ഞതുകൊണ്ടാണ് സി.പി.എം പ്രതികരിക്കാത്തത്. ആകെ പ്രതികരിച്ചത് ബന്ധുനിയമനത്തിൽ മന്ത്രിസഭയിൽനിന്ന് പുറത്തുപോകേണ്ടിവന്ന ഇ.പി ജയരാജനാണ്. മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ജലീലിന്റെ രാജി ആവശ്യപ്പെടുകയാണ് പിണറായി വിജയൻ ചെയ്യേണ്ടത്.- ഫിറോസ് പറഞ്ഞു. ജനങ്ങളെയും മാധ്യമപ്രവർത്തകരെയും വെല്ലുവിളിച്ച് ജലീലിന് അധിക കാലം മന്ത്രിക്കസേരയിൽ അള്ളിപ്പിടിക്കാനാവില്ലെന്നും പി.കെ ഫിറോസ് പറഞ്ഞു.</p>
<p>ലീഗുകാര്&#x200d; പലരും കോര്&#x200d;പ്പറേഷനില്&#x200d; നിന്ന് വായ്പയെടുത്ത് അത് തിരിച്ചടച്ചിട്ടില്ലെന്നാണ് ജലീല്&#x200d; ഉന്നയിക്കുന്ന പരിഹാസ്യമായ ആരോപണം. കിട്ടാക്കടം തിരിച്ചു പിടിക്കാന്&#x200d; കോര്&#x200d;പ്പറേഷനില്&#x200d; നിന്ന് ഇപ്പോഴുണ്ടാകുന്ന നടപടികളാണ് യൂത്ത് ലീഗിന്റെ പ്രകോപനത്തിന് കാരണമെന്നും മന്ത്രി ആരോപിക്കുന്നു. ലോണ്&#x200d; തിരിച്ച് പിടിക്കാനുള്ള ഗുണ്ടാ തലവനായാണോ അദീബിന്റെ നിയമനമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ചോദിച്ചു. ലോണ്&#x200d; എടുത്ത ശേഷം തിരിച്ചടയ്ക്കാത്ത ലീഗുകാരുണ്ടെങ്കില്&#x200d; നടപടിയെടുക്കണമെന്നും പി.കെ ഫിറോസ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കെ.ടി ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്&#x200d;പ്പറേഷനില്&#x200d; ജനറല്&#x200d; മാനേജറായി നിയമിച്ചത് മാനദണ്ഡങ്ങള്&#x200d; പാലിക്കാതെയാണെന്ന് തെളിയിക്കുന്ന സര്&#x200d;ക്കാര്&#x200d; രേഖകള്&#x200d; പുറത്തായിരുന്നു. ഡെപ്യൂട്ടേഷന്&#x200d; നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചതെങ്കിലും സൗത്ത്‌ ഇന്ത്യന്&#x200d; ബാങ്കിലെ സീനിയര്&#x200d; മാനേജറായിരുന്ന കെ.ടി അദീബിനാണ് സര്&#x200d;ക്കാര്&#x200d; നിയമനം നല്&#x200d;കിയത്. കെ.ടി ജലീലിന്റെ പിതാവിന്റെ സഹോദര പുത്രനാണ് അദീബ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-firos-press-meet-against-kt-jaleel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
