<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>news click &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/news-click/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 20 Dec 2023 15:35:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>news click &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ന്യൂസ് ക്ലിക്ക് കേസ്; അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി ഡൽഹി പൊലീസ്</title>
		<link>https://www.chandrikadaily.com/news-click-case-delhi-police-sought-more-time-to-complete-the-investigation.html</link>
					<comments>https://www.chandrikadaily.com/news-click-case-delhi-police-sought-more-time-to-complete-the-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 20 Dec 2023 15:35:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[delhi police]]></category>
		<category><![CDATA[news click]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286241</guid>

					<description><![CDATA[ഇതിനിടെ ഐ.ടി വിഭാഗത്തിന്റെ നിർദേശ പ്രകാരം ന്യൂസ്‌ക്ലിക്കിന്റെ അക്കൗണ്ടുകൾ പൂർണമായും മരവിപ്പിച്ചിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>ന്യൂസ് ക്ലിക്ക് കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി പൊലീസ് കൂടുതൽ സമയം തേടി. ഇക്കാര്യം ആവശ്യപ്പെട്ട് ഡൽഹി പാട്യാല ഹൗസ് കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചു.3 മാസം കൂടി അന്വേഷണത്തിന് വേണം എന്നാണ് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.</p>
<p>അതേസമയം, ന്യൂസ് ക്ലിക്ക് സ്ഥാപക എഡിറ്റർ പ്രബീർ പുർകായസ്ഥ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ട് 2 മാസം പിന്നിട്ടു. യുഎപിഎ അടക്കം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.</p>
<p>ഇതിനിടെ ഐ.ടി വിഭാഗത്തിന്റെ നിർദേശ പ്രകാരം ന്യൂസ്‌ക്ലിക്കിന്റെ അക്കൗണ്ടുകൾ പൂർണമായും മരവിപ്പിച്ചിരിക്കുകയാണ്. ന്യൂസ്‌ക്ലിക്ക് തുറന്നുപ്രവർത്തിക്കുന്നുണ്ടെങ്കിലും ജേണലിസ്റ്റുകൾക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയാണ്. അതിനാൽ ഈ മരവിപ്പിക്കൽ നീക്കണം എന്നാവശ്യപ്പെട്ട് മാധ്യമസംഘടനകളടക്കം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കെയാണ് ഡൽഹി പൊലീസ് കൂടുതൽ സമയം തേടിയിരിക്കുന്നത്.</p>
<p>ന്യൂസ് ക്ലിക്കിലെ 2 പേരെ അറസ്റ്റ് ചെയ്തതു കൂടാതെ 50ഓളം ജേണലിസ്റ്റുകളുടെ ലാപ്‌ടോപ്പടക്കം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊന്നും വിട്ടുനൽകാൻ ഇതുവരെ പൊലീസ് തയാറായിട്ടില്ല.</p>
<p>ഒക്ടോബർ  3നാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്&#x200d; പ്രബീര്&#x200d; പുര്&#x200d;കായസ്ഥയെ ഡല്&#x200d;ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്&#x200d; വിശദമായി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ‌‌ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു പ്രബീര്&#x200d; പുര്&#x200d;കായസ്ഥയെ കസ്റ്റഡിയിലെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-click-case-delhi-police-sought-more-time-to-complete-the-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദേശ നിക്ഷേപ നിയന്ത്രണ നിയമത്തിലെ ചട്ടം ന്യൂസ് ക്ലിക്ക് ലംഘിച്ചെന്ന് സി.ബി.ഐ എഫ്.ഐ.ആര്&#x200d;</title>
		<link>https://www.chandrikadaily.com/cbi-fir-that-news-click-has-violated-the-provisions-of-the-foreign-investment-control-act.html</link>
					<comments>https://www.chandrikadaily.com/cbi-fir-that-news-click-has-violated-the-provisions-of-the-foreign-investment-control-act.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 12 Oct 2023 13:53:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cbi fir]]></category>
		<category><![CDATA[Foreign Investment]]></category>
		<category><![CDATA[news click]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279018</guid>

					<description><![CDATA[നെവില്ലെ റോയിയുടെ കമ്പനിയില്&#x200d; നിന്നുമാത്രം 9 ലക്ഷത്തിലധികം രൂപ ന്യൂസ് ക്ലിക്ക് കൈപറ്റിയെന്ന് കാണിച്ചാണ് ഇപ്പോള്&#x200d; കേസെടുത്തിട്ടുള്ളത്.]]></description>
										<content:encoded><![CDATA[<p>ന്യൂസ് ക്ലിക്ക് വിദേശ നിക്ഷേപ നിയന്ത്രണ നിയമത്തിലെ ചട്ടം ലംഘിച്ചെന്ന് സി.ബി.ഐ എഫ്.ഐ.ആര്&#x200d;. 4 വിദേശ കമ്പനികളില്&#x200d; നിന്ന് 28.46 കോടി രൂപ ന്യൂസ് ക്ലിക്ക് നേടി. അമേരിക്കന്&#x200d; കോടീശ്വരന്&#x200d; നെവില്ലെ റോയിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ന്യൂസ് ക്ലിക്കില്&#x200d; നിക്ഷേപം നടത്തിയെന്നും എഫ്.ഐ.ആറില്&#x200d; പറയുന്നു.</p>
<p>അഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്&#x200d; സെക്രട്ടറി രാജേഷ് കുമാര്&#x200d; സിംഗാണ് ഇത്തരത്തിലൊരു പരാതി നല്&#x200d;കിയത്. നെവില്ലെ റോയിയുടെ കമ്പനിയില്&#x200d; നിന്നുമാത്രം 9 ലക്ഷത്തിലധികം രൂപ ന്യൂസ് ക്ലിക്ക് കൈപറ്റിയെന്ന് കാണിച്ചാണ് ഇപ്പോള്&#x200d; കേസെടുത്തിട്ടുള്ളത്. എഫ്.സി.ആര്&#x200d;.എ വകുപ്പിന്റെ 35ാമത്തെ ഉപവകുപ്പിന്റെ ലംഘനം നടന്നിരിക്കുന്നുവെന്നാണ് എഫ്.ഐ.ആറില്&#x200d; ചൂണ്ടികാണിച്ചിരിക്കുന്നത്.</p>
<p>അതായത് ഏതെങ്കിലും ഒരു മാധ്യമ സ്ഥാപനം അതിന്റെ ഓഡിയോ പരമായോ വീഡിയോ പരമായോ ഏതെങ്കിലും തരത്തിലുള്ള വിധേയമായിട്ട് വിദേശ സംഭാവനകള്&#x200d; സ്വീകരിക്കുന്നത് നിയമപരമായി തെറ്റാണ് ഇത് അഞ്ചു വര്&#x200d;ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്.</p>
<p>എഫ്.ഐ.ആര്&#x200d; പ്രകാരം കേസില്&#x200d; അഞ്ച് പ്രതികളാണുള്ളത്. ഇതില്&#x200d; ഒന്നാം പ്രതി ന്യൂസ് ക്ലിക്ക് കമ്പനിയും രണ്ടാം പ്രതി ന്യൂസ് ക്ലിക്ക് എഡിറ്ററുമാണ്. ഈ പണം ഒരു സംഭാവനായായിട്ടാണ് പരിഗണിക്കുന്നതെന്നാണ് എഫ്.ഐ.ആറില്&#x200d; പറയുന്നത്. അതേസമയം, നിക്ഷേപമായാണ് ചെയ്തിരുന്നെങ്കില്&#x200d; വലിയ പ്രശ്‌നമുണ്ടാവില്ലായിരുന്നു. പക്ഷെ നിയമം പാലിച്ചു കൊണ്ട് കൃത്യമായ നിക്ഷേപം തന്നെയാണ് നടത്തിയിരിക്കുന്നതെന്നാണ് ന്യൂസ് ക്ലിക്കിന്റെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cbi-fir-that-news-click-has-violated-the-provisions-of-the-foreign-investment-control-act.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂസ് ക്ലിക്ക് കേസ്: രാജ്യത്ത് ഇപ്പോള്&#x200d; അടിയന്തരാവസ്ഥയേക്കാള്&#x200d; ഭീകരമായ സാഹചര്യം: അരുന്ധതി റോയ്‌</title>
		<link>https://www.chandrikadaily.com/news-click-case-the-situation-in-the-country-is-worse-than-emergency-arundhati-roy.html</link>
					<comments>https://www.chandrikadaily.com/news-click-case-the-situation-in-the-country-is-worse-than-emergency-arundhati-roy.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 05 Oct 2023 10:41:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arundhati roy]]></category>
		<category><![CDATA[news click]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277916</guid>

					<description><![CDATA[ബിജെപി 2024 ലെ തിരഞ്ഞെടുപ്പില്&#x200d; വിജയിച്ചാല്&#x200d; ഇന്ത്യ ജനാധിപത്യ രാജ്യമായി തുടരില്ലെന്നും അരുന്ധതി റോയ് പറഞ്ഞു]]></description>
										<content:encoded><![CDATA[<p>മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കേസില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകരടക്കം 50 ഓളം പേരുടെ വീടുകളില്&#x200d; റെയ്ഡ് നടത്തിയ സംഭവത്തില്&#x200d; പ്രതികരിച്ച് അരുന്ധതി റോയ്. രാജ്യത്തെ നിലവിലെ സാഹചര്യം അടിയന്തരവാസ്ഥ കാലത്തേക്കാള്&#x200d; ഭീകരമെന്ന് അരുന്ധതി റോയ് മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>അടിയന്തരാവസ്ഥ ഒരു പ്രത്യേക സമയക്രമത്തില്&#x200d; മാത്രമേ നടപ്പിലാക്കാനാകൂ, എന്നാല്&#x200d; രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും തിരുത്താനും ജനങ്ങളുടെ ശബ്ദം അടിച്ചമര്&#x200d;ത്താനുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ശ്രമം അവര്&#x200d; വീണ്ടും അധികാരത്തിലെത്തിയാല്&#x200d; അവസാനമില്ലാതെ തുടരും. ബിജെപി 2024 ലെ തിരഞ്ഞെടുപ്പില്&#x200d; വിജയിച്ചാല്&#x200d; ഇന്ത്യ ജനാധിപത്യ രാജ്യമായി തുടരില്ലെന്നും അരുന്ധതി റോയ് പറഞ്ഞു. റെയ്ഡിനെതിരെ ദില്ലിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യക്ക് മുന്നില്&#x200d; മാധ്യമപ്രവര്&#x200d;ത്തകര്&#x200d; നടത്തിയ പ്രതിഷേധത്തില്&#x200d; പങ്കെടുത്താണ് അരുന്ധതി റോയി പ്രതികരിച്ചത്.</p>
<p>മുഖ്യധാരാ മാധ്യമങ്ങളെ ഇനിയും മാധ്യമങ്ങളായി കാണാനാകില്ല. ഡിജിറ്റല്&#x200d; രം?ഗത്ത് തുടങ്ങിവച്ച പുതിയ മാധ്യമ പ്രവര്&#x200d;ത്തനം സര്&#x200d;ക്കാറിന് സമ്മര്&#x200d;ദ്ദമുണ്ടാക്കുന്നുണ്ട്. ന്യൂസ് ക്ലിക്ക് സ്ഥാപകന്&#x200d; പ്രബീര്&#x200d; പുരകായസ്തയെയും എച്ച് ആര്&#x200d; തലവന്&#x200d; അമിത് ചക്രവര്&#x200d;ത്തിയെയും അറസ്റ്റ് ചെയ്ത സംഭവത്തില്&#x200d; അരുന്ധതി റോയ് പറഞ്ഞു.</p>
<p>ജേര്&#x200d;ണലിസവും ഭീകരവാദവും തമ്മില്&#x200d; എങ്ങനെയാണ് വേര്&#x200d;തിരിവില്ലാതിരിക്കുന്നത്? വിശദീകരണമൊന്നും നല്&#x200d;കാതെ എങ്ങനെയാണ് മാധ്യമപ്രവ!ര്&#x200d;ത്തകരുടെ ഉപകരണങ്ങള്&#x200d; പിടിച്ചെടുക്കാനാവുക? എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യുകയോ കുറ്റമെന്തെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. സര്&#x200d;ക്കാരിന് താത്പര്യമുള്ള വാര്&#x200d;ത്തകള്&#x200d; മാത്രമാണ് ജനങ്ങളിലേക്ക് എത്താന്&#x200d; അനുവദിക്കുന്നത്. മോദി സര്&#x200d;ക്കാര്&#x200d; ഭയത്തിലാണെന്നാണ് മനസ്സിലാക്കാന്&#x200d; കഴിയുന്നത്. ഇപ്പോള്&#x200d; മുതല്&#x200d; സംസ്ഥാന തിരഞ്ഞെടുപ്പുകള്&#x200d; നടക്കാനിരിക്കുന്ന ഡിസംബര്&#x200d; വരെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മെയ് മാസത്തിലുമായി നിരവധി അറസ്റ്റുകള്&#x200d; നടക്കുമെന്ന് താന്&#x200d; ഭയപ്പെടുന്നുവെന്നും അരുന്ധതി റോയ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-click-case-the-situation-in-the-country-is-worse-than-emergency-arundhati-roy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂസ് ക്ലിക്ക് എഡിറ്ററെ പൊലീസ് കസ്റ്റഡിയുലെടുത്തു</title>
		<link>https://www.chandrikadaily.com/the-editor-of-news-click-was-taken-into-custody-by-the-police.html</link>
					<comments>https://www.chandrikadaily.com/the-editor-of-news-click-was-taken-into-custody-by-the-police.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Oct 2023 10:53:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[editor]]></category>
		<category><![CDATA[NES]]></category>
		<category><![CDATA[news click]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277530</guid>

					<description><![CDATA[ഓഗസ്റ്റില്&#x200d; ന്യൂസ് ക്ലിക്ക് ന്യുസ് പോര്&#x200d;ട്ടലിനെതിരെ ചുമത്തിയ യു.എ.പി.എ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.]]></description>
										<content:encoded><![CDATA[<p>ന്യൂസ് ക്ലിക് എഡിറ്റര്&#x200d; പ്രബിര്&#x200d; പുരകായസ്ഥയെ ഡല്&#x200d;ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്&#x200d;ത്തകരുടെയും സാമൂഹ്യ പ്രവര്&#x200d;ത്തകരുടെയും വീടുകളില്&#x200d; നടന്ന റെയ്ഡിന് ശേഷമാണ് എഡിറ്ററെ കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റില്&#x200d; ന്യൂസ് ക്ലിക്ക് ന്യുസ് പോര്&#x200d;ട്ടലിനെതിരെ ചുമത്തിയ യു.എ.പി.എ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.</p>
<p>ഇന്നു പുലര്&#x200d;ച്ചെയാണ് പൊലീസ് സംഘം മാധ്യമപ്രവര്&#x200d;ത്തകരുടെ വീടുകളിലെത്തിയത്. ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്&#x200d;ക്കു പിന്നാലെയാണ് റെയ്ഡ് നടന്നത്. ഡല്&#x200d;ഹി, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊര്&#x200d;മിളേഷ്, പ്രബിര്&#x200d; പുരകായസ്ഥ, അഭിസാര്&#x200d; ശര്&#x200d;മ, ഔനിന്ദ്യോ ചക്രവര്&#x200d;ത്തി എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്.</p>
<p>ഇന്ന് രാവിലെയാണ് സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുവദിച്ച ഡല്&#x200d;ഹിയിലെ വസതിയില്&#x200d; പൊലീസ് റെയ്ഡ് നടത്തിയത്. ന്യൂസ് ക്ലിക്കിന്റെ ഗ്രാഫിക്‌സ് ഡിസൈനര്&#x200d; താമസിച്ചത് യെച്ചൂരിക്ക് അനുവദിച്ച വീട്ടിലാണ്. നിലവില്&#x200d; കിസാന്&#x200d; സഭയുടെ ഓഫീസാണ് ഇവിടെ പ്രവര്&#x200d;ത്തിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-editor-of-news-click-was-taken-into-custody-by-the-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
