<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nideesh kumar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nideesh-kumar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 28 Oct 2017 17:17:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nideesh kumar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബിഹാറിലെ വ്യാജമദ്യ ദുരന്തം; നിതീഷിനെതിരെ തേജസ്വി യാദവ്</title>
		<link>https://www.chandrikadaily.com/nitish-kumar-tejaswi-yadav-bihar-jdu.html</link>
					<comments>https://www.chandrikadaily.com/nitish-kumar-tejaswi-yadav-bihar-jdu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Oct 2017 17:14:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[nideesh kumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50448</guid>

					<description><![CDATA[പറ്റ്‌ന: മദ്യം നിരോധിച്ച ബിഹാറില്‍ റോഹ്താസ് ജില്ലയിലെ ദന്‍വറില്‍ വ്യാജമദ്യം കുടിച്ച് നാലു മരണം. സംഭവത്തെ തുടര്‍ന്ന് നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. 2016ലാണ് ബിഹാറില്‍ മദ്യ നിരോധനം നടപ്പാക്കിയത്. Read Also: സംവരണം: നവംബര്‍ മൂന്നിനകം നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിനോട് ഹര്‍ദിക് നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഏതാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ബിഹാറില്‍ മദ്യ നിരോധനം നടപ്പാക്കിയ ശേഷം ഇത്തരം സംഭവങ്ങള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>പറ്റ്‌ന: മദ്യം നിരോധിച്ച ബിഹാറില്&#x200d; റോഹ്താസ് ജില്ലയിലെ ദന്&#x200d;വറില്&#x200d; വ്യാജമദ്യം കുടിച്ച് നാലു മരണം. സംഭവത്തെ തുടര്&#x200d;ന്ന് നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്&#x200d;ക്കാറിനെതിരെ ആര്&#x200d;ജെഡി നേതാവ് തേജസ്വി യാദവ് രൂക്ഷ വിമര്&#x200d;ശനവുമായി രംഗത്തെത്തി. 2016ലാണ് ബിഹാറില്&#x200d; മദ്യ നിരോധനം നടപ്പാക്കിയത്.</p>
<ul>
<li class="entry-title"><strong>Read Also: <a href="https://www.chandrikadaily.com/hardik-patel-ultimatum-to-congress-announce-stand-on-patidar-reservation-by-november.html">സംവരണം: നവംബര്&#x200d; മൂന്നിനകം നിലപാട് വ്യക്തമാക്കണമെന്ന് കോണ്&#x200d;ഗ്രസിനോട് ഹര്&#x200d;ദിക്</a></strong></li>
</ul>
<p>നിരവധിപേര്&#x200d; ഗുരുതരാവസ്ഥയില്&#x200d; ചികിത്സയിലാണ്. സംഭവത്തില്&#x200d; ഏതാനും പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും റിപ്പോര്&#x200d;ട്ടുണ്ട്. ബിഹാറില്&#x200d; മദ്യ നിരോധനം നടപ്പാക്കിയ ശേഷം ഇത്തരം സംഭവങ്ങള്&#x200d; മുമ്പും റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്&#x200d;ട്ടിയായിരുന്നിട്ടും സര്&#x200d;ക്കാരിന്റെ സമ്പൂര്&#x200d;ണ്ണ മദ്യ നിരോധന നടപടികളെ ഞങ്ങള്&#x200d; പിന്തുണച്ചിരുന്നു. എന്നാല്&#x200d; സമ്പൂര്&#x200d;ണ്ണ മദ്യ നിരോധനം രേഖകളില്&#x200d; മാത്രം ഒതുങ്ങുകയാണുണ്ടായതെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ യാദവ് ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nitish-kumar-tejaswi-yadav-bihar-jdu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയുമായി അകല്‍ച്ചയുണ്ടോ?;  ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി നിതീഷ്</title>
		<link>https://www.chandrikadaily.com/nideesh-kumar-bjp-jdu.html</link>
					<comments>https://www.chandrikadaily.com/nideesh-kumar-bjp-jdu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Oct 2017 16:14:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[nideesh kumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48138</guid>

					<description><![CDATA[പട്‌ന: ബി.ജെ.പിയുമായി അകല്‍ച്ചയുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബി.ജെ.പി- ജെ.ഡി.യു സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ക്കിടെയാണ് നിതീഷ് കുമാറിന്റെ മൗനം. പട്‌നയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ വിമര്‍ശനം ഉന്നയിച്ച നിതീഷ്, പക്ഷേ ബി.ജെ.പി ബന്ധം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് ഒഴിഞ്ഞുമാറുകയായിരുന്നു. മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും അവരുടെ യുക്തിക്ക് അനുസരിച്ചുള്ള നിഗമനങ്ങളില്‍ എത്താം എന്നായിരുന്നു ചോദ്യത്തിന് നിതീഷിന്റെ മറുപടി. കഴിഞ്ഞ ദിവസം ബിഹാര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന: ബി.ജെ.പിയുമായി അകല്&#x200d;ച്ചയുണ്ടോയെന്ന മാധ്യമ പ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കാതെ ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാര്&#x200d;. ബി.ജെ.പി- ജെ.ഡി.യു സഖ്യത്തില്&#x200d; അസ്വാരസ്യങ്ങള്&#x200d; പുകയുന്നുവെന്ന മാധ്യമ വാര്&#x200d;ത്തകള്&#x200d;ക്കിടെയാണ് നിതീഷ് കുമാറിന്റെ മൗനം. പട്‌നയില്&#x200d; മാധ്യമങ്ങളോട് സംസാരിക്കവെ, രാഹുല്&#x200d; ഗാന്ധിക്കും കോണ്&#x200d;ഗ്രസിനും എതിരെ വിമര്&#x200d;ശനം ഉന്നയിച്ച നിതീഷ്, പക്ഷേ ബി.ജെ.പി ബന്ധം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് ഒഴിഞ്ഞുമാറുകയായിരുന്നു. മാധ്യമങ്ങള്&#x200d;ക്കും ജനങ്ങള്&#x200d;ക്കും അവരുടെ യുക്തിക്ക് അനുസരിച്ചുള്ള നിഗമനങ്ങളില്&#x200d; എത്താം എന്നായിരുന്നു ചോദ്യത്തിന് നിതീഷിന്റെ മറുപടി.</p>
<p>കഴിഞ്ഞ ദിവസം ബിഹാര്&#x200d; സന്ദര്&#x200d;ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, പട്‌ന യൂണിവേഴ്‌സിറ്റിക്ക് കേന്ദ്ര പദവിയെന്ന നിതീഷ് കുമാറിന്റെ പ്രധാന ആവശ്യം നിരസിച്ചിരുന്നു. കേന്ദ്ര പദവിയല്ല, ലോകോത്തര യൂണിവേഴ്‌സിറ്റികളാണ് ആവശ്യമെന്ന് പറഞ്ഞ മോദി, രാജ്യത്തെ 20 യൂണിവേഴ്‌സിറ്റികള്&#x200d;ക്കായി 10,000 കോടിയുടെ കോര്&#x200d;പ്പസ് ഫണ്ട് പ്രഖ്യാപിച്ച് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതാണ് നിതീഷിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്&#x200d;ട്ട്. കോണ്&#x200d;ഗ്രസ് &#8211; ആര്&#x200d;.ജെ.ഡി കക്ഷികള്&#x200d; ഉള്&#x200d;പ്പെട്ട മഹാസഖ്യം ഉപേക്ഷിച്ചാണ് നിതീഷ് ബി.ജെ.പിയുമായി ചേര്&#x200d;ന്ന് ബിഹാറില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിച്ചത്. എന്നാല്&#x200d; കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ച രീതിയിലുള്ള സഹകരണം ഇല്ലാത്തതില്&#x200d; നിതീഷ് നിരാശനാണെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nideesh-kumar-bjp-jdu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഘര്‍ വാപ്പസി&#8217;; ബി.ജെ.പി പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലേക്ക്</title>
		<link>https://www.chandrikadaily.com/nideesh-kumar-bjp-modi-lalu-bihar-cm.html</link>
					<comments>https://www.chandrikadaily.com/nideesh-kumar-bjp-modi-lalu-bihar-cm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 26 Jul 2017 17:26:37 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[cm]]></category>
		<category><![CDATA[lalu]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[nideesh kumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37354</guid>

					<description><![CDATA[പട്ന: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ ജെഡിയു അധകാരത്തിലേക്ക്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു കാട്ടി രാജ്ഭവനു കത്തയച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് സുശീല്‍ മോദി അറിയിച്ചു. പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണു തീരുമാനം എടുത്തത്.  ബിജെപി നേതാക്കളായ ജെ.പി. നഡ്ഡയും സഞ്ജയ് മായുഖും നാളെത്തന്നെ പട്‌ന സന്ദര്‍ശിക്കും. അതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിയെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ സന്ദേശത്തിനു നിതീഷ് കുമാര്‍ നന്ദി [&#8230;]]]></description>
										<content:encoded><![CDATA[<p>പട്ന: ബിഹാറില്&#x200d; ബിജെപിയുടെ പിന്തുണയോടെ ജെഡിയു അധകാരത്തിലേക്ക്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയായി നിതീഷ് കുമാര്&#x200d; സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു കാട്ടി രാജ്ഭവനു കത്തയച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് സുശീല്&#x200d; മോദി അറിയിച്ചു. പാര്&#x200d;ട്ടി എംഎല്&#x200d;എമാരുടെ യോഗത്തിലാണു തീരുമാനം എടുത്തത്.  ബിജെപി നേതാക്കളായ ജെ.പി. നഡ്ഡയും സഞ്ജയ് മായുഖും നാളെത്തന്നെ പട്‌ന സന്ദര്&#x200d;ശിക്കും. അതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിയെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്&#x200d; സന്ദേശത്തിനു നിതീഷ് കുമാര്&#x200d; നന്ദി അറിയിച്ചു.</p>
<p>ഈ യോഗത്തിനുശേഷം ബിജെപി നേതാക്കളായ സുഷീല്&#x200d; മോദിയും നിത്യാനന്ദ റായിയും മറ്റു പാര്&#x200d;ട്ടി എംഎല്&#x200d;എമാരും നിതീഷ് കുമാറിന്റെ വീട്ടിലെത്തി. ഇവിടെ ജെഡിയു ബിജെപി എംഎല്&#x200d;എമാരുടെ യോഗം നടക്കുകയാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്&#x200d; സര്&#x200d;ക്കാരുണ്ടാക്കാന്&#x200d; പിന്തുണ നല്&#x200d;കുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും നാളെ പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി യോഗത്തിനുശേഷം ഗവര്&#x200d;ണറെ കാണുമെന്നും സുഷീല്&#x200d; മോദി വൈകിട്ടത്തെ യോഗത്തിനുശേഷം പറഞ്ഞിരുന്നു.</p>
<p><img src="http://ste.india.com/sites/default/files/styles/zm_700x400/public/2015/11/08/430515-nitishbiharvictory700.jpg?itok=ER3QmTEU" alt="Image result for nidheesh kumar election in bihar" /></p>
<p>243 അംഗങ്ങളുള്ള നിയമസഭയില്&#x200d; കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. നീതീഷ് കുമാറിന്റെ ജെ ഡി യു വിന് 71 അംഗങ്ങളാണുള്ളത്. ബി ജെ പിക്കാകട്ടെ 58 ഉം.</p>
<p>ബി.ജെ.പിക്കും മോദിക്കുമെതിരെ കോണ്&#x200d;ഗ്രസിനും ആര്&#x200d; ജെ ഡിക്കുമൊപ്പം കൈപിടിച്ചായിരുന്നു നിതീഷ് കുമാര്&#x200d; ബിഹാറില്&#x200d; മഹാസഖ്യമുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം മറികടക്കാനുള്ള തന്ത്രപരമായ നീക്കം കൂടിയായിരുന്നു മഹാ സഖ്യമെന്ന ബുദ്ധി. രാഷ്ട്രീയ വൈര്യം മറന്ന് ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തോളോട് തോള്&#x200d; ചേര്&#x200d;ന്ന് പ്രചരണം നയിച്ചപ്പോള്&#x200d; ജനങ്ങള്&#x200d; അത് ഹൃദയപൂര്&#x200d;വ്വം സ്വീകരിച്ചു.</p>
<p><img src="http://i.ndtvimg.com/mt/2014-12/Lalu_nitish_650.jpg" alt="Image result for nitish lalu" /></p>
<p>തെരഞ്ഞെടുപ്പില്&#x200d; മോദിയുടെ പ്രതീക്ഷകളെ കാറ്റില്&#x200d; പറത്തി മഹാസഖ്യം അധികാരമേറ്റപ്പോള്&#x200d; അത് ജനാധിപത്യത്തിന്റെ വിജയമായി ഘോഷിക്കപ്പെട്ടു. എന്നാല്&#x200d; അധികാരമേറ്റതിനു പിന്നാലെ മോദിക്കെതിരായ കടുത്ത നിലപാടുകളില്&#x200d; നിന്ന് നതീഷ് പതിയെ പിന്&#x200d;വാങ്ങുന്നതായുള്ള ആരോപണമുയര്&#x200d;ന്നു. അപ്രതീക്ഷിതമായി നവംബര്&#x200d; എട്ടാം തിയതി രാത്രി മോദി നോട്ട് നിരോധനമേര്&#x200d;പ്പെടുത്തിയതിനു പിന്നാലെ അഭിനന്ദനവുമായി ആദ്യം രംഗത്തെത്തിയതും നീതീഷായിരുന്നു.</p>
<p><img src="http://www.manoramaonline.com/content/dam/mm/ml/news/just-in/images/2017/7/26/nitish-kumar-1.jpg.image.784.410.jpg" alt="nitish-kumar-1" /></p>
<p>മണ്ടന്&#x200d; തീരുമാനമാണ് മോദിയുടേതെന്ന് രാജ്യത്തെ സാമ്പത്തിക വിദഗ്ദന്&#x200d;മാരെല്ലാം ഒരേ സ്വരത്തില്&#x200d; പറഞ്ഞപ്പോഴും ബിഹാര്&#x200d; മുഖ്യമന്ത്രി നിലപാട് മാറ്റിയില്ല. സ്വാഭാവികമായും ലാലുവുമായുള്ള ബന്ധത്തില്&#x200d; അകല്&#x200d;ച്ചയുണ്ടായി. ലാലുവിന്റെ ഇഫ്താര്&#x200d; വിരുന്നില്&#x200d; പങ്കെടുക്കാതെ മോദിക്കൊപ്പം നിലകൊണ്ട നിതീഷിനെയായിരുന്നു പിന്നീട് കണ്ടത്.</p>
<p>ഇതോടെ നിതീഷ് കുമാര്&#x200d; ബി ജെ പി പാളയത്തിലേക്ക് മടങ്ങുമെന്ന വാര്&#x200d;ത്തകളും പ്രചരിച്ചിരുന്നു. ദിവസങ്ങള്&#x200d;ക്കിപ്പുറം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് തെളിയിക്കുന്നതും അതുതന്നെയാണ്. ബിനാമി സ്വത്തിടപാടു സംബന്ധിച്ച് തേജസ്വി യാദവിനെതിരെ സിബിഐ കേസെടുത്തതോടെ നിതീഷ് നിലപാട് കടുപ്പിക്കുകയായിരുന്നു.</p>
<p><img src="http://i.ndtvimg.com/i/2015-07/pm-modi-nitish-kumar-smiling_650x400_41437814632.jpg" alt="Image result for nitish and modi" /></p>
<p>തേജസ്വി രാജിവെക്കുകയോ വിശദീകരണം നല്&#x200d;കുകയോ ചെയ്യണമെന്ന് ജെഡിയുവും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് തേജസ്വി തയ്യാറാകാത്ത സാഹചര്യത്തിലാണ് നിതീഷ് കുമാര്&#x200d; മന്ത്രിസഭ രാജിവെച്ചത്. ഇപ്പോള്&#x200d; ബി.ജെ.പി പിന്തുണയോടെ നിതീഷ് കുമാര്&#x200d; അധികാരത്തിലേക്ക് വരുമ്പോള്&#x200d; എല്ലാം വ്യക്തമാകുന്നു.</p>
<p><strong>ബിഹാറിലെ രാഷ്ട്രീയ നില</strong></p>
<p>ആകെ സീറ്റ് 243<br />
കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122</p>
<p><strong>കക്ഷി നില</strong></p>
<p>ആര്&#x200d;ജെഡി 80<br />
<strong><em>ജെഡിയു 71</em></strong><br />
കോണ്&#x200d;ഗ്രസ് 27</p>
<p><strong><em>ബിജെപി 53</em></strong></p>
<p>എല്&#x200d;ജെപി 2<br />
ആര്&#x200d;എല്&#x200d;എസ്പി 2<br />
എച്ച്എഎം 1</p>
<p>സിപിഐ (എംഎല്&#x200d;) 3<br />
സ്വതന്ത്രര്&#x200d; 4</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nideesh-kumar-bjp-modi-lalu-bihar-cm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്‍ജെഡിയുമായി ഭിന്നത രൂക്ഷം; മഹാസഖ്യം തകര്‍ത്ത് നിതീഷ് കുമാര്‍ രാജിവെച്ചു</title>
		<link>https://www.chandrikadaily.com/nideesh-kumar.html</link>
					<comments>https://www.chandrikadaily.com/nideesh-kumar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 26 Jul 2017 13:42:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[lalu]]></category>
		<category><![CDATA[nideesh kumar]]></category>
		<category><![CDATA[risign]]></category>
		<category><![CDATA[RJD]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37322</guid>

					<description><![CDATA[ഡല്‍ഹി: മഹാസഖ്യം തകര്‍ത്ത്  മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയു മന്ത്രിമാരും രാജിവെച്ചു. ആര്‍ജെഡിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് രാജി. ബിഹാറിലെ മഹാസഖ്യത്തെ വിള്ളല്‍ പൂര്‍ണ യാഥാര്‍ഥ്യമാക്കിയാണ് നിതീഷ് കുമാറിന്റെ രാജി.  ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് രാജികത്ത് നല്‍കിയത്. &#8221;സമയമായി, നമ്മള്‍ ഇതു ചെയ്‌തേ പറ്റു&#8221; എന്ന് നിതീഷ് കുമാര്‍ മന്ത്രിമാരോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് കത്ത് ഗവര്‍ണര്‍ക്കു കൈമാറിയത്. ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ചലനമുണ്ടാക്കുന്നതായിരിക്കും രാജി. അഴിമതി ആരോപണത്തിന്റെ നിഴലിലായ ആര്‍ജെഡി അധ്യക്ഷന്‍ ലാലുവിന്റെ മകന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: മഹാസഖ്യം തകര്&#x200d;ത്ത്  മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയു മന്ത്രിമാരും രാജിവെച്ചു. ആര്&#x200d;ജെഡിയുമായുള്ള തര്&#x200d;ക്കത്തെ തുടര്&#x200d;ന്നാണ് രാജി. ബിഹാറിലെ മഹാസഖ്യത്തെ വിള്ളല്&#x200d; പൂര്&#x200d;ണ യാഥാര്&#x200d;ഥ്യമാക്കിയാണ് നിതീഷ് കുമാറിന്റെ രാജി.  ഗവര്&#x200d;ണറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് രാജികത്ത് നല്&#x200d;കിയത്.</p>
<p>&#8221;സമയമായി, നമ്മള്&#x200d; ഇതു ചെയ്‌തേ പറ്റു&#8221; എന്ന് നിതീഷ് കുമാര്&#x200d; മന്ത്രിമാരോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് കത്ത് ഗവര്&#x200d;ണര്&#x200d;ക്കു കൈമാറിയത്. ദേശീയ രാഷ്ട്രീയത്തില്&#x200d; വന്&#x200d; ചലനമുണ്ടാക്കുന്നതായിരിക്കും രാജി.</p>
<p><img src="https://pbs.twimg.com/media/DFqkgWDV0AEzHSP.jpg" /></p>
<p>അഴിമതി ആരോപണത്തിന്റെ നിഴലിലായ ആര്&#x200d;ജെഡി അധ്യക്ഷന്&#x200d; ലാലുവിന്റെ മകന്&#x200d; മന്ത്രിസഭയില്&#x200d; നിന്ന് രാജിവെക്കണമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അന്ത്യശാസനം തള്ളിയതിനെ തുടര്&#x200d;ന്നാണ് രാജി നീക്കം.</p>
<p>മൂന്നു മാസമായി ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ബെനാമി സ്വത്തു വിവരങ്ങള്&#x200d; ഒന്നിനു പിറകെ ഒന്നായി പുറത്തു വന്ന സാഹചര്യത്തിലാണ് മുന്നണിക്കുള്ളില്&#x200d; തര്&#x200d;ക്കം രൂപപ്പെട്ടത്. ബിഹാര്&#x200d; ഉപമുഖ്യമന്ത്രിയും ആര്&#x200d;ജെഡി അധ്യക്ഷന്&#x200d; ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനെതിരെ സിബിഐ കേസ് റജിസ്റ്റര്&#x200d; ചെയ്തത് തര്&#x200d;ക്കം രൂക്ഷമാക്കി. അഴിമതിക്കേസില്&#x200d;പ്പെട്ട തേജസ്വി യാദവ് രാജിവയ്ക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടിരുന്നെങ്കിലും, ആര്&#x200d;ജെഡി നേതൃത്വം ഇതിന് ചെവികൊടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് തീര്&#x200d;ത്തും അപ്രതീക്ഷിതമായി നിതീഷിന്റെ രാജി പ്രഖ്യാപനമെത്തിയത്.</p>
<p>ബിഹാറിന്റെ താല്&#x200d;പ്പര്യം കണക്കിലെടുത്താണ് രാജിയെന്ന് രാജ്ഭവനു പുറത്ത് നിതീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. അഴിമതിയോടു ഒരു തരത്തിലും വിട്ടുവീഴ്ചയില്ലെന്നും നിതീഷ് വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്&#x200d;പു 2013ല്&#x200d; നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്&#x200d;ഥിയായി പ്രഖ്യാപിച്ചതില്&#x200d; പ്രതിഷേധിച്ചു എന്&#x200d;ഡിഎ വിട്ട നിതീഷ് കുമാര്&#x200d;, പഴയ തട്ടകത്തിലേക്കു മടങ്ങുമെന്ന സൂചന ശക്തമാണ്. നിതീഷ് രാജിവച്ച രാഷ്ട്രീയ സാഹചര്യത്തില്&#x200d;, ബിജെപി നേതൃയോഗം ഉടന്&#x200d; ചേരും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷിനെ പുറത്തുനിന്നു പിന്തുണച്ചേക്കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തില്&#x200d; പങ്കെടുക്കും.</p>
<p><strong>ബിഹാറിലെ രാഷ്ട്രീയ നില</strong></p>
<p>ആകെ സീറ്റ് 243<br />
കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122</p>
<p><strong>കക്ഷി നില</strong></p>
<p>ആര്&#x200d;ജെഡി 80<br />
ജെഡിയു 71<br />
കോണ്&#x200d;ഗ്രസ് 27</p>
<p>ബിജെപി 53</p>
<p>എല്&#x200d;ജെപി 2<br />
ആര്&#x200d;എല്&#x200d;എസ്പി 2<br />
എച്ച്എഎം 1</p>
<p>സിപിഐ (എംഎല്&#x200d;) 3<br />
സ്വതന്ത്രര്&#x200d; 4</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nideesh-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാധ്യമപ്രവര്‍ത്തകനെ ജയ്ശ്രീരാം വിളിപ്പിച്ച സംഭവം; അപലപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍</title>
		<link>https://www.chandrikadaily.com/nideesh-kumar-munna-bharathi-jai-shriram-bajrangi-dall.html</link>
					<comments>https://www.chandrikadaily.com/nideesh-kumar-munna-bharathi-jai-shriram-bajrangi-dall.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Jul 2017 12:16:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bajrangi dall]]></category>
		<category><![CDATA[jai shriram]]></category>
		<category><![CDATA[munna bharathi]]></category>
		<category><![CDATA[nideesh kumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34417</guid>

					<description><![CDATA[എന്‍ഡിവിയിലെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ജയ്ശ്രീരാം വിളിപ്പിച്ച സംഭവത്തെ അപലപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തന്റെ സംസ്ഥാനത്ത് ഇത്തരം അക്രമങ്ങളുമായി സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ സമസ്തിപൂരിലേക്ക് കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന എന്‍ഡിവിയിലെ റിപോര്‍ട്ടര്‍ മുന്ന ഭാരതിയേയും കുടുംബത്തേയും ബജ്‌റംഗ് ദളിന്റെ ഒരു സംഘം ഭീഷണിപ്പെടുത്തി ജയ്ശ്രീരാം വിളിക്കാന്‍ പറഞ്ഞ സംഭവം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സംഭവം വിവാദമായതോടെയാണ് നിതീഷ് കുമാര്‍ അപലപിച്ച് രംഗത്തെത്തിയത്. ബിഹാറിലെ വൈശാലി ജില്ലയിലെ ക്രാനേജി ഗ്രാമത്തില്‍ നിന്നും സമസ്ഥിപ്പൂരിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>എന്&#x200d;ഡിവിയിലെ മാധ്യമപ്രവര്&#x200d;ത്തകനെ ഭീഷണിപ്പെടുത്തി ജയ്ശ്രീരാം വിളിപ്പിച്ച സംഭവത്തെ അപലപിച്ച് ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാര്&#x200d;. തന്റെ സംസ്ഥാനത്ത് ഇത്തരം അക്രമങ്ങളുമായി സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ സമസ്തിപൂരിലേക്ക് കുടുംബത്തോടൊപ്പം കാറില്&#x200d; യാത്ര ചെയ്യുകയായിരുന്ന എന്&#x200d;ഡിവിയിലെ റിപോര്&#x200d;ട്ടര്&#x200d; മുന്ന ഭാരതിയേയും കുടുംബത്തേയും ബജ്‌റംഗ് ദളിന്റെ ഒരു സംഘം ഭീഷണിപ്പെടുത്തി ജയ്ശ്രീരാം വിളിക്കാന്&#x200d; പറഞ്ഞ സംഭവം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സംഭവം വിവാദമായതോടെയാണ് നിതീഷ് കുമാര്&#x200d; അപലപിച്ച് രംഗത്തെത്തിയത്.</p>
<p>ബിഹാറിലെ വൈശാലി ജില്ലയിലെ ക്രാനേജി ഗ്രാമത്തില്&#x200d; നിന്നും സമസ്ഥിപ്പൂരിലെ റഹീമാബാദ് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു മുന്ന ഭാര്&#x200d;തിയും കുടുംബവും. മുസഫര്&#x200d;നഗറില്&#x200d; ദേശീയപാത 28നോട് അടുത്തപ്പോള്&#x200d; ഒരു ടോള്&#x200d; ബൂത്തിന് സമീപം ഗതാഗത തടസ്സം ഉണ്ടായി. അന്വേഷിച്ചപ്പോള്&#x200d; ബജ്‌റംഗദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; റോഡ് തടയുകയാണെന്ന് അറിഞ്ഞു. പൊടുന്നനെ മുളവടിയുമായി നാലഞ്ച് പേര്&#x200d; കാര്&#x200d; വളഞ്ഞു. താടിവെച്ച പിതാവിനെയും ശിരോവസ്ത്രം ധരിച്ച ഭാര്യയെും കാറിനുള്ളില്&#x200d; കണ്ടതോടെ ജയ് ശ്രീറാം എന്ന് വിളിക്കാന്&#x200d; സംഘം ആക്രോശിച്ചു. ജയ് ശ്രീറാം വിളിച്ചില്ലെങ്കില്&#x200d; കാറിനുള്ളിലിട്ട് കത്തിച്ചുകളയുമെന്നും അവര്&#x200d; ഭീഷണിപ്പെടുത്തി. ജീവന്&#x200d; അപകടത്തിലാണെന്ന് ബോധ്യമായതോടെ ജയ് ശ്രീറാം ഏറ്റുചൊല്ലി. അതോടെ സംഘം പോകാന്&#x200d; അനുവദിച്ചെന്നും മുന്നെ ഭാര്&#x200d;തി വെളിപ്പെടുത്തിയിരുന്നു.</p>
<p>ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം പുറത്തറിയിച്ചത്. വിഷയം ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാറിനെ ട്വിറ്ററില്&#x200d; ടാഗ് ചെയ്യുകയും ചെയ്തിരുന്നു. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങളെ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്ന് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയിലും ഇത്തരം സംഭവങ്ങള്&#x200d; ആവര്&#x200d;ത്തിക്കന്നതില്&#x200d; നിരാശ പ്രകടിപ്പിച്ച്‌കൊണ്ടായിരുന്നു ട്വീറ്റ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nideesh-kumar-munna-bharathi-jai-shriram-bajrangi-dall.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
