<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>news paper &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/news-paper/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 22 Oct 2024 14:08:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>news paper &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എണ്ണപലഹാരങ്ങള്&#x200d; പത്രക്കടലാസില്&#x200d; പൊതിയരുത്; മാർ​ഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്</title>
		<link>https://www.chandrikadaily.com/1do-not-wrap-oily-foods-in-newspaper-food-safety-department-with-guidance.html</link>
					<comments>https://www.chandrikadaily.com/1do-not-wrap-oily-foods-in-newspaper-food-safety-department-with-guidance.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 22 Oct 2024 14:07:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cookiing oil]]></category>
		<category><![CDATA[news paper]]></category>
		<category><![CDATA[snacks]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314525</guid>

					<description><![CDATA[ഭക്ഷണം പൊതിയാൻ ഉപയോഗിക്കുന്ന പത്രക്കടലാസിൽ നിന്ന് രാസവസ്തുക്കള്&#x200d;, ചായങ്ങള്&#x200d; എന്നിവ നേരിട്ട് ഭക്ഷണത്തില്&#x200d; കലരാന്&#x200d; ഇടയുള്ള സാഹചര്യം കണക്കിലെടുത്താണ് മാര്&#x200d;ഗനിര്&#x200d;ദേശം പുറത്തിറക്കിയത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എണ്ണപലഹാരം പൊതിയാന്&#x200d; ഫുഡ് ഗ്രേഡ് പാക്കിംഗ് മെറ്റീരിയലുകള്&#x200d; മാത്രമേ ഉപയോഗിക്കാന്&#x200d; പാടുള്ളൂവെന്ന് നിര്&#x200d;ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. എണ്ണപലഹാരങ്ങളിലെ എണ്ണയൊപ്പാന്&#x200d; പത്രക്കടലാസുകള്&#x200d; ഉപയോഗിക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് വിലക്ക് ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>ഭക്ഷണം പൊതിയാൻ ഉപയോഗിക്കുന്ന പത്രക്കടലാസിൽ നിന്ന് രാസവസ്തുക്കള്&#x200d;, ചായങ്ങള്&#x200d; എന്നിവ നേരിട്ട് ഭക്ഷണത്തില്&#x200d; കലരാന്&#x200d; ഇടയുള്ള സാഹചര്യം കണക്കിലെടുത്താണ് മാര്&#x200d;ഗനിര്&#x200d;ദേശം പുറത്തിറക്കിയത്. ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിത മാര്&#x200d;ഗമെന്ന നിലയില്&#x200d; ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്&#x200d; ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്&#x200d; അറിയിച്ചു. ഫലപ്രദമായ പാക്കിങിൽ ഭക്ഷണങ്ങളുടെ ഘടനാമാറ്റം ഉണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തും.</p>
<p>സംരംഭകര്&#x200d; അടക്കം പാക്കേജ് മെറ്റീരിയലുകള്&#x200d; സംബന്ധിച്ച് മാര്&#x200d;ഗ നിര്&#x200d;ദേശങ്ങള്&#x200d; കൃത്യമായി പാലിച്ച് ഭക്ഷ്യസുരക്ഷാ പ്രക്രിയയില്&#x200d; പങ്കാളികളാകണമെന്നും അറിയിപ്പില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1do-not-wrap-oily-foods-in-newspaper-food-safety-department-with-guidance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ജനങ്ങളുടെ ശബ്ദം കേള്&#x200d;ക്കാന്&#x200d; ബി.ജെ.പി നേതാക്കള്&#x200d; ശ്രമിച്ചില്ല; മോദിയുടെ വ്യക്തിപ്രഭാവത്തില്&#x200d; മതിമറന്നു&#8217;; വിമര്&#x200d;ശനവുമായി ആര്&#x200d;.എസ്.എസ് മുഖപത്രം</title>
		<link>https://www.chandrikadaily.com/1the-bjp-leaders-did-not-try-to-listen-to-the-voice-of-the-people-overwhelmed-by-modis-personal-influence-rss-mouthpiece-with-criticism.html</link>
					<comments>https://www.chandrikadaily.com/1the-bjp-leaders-did-not-try-to-listen-to-the-voice-of-the-people-overwhelmed-by-modis-personal-influence-rss-mouthpiece-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 11 Jun 2024 06:10:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[news paper]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299845</guid>

					<description><![CDATA[മഹാരാഷ്ട്രയില്&#x200d; അജിത് പവാറിനെ മുന്നണിക്കൊപ്പം ചേര്&#x200d;ത്തത് ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് ലേഖനത്തില്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>ബിജെപിക്കെതിരെ വിമര്&#x200d;ശനവുമായി ആര്&#x200d;എസ്എസ് മുഖപത്രം. രത്തന്&#x200d; ശാര്&#x200d;ദ ഓര്&#x200d;ഗനൈസറില്&#x200d; എഴുതിയ ലേഖനത്തിലാണ് ബിജെപിക്ക് വിമര്&#x200d;ശനം. ജനങ്ങളുടെ ശബ്ദം കേള്&#x200d;ക്കാന്&#x200d; ബിജെപി നേതാക്കള്&#x200d; ശ്രമിച്ചിട്ടില്ലെന്നും മോദിയുടെ വ്യക്തിപ്രഭാവത്തില്&#x200d; മതിമറന്നെന്നും ലേഖനത്തില്&#x200d; വിമര്&#x200d;ശനം.</p>
<p>ഈ തെരഞ്ഞെടുപ്പില്&#x200d; ബിജെപിയെടുത്ത ഓരോ തീരുമാനങ്ങളും തെറ്റിപ്പോയെന്ന് നിരത്തിക്കൊണ്ടാണ് വിമര്&#x200d;ശനം. മഹാരാഷ്ട്രയില്&#x200d; അജിത് പവാറിനെ മുന്നണിക്കൊപ്പം ചേര്&#x200d;ത്തത് ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് ലേഖനത്തില്&#x200d; പറയുന്നു. പാര്&#x200d;ട്ടിയുടെ എംപിമാരും മന്ത്രിമാരും നേതാക്കളും ജനങ്ങളില്&#x200d; നിന്ന് അകന്നു പോയെന്നും സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണായകത്തില്&#x200d; അടക്കം വലിയ പാളിച്ചകള്&#x200d; ഉണ്ടായെന്നും</p>
<p>കുറച്ച് നാളായിട്ട് ആര്&#x200d;എസ്എസ്-ബിജെപി ബന്ധം അത്ര രസത്തിലല്ല. ഏറ്റവും ഒടുവിലത്തേതായിരുന്നു പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; ജെപി നദ്ദയുടെ പ്രസ്താവന. ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയോടെ ബിജെപിക്ക് മേല്&#x200d; ആര്&#x200d;എസ്എസ് നിയന്ത്രണം പഴയ പടി ശക്തമായേക്കും. ആര്&#x200d;എസ്എസിന്റെ സഹായം വേണ്ടാത്ത അത്രയും ബിജെപി കരുത്തരായെന്ന് ജെപി നദ്ദ അവകാശപ്പെട്ട തെരഞ്ഞെടുപ്പിലാണ് പാര്&#x200d;ട്ടിക്ക് തിരിച്ചടിയേറ്റത്. മോദിയെ മാത്രം ഉയര്&#x200d;ത്തിക്കാണിച്ച് നടത്തിയ പ്രചാരണമാണ് തിരിച്ചടിക്കുള്ള പ്രധാന കാരണമെന്നാണ് ആര്&#x200d;എസ്എസ് വിലയിരുത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-bjp-leaders-did-not-try-to-listen-to-the-voice-of-the-people-overwhelmed-by-modis-personal-influence-rss-mouthpiece-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഷീര്&#x200d; കൊടിയത്തൂരിന് കേരള മീഡിയാ അക്കാദമി മാധ്യമ ഫെലോഷിപ്പ്</title>
		<link>https://www.chandrikadaily.com/award-for-chandrika-senior-sub-editor.html</link>
					<comments>https://www.chandrikadaily.com/award-for-chandrika-senior-sub-editor.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 11 Mar 2023 13:02:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[award]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[news paper]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242251</guid>

					<description><![CDATA[മാധ്യമരംഗത്തെ പഠന ഗവേഷണങ്ങള്&#x200d;ക്കായി മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് കേരള മീഡിയ അക്കാദമി നല്&#x200d;കുന്ന ഈ വര്&#x200d;ഷത്തെ മാധ്യമ ഗവേഷക ഫെലോഷിപ്പ് ചന്ദ്രിക സീനിയര്&#x200d; സബ് എഡിറ്റര്&#x200d; ബഷീര്&#x200d; കൊടിയത്തൂരിന്. മലയാള മാധ്യമ വളര്&#x200d;ച്ചയില്&#x200d; പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് 10,000 രൂപയുടെ ഫെലോഷിപ്പ് ലഭിച്ചത്. തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയന്&#x200d;പോള്&#x200d;, ം.പി.അച്യുതന്&#x200d;, ഡോ.പി.കെ.രാജശേഖരന്&#x200d;, ഡോ.മീന ടി പിളള, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്&#x200d;ഹരായവരെ തെരഞ്ഞെടുത്തത്. രണ്ടു പതിറ്റാണ്ടായി മാധ്യമരംഗത്തുള്ള ബഷീര്&#x200d; മാധ്യമം, മംഗളം, തേജസ്, [&#8230;]]]></description>
										<content:encoded><![CDATA[<p>മാധ്യമരംഗത്തെ പഠന ഗവേഷണങ്ങള്&#x200d;ക്കായി മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് കേരള മീഡിയ അക്കാദമി നല്&#x200d;കുന്ന ഈ വര്&#x200d;ഷത്തെ മാധ്യമ ഗവേഷക ഫെലോഷിപ്പ് ചന്ദ്രിക സീനിയര്&#x200d; സബ് എഡിറ്റര്&#x200d; ബഷീര്&#x200d; കൊടിയത്തൂരിന്.</p>
<p>മലയാള മാധ്യമ വളര്&#x200d;ച്ചയില്&#x200d; പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് 10,000 രൂപയുടെ ഫെലോഷിപ്പ് ലഭിച്ചത്. തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയന്&#x200d;പോള്&#x200d;, ം.പി.അച്യുതന്&#x200d;, ഡോ.പി.കെ.രാജശേഖരന്&#x200d;, ഡോ.മീന ടി പിളള, ഡോ.നീതു സോന<br />
എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്&#x200d;ഹരായവരെ തെരഞ്ഞെടുത്തത്.</p>
<p>രണ്ടു പതിറ്റാണ്ടായി മാധ്യമരംഗത്തുള്ള ബഷീര്&#x200d; മാധ്യമം, മംഗളം, തേജസ്, സുപ്രഭാതം പത്രങ്ങളില്&#x200d; പത്രാധിപ സമിതി അംഗമായിരുന്നു. സിടിവി ചാനലില്&#x200d; ന്യൂസ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്.<br />
മാര്&#x200d;ച്ച് 21 ന് നടക്കു പ്രതിഭാസംഗമത്തില്&#x200d; മന്ത്രി കെ.എന്&#x200d; ബാലഗോപാല്&#x200d; ഫെലോഷിപ്പുകള്&#x200d; വിതരണം ചെയ്യുമെന്ന് അക്കാദമി ചെയര്&#x200d;മാന്&#x200d; ആര്&#x200d;.എസ്. ബാബു പത്രസമ്മേളനത്തില്&#x200d; അറിയിച്ചു. സൗത്ത് കൊടിയത്തൂരിലെ പരേതനായ കണക്കഞ്ചേരി മുഹമ്മദിന്റെയും ആമിനയുടെയും മകനാണ്. സാജിത ഐ.എ. ആണ് ഭാര്യ. മക്കള്&#x200d;: ഹെന്ന സാബി, ഹനാന്&#x200d; സാബിക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/award-for-chandrika-senior-sub-editor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുപ്രിംകോടതിയെ ഇന്ത്യാവിരുദ്ധ ശക്തികള്&#x200d; ഉപകരണമാക്കുന്നു: ആര്&#x200d;.എസ്.എസ് മുഖപത്രം</title>
		<link>https://www.chandrikadaily.com/news-updates-supreme-court-rss.html</link>
					<comments>https://www.chandrikadaily.com/news-updates-supreme-court-rss.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 16 Feb 2023 02:27:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[news paper]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238238</guid>

					<description><![CDATA[ആര്&#x200d;.എസ്.എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയിലാണ് വിമര്&#x200d;ശനം.]]></description>
										<content:encoded><![CDATA[<p>സുപ്രിംകോടതിയെ ഇന്ത്യാവിരുദ്ധ ശക്തികള്&#x200d; ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് ആര്&#x200d;.എസ്.എസ് മുഖപത്രം. ബിബിസി ഡോക്യുമെന്&#x200d;ററിയില്&#x200d; കേന്ദ്രസര്&#x200d;ക്കാറിന് നോട്ടീസ് അയച്ച സുപ്രിംകോടതി നടപടിക്കെതിരെയാണ് വിമര്&#x200d;ശനം. ആര്&#x200d;.എസ്.എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയിലാണ് വിമര്&#x200d;ശനം.</p>
<p>ബിബിസിയിലെ ഇന്&#x200d;കം ടാക്സ് പരിശോധനക്ക് ഒരു ദിവസം മുമ്ബാണ് പാഞ്ചജന്യ എഡിറ്റര്&#x200d; ഹിതേഷ് ശങ്കറിന്റെ എഡിറ്റോറിയല്&#x200d; പ്രസിദ്ധീകരിച്ചത്. ഇന്ത്യക്കാര്&#x200d; അടയ്ക്കുന്ന നികുതിയിലാണ് സുപ്രിംകോടതി പ്രവര്&#x200d;ത്തിക്കുന്നത്. രാജ്യതാത്പര്യം സംരക്ഷിക്കുക എന്നതാണ് സുപ്രിംകോടതിയുടെ ചുമതല. ഇന്ത്യയ്‌ക്കായുള്ള നിയമങ്ങള്&#x200d;ക്ക് അനുസൃതമായി പ്രവര്&#x200d;ത്തിക്കണമെന്നും എഡിറ്റോറിയലില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-supreme-court-rss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചന്ദ്രിക: ശബ്ദമില്ലാത്തവരുടെ ശബ്ദം</title>
		<link>https://www.chandrikadaily.com/paqnakkad-hyderali-thangal-article.html</link>
					<comments>https://www.chandrikadaily.com/paqnakkad-hyderali-thangal-article.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 24 Mar 2019 18:46:18 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[muslim league articles]]></category>
		<category><![CDATA[news paper]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122224</guid>

					<description><![CDATA[സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; (മാനേജിങ് ഡയരക്ടര്&#x200d;, ചന്ദ്രിക) ഇന്ത്യയിലെ ന്യൂനപക്ഷ-പിന്നാക്ക-ദലിത് മുന്നേറ്റത്തിന്റെ ഇതിഹാസ പന്ഥാവിലെ നാഴികക്കല്ലുകളിലൊന്നിന്റെ പേരാണ് ചന്ദ്രിക. പ്രസിദ്ധീകരണത്തിന്റെ എണ്&#x200d;പത്തഞ്ചാം വാര്&#x200d;ഷികം ആഘോഷിക്കുന്ന ചന്ദ്രികക്ക് പറയാന്&#x200d; രാജ്യത്തിന്റെയും കേരളത്തിന്റെയും വിശിഷ്യാ മലബാറിന്റെയും അധ:സ്ഥിത-മര്&#x200d;ദിത വിഭാഗങ്ങളുടെ ഉയര്&#x200d;ച്ചകളുടെ ഉജ്വല കഥകളാണ്. 1934 മാര്&#x200d;ച്ച് 26ന് കണ്ണൂര്&#x200d; ജില്ലയിലെ തലശ്ശേരിയില്&#x200d; നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രികയുടെ കഴിഞ്ഞ എട്ടരപ്പതിറ്റാണ്ട് കേരളീയ നവോത്ഥാനത്തിന്റെ നാള്&#x200d;വഴികള്&#x200d; കൂടിയാണ്. പകലന്തിയോളം മണ്ണിലും ചേറിലും കടലിലും വിയര്&#x200d;പ്പൊഴുക്കിയിരുന്ന പട്ടിണിപ്പാവങ്ങളുടെ ശബ്ദമായുയര്&#x200d;ന്ന ചന്ദ്രികയുടെ ഉത്തരവാദിത്തം [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<h5>സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;<br>
(മാനേജിങ് ഡയരക്ടര്&#x200d;, ചന്ദ്രിക)</h5>



<p>ഇന്ത്യയിലെ ന്യൂനപക്ഷ-പിന്നാക്ക-ദലിത് മുന്നേറ്റത്തിന്റെ ഇതിഹാസ പന്ഥാവിലെ നാഴികക്കല്ലുകളിലൊന്നിന്റെ പേരാണ് ചന്ദ്രിക. പ്രസിദ്ധീകരണത്തിന്റെ എണ്&#x200d;പത്തഞ്ചാം വാര്&#x200d;ഷികം ആഘോഷിക്കുന്ന ചന്ദ്രികക്ക് പറയാന്&#x200d; രാജ്യത്തിന്റെയും കേരളത്തിന്റെയും വിശിഷ്യാ മലബാറിന്റെയും അധ:സ്ഥിത-മര്&#x200d;ദിത വിഭാഗങ്ങളുടെ ഉയര്&#x200d;ച്ചകളുടെ  ഉജ്വല കഥകളാണ്. 1934 മാര്&#x200d;ച്ച് 26ന് കണ്ണൂര്&#x200d; ജില്ലയിലെ തലശ്ശേരിയില്&#x200d; നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രികയുടെ കഴിഞ്ഞ എട്ടരപ്പതിറ്റാണ്ട് കേരളീയ നവോത്ഥാനത്തിന്റെ നാള്&#x200d;വഴികള്&#x200d; കൂടിയാണ്.  പകലന്തിയോളം മണ്ണിലും  ചേറിലും കടലിലും വിയര്&#x200d;പ്പൊഴുക്കിയിരുന്ന പട്ടിണിപ്പാവങ്ങളുടെ ശബ്ദമായുയര്&#x200d;ന്ന  ചന്ദ്രികയുടെ ഉത്തരവാദിത്തം കേവലം സാമ്പത്തിക താല്&#x200d;പര്യങ്ങളുടേതല്ല. ബ്രിട്ടീഷ് വാഴ്ചക്കാലം മുതല്&#x200d; ഇന്നോളം വരെ കീഴാളജനതയുടെ സമ്പൂര്&#x200d;ണമായ ക്ഷേമവികാസത്തിന്റെ ബാധ്യതകൂടിയാണ് അത് ഏറ്റെടുത്തിട്ടുള്ളത്.  കെ.എം സീതിസാഹിബിലൂടെ തുടങ്ങിവെച്ച ആ മഹത്തായ ദൗത്യമാണ് ആധുനിക സാങ്കേതികവിദ്യയുടെ ഉച്ചസ്ഥായിയില്&#x200d; ഇന്ന് സമൂഹത്തോട് തലയുയര്&#x200d;ത്തിനിന്ന് സംവദിക്കാന്&#x200d; ചന്ദ്രികയെയും ഒരു സമൂഹത്തെയും പ്രാപ്തമാക്കിയിരിക്കുന്നത്.  അതുകൊണ്ടു തന്നെ  കേവലമൊരു മാധ്യമസ്ഥാപനം  മാത്രമല്ല ചന്ദ്രിക.  മറിച്ച് അതൊരു ബഹുജനപ്രസ്ഥാനം കൂടിയാണ്. 1930കളില്&#x200d; പത്ര പ്രസിദ്ധീകരണം ദുര്&#x200d;ഭലമായ കാലത്ത് ആരംഭിച്ച ന്യൂനപക്ഷ ക്ഷേമം മുദ്രയാക്കിയ മാധ്യമദൗത്യത്തിന്റെ  അത്യപൂര്&#x200d;വമായ വിജയകരമായ പരീക്ഷണം. അത്യുച്ചത്തില്&#x200d; വിലപിച്ചിട്ടും കേള്&#x200d;ക്കാത്ത അധികാരികളുടെ കാതുകളില്&#x200d; അലയടിച്ച ശബ്ദമില്ലാത്തവരുടെ ശബ്ദം. <br>
നിരക്ഷരരും ദരിദ്രരുമായ ഒരു ജനതയുടെ മുന്നിലേക്കാണ്  ചന്ദ്രിക പ്രശോഭിതമായി വന്നണയുന്നത്. സീതിസാഹിബിന് പുറമെ സത്താര്&#x200d;സേട്ട്, പ്രഥമ മാനേജിങ് ഡയരക്ടര്&#x200d; സി.പി. മമ്മുക്കേയി, എ.കെ കുഞ്ഞിമായിന്&#x200d;ഹാജി എന്നിവര്&#x200d; നേതൃത്വം നല്&#x200d;കിയ ചന്ദ്രിക ബാലാരിഷ്ടതകള്&#x200d;ക്കിടയിലും ഏറ്റെടുത്ത ദൗത്യം അന്നത്തെ കാലത്ത് അനിതരസാധാരണമായിരുന്നു. പ്രതിസന്ധികളുടെ താളപ്പിഴകള്&#x200d; മറികടന്ന് കെ.കെ മുഹമ്മദ്ഷാഫി തുടങ്ങിയ പത്രാധിപന്&#x200d;മാരിലൂടെ ചന്ദ്രിക മുന്നേറി. 1946 ല്&#x200d; കോഴിക്കോട്ടേക്ക് മാറി .എ.കെ കുഞ്ഞിമായിന്&#x200d;ഹാജി, സയ്യിദ് അബ്ദുറഹ്മാന്&#x200d; ബാഫഖി തങ്ങള്&#x200d;, പാണക്കാട് പൂക്കോയ തങ്ങള്&#x200d;, സയ്യിദ്  മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; എന്നിവരുടെ മാനേജിംഗ്ഡയറക്ടര്&#x200d; പദവിയിലൂടെ ചന്ദ്രിക ഉയരങ്ങളിലേക്ക് കുതിച്ചു. 1950ലാണ് സി.എച്ച് മുഹമ്മദ് കോയ പത്രാധിപത്യം ഏറ്റെടുക്കുന്നത്. പ്രൊഫ. കെ.വി അബ്ദുറഹ്മാന്&#x200d;, വി.സി അബൂബക്കര്&#x200d;, പ്രൊഫ. മങ്കട അബ്ദുല്&#x200d;അസീസ്, റഹീംമേച്ചേരി തുടങ്ങിയ മണ്&#x200d;മറഞ്ഞ പത്രാധിപന്&#x200d;മാര്&#x200d;, എ.എം കുഞ്ഞിബാവ, പി.എ മുഹമ്മദ്കോയ, യു.എ. ബീരാന്&#x200d;, പി.എം അബൂബക്കര്&#x200d; തുടങ്ങിയവര്&#x200d; എല്ലാം ചന്ദ്രികയുടെ  നേതൃസ്ഥാനങ്ങളിലിരുന്ന് തൂലിക ചലിപ്പിച്ചു. സി.എച്ചിലൂടെ കേരളത്തിന്റെ സാംസ്‌കാരിക -സാഹിത്യരംഗത്തും  നിര്&#x200d;ണായകമായ ചലനങ്ങള്&#x200d; സൃഷ്ടിക്കാന്&#x200d; ചന്ദ്രികക്ക് കഴിഞ്ഞു. തനിക്ക് ആദ്യമായി എഴുത്തിനുള്ള പ്രതിഫലം സമ്മാനിച്ചത് ചന്ദ്രികയാണെന്ന്  ജ്ഞാനപീഠ ജേതാവ് എം.ടി  വാസുദേവന്&#x200d; നായര്&#x200d; ഏറെ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. സി.എച്ചിന്റെ കാലത്ത് കേരളത്തിലാകമാനം ഉണ്ടായിരുന്ന സാംസ്‌കാരിക മുന്നേറ്റത്തിന് അനുസൃതമായി ചന്ദ്രികയുടെ താളുകളിലൂടെ നിരവധി വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങള്&#x200d; രൂപംകൊണ്ടു. സര്&#x200d;വകലാശാലകള്&#x200d;. സ്‌കൂളുകള്&#x200d;, കോളജുകള്&#x200d;, മത വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;, മെഡിക്കല്&#x200d; കോളജുകള്&#x200d; തുടങ്ങിയവ ചന്ദ്രികയുടെ കൂടി പ്രവര്&#x200d;ത്തനഫലമായി രൂപപ്പെട്ടതായിരുന്നു.  ഫാറൂഖ് കോളജും കാലിക്കറ്റ് സര്&#x200d;വകലാശാലയും മലപ്പുറം ജില്ലയും ഇവയില്&#x200d; പ്രധാനം. <br>
സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ രാജ്യത്തിന്റയും ജനങ്ങളുടെയും വിശിഷ്യാ ന്യൂനപക്ഷങ്ങളുടെയും അവകാശപോരാട്ടങ്ങള്&#x200d; ചന്ദ്രികയുടെ താളുകളിലൂടെയാണ് രൂപാന്തരം പ്രാപിച്ചത്. മതന്യൂനപക്ഷങ്ങള്&#x200d;ക്ക് തൊഴില്&#x200d;സംവരണം ഏര്&#x200d;പ്പെടുത്തുന്നതിനുള്ള  മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; വെച്ചത് ചന്ദ്രികയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം വികസനം കാത്തുകിടന്ന പ്രദേശങ്ങള്&#x200d;ക്ക് ചന്ദ്രിക ഇന്ധനമായി. യുവാക്കളുടെയും സ്ത്രീകളുടെയും പെണ്&#x200d;കുട്ടികളുടെയും ഉന്നമനത്തിന് ഊന്നല്&#x200d; നല്&#x200d;കുന്നതിനുള്ള നിര്&#x200d;ദേശങ്ങള്&#x200d; ചന്ദ്രികയുടെ താളുകളിലൂടെ വെളിച്ചം കണ്ടു. അത് കണ്ടില്ലെന്ന ്നടിക്കാന്&#x200d; ഭരണകര്&#x200d;ത്താക്കള്&#x200d;ക്ക ്കഴിയില്ലെന്നായി. <br>
രാജ്യത്തെ ന്യൂനപക്ഷപിന്നാക്ക ജനത അഭൂതപൂര്&#x200d;വമായ വെല്ലുവിളികള്&#x200d; നേരിട്ടുകൊണ്ടിരിക്കുന്ന, രാജ്യം സാമ്പത്തികവും സാമൂഹികവുമായി പ്രതിസന്ധികള്&#x200d; അഭിമുഖീകരിക്കുന്ന ഈ  സന്ദര്&#x200d;ഭത്തില്&#x200d; ചന്ദ്രികക്കു കൂടുതല്&#x200d; ഉത്തരവാദിത്തങ്ങള്&#x200d; വന്നുചേര്&#x200d;ന്നിരിക്കുന്നുവെന്ന് നാം തിരിച്ചറിയുന്നു. സ്വാതന്ത്ര്യസമര കാലത്തും ബാബരിമസ്ജിദ് ധ്വംസനത്തിന്റെ തൊണ്ണൂറുകളിലും തുടങ്ങി വര്&#x200d;ഗീയവിധ്വംസക ശക്തികള്&#x200d; ഇന്ന് രാജ്യത്താകമാനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആപത്ഭീഷണികളെ തരണം ചെയ്യേണ്ടതെങ്ങനെയെന്നതിനെക്കുറിച്ച് കൂലങ്കഷമായി ചര്&#x200d;ച്ചകള്&#x200d; നടന്നുവരുന്ന കാലഘട്ടമാണിത്. യുവാക്കളുടെയും പൊതുസമൂഹത്തിന്റെയും വിദ്യാഭ്യാസത്തിനും അവരുടെ ധിഷണാപരമായ പുരോഗതിക്കും അവരെ സമാധാനത്തിന്റെയും സത്യത്തിന്റെയും വഴികളിലൂടെ നയിക്കുന്നതിനുമുള്ള ഉത്തരവാദിത്തം കൂടി ചന്ദ്രിക നിര്&#x200d;വഹിക്കുന്നു. സമൂഹത്തില്&#x200d; അന്ത:ഛിദ്രവും വര്&#x200d;ഗീയവൈരവും സൃഷ്ടിച്ച് അധികാരമുതലെടുപ്പിന് ശ്രമിക്കുന്ന നിഗൂഢശക്തികളെയും രാജ്യത്തിന്റെ അധികാരപ്പുറത്ത് കയറിയിരുന്ന് പാവപ്പെട്ടവരെയും അരികുവല്&#x200d;കരിക്കപ്പെട്ടവരെയും വെല്ലുവിളിക്കുകയും  കശാപ്പ്  ചെയ്യുകയും ചെയ്യുന്ന ശക്തികളെയും എതിര്&#x200d;ത്ത് പരാജയപ്പെടുത്തുന്നതിനുള്ള ദിശാബോധവും ചങ്കൂറ്റവും പകര്&#x200d;ന്നു നല്&#x200d;കുന്നതില്&#x200d; ചന്ദ്രിക വഹിക്കുന്ന പങ്ക് നിസ്തുലമാണ്. <br>
നാടിനെ മതമൈത്രിയിലും പരസ്പരമാനവ സാഹോദര്യത്തിലും അണിമുറിയാതെ യോജിപ്പിച്ചുനിര്&#x200d;ത്താന്&#x200d; മുസ്‌ലിംലീഗും ഇതര ജനാധിപത്യ രാഷ്ട്രീയ കക്ഷികളും വഹിക്കുന്ന മഹത്തായ ദൗത്യം വിജയിപ്പിച്ചെടുത്തത് ചന്ദ്രികയുടെ കൂടി പിന്തുണ കൊണ്ടാണെന്ന തിരിച്ചറിവ് സമൂഹത്തിനിന്നുണ്ട്. ആദര്&#x200d;ശനിഷ്ഠമായ സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും നിര്&#x200d;മിതിക്ക് ചന്ദ്രികയുടെ താളുകള്&#x200d; വഹിക്കുന്ന സേവനത്തെ പ്രത്യേകം പ്രശംസിക്കേണ്ടതായുണ്ട്. വരാനിരിക്കുന്ന നാളുകളും ആശങ്കയുടെയും ആകുലതയുടേതുമാകാതിരിക്കാനുള്ള ജാഗ്രതയാണ് കാലം നമ്മോടേവരോടും ആവശ്യപ്പെടുന്നത്. അതിനുള്ള പ്രകാശഗോപുരമായി നിലകൊള്ളാന്&#x200d; എന്തുകൊണ്ടും  ചന്ദ്രികക്ക് കഴിയുമെന്ന ്നിസ്സംശയം പറയാന്&#x200d;കഴിയും. <br>
വ്യവസ്ഥാപിതമായ മാധ്യമപ്രവര്&#x200d;ത്തനത്തിന്റെ കാലം പോയ് മറയുകയാണിന്ന്. ഓരോരുത്തരും വാര്&#x200d;ത്താലേഖകരായി മാറുന്ന സാമൂഹികമാധ്യമങ്ങളുടെ കാലം. ഇതിലെ വെല്ലുവിളികളും മുന്&#x200d;കാലത്തെപോലെ തന്നെ ഏറെയാണ്. സമ്പത്തും സ്വാധീനവുമുള്ള ആര്&#x200d;ക്കും സമൂഹത്തെ തെറ്റായ വഴിക്ക് നയിക്കാനും അധികാരകേന്ദ്രങ്ങളെ വരച്ചവരയില്&#x200d; നിര്&#x200d;ത്താനും കഴിയുന്ന കാലം. താല്&#x200d;ക്കാലിക നേട്ടങ്ങള്&#x200d;ക്കായി അധികാര, സാമ്പത്തിക ശക്തികളുടെ കുഴലൂത്തുകാരാവാതെ രാജ്യതല്&#x200d;പര്യവും ആദര്&#x200d;ശ പ്രതിബദ്ധതയും ഉയര്&#x200d;ത്തിപ്പിടിക്കുന്ന മാധ്യമ പ്രവര്&#x200d;ത്തനത്തെയാണ് സമൂഹം ആഗ്രഹിക്കുന്നത്. ആ ജനാഭിലാഷത്തിന്റെ സാക്ഷാത്കാരമാണ് ചന്ദ്രികയുടെ ഈ എട്ടരപ്പതിറ്റാണ്ട് ചരിത്രം.<br>
മുസ്‌ലിംകളാദി ന്യൂനപക്ഷ, അധഃസ്ഥിത പിന്നാക്ക ജനതയില്&#x200d; അവകാശ ബോധവും സംഘടിത ശക്തിയും രൂപപ്പെടുത്തിയ പ്രസ്ഥാനമാണ് ചന്ദ്രിക. അവഗണനയുടെ ഇരുട്ടില്&#x200d; കഴിഞ്ഞ ജനതയില്&#x200d; അറിവും ആത്മവിശ്വാസവും പകര്&#x200d;ന്ന് വെളിച്ചത്തിലേക്ക് നയിച്ചു. അവരെ അധികാര ശക്തിയാക്കി. വിദ്യാഭ്യാസവും തൊഴിലും കൈവരിക്കാനുള്ള വഴികള്&#x200d; തുറന്നുകൊടുത്തു. വര്&#x200d;ഗീയതക്കും തീവ്രവാദത്തിനുമെതിരെ സന്ധിയില്ലാതെ പൊരുതി. സമാധാനവും സംസ്‌കാരവും വിളയുന്ന മണ്ണായി കേരളത്തെ നിലനിര്&#x200d;ത്തുന്നതില്&#x200d; നിശ്ചയദാര്&#x200d;ഢ്യത്തോടെ മുന്നേറുകയാണ് ചന്ദ്രിക. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paqnakkad-hyderali-thangal-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാര്&#x200d; പരസ്യങ്ങള്&#x200d; ലഭിക്കുന്നില്ല, ഒന്നാം പേജ് അച്ചടിക്കാതെ പ്രതിഷേധമുയര്&#x200d;ത്തി കശ്മീര്&#x200d; പത്രങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/kasmir-news-papers.html</link>
					<comments>https://www.chandrikadaily.com/kasmir-news-papers.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 10 Mar 2019 09:06:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[news paper]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120784</guid>

					<description><![CDATA[ശ്രീനഗര്&#x200d;: സര്&#x200d;ക്കാര്&#x200d; പരസ്യം നിഷേധിക്കുന്നതില്&#x200d; പ്രതിഷേധിച്ച് ഒന്നാം പേജ് അച്ചടിക്കാതെ കശ്മീര്&#x200d; പത്രങ്ങള്&#x200d;. കശ്മീരിലെ പ്രമുഖ ഉര്&#x200d;ദു, ഇംഗ്ലീഷ് പത്രങ്ങളാണ് പേജ് ഒഴിച്ചുവിട്ട് പ്രതിഷേധിച്ചത്. ഗ്രേറ്റര്&#x200d; കശ്മീര്&#x200d;, കശ്മീര്&#x200d; റീഡര്&#x200d; എന്നീ പത്രങ്ങള്&#x200d;ക്ക് ഒരു വിശദീകരണവും നല്&#x200d;കാതെ സര്&#x200d;ക്കാര്&#x200d; പരസ്യം നിഷേധിച്ച നടപടിക്കെതിരെയാണ് മാധ്യമങ്ങളുടെ പ്രതിഷേധം. സംസ്ഥാനത്തെ മാധ്യമങ്ങളെ അടിച്ചമര്&#x200d;ത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് എഡിറ്റേഴ്‌സ് ഗില്&#x200d;ഡ് കുറ്റപ്പെടുത്തി. പുല്&#x200d;വാമയിലെ ഭീകരാക്രമണങ്ങള്&#x200d;ക്ക് ശേഷം ഈ രണ്ട് പത്രങ്ങള്&#x200d;ക്കും സംസ്ഥാന സര്&#x200d;ക്കാര്&#x200d; പരസ്യങ്ങള്&#x200d; നല്&#x200d;കുന്നില്ലെന്നാണ് പരാതി. സര്&#x200d;ക്കാരിന്റെ ഈ തീരുമാനത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ശ്രീനഗര്&#x200d;: സര്&#x200d;ക്കാര്&#x200d; പരസ്യം നിഷേധിക്കുന്നതില്&#x200d; പ്രതിഷേധിച്ച് ഒന്നാം പേജ് അച്ചടിക്കാതെ കശ്മീര്&#x200d; പത്രങ്ങള്&#x200d;. കശ്മീരിലെ പ്രമുഖ ഉര്&#x200d;ദു, ഇംഗ്ലീഷ് പത്രങ്ങളാണ് പേജ് ഒഴിച്ചുവിട്ട് പ്രതിഷേധിച്ചത്. ഗ്രേറ്റര്&#x200d; കശ്മീര്&#x200d;,  കശ്മീര്&#x200d; റീഡര്&#x200d; എന്നീ പത്രങ്ങള്&#x200d;ക്ക് ഒരു വിശദീകരണവും നല്&#x200d;കാതെ സര്&#x200d;ക്കാര്&#x200d; പരസ്യം നിഷേധിച്ച നടപടിക്കെതിരെയാണ് മാധ്യമങ്ങളുടെ പ്രതിഷേധം.</p>



<p>സംസ്ഥാനത്തെ മാധ്യമങ്ങളെ അടിച്ചമര്&#x200d;ത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് എഡിറ്റേഴ്‌സ് ഗില്&#x200d;ഡ് കുറ്റപ്പെടുത്തി. പുല്&#x200d;വാമയിലെ ഭീകരാക്രമണങ്ങള്&#x200d;ക്ക് ശേഷം ഈ രണ്ട് പത്രങ്ങള്&#x200d;ക്കും സംസ്ഥാന സര്&#x200d;ക്കാര്&#x200d; പരസ്യങ്ങള്&#x200d; നല്&#x200d;കുന്നില്ലെന്നാണ് പരാതി.</p>



<p>സര്&#x200d;ക്കാരിന്റെ ഈ തീരുമാനത്തില്&#x200d; പ്രതിഷേധിച്ച് മുന്&#x200d; മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഉമര്&#x200d; അബ്ദുല്ലയും രംഗത്തെത്തിയിരുന്നു. കശ്മീരിലെ നിരവധി പത്രങ്ങള്&#x200d; സുരക്ഷാ ഏജന്&#x200d;സികളുടെ നിരീക്ഷണത്തിലാണ്.  </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kasmir-news-papers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
